<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7541104321210445578</id><updated>2012-01-30T02:48:00.086+05:30</updated><category term='ടൂറിസം'/><category term='ചെത്തുതൊഴിലാളി സമരം'/><category term='പാലേരി മാണിക്യം'/><category term='കൊടിക്കുന്നേല്‍'/><category term='പുസ്തകം'/><category term='ഇപ്റ്റ'/><category term='ബാബറി മസ്ജിദ്'/><category term='ശ്രീരാമസേന'/><category term='തലശേരി കലാപം'/><category term='നെന്മേനി സമരം'/><category term='കോമണ്‍‌വെല്‍ത്ത് ഗെയിംസ്'/><category term='മുംബൈ ഭീകരാക്രമണം'/><category term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category term='പത്മഭൂഷണ്‍'/><category term='വയനാട്'/><category term='സാഹിത്യം'/><category term='ആയുധക്കച്ചവടം'/><category term='മോസ്കോമൊക്ക്'/><category term='ഇടതുപക്ഷം'/><category term='സൈന്‍ ബോര്‍ഡ് അഴിമതി'/><category term='ഇ എം എസ് ഭവനപദ്ധതി'/><category term='CC Communique'/><category term='വാർത്ത'/><category term='കോവിലന്‍'/><category term='നിക്കരാഗ്വ'/><category term='ബാബ രാംദേവ്'/><category term='സ്ഥാനാര്‍ത്ഥികള്‍'/><category term='പ്രതിരോധനയം'/><category term='ജി 20'/><category term='വര്‍ഗീയത'/><category term='കമ്യൂണിസ്റ്റ് സമ്മേളനം'/><category term='റാ‍ഗിങ്ങ്'/><category term='പരിയാരം സമരം'/><category term='ജോമോ ക്വാമെ'/><category term='കണ്ഡമല്‍'/><category term='ലിബിയ'/><category term='മാനിഫെസ്റ്റോ'/><category term='അശ്ലീലം'/><category term='ശാരദാമിത്ര'/><category term='ഫോണ്‍ ചോര്‍ത്തല്‍'/><category term='മൈക്കേല്‍ ജാക്സണ്‍'/><category term='ഗ്രാമീണ സേവനം'/><category term='ഇറോം ശര്‍മിള'/><category term='ഐ.ടി.'/><category term='ടൈറ്റാനിയം'/><category term='ഓര്‍മ്മ'/><category term='കിനാലൂര്‍'/><category term='ബാങ്കിംഗ്'/><category term='എ.കെ.ജി'/><category term='ഡ്രോണ്‍ അഴിമതി'/><category term='സംഘപരിവാര്‍'/><category term='ബി.ജെ.പി'/><category term='കൊച്ചി ഐപിഎല്‍'/><category term='സ്വിസ് ബാങ്ക്'/><category term='മദ്യാസക്തി'/><category term='ബസു'/><category term='സ്ത്രീസംഘടന'/><category term='മാര്‍ക്സിസം'/><category term='കൊച്ചി ഷിപ്പ് യാര്‍ഡ്'/><category term='ചരിത്രം'/><category term='ക്യൂബ'/><category term='ഭാഷ'/><category term='സാങ്കേതികവിദ്യ'/><category term='മനുഷ്യന്‍'/><category term='സി.പി.ഐ'/><category term='തണ്ണീര്‍മുക്കം ബണ്ട്'/><category term='മണിപ്പുര്‍'/><category term='വിഷക്കള്ള് ദുരന്തം'/><category term='കറന്‍സി'/><category term='വിവരാ‍വകാശം'/><category term='ട്രേഡ് യൂണിയന്‍'/><category term='വൈദ്യുതി'/><category term='മുല്ലപ്പെരിയാര്‍'/><category term='ആണവ കരാര്‍'/><category term='കേരള പഠന കോണ്‍ഗ്രസ്'/><category term='പാമോയില്‍ കേസ്'/><category term='ശാ‍സ്ത്രം'/><category term='ശ്രീലങ്ക'/><category term='അനുസ്‌മരണം'/><category term='ഗ്രാമം'/><category term='സെന്‍സസ്'/><category term='ആദിവാസി ഭൂ നിയമം'/><category term='കൂടങ്കുളം'/><category term='പാമൊലിൻ'/><category term='കോൺഗ്രസ്'/><category term='ക്രമസമാധാനം'/><category term='മുത്തലിക്ക്'/><category term='നെല്ലങ്കര സമരം'/><category term='ചെങ്ങറ'/><category term='പൊതുവിതരണം'/><category term='എം.എഫ്.ഹുസൈന്‍'/><category term='ldfkeralam'/><category term='നിയമസഭ'/><category term='വികസനം'/><category term='കുട്ടനാട് പാക്കേജ്'/><category term='വികസന മുന്നേറ്റ ജാഥ'/><category term='എന്‍.സി.ശേഖര്‍'/><category term='ജാതി'/><category term='സംവരണം'/><category term='വിക്കിപീഡിയ'/><category term='അസംബ്ലി ഇലക്ഷന്‍'/><category term='സിനിമ'/><category term='വരുണ്‍ ഗാന്ധി'/><category term='വഖഫ് ബോര്‍ഡ്'/><category term='ഇ-മെയില്‍ ചോര്‍ത്തല്‍'/><category term='ദേവസ്വം ബില്‍'/><category term='കള്ളപ്പണം'/><category term='തപാല്‍ മേഖല'/><category term='നര്‍മ്മം'/><category term='മണല്‍ ക്ഷാമം'/><category term='കെ.എന്‍.രാജ്'/><category term='സിഖ് കൂട്ടക്കൊല'/><category term='വിമോചന സമരം'/><category term='ചെങ്ങറവാര്‍ത്ത.ഇടതു സര്‍ക്കാര്‍'/><category term='അഴിക്കോടന്‍ രാഘവന്‍'/><category term='ചെറുകിട വ്യാപാര മേഖല'/><category term='തൊഴില്‍മേഖല'/><category term='അഴിമതി'/><category term='അധിനിവേശം'/><category term='ഭാഗ്യക്കുറി'/><category term='ഗ്രന്ഥശാലാ പ്രസ്ഥാനം'/><category term='ആണവബാധ്യതാനിയമം'/><category term='വിദ്യാര്‍ഥി സംഘടന'/><category term='ലോകസഭ'/><category term='ബ്രസീല്‍'/><category term='പാല്‍'/><category term='കശുവണ്ടി'/><category term='അഭിമാനഹത്യ'/><category term='പെറു'/><category term='ഇടതു ഏകോപനസമിതി'/><category term='വിഴിഞ്ഞം'/><category term='വിദ്യാഭ്യാസ പരിഷ്കാരം'/><category term='കായികം'/><category term='മാരാരിക്കുളം'/><category term='വിഷന്‍ 2030'/><category term='ബംഗാള്‍'/><category term='സൂകി'/><category term='ഡോ.ഹനീഫ്'/><category term='അന്ധവിശ്വാസം'/><category term='മനുഷ്യച്ചങ്ങല'/><category term='പൂക്കോട്ടൂര്‍ കലാപം'/><category term='സമ്പദ്‌രംഗം'/><category term='പോലീസ് ബില്‍'/><category term='മംഗളൂരു വിമാന ദുരന്തം'/><category term='ഓഞ്ചിയം'/><category term='ഡി.വൈ.എഫ്.ഐ'/><category term='പൂനെ സ്ഫോടനം'/><category term='ജോലി തട്ടിപ്പ്'/><category term='മാതൃഭൂമി ഓഹരിവില്പന'/><category term='ഭരണകൂടം'/><category term='ശൂരനാട്'/><category term='ഐസ്ക്രീം'/><category term='പൊതുമേഖല'/><category term='ഒറീസ്സ'/><category term='മതം'/><category term='മത്സ്യകൃഷി'/><category term='ജലനിധി'/><category term='ആദരാഞ്ജലി'/><category term='മണ്ണഞ്ചേരി'/><category term='ലോകസഭാ തെരഞ്ഞെടുപ്പ്'/><category term='താന്ന്യം മിച്ചഭൂമിസമരം'/><category term='വെനസ്വേല'/><category term='ലെഫ്റ്റ് വേഡ്'/><category term='ശാസ്ത്രസാഹിത്യപരിഷത്ത്'/><category term='ചേരി നിര്‍മാര്‍ജ്ജനം'/><category term='സേലം വെടിവെപ്പ്'/><category term='കുമ്പിടിസമരം'/><category term='കരാർ പണി'/><category term='എന്‍.ശ്രീധരന്‍'/><category term='വ്യാപാര കരാര്‍'/><category term='സ്വദേശാഭിമാനി'/><category term='വിത്തുബില്‍'/><category term='നവവത്സരാശംസകള്‍'/><category term='മാവോയിസ്റ്റ്'/><category term='ശാസ്ത്രം'/><category term='അടിയന്തരാവസ്ഥ'/><category term='ബജറ്റ്'/><category term='കൊണ്ടോട്ടി'/><category term='വികസനംവൈദ്യുതി'/><category term='കുട്ടംകുളം സമരം'/><category term='പി.എഫ്.'/><category term='പാറപ്രം'/><category term='സി.ഐ.ടി.യു'/><category term='ആരോഗ്യരംഗം'/><category term='സ്വതന്ത്രവ്യാപാരകരാര്‍'/><category term='ശശി തരൂര്‍'/><category term='കുടുംബശ്രീ'/><category term='മഅ്ദനി'/><category term='കോംഗോ'/><category term='PB Communique'/><category term='പരിസ്ഥിതി'/><category term='ദിനേശ്'/><category term='ഒബാമ'/><category term='നബാര്‍ഡ്'/><category term='ഇടപ്പള്ളി'/><category term='നോം ചോംസ്കി'/><category term='അമേരിക്ക'/><category term='കോര്‍പ്പറേറ്റിസം'/><category term='കാർഷികം'/><category term='ഓട്ടിസം'/><category term='ത്രിപുര'/><category term='ചിലി'/><category term='ലേഖനം'/><category term='കെല്‍ട്രോണ്‍'/><category term='പുതുവർഷ ചിന്തകൾ'/><category term='ഇസ്രയേല്‍ ഭീകരത'/><category term='നായനാര്‍'/><category term='വാര്‍ഷികപദ്ധതി'/><category term='വിയറ്റ്നാം'/><category term='സ്പെക്ട്രം'/><category term='പെരുമാറ്റച്ചട്ടം'/><category term='കണ്ണൂര്‍'/><category term='കിള്ളി'/><category term='കേരളം'/><category term='സാമ്രാജ്യത്വം'/><category term='ബാബ്‌ളി പദ്ധതി'/><category term='നൊബേല്‍ സമ്മാനം'/><category term='കുണ്ടറ വിളംബരം'/><category term='ഹജ്ജ്'/><category term='കൊറിയ'/><category term='മുഖപ്രസംഗം'/><category term='സഹകരണ മേഖല'/><category term='കേരള ഫീഡ്‌സ്'/><category term='കൈരളി ചാനല്‍'/><category term='ഖാദി'/><category term='ലെബനന്‍'/><category term='തുഞ്ചന്‍ ഉത്സവം'/><category term='കരിവെള്ളൂര്'/><category term='രാഷ്ട്രീയം'/><category term='കാര്‍ഷികം'/><category term='സര്‍വകലാശാല നിയമനം'/><category term='കോവളം കൊട്ടാരം'/><category term='ക്ഷീരമേഖല'/><category term='പഞ്ചവത്സര പദ്ധതി'/><category term='ഇരട്ടനഗരം പദ്ധതി'/><category term='വിശ്വനാഥന്‍ ആനന്ദ്'/><category term='ഉമ്മൻ‌ചാണ്ടി'/><category term='വിലക്കയറ്റം'/><category term='കോണ്‍ഗ്രസ്'/><category term='ലോകയുവജനസമ്മേളനം'/><category term='കശ്മീര്‍'/><category term='ഗോവ'/><category term='ഡല്‍ഹി ഭീകരാക്രമണം'/><category term='സമൂഹം'/><category term='അലിഗഢ് കേന്ദ്രം'/><category term='കനു സന്യാല്‍'/><category term='ബ്രിസ്ക്'/><category term='നീര്‍മറി പദ്ധതി'/><category term='തൊഴിലുറപ്പ് പദ്ധതി'/><category term='ഫ്രാന്‍സ്'/><category term='ബിഎസ്ആര്‍ബി'/><category term='സന്നദ്ധസംഘടന'/><category term='പീടികത്തൊഴിലാളി ക്ഷേമനിധി'/><category term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category term='കാര്‍ട്ടൂണ്‍'/><category term='പ്രവാസി'/><category term='നുണപ്രചരണം'/><category term='ഖനി മാഫിയ'/><category term='കണ്ടല്‍'/><category term='മാധ്യമം'/><category term='സാക്ഷരത'/><category term='എസ്.എഫ്.ഐ'/><category term='ഇറാന്‍ വാതകപദ്ധതി'/><category term='goso'/><category term='ഇറാഖ്'/><category term='സ്ത്രീ'/><category term='ശബരിമല'/><category term='വാര്‍ത്ത'/><category term='തദ്ദേശ തെരഞ്ഞെടുപ്പ്'/><category term='സാംസ്കാരികം'/><category term='മുസ്ലീം ലീഗ്'/><category term='പലസ്തീന്‍'/><category term='ആരോഗ്യം'/><category term='നേത്രദാനം'/><category term='പ്രത്യയശാസ്ത്രം'/><category term='തെരഞ്ഞെടുപ്പ് 2011'/><category term='പാപ്പ ഉമാനാഥ്'/><category term='വിക്കിലീക്ക്സ്'/><category term='ചീമേനി'/><category term='മുടവന്‍‌മുഗള്‍'/><category term='കല്പിതസര്‍വകലാശാല'/><category term='കെ.എം.എം.എല്‍'/><category term='വിശകലനം'/><category term='2011'/><category term='പെട്രോനെറ്റ്'/><category term='കയ്യൂര്‍'/><category term='മലബാര്‍ സമരം'/><category term='ഇടുക്കി'/><category term='പോരാട്ടം'/><category term='മൈക്രോ ഫിനാന്‍സ്'/><category term='ഇടതു സര്‍ക്കാര്‍'/><category term='മൊബൈല്‍ ഫോണ്‍'/><category term='ഫിലിം ഫെസ്റ്റിവല്‍'/><category term='യുവകലാസാഹിതി'/><category term='ബ്ലോഗ്'/><category term='ജപ്പാന്‍'/><category term='നിയമസഭാ മണ്ഡലങ്ങള്‍'/><category term='കയര്‍'/><category term='ജനിതകപരിവര്‍ത്തനം'/><category term='വർഗീയത'/><category term='ക്രിക്കറ്റ്'/><category term='കോടതി'/><category term='വിമോചനയാത്ര'/><category term='സര്‍ക്കോസി'/><category term='സ്വകാര്യവല്‍ക്കരണം'/><category term='സക്കറിയ'/><category term='ബദല്‍'/><category term='തെരഞ്ഞെടുപ്പ് പരിഷ്കരണം'/><category term='ദേശാഭിമാനി'/><category term='&apos;തിരിച്ചുവിളിക്കല്‍&apos; പ്രസ്ഥാനം'/><category term='ഗാസ'/><category term='സാമ്പത്തികം'/><category term='ഹര്‍ത്താല്‍'/><category term='പോലീസ്'/><category term='ഫെഡറലിസം'/><category term='ആസിയാന്‍ കരാര്‍'/><category term='ഏറനാട്'/><category term='ഫുട്ബോള്‍ ലോകകപ്പ്'/><category term='ചികിത്സാരംഗം'/><category term='ജയിന്‍ ഹവാല കേസ്'/><category term='ആത്മകഥ'/><category term='ചൈന'/><category term='ബീഹാര്‍'/><category term='ഇടമലയാര്‍'/><category term='വാതുവെപ്പ്'/><category term='മണ്ണിന്റെ മക്കള്‍ വാദം'/><category term='നാറ്റോ'/><category term='അംബേദ്കര്‍'/><category term='പ്ലാച്ചിമട'/><category term='ഉപതെരഞ്ഞെടുപ്പ്'/><category term='ഗൂഗിള്‍ മാപ്പിങ്ങ്'/><category term='അധികാരവികേന്ദ്രീകരണം'/><category term='വിദ്യാഭ്യാസം'/><category term='തെലുങ്കാന'/><category term='മണി ചെയിന്‍ തട്ടിപ്പ്'/><category term='പു.ക.സ'/><category term='ഹെയ്ത്തി'/><category term='റെയില്‍‌വേ'/><category term='സിബിഐ'/><category term='ചെസ്'/><category term='പിറവം'/><category term='സ്വത്ത് ബില്‍'/><category term='ഇ.എം.എസ്'/><category term='പാലിയം സമരം'/><category term='പെന്‍ഷന്‍'/><category term='കടയ്ക്കല്‍'/><category term='അയിത്തം'/><category term='ബയോ ടെക്നോളജി'/><category term='വലതു സര്‍ക്കാര്‍'/><category term='വൈമാക്സ്'/><category term='ഭീകരത'/><category term='ഭോപ്പാല്‍'/><category term='പൊതുഗതാഗതം'/><category term='മൊസാദ്'/><category term='കുടിയേറ്റ തൊഴിലാളി'/><category term='കേരള കോണ്‍ഗ്രസ്'/><category term='ലാവലിന്‍'/><category term='കല'/><title type='text'>ജാഗ്രത</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://jagrathablog.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?max-results=100'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?start-index=101&amp;max-results=100'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>7862</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7541104321210445578.post-6079800854714780852</id><published>2012-01-30T02:48:00.002+05:30</published><updated>2012-01-30T02:48:00.088+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിഅനുമതി നിഷേധിച്ചു</title><content type='html'>കൊച്ചി-ബാംഗ്ലൂര്‍ പ്രകൃതി വാതക(എല്‍ എന്‍ ജി) പൈപ്പ് ലൈനിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. പൈപ്പ്‌ലൈന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി ജി സി ചതുര്‍വേദി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനം.&lt;br /&gt;&lt;br /&gt;പൈപ്പ് വഴി പുതുവൈപ്പിനിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്ന് മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പ്രകൃതി വാതകം എത്തിക്കുന്നതാണ് പദ്ധതി. കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം പൈപ്പ്‌ലൈനിന് 1168 കി.മീറ്റര്‍ നീളമാണ് കണക്കാക്കിയിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളില്‍കൂടി കടന്നുപോകുന്ന പദ്ധതിക്ക് 3263 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്.&lt;br /&gt;&lt;br /&gt;ഒക്‌ടോബറോടെ പൂര്‍ണസജ്ജമാകുന്ന എല്‍എന്‍ജി ടെര്‍മിനലിന് 2.5 മില്യണ്‍ മെട്രിക്ടണ്‍ ശേഷിയുണ്ട്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ പദ്ധതിയുമായുള്ള കരാര്‍പ്രകാരം 2015ഓടെ അവിടെനിന്നും പ്രകൃതിവാതകം ലഭിച്ചുതുടങ്ങും. പാചകവാതകം പൈപ്പ്‌ലൈന്‍വഴി വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും എല്‍എന്‍ജി അധികൃതര്‍ വിഭാവനംചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് പൈപ്പ് ലൈനുകള്‍ ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും തിരിയുന്നത്. കൊച്ചി എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാതകം എത്തിക്കുന്നതില്‍ നിലവില്‍ പ്രതിഷേധം നേരിടുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം കായംകുളത്തേക്കുള്ള എല്‍ എന്‍ ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് നിലവില്‍ ശക്തമായ പ്രതിഷേധം നേരിടുന്നത്.&lt;br /&gt;&lt;br /&gt;വ്യാവസായിക-ഗാര്‍ഹിക ഉപയോഗത്തിനും വികസനത്തിനും ഏറെ സഹായകമാകുന്നതും പ്രകൃതിക്ക് അനുകൂലമായതുമാണ് എല്‍ എന്‍ ജി എങ്കിലും പൈപ്പ് ലൈനുകള്‍ വഴി ഇവ കൊണ്ടുപോകുന്നതിലെ വര്‍ദ്ധിച്ച അപകട സാദ്ധ്യതകളാണ് എതിര്‍പ്പ് ശക്തമാകാന്‍ കാരണം. അമേരിക്കയില്‍ പോലും അപകട സാദ്ധ്യത മുന്നില്‍കണ്ടുള്ള തീരദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് പൈപ്പ് ലൈനുകള്‍ വഴി എല്‍ എന്‍ ജി വിതരണ ശൃംഘല സ്ഥാപിക്കുന്നതിലെ അപകട സാദ്ധ്യതകളെ കുറിച്ചും ഉപയോഗപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും വ്യക്തമായ പഠനം നടത്താതെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതും പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പെട്രോനെറ്റ് കമ്പനിയാണ് കൊച്ചി പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് വാതകം വിതരണം ചെയ്യുക.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6079800854714780852?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6079800854714780852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_30.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6079800854714780852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6079800854714780852'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_30.html' title='കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിഅനുമതി നിഷേധിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8853006383344758893</id><published>2012-01-29T23:37:00.000+05:30</published><updated>2012-01-29T23:37:34.246+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><title type='text'>സമുദായവിലാസത്തില്‍ ലീഗിന്റെ ഇ മെയില്‍</title><content type='html'>മുസ്‌ലിംലീഗ് ഭരണത്തിലുള്ളപ്പോള്‍ കേരളത്തില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ല'. മാറാട്, ഇ-മെയില്‍ വിവാദങ്ങളില്‍നിന്ന് പുറത്തുചാടാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തിനുശേഷം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു. മുസ്‌ലിംലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിം സമുദായം വേട്ടയാടപ്പെടുകയും ന്യൂനപക്ഷ വിരുദ്ധരെന്ന് ഇക്കൂട്ടര്‍ അട്ടഹസിക്കുന്ന ഇടതുപക്ഷ ഭരണകാലത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ജീവന്‍ നല്‍കുകയും ചെയ്ത വസ്തുതകള്‍ പാണക്കാട് തങ്ങള്‍ വിസ്മരിക്കാനിടയില്ല. സമുദായത്തിന്റെ പാര്‍ട്ടി ലീഗും നേതൃത്വം പാണക്കാട് കുടുംബവും നിയന്ത്രണം പി കെ കുഞ്ഞാലിക്കുട്ടിയുമെന്ന ഏച്ചുകൂട്ടിയ സമവാക്യത്തില്‍ ഒരുപാട് കാലം ഊതിവീര്‍പ്പിക്കാന്‍ പിന്നണിയില്‍ ആളുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഇ മെയില്‍ വിവാദത്തിലെ ലീഗിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാവുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ സമുദായത്തിന്റെ ആശങ്കമാറ്റാനും കൂടെ നില്‍ക്കാനും മുസ്‌ലിം ലീഗുണ്ടായിരുന്നില്ല. അധികാരത്തിന്റെ സുഖങ്ങള്‍ അനുഭവിക്കാനും കൊടിവെച്ച കാറുകള്‍ വീട്ടുമുറ്റത്ത് അലങ്കാരമാക്കാനും ലീഗിന് മടിയുണ്ടായില്ല. സംയമനമാണെന്ന് പുറമേ കാണിച്ച് തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ രഹസ്യമായി നടത്തിയ ശ്രമങ്ങളുടെ വിജയമാണ് കേരളത്തില്‍ എന്‍ ഡി എഫ് ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഇടയാക്കിയത്. ഇവക്ക് വിത്ത് പാകിയവര്‍തന്നെ ഇക്കാലമത്രയും ഇവരെ സംരക്ഷിച്ചുവെന്നതും പച്ചക്കൊടിക്കകത്ത് ഒളിപ്പിച്ചുവെക്കാന്‍ കഴിയാത്ത സത്യംതന്നെ.&lt;br /&gt;&lt;br /&gt;മാറാട് കലാപങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ചരിത്രം ലീഗിനെ അനുവദിക്കില്ല. മാറാട്ടെ മണ്ണില്‍ കാലുകുത്താന്‍ കഴിയാതെ ലീഗ് മന്ത്രിക്ക് മടങ്ങേണ്ടി വന്നത് സമുദായം കൂടെനിന്നതുകൊണ്ടാണെന്ന് പറയാന്‍ കഴിയുമോ. മതത്തിന്റെ പേരില്‍ അന്യസമുദായക്കാരെ വേട്ടയാടാന്‍ കൂട്ടുനിന്നവരുടെ കുത്തിന് പിടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുങ്ങിയതിന്റെ സുചനയാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളം കണ്ടത്. ഇ മെയില്‍ വിവാദത്തില്‍നിന്ന് രക്ഷപ്പെടാനെന്ന് പുറമെ വരുത്തി മാറാട് രണ്ടാംകലാപത്തിന്റെ അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ട്് നേതാക്കള്‍ ഒത്തുചേര്‍ന്നത് ഇക്കാര്യത്തില്‍ ലീഗിന്റെ ആധിയും ഭയവും തെളിയിക്കുന്നതാണ്. ലീഗ് നേതാക്കള്‍ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നതിന്റെ സുചനകള്‍ പാര്‍ട്ടിയെ അലട്ടുന്നുണ്ട്. മാറാട് കലാപം നേതാക്കള്‍ ഒരുക്കിയ ആസൂത്രിത ആക്രമണമാണെന്ന് ലീഗ് ഉള്‍പ്പെടുന്ന യു ഡി എഫ് ഭരണകാലത്ത് തെളിയിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ലീഗ് ഭയപ്പെടുന്നുണ്ട്. ചൊല്‍പ്പടിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ മാറ്റി സ്വന്തം ആളുകളെ തിരുകിക്കയറ്റാനാണ് നീക്കം. പൊതുപ്രവര്‍ത്തനത്തിന്റെ മറവില്‍ അരാജകത്വം സൃഷ്ടിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അത് ലംഘിക്കാനുള്ള തിടുക്കമാണ് ലീഗും യു ഡി എഫും കാണിക്കുന്നത്&lt;br /&gt;&lt;br /&gt;യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന മാറാട് കലാപങ്ങളില്‍ ലീഗ് നേതാക്കളുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മിഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ലീഗിന്റെ ഇപ്പോഴത്തെ നടപടികളും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രൗഢമായ പാരമ്പര്യമുള്ള മലബാറിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക അന്തരീക്ഷത്തില്‍ മാറാട് കലാപം ഉണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല. കലാപത്തിന്റെ കനല്‍ അണയുംമുമ്പ് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിജെപിയുടെ അന്നത്തെ നിയുക്ത പ്രസിഡന്റ് പി. ശ്രീധരന്‍പിള്ളയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസക്തമാവുകയാണ്. കലാപം ഉണ്ടാക്കാനും അണക്കാനും നടത്തിയ ചര്‍ച്ചകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.&lt;br /&gt;&lt;br /&gt;ലീഗിന്റെ മതസൗഹാര്‍ദ്ദ സന്ദേശം മുന്‍കാലങ്ങളിലും കുപ്രസിദ്ധമാണ്. പാര്‍ട്ടി മുഖപത്രത്തിന്റെ ഒന്നാംപേജിലെ സൗഹാര്‍ദ്ദ അഭ്യര്‍ത്ഥനയല്ല നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ തെളിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബലത്തില്‍ പള്ളിയില്‍ കയറി നമസ്‌കരിക്കാന്‍ തുനിഞ്ഞ് സമുദായ സ്പര്‍ധ വളര്‍ത്തിയ കേന്ദ്രമന്ത്രിയുടെ തനിനിറം ഗുജറാത്ത് കലാപത്തിന്റെ പിറ്റെനാള്‍ മുതല്‍ നാം കണ്ടതാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്ര സഭാ ജനറല്‍ കൗണ്‍സിലില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നില്ലെന്ന് സ്ഥാപിക്കാന്‍ ലീഗ് നേതാവ് ഇ. അഹമ്മദ് തന്നെയാണ് ഇറങ്ങിത്തിരിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട കാസര്‍കോട് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച എം എ നിസാര്‍ കമ്മിഷനെ പിരിച്ചുവിട്ട ലീഗ് നടപടി സ്വന്തം അണികളെ പോലും അമ്പരപ്പിച്ചതാണ്. എല്ലാത്തിനും പുറമെ ഭരണത്തിലെ രണ്ടാമനും ലീഗിലെ ഒന്നാമനും ആയ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 30ന് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ പോവുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇ മെയില്‍ വിവാദം. മുസ്‌ലിം സംഘടനകള്‍ക്കെല്ലാം ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായമുണ്ട്. ലീഗില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിക്കും അഭിപ്രായമുണ്ട്, അതു പക്ഷെ ലീഗിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധവുമാണ്. മുസ്‌ലിം ഐക്യത്തിന്റെ നേതൃത്വം കയ്യാളാന്‍ മിനക്കെടുന്നതിനിടയില്‍ ഓരോന്നോരോന്നായി ലീഗിനെ തിരിഞ്ഞുകൊത്തുകയാണ്. സമൂഹ മധ്യത്തില്‍ യഥാര്‍ഥ ലീഗ് എന്താണെന്ന് തിരിച്ചറിയാന്‍ പോവുകയാണ്. ഇക്കാലമത്രയും സമുദായത്തിനുവേണ്ടി എന്തു ചെയ്തുവെന്ന് മാറാടും ഇ മെയില്‍ ചോര്‍ച്ചയും ഗുജറാത്ത് കലാപത്തിലെ നിലപാടും പാലക്കാട്ടെ സിറാജുന്നീസയും കാസര്‍കോട് നിസാര്‍ കമ്മിഷന്‍ പിരിച്ചുവിടലും സാദിഖലി തങ്ങളും ശ്രീധരന്‍പിള്ളയുമായുള്ള രഹസ്യ ചര്‍ച്ചയും നാദാപുരത്തെ ബോംബുകളും ഇതിനകം മനസ്സിലാക്കിത്തന്നു.&lt;br /&gt;&lt;br /&gt;ലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ലെന്ന പാണക്കാട് തങ്ങളുടെ പ്രസ്താവനയും യാഥാര്‍ഥ്യവും തമ്മിലുള്ള ദൂരം കൂടുതലാണ്. ലീഗില്ലാത്ത ഏതുകാലത്താണ് സമുദായം വേട്ടയാടപ്പെട്ടത്. എന്തു ചരിത്രപിന്തുണയാണ് ഈ വാദം സാധൂകരിക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. ജനകീയ കോടതിയില്‍ സാങ്കേതികമായി വിജയിച്ചുവെന്ന് കരുതിയ കേസുകള്‍ ഹൈക്കോടതിയിലും മറ്റ് കോടതികളിലുമായി വിധി പറയാനിരിക്കുകയാണ്. ആ വിധികള്‍ സമുദായത്തെയല്ല ബാധിക്കുക, മറിച്ച് സമുദായത്തിന്റെ മറപിടിച്ച് സമൂഹത്തെ ദ്രോഹിച്ചവര്‍ക്കുള്ള ഗുണപാഠമാവും അതെന്ന് തീര്‍ച്ചയാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;കുറിപ്പ്: &lt;/b&gt;മാധ്യമത്തിനെതിരെ കേസ്സെടുക്കണമെന്ന് ആര്യാടന്‍ പറയുമ്പോള്‍ ആ അമ്പ് കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമാണ്. ലീഗ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് പറയാതെ പറഞ്ഞിരിക്കയാണ് ആര്യാടന്‍&lt;br /&gt;&lt;br /&gt;അഡ്വ. കെ കെ സമദ് janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8853006383344758893?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8853006383344758893/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5258.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8853006383344758893'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8853006383344758893'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5258.html' title='സമുദായവിലാസത്തില്‍ ലീഗിന്റെ ഇ മെയില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9056868092169226944</id><published>2012-01-29T23:34:00.001+05:30</published><updated>2012-01-29T23:34:49.387+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>രണ്ടാം മാറാട് കലാപ ഗൂഢാലോചന: ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍</title><content type='html'>ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍.&lt;br /&gt;&lt;br /&gt;മുസ്‌ലിംലീഗ് &amp;nbsp;ബേപ്പൂര്‍ മേഖലാ സെക്രട്ടറി പി പി മൊയ്തീന്‍കോയയെ ഒന്നാം പ്രതിയും സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, കലാപ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ സംശയിക്കാവുന്നതായിട്ടാണ് ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 2010 സെപ്റ്റംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആര്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (അഞ്ച്) കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അതീവരഹസ്യമായി വെച്ചിരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;കുറ്റകരമായ ഗൂഢാലോചനയിലൂടെ &amp;nbsp;മാറാട് കൂട്ടക്കൊലക്ക് ഒത്താശ ചെയ്യുക &amp;nbsp;വഴി ഇരുവരും കൂട്ടക്കൊലയില്‍ പരസ്പര പങ്കാളികളായി പ്രവര്‍ത്തിച്ചുവെന്നാണ് എ എഫ് ഐ ആറിലുള്ളത്. എന്‍ ഡി എഫുകാരെയും മഹല്ല് കമ്മിറ്റി അംഗങ്ങളെയും കുറിച്ച് പരമാര്‍ശങ്ങളുണ്ടെങ്കിലും ഈ &amp;nbsp;രണ്ട് ലീഗ് നേതാക്കളെ മാത്രമേ പേരെടുത്ത് പരാമര്‍ശിക്കുന്നുള്ളൂ.&lt;br /&gt;&lt;br /&gt;&amp;nbsp;ഇതില്‍ എം സി മായിന്‍ഹാജിയുടെ പേര് നേരത്തേയും ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. &amp;nbsp;കേസ് അന്വേഷിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ ടി കെ വിനോദകുമാര്‍ ഇദ്ദേഹത്തെ പ്രതിയാക്കാന്‍ തീരുമാനിച്ചിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. &amp;nbsp;മാറാട് സംഭവത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി സൂചന ലഭിച്ചതായി പൊലീസിന് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ മായിന്‍ഹാജി പറഞ്ഞിരുന്നു. &amp;nbsp;2006 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ്.&lt;br /&gt;&lt;br /&gt;ഇക്കഴിഞ്ഞ പുനഃസംഘടനയിലാണ് മായിന്‍ ഹാജി ലീഗിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. മാറാട് കേസില്‍ കോടതി വിട്ടയച്ച പി പി മൊയ്തീന്‍കോയ ഈയിടെയാണ് &amp;nbsp;പാര്‍ട്ടി മേഖലാ സെക്രട്ടറിയായത്. &amp;nbsp;ഗൂഢാലോചനക്കേസില്‍ ഇരുവരെയും പ്രതിചേര്‍ത്ത് അന്വേഷണം പുരോഗമിക്കുകയും ചോദ്യംചെയ്യുമെന്നുള്ള ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി എം പ്രദീപ്കുമാറിനെ സ്ഥലം മാറ്റിയത്.&lt;br /&gt;&lt;br /&gt;മാറാട് മേഖലയില്‍ ടൂറിസം വികസനത്തിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച 500 ഏക്കര്‍ ഭൂമി ഒറ്റ പ്ലോട്ടായി വരത്തക്ക വിധത്തില്‍ തീരദേശപാതയില്‍ ഗതിമാറ്റം വരുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9056868092169226944?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9056868092169226944/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3786.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9056868092169226944'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9056868092169226944'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3786.html' title='രണ്ടാം മാറാട് കലാപ ഗൂഢാലോചന: ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5572672646118758259</id><published>2012-01-29T21:14:00.000+05:30</published><updated>2012-01-29T21:14:00.578+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><title type='text'>മണ്ണ് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം: സുഗതകുമാരി</title><content type='html'>ഭൂമിയില്‍ മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും ഉണ്ടെങ്കിലും മനുഷ്യന്റെ ആര്‍ത്തിക്കനുസരിച്ച് ഇല്ലെന്ന കാര്യം നാം മനസ്സിലാക്കിയേ തീരു എന്ന് കവിയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശാസ്താംകോട്ടയില്‍ 'ആഗോളതാപനവും പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിന്മേല്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.&lt;br /&gt;&lt;br /&gt;നമ്മുടെ മണ്ണ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഇത്തിരി ഭൂമിയേ കേരളത്തിലുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍ മൂന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. പമ്പാതീരത്ത്-ആറന്മുളയില്‍ വീണ്ടും വിമാനത്താവളം തുടങ്ങാന്‍ പോകുന്നു. ഇതിന് പിന്നില്‍ ദുഷ്ടമായ സ്വാര്‍ത്ഥതയുള്ള ശക്തികളാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നു. അനാവശ്യ സുഖഭോഗങ്ങള്‍ക്കുവേണ്ടി മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെ വി സുരേന്ദ്രനാഥിന്റെയും ശര്‍മ്മാജിയുടെയും പാര്‍ട്ടിയായിരുന്നു. അവരുടെ അനുഭവങ്ങള്‍ പാര്‍ട്ടിയുടേയും കൂടിയായിരുന്നു. വലിയ വികസനം, വലിയ റോഡ്, റിസോര്‍ട്ട്, വിമാനത്താവളം, സുഖഭോഗങ്ങള്‍ എന്നിവയാണ് നമുക്ക് വേണ്ടതെന്ന് ചിലര്‍ കരുതുന്നു.&lt;br /&gt;&lt;br /&gt;സുഖഭോഗതൃഷ്ണകൊണ്ട് മരങ്ങളെല്ലാം മുറിക്കുകയാണ്. ഇന്നും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ മേരി പുഷ്യത്തിന്റെ നേതൃത്വത്തില്‍ മരംമുറിപ്പ് നടന്നു.&lt;br /&gt;ഇത്തരത്തിലുള്ള ധിക്കാരം വര്‍ദ്ധിച്ചുവരുകയാണ്. ഇതിനെ ചെറുക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവരണം. 44 നദികളും നശിക്കുകയാണ്. മണല്‍വാരല്‍ പോലുള്ള കൊള്ളരുതായ്മയ്ക്ക് മുന്നില്‍ നാം മിണ്ടാതിരിക്കുകയാണ്. ഈ മിണ്ടാതിരിക്കലാണ് നാശത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;വരുംകാല രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രസ്ഥാനങ്ങളിലൊന്ന് പരിസ്ഥിതി തന്നെയാണെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. &amp;nbsp;കാറല്‍ മാര്‍ക്‌സ് മൂലധനത്തില്‍ പറഞ്ഞിരിക്കുന്നത് മൂലധനത്തോട് ആസക്തിയുള്ളവര്‍ പ്രകൃതിയെ ബാല്‍ത്സംഗം ചെയ്യുന്നുവെന്നാണ്. ആ ബലാത്സംഗത്തിന്റെ ഭാഗമാണ് ആഗോള താപനത്തിന്റെ സൃഷ്ടി. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരന് സ്വന്തം നിലപാടുണ്ടാകാം. കായല്‍ മാത്രമല്ല മണ്ണും കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;പി പ്രസാദ് വിഷയം അവതരിപ്പിച്ചു. ഡോ. വിജയന്‍, ആര്‍ അജയന്‍, ആര്‍ രാമചന്ദ്രന്‍, ചവറ കെഎസ് പിള്ള, കെ ശിവശങ്കരന്‍നായര്‍, ആര്‍എസ് അനില്‍ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;janayugom&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5572672646118758259?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5572672646118758259/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1177.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5572672646118758259'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5572672646118758259'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1177.html' title='മണ്ണ് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം: സുഗതകുമാരി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8802753459874839267</id><published>2012-01-29T19:12:00.000+05:30</published><updated>2012-01-29T19:12:18.671+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സര്‍ക്കാരും ഐ എ എസുകാരും ഇടയുന്നു</title><content type='html'>രാഷ്ട്രീയ പകപോക്കലിന് ഐ എ എസുകാരെ ബലിയാടാക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കൂടെ ജോലിചെയ്യാനാവില്ലെന്ന് ഐ എ എസ് അസോസിയേഷന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അസോസിയേഷന്‍ ഭാരവാഹികള്‍ രേഖാമൂലം പ്രതിഷേധം അറിയിക്കുകയും ചെയ്തു. &amp;nbsp;ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് പ്രതിഷേധം ഉള്‍ക്കൊള്ളുന്ന നിവേദനം നല്‍കിയത്.&lt;br /&gt;&lt;br /&gt;പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍ ഒന്നാം പ്രതിയായ ഭൂമിദാന കേസില്‍ നാല് ഐ എ എസുകാരെക്കൂടി പ്രതിയാക്കിയിട്ടുണ്ട്. പൊതുവേ സത്യസന്ധരെന്ന് അറിയപ്പെടുന്ന നാല് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പ്രതിയാക്കിയിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ നിഷ്പക്ഷമായി പരിശോധിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തില്‍ കൈമാറിയ നിവേദനത്തില്‍ &amp;nbsp;മുഖ്യമന്ത്രിയോട് &amp;nbsp;ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നതിന് മുമ്പ് അത് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണം. ഈ സംവിധാനം മുമ്പ് ഇവിടെ നിലവിലുണ്ടായിരുന്നു. 2001 ലാണ് അത് അവസാനിപ്പിച്ചത്. ആ സംവിധാനം പുനരാരംഭിക്കണം. കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ മാതൃകയില്‍ സംസ്ഥാനത്തും വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കണം. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;നിലവില്‍ ആറും ഏഴും വകുപ്പുകളുടെ ചുമതലയാണ് ഓരോ ഐ എ എസ് ഉദ്യോഗസ്ഥനുമുള്ളത്. ഇത് നല്‍കുന്ന മാനസിക സംഘര്‍ഷംതന്നെ താങ്ങാനാവാത്തതാണ്. അതിന്റെകൂടെയാണ് ഇത്തരം അനാവശ്യ കേസുകള്‍കൂടി വരുന്നത്. ഇത് ഉദ്യോഗസ്ഥരെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നിലപാടാണ്. ഇത് ഭരണ സംബന്ധമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന്റെ പഴിയും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ചില മന്ത്രിമാര്‍ ശ്രമിക്കുന്നത്. ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ മന്ത്രിമാരോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. ഇത് ഭരണ സ്തംഭനത്തിന് വഴിയവയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. &lt;br /&gt;&lt;br /&gt;യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ വേട്ടയാടപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരായ എം സുബ്ബയ്യ, എസ് എം വിജയാനന്ദ് എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയായിരിക്കെ വി എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, കെ ആര്‍ മുരളീധരന്‍, കാസര്‍ഗോഡ് കലക്ടര്‍മാരായിരുന്ന ആനന്ദ് സിംഗ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥര്‍.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8802753459874839267?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8802753459874839267/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8858.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8802753459874839267'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8802753459874839267'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8858.html' title='സര്‍ക്കാരും ഐ എ എസുകാരും ഇടയുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6501347405997635705</id><published>2012-01-29T19:09:00.000+05:30</published><updated>2012-01-29T19:09:30.123+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വിമാനയാത്രാ നിരക്കുകളില്‍ വന്‍വര്‍ധനയ്ക്ക് സാധ്യത</title><content type='html'>ഏപ്രില്‍ മാസം മുതല്‍ വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കണമെന്ന് വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് ഉറപ്പായതോടെയാണ് വിമാന യാത്രാ നിരക്കുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഉറപ്പായത്.&lt;br /&gt;&lt;br /&gt;ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ഡിയാല്‍) വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ 774% വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രില്‍ മുതല്‍ 334% വര്‍ദ്ധനവിനാണ് അനുമതി നല്‍കപ്പെട്ടത്. മുംബൈ വിമാനത്താവള അധികൃതരും ഈ ഇനത്തില്‍ വര്‍ദ്ധനവിന് ആവശ്യമുന്നയിച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഇരട്ടിയാക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചാല്‍ വര്‍ദ്ധിപ്പിക്കുന്ന ചാര്‍ജ്ജ് വിമാന യാത്രക്കാര്‍ വഹിക്കേണ്ടിവരും. &amp;nbsp; വിമാനക്ക കമ്പനികള്‍ നഷ്ടക്കണക്കുകള്‍ നിരത്തിയപ്പോള്‍ വിമാനത്താവളങ്ങളും അവരുടെ നഷ്ടക്കണക്കുകള്‍ നിരത്തി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.&lt;br /&gt;&lt;br /&gt;എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം ചാര്‍ജ്ജ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.&lt;br /&gt;ഫലത്തില്‍ നിരക്ക് വര്‍ദ്ധനയെല്ലാം യാത്രക്കാര്‍ വഹിക്കേണ്ടി വരും. വിദേശത്ത് തൊളിലെടുക്കുന്നവരെയാകും ഇത്തരം നിരക്കുകള്‍ കാര്യമായി ബാധിക്കുക. വിവിധ വിദേശ-ആഭ്യന്തര എയര്‍ലൈനുകളും ഓഹരിയുടമകളും വിമാനത്താവള വാടക നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ് എന്നിവയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6501347405997635705?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6501347405997635705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6868.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6501347405997635705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6501347405997635705'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6868.html' title='വിമാനയാത്രാ നിരക്കുകളില്‍ വന്‍വര്‍ധനയ്ക്ക് സാധ്യത'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1784081212440242860</id><published>2012-01-29T15:05:00.003+05:30</published><updated>2012-01-29T15:05:00.686+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഏക ബദല്‍ സോഷ്യലിസം</title><content type='html'>അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.&lt;br /&gt;&lt;br /&gt;ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും.&lt;br /&gt;&lt;br /&gt;ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി&lt;/b&gt;&lt;br /&gt;&lt;br /&gt;നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ .&lt;br /&gt;&lt;br /&gt;പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.&lt;br /&gt;&lt;br /&gt;ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.&lt;br /&gt;&lt;br /&gt;പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;b&gt;കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി&lt;/b&gt;&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.&lt;br /&gt;&lt;br /&gt;കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം.&lt;br /&gt;&lt;br /&gt;ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി&lt;/b&gt;&lt;br /&gt;&lt;br /&gt;സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.&lt;br /&gt;&lt;br /&gt;അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും&lt;/b&gt;&lt;br /&gt;&lt;br /&gt;ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം.&lt;br /&gt;&lt;br /&gt;പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;b&gt;ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.&lt;br /&gt;&lt;br /&gt;ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം.&lt;br /&gt;&lt;br /&gt;അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@രുശാ.ീൃഴ ഫാക്സില്‍ അയക്കരുത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയം അടുത്ത ആഴ്ച പുറത്തിറക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം രാജ്യത്തിന് ദോഷം&lt;/b&gt;&lt;br /&gt;&lt;br /&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കന്‍ അനുകൂല വിദേശ നയത്തിന്റെ ഫലമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ഭാഗമായി വിലയേറിയ ആണവ റിയാക്ടര്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. അതിനാല്‍ സ്വതന്ത്ര വിദേശനയത്തിനായുള്ള സമരം രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന് കരടുപ്രമേയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ആയുധക്കടത്ത് ഉറപ്പാക്കുന്നതിനാണ് അന്തിമ ഉപയോഗ കരാര്‍ (എന്‍ഡ്യൂസ് കരാര്‍) ഒപ്പിട്ടത്. ഇതിനകം 40,000 കോടി രൂപയുടെ ആയുധം അമേരിക്കയില്‍ നിന്നു വാങ്ങി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യന്‍ കമ്പോളം അവര്‍ക്കായി തുറന്നിടാന്‍ സമ്മര്‍ദം ചെലുത്താനും സൈനികബന്ധം ശക്തമാക്കാനും വേണ്ടിയായിരുന്നുവെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;b&gt;കേരളത്തില്‍ വിഭാഗീയതയില്ല: കാരാട്ട്&lt;/b&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ പാര്‍ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിഭാഗീയതയല്ല. രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിലെ വിഭാഗീയതയാണ് കേരളത്തിലെ പരാജയത്തിന് കാരണമെന്ന സിപിഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് കാരാട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;മൂന്ന് സീറ്റിന്റെ വ്യത്യാസത്തിനാണ് കേരളത്തില്‍ ഭരണം നഷ്ടമായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. പാര്‍ടിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലനുസരിച്ച് സിപിഐ എമ്മിലെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെയും വര്‍ധിച്ച ഐക്യമാണ് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത്. യഥാര്‍ഥ വസ്തുത കാണാതെയാണ് സിപിഐയുടെ വിലയിരുത്തല്‍ . പശ്ചിമബംഗാളിലെ തോല്‍വിയുടെ ഉത്തരവാദിത്തം സിപിഐ എമ്മിനാണെന്ന സിപിഐയുടെ വിലയിരുത്തലിനെക്കുറിച്ച്് ചോദിച്ചപ്പോള്‍ 34 വര്‍ഷം ഭരണം നിലനിര്‍ത്തിയതിന്റെയും ഏഴു തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെയും ബഹുമതി സിപിഐ എമ്മിന് ആയിരിക്കുമല്ലോ എന്ന് കാരാട്ട് പ്രതികരിച്ചു.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1784081212440242860?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1784081212440242860/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8014.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1784081212440242860'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1784081212440242860'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8014.html' title='ഏക ബദല്‍ സോഷ്യലിസം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5513594788308328835</id><published>2012-01-29T14:50:00.001+05:30</published><updated>2012-01-29T14:50:00.368+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം</title><content type='html'>രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇതേ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം.&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.&lt;br /&gt;&lt;br /&gt;വി ബി പരമേശ്വരന്‍ deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5513594788308328835?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5513594788308328835/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5120.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5513594788308328835'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5513594788308328835'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5120.html' title='ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7931803109533776039</id><published>2012-01-29T13:48:00.001+05:30</published><updated>2012-01-29T13:48:00.286+05:30</updated><category scheme='http://www.blogger.com/atom/ns#' term='വയനാട്'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആദിവാസി ഭൂ നിയമം'/><title type='text'>ഭൂമി ഏറ്റെടുക്കലില്‍ മന്ത്രിയുടെ അനര്‍ഹമായ ഇടപെടല്‍</title><content type='html'>ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്താനുള്ള നടപടികളില്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ അനര്‍ഹമായ ഇടപെടല്‍ . പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടരി സി എ ലത ഇറക്കിയ ഉത്തരവിലാണ് മന്ത്രിക്ക് താല്‍പര്യമുള്ള ചില ഭൂമികളില്‍ പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചത്. ജില്ലയിലെ ചില വന്‍കിട എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള പത്തോളം ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമെന്ന പരാമര്‍ശത്തോടെ ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഈ ഭൂമി ഏറ്റെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ല പട്ടിക വര്‍ഗക്ഷേമ ഓഫീസറുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലാതല സമിതി പ്രവര്‍ത്തിക്കുമ്പോഴാണ് ചട്ടങ്ങള്‍ മറികടന്ന് മന്ത്രിയുടെ ഉത്തരവ്.&lt;br /&gt;&lt;br /&gt;അപേക്ഷ നല്‍കിയവരും വില്ലേജ് ഓഫീസര്‍മാര്‍ ഉചിതമെന്ന് കണ്ടെത്തിയതുമായ 1,058 ഹെക്ടര്‍ ഭൂമി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുവകുപ്പ് ജില്ല പട്ടികവര്‍ഗക്ഷേമ ഓഫീസര്‍ അധ്യക്ഷനായുള്ള സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെയുളള ഉത്തരവ്ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവില്‍ വന്‍ കച്ചവടം ഉറപ്പിക്കാനാണെന്ന ആരോപണം ഉയരുന്നുണ്ട്. വെള്ളമുണ്ട പുളിഞ്ഞാല്‍ ഏരിയ, തൊണ്ടര്‍നാട് വില്ലേജ് ഓഫീസിന് സമീപം, കുറുവ വില്ലേജ് ഓഫീസിന് സമീപം, തിരുനെല്ലി, എളമ്പിലേരി, പി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള വയനാട് എസ്റ്റേറ്റ്, വെള്ളരിമലയില്‍ എ കെ അബ്ദുള്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കള്ളാടി വയനാട് എസ്റ്റേറ്റ്, മേപ്പാടി എസ്റ്റേറ്റ്, പൂഞ്ചോല എസ്റ്റേറ്റ് എന്നിവ ഏറ്റെടുക്കാന്‍ നടപടി ആരംഭിക്കണമെന്നാണ് ഉത്തരവ്. വനം, കെഎസ്ഇബി, റവന്യൂ, വാട്ടര്‍ അതോറിറ്റി, കൃഷി, ജില്ല പ്ലാനിങ് ഓഫീസര്‍ , സബ് കലക്ടര്‍ , ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ , വില്ലേജ് ഓഫീസര്‍മാര്‍ ,കല്‍പ്പറ്റ പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍ , മാനന്തവാടി, ബത്തേരി ഐടിഡിപി ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ബന്ധപ്പെട്ട ഭൂമി അക്വയര്‍ ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;തികച്ചും അസാധാരണമായ ഈ ഉത്തരവിന് പിന്നില്‍ ആദിവാസികളുടെ പേരില്‍ സര്‍കാര്‍ ഫണ്ട് വെട്ടിക്കാനുള്ള മാഫിയയുടെ നീക്കമാണെന്നാണ് ആരോപണം.ഇന്നേവരെ ഏതെങ്കിലും പ്രത്യേക ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഉത്തരവ് ഉണ്ടായിട്ടില്ലെന്ന് അങ്കലാപ്പിലായ ഉദ്യോഗസ്ഥരും പറയുന്നു. 2010 ഫെബ്രുവരി എട്ടിനാണ് ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വിലക്ക് വാങ്ങി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചത്. ഇതിന് പത്രങ്ങളില്‍ പരസ്യം നല്‍കി. വിവിധ വില്ലേജുകളിലായി 1,600 ഏക്കറിന്റെ അപേക്ഷ ലഭിച്ചെങ്കിലും പലതും വനംവകുപ്പുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്മഗിരി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വന്യമൃഗശല്യം, റോഡ്, വൈദ്യുതി മറ്റ് സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താനുള്ള പ്രയാസങ്ങളും കാരണം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മാനന്തവാടിയിലെ പല പ്രദേശങ്ങളിലും വന്യമൃഗശല്യം നിലനില്‍ക്കുന്നതിനാല്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍തന്നെയാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7931803109533776039?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7931803109533776039/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_197.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7931803109533776039'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7931803109533776039'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_197.html' title='ഭൂമി ഏറ്റെടുക്കലില്‍ മന്ത്രിയുടെ അനര്‍ഹമായ ഇടപെടല്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-442105041456145615</id><published>2012-01-29T12:46:00.003+05:30</published><updated>2012-01-29T12:46:00.191+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍</title><content type='html'>&lt;b&gt;കൗണ്‍സിലില്‍ യുഡിഎഫ് ബഹളം അജണ്ടകള്‍ക്ക് അംഗീകാരം&lt;/b&gt;&lt;br /&gt;&lt;br /&gt;കോഴിക്കോട് നഗരസഭായോഗം അലങ്കോലമാക്കാനുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കം പാളി. ഒടുക്കം ഒരു അജണ്ട ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ച് യോഗം പിരിച്ചുവിട്ടതായി മേയര്‍ അറിയിച്ചു. ശനിയാഴ്ച പകല്‍ മൂന്നിന് ആരംഭിച്ച യോഗത്തില്‍ അടിയന്തരപ്രമേയം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. കൗണ്‍സിലര്‍ കൃഷ്ണദാസിനെ മര്‍ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എംടി പത്മ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതവും ദുഃസൂചനകളും അടങ്ങിയതിനാല്‍ പ്രമേയം വായിച്ചുതള്ളുകയാണുണ്ടായത്. മാത്രമല്ല, സംഭവത്തില്‍ ചില നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതിനാല്‍ മേയറുടെ വിവേചനാധികാരം ഉപയോഗിച്ച് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് വീണ്ടും ബഹളം തുടങ്ങി.&lt;br /&gt;&lt;br /&gt;മേയര്‍ എഴുന്നേറ്റപ്പോള്‍ ഇരിപ്പിടത്തിലിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പിന്നീട് എലത്തൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരെയും അറിയിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ബഹളം കൂട്ടി. എന്നാല്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. മനഃപൂര്‍വം എന്തും വിവാദമാക്കാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ പിന്മാറണമെന്നാവശ്യപ്പെട്ടിട്ടും ബഹളം തുടര്‍ന്നു. നിരന്തരമായി യോഗം അലങ്കോലമാക്കാനുള്ള പ്രതിപക്ഷനീക്കം മനസിലാക്കിയ മേയര്‍ ശ്രദ്ധക്ഷണിക്കലിനായി പ്രതിപക്ഷ കൗണ്‍സിലര്‍ ബാലഗോപാലിനോട് ആവശ്യപ്പെട്ടു. ബാലഗോപാല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ നോക്കുകുത്തിയാക്കി യുഡിഎഫ് അംഗങ്ങളായ കെ മുഹമ്മദലിയുടെയും പി കിഷന്‍ചന്ദിന്റെയും നേതൃത്വത്തില്‍ ബഹളം കൂട്ടി. തുടര്‍ന്ന് മേയര്‍ ഓരോ അജണ്ടയും വായിച്ച് അംഗീകരിച്ചതായി അറിയിച്ചു. എന്നാല്‍ കോര്‍പറേഷന്‍ പരിധിയിലെ മാപ്പ് പദ്ധതിയുടെ ഭാഗമായ ബോധല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള അജണ്ട അംഗങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാറ്റിവച്ചു.&lt;br /&gt;സുകമാര്‍ അഴീക്കോടിന്റെ നിര്യാണത്തെ തുടര്‍ന്നാണ് 24ന് നടക്കേണ്ട യോഗം 27ലേക്ക് മാറ്റിയത്. ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന്റെ നിര്യാണത്തെ തുടര്‍ന്ന് 27ന്റെ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തു. അജണ്ടകള്‍ പാസാക്കുന്നതിനിടെ ഒച്ചപ്പാടും കൂക്കിവിളിയുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ അംഗവിക്ഷേപങ്ങളിലൂടെയും മറ്റും മോശപ്പെട്ട പ്രയോഗങ്ങള്‍ മേയര്‍ക്കും കൗണ്‍സില്‍ അംഗങ്ങള്‍ക്കുനേരെയും നടത്തി. മേയറുടെ ഡയസിനടുത്തേക്ക് നടന്നടുക്കാനുള്ള പ്രതിപക്ഷാംഗങ്ങളുടെ നീക്കം കൗണ്‍സിലര്‍മാര്‍ തടയുകയും ചെയ്തു. ജിഐഎസ് അടിസ്ഥാനമാക്കി വസ്തുനികുതി ടാക്സ് മാപ്പ് തയ്യാറാക്കുന്നതിനായി സാങ്കേതിക സര്‍വേകള്‍ കെഎസ്യുഡിപി നടത്തുന്നതിനും ഫിസിക്കല്‍ സര്‍വേ കോര്‍പറേഷന്‍ സംയുക്തമായി നടത്തുന്നതിനും ആവശ്യമായ 28 ലക്ഷം രൂപ കെഎസ്ഡിപിയില്‍ നിന്നും അനുവദിക്കുന്നതിന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടും. ബൈരായിക്കുളം ജിഎല്‍പി സ്കൂള്‍ റോഡില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിടുന്നതിന് ടാറ്റ ടെലി സര്‍വീസ് സീനിയര്‍ മാനേജര്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടുവര്‍ഷം പഴക്കമുള്ള റോഡിന് 1,06,677 രൂപ പുനരുദ്ധാരണത്തിനായും തറവാടകയായി ഒരുവര്‍ഷത്തേക്ക് ഒരുകിലോമീറ്ററിന് 25,000 രൂപ നിരക്കിലും 144 മീറ്റിന് 3600 രൂപയും ഈടാക്കും. കൂടാതെ വെട്ടിപ്പൊളിച്ച റോഡ് ഉടനെ തന്നെ ഗതാഗതയോഗ്യമാക്കണമെന്ന നിബന്ധനകളോടെ പ്രവൃത്തിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. 103 അജണ്ടകള്‍ യോഗത്തില്‍ പാസാക്കി.&lt;br /&gt;&lt;br /&gt;&lt;b&gt;മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍&lt;/b&gt;&lt;br /&gt;&lt;br /&gt;മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിച്ച് കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താനുള്ള യുഡിഎഫ് നീക്കം നഗരത്തിലെ ജനങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളിയാണെന്ന് മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എലത്തൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയുടെ സ്ഥാനാരോഹണ ചടങ്ങ് ആരെയും അറിയിക്കാതെ നടത്തിയെന്നാരോപിച്ചാണ് ശനിയാഴ്ച കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം കൂട്ടിയത്. വസ്തുതകള്‍ മനസിലാക്കിയിട്ടും ഇങ്ങനെ തുടരുന്നത് ദയനീയമാണ്. ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് ചടങ്ങ് ലളിതമാക്കിയത്. വോട്ടെണ്ണല്‍ ദിവസമായ 19 ന് മന്ത്രി എം കെ മുനീര്‍ വിളിച്ച യോഗത്തില്‍ ഔദ്യോഗികമായി പങ്കെടുക്കാനുള്ളതുകൊണ്ട് തിരുവനന്തപുരത്തായിരുന്നു. തുടര്‍ന്ന് 21ന് കൗണ്‍സിലിലെ പാര്‍ടി നേതാക്കളെ വിളിച്ച് സത്യപ്രതിജ്ഞാ ചടങ്ങും 26 ന്റെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന പരിപാടിയും വിജയിപ്പിക്കുന്നതിനുമായി യോഗം വിളിച്ചു. എന്നാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം വിളിച്ചറിയിക്കാനുള്ള സാമാന്യ മര്യാദപോലും യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.&lt;br /&gt;&lt;br /&gt;വീണ്ടും രണ്ടു തീയതികള്‍ കൂടി പ്രതിപക്ഷ നേതാവ് എം ടി പത്മയെ അറിയിച്ചു. രണ്ടും അവര്‍ക്ക് പറ്റില്ലെന്നറിയിച്ചു. 27ന് കൗണ്‍സില്‍ നിശ്ചയിച്ചതിനാല്‍ യോഗത്തിന് മുമ്പ് ചടങ്ങ് നടത്താമെന്ന കാര്യവും അറിയിച്ചെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. തുടര്‍ന്ന് 28ന് ചടങ്ങ് നടത്താന്‍ തീരുമാനിക്കുയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുനില്‍കുമാറിനോട് അപേക്ഷ നല്‍കാന്‍ പോലും മുന്‍കൈയെടുത്തത് താനാണ് അല്ലാതെ പ്രതിപക്ഷാംഗങ്ങളായിരുന്നില്ല-മേയര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;മര്‍ദനമേറ്റ കൃഷ്ണദാസിനെ സന്ദര്‍ശിച്ചില്ലെന്ന വാദത്തിന്റെ പേരിലും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഈസ്റ്റ്ഹില്ലിലെ വീട്ടില്‍ പോവാന്‍ ഉറച്ചപ്പോഴാണ് അദ്ദേഹം ഭാര്യവീട്ടിലാണെന്നറിഞ്ഞത്. വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയെയാണ് കിട്ടിയത്. അദ്ദേഹം കിടക്കുകയാണെന്നും കൊടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. എന്തായാലും പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം കൃഷ്ണദാസ് ഉന്നയിക്കില്ല.&lt;br /&gt;&lt;br /&gt;വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫിനെയും രേണുകാദേവിയെയും തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന വാദം ബാലിശമാണ്. കൗണ്‍സില്‍ അംഗമായി തുടരുന്ന ഇവര്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായിരിക്കുമെന്ന മുനിസിപ്പല്‍ ആക്ട് പോലും മനസിലാക്കാതെയാണ് ബഹളം കൂട്ടുന്നത്. മേയര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ പോലും കൗണ്‍സിലില്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം-മേയര്‍ പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് കൗണ്‍സിലര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അണികളെ പ്രകോപിതരാക്കി തങ്ങള്‍ക്കുനേരെ തിരിച്ചുവിടുകയാണ്. മാസത്തിലൊരിക്കല്‍ യോഗം വിളിക്കുക എന്ന കാര്യം പോലും മേയര്‍ മറക്കുകയാണെന്നും ഇവര്‍ പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-442105041456145615?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/442105041456145615/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7657.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/442105041456145615'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/442105041456145615'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7657.html' title='മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8874208222220269807</id><published>2012-01-29T12:43:00.001+05:30</published><updated>2012-01-29T12:43:00.074+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='നുണപ്രചരണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പൊതുഗതാഗതം'/><title type='text'>എംപിയുടെ പ്രചാരണം നുണ: ആലപ്പുഴ ബൈപ്പാസിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല</title><content type='html'>ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജില്ലാ വികസനയോഗത്തില്‍ പറഞ്ഞു. ബിടിഒ വ്യവസ്ഥയിലോ നാലുവരിപ്പാത നിര്‍മാണത്തിനൊപ്പമോ മാത്രമേ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ട് തയ്യാറായി വരുന്നതേയുള്ളൂ എന്നും എന്‍ജിനിയര്‍ യോഗത്തെ അറിയിച്ചു. ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്രം പണം അനുവദിച്ചെന്ന കേന്ദ്ര സഹമന്ത്രിയും സംഘവും കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിനിടെയാണ് കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗത്തില്‍ എന്‍ജിനിയറുടെ വെളിപ്പെടുത്തല്‍ .&lt;br /&gt;&lt;br /&gt;ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക്ഷെഡ് ഡവലപ്മെന്റ് പദ്ധതി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് വകുപ്പ് അധികൃതര്‍ കലക്ടര്‍ സൗരഭ് ജെയിനിന് ഉറപ്പു നല്‍കി. കറവപ്പശുക്കളെ വാങ്ങാന്‍ പ്രതിസന്ധിയുണ്ടായിരുന്നതു മാറി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദാംശങ്ങളും സമിതിക്കു നല്‍കിയിട്ടുണ്ട്. പുഞ്ച സീസണില്‍ കൊയ്ത്തുമെതി യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കാനും നിരക്കു സംബന്ധിച്ച തീരുമാനം എടുക്കുന്നതിനും ഫെബ്രുവരി ഏഴിനു യോഗം ചേരുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കേന്ദ്ര പദ്ധതി പ്രകാരമുള്ള കെട്ടിടം പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍മിതി കേന്ദ്രത്തിനു നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണം മന്ദഗതിയിലാണെന്ന് വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. ജലഗതാഗത വകുപ്പിന്റെ നാലു ബോട്ടുകള്‍ ഒരേസമയം കയറ്റിവയ്ക്കാവുന്ന സ്ലിപ്പ് വേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും മറ്റ് അനുബന്ധജോലികള്‍ക്കു ശേഷം അടുത്ത മാസം അവസാനം സ്ലിപ്പ് വേ കമീഷന്‍ ചെയ്യുമെന്നും ട്രാഫിക് സൂപ്രണ്ട് യോഗത്തില്‍ അറിയിച്ചു. അന്തരിച്ച ഗവര്‍ണര്‍ എംഒഎച്ച് ഫറൂഖിന് സമിതി ആദരാഞ്ജലിയര്‍പ്പിച്ചു. കലക്ടര്‍ സൗരഭ് ജെയിന്‍ അധ്യക്ഷനായി. യോഗത്തില്‍ എംഎല്‍എമാരായ ജി സുധാകരന്‍ , പി തിലോത്തമന്‍ , എ എം ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, ബി ബൈജു, എം എന്‍ ചന്ദ്രപ്രകാശ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം സി തങ്കപ്പന്‍ , വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8874208222220269807?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8874208222220269807/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4735.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8874208222220269807'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8874208222220269807'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4735.html' title='എംപിയുടെ പ്രചാരണം നുണ: ആലപ്പുഴ ബൈപ്പാസിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8873797121978736530</id><published>2012-01-29T11:18:00.001+05:30</published><updated>2012-01-29T11:18:00.202+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുടുംബശ്രീ'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കുടുംബശ്രീ തകര്‍ക്കുന്നതിന് മുന്നറിയിപ്പായി മഹിളാ മാര്‍ച്ച്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-LDGIakYzowo/TyTP18JM44I/AAAAAAAAB5s/g5lcVe17NQw/s1600/kudumbasree+protest.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-LDGIakYzowo/TyTP18JM44I/AAAAAAAAB5s/g5lcVe17NQw/s1600/kudumbasree+protest.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കണ്ണൂര്‍ : കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഫണ്ട് വെട്ടിക്കുറച്ചും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചും യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 150 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ബജറ്റില്‍ യുഡിഎഫ് 45 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 20 കോടി രൂപയാണ് കൈമാറിയത്. ഇപ്പോള്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നത് മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തിയിരുന്ന സ്വയം സഹായ സംരംഭങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇതിന് കെഎഫ്സിയെ ചുമതലപ്പെടുത്തി. കുടുംബശ്രീയെ ഒഴിവാക്കി ജനശ്രീയെ ഉപയോഗിച്ച് പദ്ധതി നടത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. മൈക്രോസംരംഭം വഴി ആയിരക്കണക്കിന് സ്ത്രീകള്‍ തൊഴില്‍ നേടിയിരുന്നത് ബാങ്ക് വായ്പയെടുത്താണ്. സബ്സിഡികളും വെട്ടിക്കുറക്കുകയാണ്.&lt;br /&gt;&lt;br /&gt;സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു. സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ലീല അധ്യക്ഷയായി. എന്‍ സുകന്യ, എം ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. എം വി സരള സ്വാഗതം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;പുതുപ്പാടിയില്‍ സിഡിഎസ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു&lt;/b&gt;&lt;br /&gt;&lt;br /&gt;പുതുപ്പാടി: പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഭരണനേതൃത്വത്തിന് കനത്ത തിരിച്ചടി. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ തടഞ്ഞ യുഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തില്‍ മൂന്ന് ദിവസമായി പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ അനിശ്ചിതകാല ഉപരോധം ഇതോടെ അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റോസി പൗലോസും വൈസ് ചെയര്‍പേഴ്സണായ യു പി ഹേമലതയും ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരിയായ കൊടുവള്ളി ബ്ലോക്ക്പഞ്ചായത്ത് വനിതാ ക്ഷേമവികസന ഓഫീസര്‍ ശ്രീലത സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ തങ്ങളുടെ ഇഷ്ടക്കാരെ സിഡിഎസ് ഭാരവാഹികളാക്കാന്‍ അനാവശ്യ വിവാദമുണ്ടാക്കിയ യുഡിഎഫ് നേതൃത്വം നാണംകെട്ടു.&lt;br /&gt;&lt;br /&gt;പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ നടക്കേണ്ടിയിരുന്നത്. എന്നാല്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വംനല്‍കേണ്ട തെരഞ്ഞെടുപ്പ് വരണാധികാരി ഹാജരായിരുന്നില്ല. ചുമതലക്കാരനായ വിഇഒ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളില്‍ ചിലര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയുമായിരുന്നു. വിഇഒയെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം നടത്തിയത്. ചടങ്ങ് ബഹളമയമായതോടെ പഞ്ചായത്തിലുണ്ടായിരുന്നവര്‍ ഓഫീസ് അടയ്ക്കാതെ സ്ഥലം വിടുകയായിരുന്നു.&lt;br /&gt;&lt;br /&gt;പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഉജ്വല ബഹുജന മാര്‍ച്ച് നടത്തി. ഈങ്ങാപ്പുഴയില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുടികളുമടക്കം നൂറുകണക്കിന് പേര്‍ അണിനിരന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി ഉദ്ഘാടനം ചെയ്തു. ഗിരീഷ് ജോണ്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ രാഘവന്‍ , ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്ക്കരകുറുപ്പ്, കുട്ടിയമ്മ മാണി, കെ ഇ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ സി വേലായുധന്‍ സ്വാഗതം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സിഡിഎസ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം&lt;/b&gt;&lt;br /&gt;&lt;br /&gt;ചെറുതോണി: ജില്ലയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിക്ക് ഉജ്വല മുന്നേറ്റം. 26 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം നേടി. 26 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍മാര്‍ സിഡിഎസിന്റെ അമരത്തെത്തിയപ്പോള്‍ 16 പഞ്ചായത്തുകളില്‍ വൈസ് ചെയര്‍പേഴ്സണ്‍മാരെ വിജയിപ്പിക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 9 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. പള്ളിവാസല്‍ പഞ്ചായത്ത് നറുക്കെടുപ്പിലൂടെയും എല്‍ഡിഎഫിന് ലഭിച്ചിരുന്നു. ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ സിഡിഎസ് തെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് തിരിച്ചുവരവ് നടത്തി. 26 പഞ്ചായത്തുകളില്‍ സിഡിഎസ് പിടിക്കാന്‍ കഴിഞ്ഞപ്പോള്‍ യുഡിഎഫ് ഭരിക്കുന്ന 16 പഞ്ചായത്തുകള്‍ എല്‍ഡിഎഫ്, സിഡിഎസിലൂടെ തിരിച്ചുപിടിച്ചു. മറ്റ് 16 പഞ്ചായത്തുകളില്‍ വൈസ് ചെയര്‍പേഴ്സണ്‍മാരെയും മറ്റ് പഞ്ചായത്തുകളില്‍ നിരവധി സിഡിഎസ് അംഗങ്ങളെയും വിജയിപ്പിക്കാനും കഴിഞ്ഞു.&lt;br /&gt;&lt;br /&gt;കുടുംബശ്രീ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടായത് യുഡിഎഫിനെ വിളറി പിടിപ്പിച്ചിട്ടുണ്ട്. ജനശ്രീയെ ഉപയോഗിച്ചും ഭരണസ്വാധീനമുപയോഗിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും സിഡിഎസ് പിടിക്കുന്നതിന് എല്ലാ ശ്രമങ്ങളും യുഡിഎഫ് നടത്തിയിരുന്നു. കേന്ദ്രം മുതല്‍ താഴെ തട്ടുവരെ കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നതില്‍ നേതൃത്വത്തില്‍ അലോസരങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കുടുംബശ്രീ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചത്. ഇഎംഎസ് ഭവനപദ്ധതി അട്ടിമറിച്ചതിലുള്ള പ്രതിഷേധം സാധാരണക്കാര്‍ക്കിടയില്‍ വലിയതോതില്‍ ഉയര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;യുഡിഎഫ് ഭരിക്കുന്ന വാഴത്തോപ്പ്, കഞ്ഞിക്കുഴി, മാങ്കുളം, ചക്കുപള്ളം, കാഞ്ചിയാര്‍ , ഇടമലക്കുടി, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂര്‍ , അറക്കുളം, കൊന്നത്തടി, ഇടവെട്ടി, മണക്കാട്, കരുണാപുരം, പീരുമേട് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടിപ്പെരിയാര്‍ , കൊക്കയാര്‍ , പള്ളിവാസല്‍ , രാജാക്കാട്, രാജകുമാരി, ചിന്നക്കനാല്‍ , ശാന്തന്‍പാറ, ഉടുമ്പന്‍ചോല, സേനാപതി, ഏലപ്പാറ പഞ്ചായത്തുകള്‍ നിലനിര്‍ത്തുന്നതിനും എല്‍ഡിഎഫിന് കഴിഞ്ഞു. അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങത്തെത്തിക്കുകയും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ എടുക്കുന്ന ശക്തമായ നിലപാടുകളും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നല്‍കിവരുന്ന പിന്തുണയും പിന്‍ബലവുമാണ് സ്ത്രീകളെ എല്‍ഡിഎഫിനോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ നിര്‍ണായകമായി മാറിയത്.&lt;br /&gt;&lt;br /&gt;&lt;b&gt;സിപിഐ എമ്മിനെതിരായ പ്രചാരണം തള്ളിക്കളയുക&lt;/b&gt;&lt;br /&gt;&lt;br /&gt;പാലക്കാട്: പാലക്കാട് നഗരസഭയില്‍ കുടുംബശ്രീ അയല്‍ക്കുട്ടം എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പില്‍ സിപിഐ എം ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് മത്സരിക്കുന്നതെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത് സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സിപിഐ എം പാലക്കാട് എരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ രാഷ്ട്രീയ ധാരണയില്‍നിന്ന് സിപിഐ എം മാറിയിട്ടില്ല. കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നില്ല കുടുംബശ്രീ അയല്‍ക്കൂട്ടം തെരഞ്ഞെടുപ്പുകളെ കണ്ടത്. നഗരസഭയില്‍ യുഡിഎഫും ബിജെപിയും പരസ്യമായി മുന്നണിയുണ്ടാക്കിയാണ് ഭരിക്കുന്നത്. യുഡിഎഫ്, ബിജെപി ഭരണത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് നഗരസഭയില്‍ സിപിഐ എം പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ്-ബിജെപി അവിശുദ്ധസഖ്യത്തെ മറച്ചുവയ്ക്കാനാണ് സിപിഐമ്മിനെതിരെ പ്രചാരണം നടത്തുന്നത്. ഇത്തരം നെറികെട്ട പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളണമെന്ന് മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും സിപിഐ എം ഏരിയ കമ്മിറ്റി അഭ്യര്‍ഥിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8873797121978736530?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8873797121978736530/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_799.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8873797121978736530'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8873797121978736530'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_799.html' title='കുടുംബശ്രീ തകര്‍ക്കുന്നതിന് മുന്നറിയിപ്പായി മഹിളാ മാര്‍ച്ച്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-LDGIakYzowo/TyTP18JM44I/AAAAAAAAB5s/g5lcVe17NQw/s72-c/kudumbasree+protest.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1084490266022744677</id><published>2012-01-29T11:11:00.001+05:30</published><updated>2012-01-29T11:11:00.059+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>തെരുവുകള്‍ക്ക് ഈണമിട്ട് വിപ്ലവഗാനങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒതുങ്ങാത്ത കായികാവേശം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-1sGBroC4dGc/TyTVHqXQYAI/AAAAAAAAB50/w0S9KXFBtQE/s1600/viplavaganam.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-1sGBroC4dGc/TyTVHqXQYAI/AAAAAAAAB50/w0S9KXFBtQE/s1600/viplavaganam.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;വാഹനങ്ങള്‍ നിര്‍ത്തി വിപ്ലവഗാനത്തിന് കാതോര്‍ക്കുന്ന ചെറുപ്പക്കാര്‍ ... തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന കായികാവേശം... സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കലാകായിക പരിപാടികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ജനകീയ ഉത്സവങ്ങളാകുകയാണ്. കഴക്കൂട്ടത്ത് സംഘടിപ്പിച്ച കാവ്യവിളംബരം പ്രൊഫ. ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഗിരീഷ് പുലിയൂര്‍ , വിനോദ് വൈശാഖി, ശശി മാവിന്‍മൂട്, കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ , ശാന്ത തുളസീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. കഴക്കൂട്ടം, ശ്രീകാര്യം, ആറ്റിപ്ര എന്നിവിടങ്ങളില്‍ പിന്നിട്ട് കാവ്യവിളംബരം വേങ്ങോട് സമാപിച്ചു. നെയ്യാറ്റിന്‍കര താലൂക്കില്‍ പുരോഗമന കലാസാഹിത്യം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാടന്‍കലാമേള വേറിട്ട അനുഭവമായി.&lt;br /&gt;&lt;br /&gt;ശനിയാഴ്ച രാവിലെ കല്ലിയൂരില്‍ ആരംഭിച്ച മേള ബാലരാമപുരം, പെരിങ്കടവിള, അവണാകുഴി, നെല്ലിമൂട്, പഴയകട, നെയ്യാറ്റിന്‍കര ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളില്‍ കലാവിരുന്ന് ഒരുക്കി. ജാഥാ മാനേജര്‍ കെ വിനായകന്റെ നേതൃത്വത്തില്‍ ജാഥാക്യാപ്ടന്‍ ഷൈലജ പി അമ്പുവിന്റെ കീഴിലുള്ള സംഘമാണ് മേള ഒരുക്കിയത്. കിളിമാനൂര്‍ ഏരിയയില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ ആമച്ചല്‍ രവിയും സംഘവും അവതരിപ്പിച്ച വിപ്ലവഗാനമേള ഞായറാഴ്ച രാവിലെ ഒമ്പതിന് തൊളിക്കുഴിയില്‍ ആരംഭിച്ചു. കിളിമാനൂര്‍ ജങ്ഷന്‍ , പോങ്ങനാട്, മടവൂര്‍ , പള്ളിക്കല്‍ എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട ഗാനമേള കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. വാമനപുരം, അമ്പലമുക്ക്, വെഞ്ഞാറമൂട്, കോലിയക്കോട്, വെമ്പായം എന്നീ കേന്ദ്രങ്ങളിലും അവതരണമുണ്ടായി. പെരുമാതുറ മരിയനാട് നടന്ന ഫുട്ബോള്‍ മത്സരം കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തി. ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു. തിരക്ക് മുന്‍നിര്‍ത്തി ഞായറാഴ്ച നടക്കുന്ന സെമിഫൈനല്‍ , ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് സംഘാടകസമിതി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.&lt;br /&gt;&lt;br /&gt;പൂജപ്പുര മൈതാനത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം മേയര്‍ കെ ചന്ദ്രിക ഉദ്ഘാടനംചെയ്തു. ശനിയാഴ്ച രാത്രിയോടെ ആദ്യഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടുടീമുകള്‍ പങ്കെടുക്കും. 30ന് രാവിലെ സെമിഫൈനലും ഉച്ചയ്ക്ക് ഫൈനലും നടക്കും. പൂവച്ചല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജിമ്മിജോര്‍ജിന്റെ പേരിലുള്ള ഫ്ലഡ്ലൈറ്റ് കോര്‍ട്ടില്‍ ശനിയാഴ്ച വോളിബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടന്നു. 18 ഏരിയകളില്‍നിന്ന് 18 ടീമുകള്‍ പങ്കെടുത്തു. അഡ്വ. എ സമ്പത്ത് എംപി മുഖ്യ അതിഥിയായി. ഞായറാഴ്ച രാവിലെ രണ്ട് സെമിഫൈനലും വൈകിട്ട് ഫൈനലും നടക്കും. ഫൈനലിന് മുന്‍ വോളിബോള്‍ അന്താരാഷ്ട്രതാരം അബ്ദുള്‍ റസാഖ് മുഖ്യാതിഥിയാകും. ശംഖുംമുഖത്ത് നടന്ന ആവേശകരമായ ബീച്ച്വടംവലി മത്സരം സിപിഐ എം വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി പട്ടം പി വാമദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. വനിതാവിഭാഗം വിജയികളായ വഞ്ചിയൂര്‍ ടീമിന് അന്താരാഷ്ട്ര ബോക്സിങ്താരം കെ സി ലേഖ സമ്മാനം വിതരണംചെയ്തു. അത്ലറ്റിക്സ് മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതിന് തുടങ്ങും.&lt;br /&gt;&lt;br /&gt;&lt;b&gt;കലാസാഹിത്യമത്സരങ്ങള്‍ ഫെബ്രുവരി 4നും 5നും&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യകലാ മത്സരങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം വിജെടി ഹാളില്‍ ഫെബ്രുവരി നാലിനും അഞ്ചിനുമാണ് മത്സരങ്ങള്‍ നടത്തുന്നത്. നാലിന് ചിത്രരചനാ (പെയിന്റിങ്), കാര്‍ട്ടൂണ്‍ , പോസ്റ്റര്‍ രചന എന്നീ വിഷയങ്ങളില്‍ യുപി, ഹൈസ്കൂള്‍ , കോളേജ് വിഭാഗങ്ങളിലും പ്രസംഗത്തിന് ഹൈസ്കൂള്‍ കോളേജ്, പൊതുവിഭാഗങ്ങളിലും മത്സരങ്ങളുണ്ട്. ചിത്രരചന വിഭാഗ മത്സരങ്ങളും പ്രസംഗമത്സരവും രാവിലെ 9.30ന് ആരംഭിക്കും. അഞ്ചിന് വിപ്ലവഗാന മത്സരം, ക്വിസ് എന്നിവ നടക്കും. ഹൈസ്കൂള്‍ , കോളേജ്, പൊതുവിഭാഗം എന്നിവയില്‍ വിപ്ലവഗാനമത്സരവും ഹൈസ്കൂള്‍ , കോളേജ് വിഭാഗത്തില്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചിന് രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1084490266022744677?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1084490266022744677/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5473.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1084490266022744677'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1084490266022744677'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5473.html' title='തെരുവുകള്‍ക്ക് ഈണമിട്ട് വിപ്ലവഗാനങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒതുങ്ങാത്ത കായികാവേശം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-1sGBroC4dGc/TyTVHqXQYAI/AAAAAAAAB50/w0S9KXFBtQE/s72-c/viplavaganam.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6690848001954991104</id><published>2012-01-29T10:39:00.000+05:30</published><updated>2012-01-29T10:39:46.305+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='സഹകരണ മേഖല'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കൊല്ലം കാര്‍ഷികബാങ്കിലെ അഴിമതി നിയമനം റദ്ദാക്കി</title><content type='html'>കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളിലെ വിവാദനിയമനം സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ റദ്ദാക്കി. നിയമനങ്ങളില്‍ ഗുരതരമായ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഏഴുപേരുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനങ്ങളില്‍ അഴിമതി നടന്നതായി കാട്ടി നിരവധി പരാതികള്‍ സഹകരണവകുപ്പിനു ലഭിച്ചു. ഇവയെ അടിസ്ഥാനമാക്കി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി. പരാതികളില്‍ ചൂണ്ടിക്കാട്ടിയ അഴിമതിയും ക്രമക്കേടും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ജനുവരി 20നാണ് നിയമനങ്ങള്‍ ജോയ്ന്റ് രജിസ്ട്രാര്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ബാങ്ക് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ യുഡിഎഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. അഴിമതി നിയമനത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിവരികയായിരുന്നു. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പുതുക്കിയ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ക്ലാസ് വണ്‍ ബാങ്കുകളില്‍ ഒരു അറ്റന്‍ഡര്‍ , മൂന്ന് പ്യൂണ്‍ ഉള്‍പ്പെടെ 29 ജീവനക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 30നു കൊല്ലം കാര്‍ഷിക വികസനബാങ്ക് അധികൃതര്‍ നല്‍കിയ ജീവനക്കാരുടെ സീനിയോറിട്ടി പട്ടികയനുസരിച്ച് അറ്റന്‍ഡര്‍ തസ്തികയില്‍ ഒരാളും പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളില്‍ രണ്ടുപേരും ഉള്‍പ്പെടെ 26 ജീവനക്കാരുണ്ട്. എന്നാല്‍ ശാഖകളുള്ള കാര്‍ഷിക ബാങ്കുകളില്‍ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികളില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ ആകെ 32 ജീവനക്കാരാകാം.&lt;br /&gt;&lt;br /&gt;ക്ലാസിഫിക്കേഷനു മുന്നോടിയായി സമര്‍പ്പിച്ച ജീവനക്കാരുടെ പട്ടികയില്‍ കൊല്ലം കാര്‍ഷിക വികസനബാങ്കില്‍ അറ്റന്‍ഡര്‍ -പ്യൂണ്‍ തസ്തികകളില്‍ നിലവിലുള്ള മൂന്നുപേര്‍ക്കും ശാഖകളിലെ മൂന്നുപേര്‍ക്കും പുറമെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികയിലേക്കു പുതുതായി ഏഴുപേരെ നിയമിക്കുകയായിരുന്നു. ഇതു സഹകരണസംഘം രജിസ്ട്രാര്‍ അംഗീകരിച്ചുനല്‍കിയ സ്റ്റാഫ് പാറ്റേണിനും സഹകരണനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല നിയമപ്രകാരം ആറു പ്യൂണ്‍ -അറ്റന്‍ഡര്‍ തസ്തികമാത്രം അനുവദനീയമായ ബാങ്കില്‍ പുതിയ നിയമനമായതോടെ ഇവരുടെ എണ്ണം പതിനാറായി. കാര്‍ഷിക വികസനബാങ്കുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ കൊല്ലം ബാങ്ക് വിഭജിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുശേഷമാണ് പുതിയ നിയമനം നടത്തിയത്. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയെങ്കിലും അതില്‍നിന്നുള്ള അര്‍ഹര്‍ക്കു നിയമനം നിഷേധിച്ചു. തങ്ങള്‍ക്കിഷ്ടമുള്ളവരെ നിയമിക്കാന്‍ നേരത്തേതന്നെ പ്രത്യേക പട്ടിക ഭരണസമിതി തയ്യാറാക്കി. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപവരെ വാങ്ങിയായിരുന്നു നിയമനം.&lt;br /&gt;&lt;br /&gt;&lt;b&gt;കൊല്ലം കാര്‍ഷികബാങ്ക് അഴിമതി നിയമനം; എടുക്കാത്ത തീരുമാനം പ്രസിഡന്റ് മിനിട്സില്‍ എഴുതിച്ചേര്‍ത്തു&lt;/b&gt;&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളിലെ വിവാദനിയമനം നടത്തിയത് സഹകരണനിയമങ്ങള്‍ നഗ്നമായി ലംഘിച്ചാണെന്നു തെളിഞ്ഞു. നിയമനങ്ങള്‍ , ബൈലോ ഭേദഗതി തുടങ്ങി നയപരമായ സുപ്രധാനതീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഡയറക്ടര്‍ബോര്‍ഡ് യോഗങ്ങള്‍ ചേരുന്നതിനു ഏഴുദിവസം മുമ്പേ നോട്ടീസ് നല്‍കണമെന്നാണ് സഹകരണനിയമവും ചട്ടവും അനുശാസിക്കുന്നത്. ഈ വ്യവസ്ഥ കാറ്റില്‍പ്പറത്തിയായിരുന്നു കൊല്ലം ബാങ്കിലെ നിയമനം.&lt;br /&gt;&lt;br /&gt;ഡിസംബര്‍ 31നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ അറിയിപ്പ് തലേദിവസം പ്രസിഡന്റ് ചിതറ മധു ബോര്‍ഡ് അംഗങ്ങളെ ഫോണില്‍ അറിയിക്കുകയായിരുന്നു. മാത്രമല്ല, അന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ പ്യൂണ്‍ നിയമനം ഉള്‍പ്പെടുത്തിയിരുന്നുമില്ല. ബാങ്ക് വിഭജനം, നിലവില്‍ കൊല്ലത്തുള്ള ജീവനക്കാരെ കൊല്ലം, കൊട്ടാരക്കര ശാഖകളിലേക്ക് പുനര്‍വിന്യസിക്കുക എന്നീ അജണ്ടകളാണ് ഡിസംബര്‍ 31ന്റെ യോഗത്തിനു ഉള്‍പ്പെടുത്തിയിരുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തു യോഗം പിരിഞ്ഞശേഷം ചിതറ മധു യോഗമിനിട്സില്‍ ഏഴുപേരെ നിയമിക്കാനുള്ള തീരുമാവനം എഴുതിച്ചേര്‍ക്കുകയായിരുന്നു. ഈ യോഗം നടന്നത് 2011 ഡിസംബര്‍ 31 ശനിയാഴ്ച. എടുക്കാത്ത തീരുമാനം മിനിട്സില്‍ എഴുതിച്ചേര്‍ത്തശേഷം അന്നുതന്നെ നിയമനം നല്‍കിയ ഏഴുപേരെയും പ്രസിഡന്റ് നേരിട്ടു ഫോണില്‍ വിളിച്ച് തൊട്ടടുത്ത പ്രവൃത്തിദിനമായ 2012 ജനുവരി രണ്ടിനു തിങ്കളാഴ്ച ബാങ്കില്‍ ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചു. സഹകരണനിയമപ്രകാരം ഇത്തരം ബാങ്കുകളില്‍ നിയമനം നല്‍കുന്നവരുടെ നിയമനഉത്തരവ് തപാലിലാണ് അയയ്ക്കേണ്ടത്. അവര്‍ക്കു ചുതമലയേല്‍ക്കാന്‍ കുറഞ്ഞത് 15 ദിവസത്തെ സാവകാശം നല്‍കണം. ഇവിടെ ഈ വ്യവസ്ഥകളൊന്നും പാലിച്ചില്ല. കോണ്‍ഗ്രസ് നേതാവ് സഹകരണമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പാര്‍ടിയുടെ ജില്ലാനേതാവ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ലക്ഷങ്ങള്‍ വാങ്ങി അനധികൃതനിയമനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയത്.&lt;br /&gt;&lt;br /&gt;കാര്‍ഷിക വികസനബാങ്കുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ കൊല്ലം ബാങ്ക് വിഭജിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിനു ചേര്‍ന്ന ബാങ്കിന്റെ വിശേഷാല്‍ പൊതുയോഗം തീരുമാനിച്ചു. അന്നത്തെ യോഗം കൊല്ലം കാര്‍ഷിക വികസനബാങ്കിന്റെ ആസ്തിബാധ്യതകളും വിഭജിച്ചു. ഇതനുസരിച്ച് കൊട്ടാരക്കര കാര്‍ഷികബാങ്കിനു 75 കോടിയുടെയും കൊല്ലം ബാങ്കിനു 34 കോടിയുടെയും ആസ്തിബാധ്യതകളാണ് തീരുമാനിച്ചത്. നിലവിലുള്ള ജീവനക്കാരില്‍ കൊല്ലത്തിനു 18 പേരെയും കൊട്ടാരക്കരയ്ക്ക് 21 പേരെയും നിശ്ചയിച്ചു. പിന്നീട് മിനിട്സില്‍ ഇതു തിരിച്ചാണ് എഴുതിച്ചേര്‍ത്തത്-കൊല്ലത്തിനു 21ഉം കൊട്ടാരക്കരയ്ക്ക് 18ഉം പേര്‍ . കൂടാതെ ഡിസംബര്‍ ഏഴിന്റെ വിശേഷാല്‍ പൊതുയോഗം പ്യൂണ്‍ തസ്തികയിലേക്കു പുതുതായി ഏഴുപേരെ നിയമിക്കാന്‍ അനുമതി നല്‍കി എന്നും എഴുതിച്ചേര്‍ത്തു. ഇതുചെയ്തതും പ്രസിഡന്റുതന്നെ. ഇത് പിന്നീട് ജോയ്ന്റ് രജിസ്ട്രാറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ജോയ്ന്റ് രജിസ്ട്രാര്‍ അംഗീകരിച്ചില്ല. ഇതിനുശേഷമാണ് ഡിസംബര്‍ 31നു ചേര്‍ന്ന ബോര്‍ഡ് യോഗം എടുക്കാത്ത നിയമനതീരുമാനം മിനിട്സില്‍ എഴുതിച്ചേര്‍ത്ത് ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തിയത്. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപവരെ വാങ്ങിയായിരുന്നു നിയമനം. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ ഈ ക്രമക്കേടുകള്‍ ശരിവച്ചു. ഇതേതുടര്‍ന്നാണ് അഴിമതി നിയമനം റദ്ദാക്കി ജോയ്ന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.&lt;br /&gt;(എം സുരേന്ദ്രന്‍)&lt;br /&gt;&lt;br /&gt;&lt;b&gt;ഹൈക്കോടതിയില്‍ പോയതും നിയമം ലംഘിച്ച്&lt;/b&gt;&lt;br /&gt;&lt;br /&gt;കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കിയ സഹകരണ ജോയ്ന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ബാങ്ക് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചതും നിയമവിരുദ്ധമായാണെന്നു തെളിഞ്ഞു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ കോതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ അതിനെതിരെ കോടതിയില്‍ പോകാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കണം. ഇങ്ങനെ ചേരുന്ന യോഗം കോടതിയില്‍ പോകാന്‍ ബാങ്ക് പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനമെടുക്കണം. ഈ തീരുമാനം മിനിട്സില്‍ ഉള്‍പ്പെടുത്തി ഇരുവരും ഒപ്പുവയ്ക്കണം. കൂടാതെ രണ്ടു ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ സാക്ഷികളായും ഒപ്പിടണം. ഈ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജോയ്ന്റ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.&lt;br /&gt;&lt;br /&gt;deshabhimani 28-290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6690848001954991104?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6690848001954991104/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8239.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6690848001954991104'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6690848001954991104'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8239.html' title='കൊല്ലം കാര്‍ഷികബാങ്കിലെ അഴിമതി നിയമനം റദ്ദാക്കി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1788525788638391878</id><published>2012-01-29T10:13:00.000+05:30</published><updated>2012-01-29T10:13:23.147+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ചരിത്രപാഠം മറക്കാതെ നവാബിന്റെ മലേര്‍കോട്ല</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-0TumuRK_8kw/TyTOSIxOckI/AAAAAAAAB5k/GQYmzipLLjg/s1600/malarkotla.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-0TumuRK_8kw/TyTOSIxOckI/AAAAAAAAB5k/GQYmzipLLjg/s1600/malarkotla.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ചരിത്ര പ്രതാപം കൈവിട്ടില്ലെന്നതിന്റെ സൂചനകളാണ് പഞ്ചാബിലെ ഏക മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലേര്‍കോട്ലയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുക. മലേര്‍കോട്ല നവാബ് 1706ല്‍ എടുത്ത ധീര നിലപാടിലൂടെ സംരക്ഷിക്കപ്പെട്ട മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ഇവിടത്തുകാര്‍ ജാഗ്രത പുലര്‍ത്തുന്നു. മറ്റു സംസ്ഥാനങ്ങളിലും പഞ്ചാബിലെ മറ്റു പ്രദേശങ്ങളിലും സംഭവിക്കുന്നതുപോലെ വര്‍ഗീയ കലാപങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. വിഭജനകാലത്ത് പഞ്ചാബിന്റെ മറ്റെല്ലാ ഭാഗത്തു നിന്നും മുസ്ലിങ്ങള്‍ പലായനം ചെയ്തപ്പോള്‍ മലേര്‍കോട്ലയില്‍ നിന്ന് ആരും പോയില്ല. ഹിന്ദുക്കളും സിഖുകാരും ചേര്‍ന്ന് മുസ്ലിങ്ങളെ കാക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;മലേര്‍കോട്ല ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിന്റെ കാഠിന്യത്തിലാണ്. എഡിജിപിയുടെ ഭാര്യയും റിട്ട. ഡിജിപിയുടെ ഭാര്യയും തമ്മിലാണ് പ്രധാന മത്സരം. രണ്ടു പ്രാവശ്യം ഇവിടെനിന്നു വിജയിച്ച കോണ്‍ഗ്രസിലെ റസിയ സുല്‍ത്താനും അകാലിദള്‍ -ബിജെപി സഖ്യത്തിലെ ഫര്‍സാന ആലമും. പഞ്ചാബില്‍ തീവ്രവാദം നിര്‍മാര്‍ജനം ചെയ്യാനെന്ന പേരില്‍ ആയിരക്കണക്കിന് സിഖ് യുവാക്കളെ കൊന്നൊടുക്കിയ പൊലീസ് ഓഫീസര്‍ എന്ന കുപ്രസിദ്ധിയുള്ള മുഹമ്മദ് ഇഷാര്‍ ആലമിന്റെ ഭാര്യയാണ് ഫര്‍സാന. മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി മണ്ഡലത്തിലെ സമുദായ സ്വാധീനം ചൂഷണം ചെയ്യാനാണ് ഇരുമുന്നണിയുടെയും ശ്രമം. ഇതിന് മാറ്റം കുറിക്കാനുള്ള ശ്രമത്തിലാണ് സാംചാ മോര്‍ച്ചയുടെ പാനലില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥി ദേവരാജ് വര്‍മ.&lt;br /&gt;&lt;br /&gt;നഗരത്തിലെ ഇടുങ്ങിയ വഴിയോരത്തുള്ള ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസിലിരുന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കൂടിയായ ദേവരാജ്വര്‍മ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് വീമ്പിളക്കിയില്ല. "യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ പ്രവര്‍ത്തനവും സ്വാധീനവും ഇവിടത്തെ ജനത മനസ്സിലാക്കുന്നു. മുസ്ലിമും ഹിന്ദുവും വാളെടുക്കാനൊരുങ്ങുമ്പോള്‍ ഇടയില്‍ കയറി തടയാന്‍ ഞങ്ങളുണ്ട്. മലേര്‍കോട്ലയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്കാകുന്നു. അത് ഇവിടത്തെ ജനങ്ങള്‍ക്കും അറിയാം. പക്ഷേ, പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അവരെ നയിക്കുന്നത് മറ്റു ഘടകങ്ങളാണ്. മതം, പണം, മദ്യം. അതിനൊരു മാറ്റം വരുത്താനാകുമോ? ഞങ്ങള്‍ ശ്രമിക്കുകയാണ്." മലേര്‍കോട്ലയ്ക്ക് മറ്റൊരു ചരിത്രംകൂടി സൃഷ്ടിക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ കഴിയുമെന്ന് ദേവരാജനൊപ്പം സാധാരണക്കാരും വിശ്വസിക്കുന്നു.&lt;br /&gt;(ദിനേശ്വര്‍മ)&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1788525788638391878?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1788525788638391878/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7097.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1788525788638391878'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1788525788638391878'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7097.html' title='ചരിത്രപാഠം മറക്കാതെ നവാബിന്റെ മലേര്‍കോട്ല'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-0TumuRK_8kw/TyTOSIxOckI/AAAAAAAAB5k/GQYmzipLLjg/s72-c/malarkotla.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6780351529273837852</id><published>2012-01-29T10:08:00.000+05:30</published><updated>2012-01-29T10:08:44.288+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി</title><content type='html'>എഐസിസി അംഗവും രാഹുല്‍ഗാന്ധിയുടെ പ്രത്യേകസംഘാംഗവുമായ ഷാനിമോള്‍ ഉസ്മാന്റെ ഭര്‍ത്താവിനടക്കം ഉദ്യോഗക്കയറ്റം കിട്ടാന്‍ സംസ്ഥാനത്ത് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി. ഈ സ്ഥാനങ്ങളിലേക്ക് 44 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു. ഉദ്യോഗക്കയറ്റം കിട്ടിയ 30 പേര്‍ക്ക് എതിരെയുണ്ടായിരുന്ന വിജിലന്‍സ് കേസുകളടക്കം തിടുക്കത്തില്‍ തീര്‍പ്പാക്കി. 24ന് അര്‍ധരാത്രിയാണ് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി ഉത്തരവിറക്കിയത്. ഒരു കാരണവും കാണിക്കാതെ തഹസില്‍ദാര്‍മാരെ തരംതാഴ്ത്തുന്നത് ആദ്യമാണ്. നോട്ടീസ്പോലും നല്‍കിയില്ല.&lt;br /&gt;&lt;br /&gt;1990ല്‍ ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷ നടത്തി ഉണ്ടാക്കിയ മുന്‍ഗണനാപട്ടിക ശരിയല്ലെന്നു പറഞ്ഞാണ് തരംതാഴ്ത്തല്‍ ഉത്തരവ്. പരീക്ഷ ജയിക്കാത്തവര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇവരുടെ പരാതി കൂടി പരിഗണിക്കണമെന്ന് സിംഗിള്‍ബഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതും സര്‍ക്കാര്‍ മറയാക്കി. അങ്ങനെയാണ് 44 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയത്. ഇവരടക്കം 69 തഹസില്‍ദാര്‍മാരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി. ഇതില്‍ ഏറ്റവും അവസാനപേരുകാരനായാണ് ഷാനിമോളുടെ ഭര്‍ത്താവ് കെ എ ഉസ്മാനെ ചേര്‍ത്തത്. ഉസ്മാനെ ഏറ്റവും സൗകര്യപ്രദമായ നിലയില്‍ അമ്പലപ്പുഴ തഹസില്‍ദാരായും നിയമിച്ചു. ഉസ്മാന്‍ 84ലാണ് എല്‍ഡി ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ചത്. എന്നാല്‍ , സര്‍വീസ് പരീക്ഷ ജയിച്ചത് 94ലാണ്. അതുകൊണ്ടു തന്നെ ഉസ്മാനുശേഷം സര്‍വീസില്‍ കയറിയവര്‍ തഹസില്‍ദാര്‍മാരായി. ഇതിനെതിരെയാണ് ഉസ്മാനെപോലെയുള്ളവര്‍ കോടതിയെ സമീപിച്ചത്. ഇവരുടെ പരാതി പരിഗണിക്കാന്‍ മാത്രമാണ് കോടതി പറഞ്ഞത്. പരീക്ഷ ജയിച്ച് സ്ഥാനക്കയറ്റം നേടിയവരെ തരംതാഴ്ത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ , 44 പേരെ തരംതാഴ്ത്തിയാല്‍ മാത്രമേ ഉസ്മാന് സ്ഥാനക്കയറ്റം നല്‍കാനാകൂവെന്ന് ബോധ്യപ്പെട്ടാണ് അങ്ങനെ ഉത്തരവിറക്കിയത്. പരീക്ഷ ജയിച്ച് സ്ഥാനക്കയറ്റം നേടിയ ചിലരെ തരംതാഴ്ത്തിയിട്ടുമില്ല.&lt;br /&gt;&lt;br /&gt;തരംതാഴ്ത്താന്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞ തഹസില്‍ദാര്‍മാര്‍ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി തിരുവഞ്ചൂരിനെ കണ്ടിരുന്നു. ഒരു കാരണവശാലും തരംതാഴ്ത്തല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കം അര്‍ധരാത്രി ഉത്തരവിറക്കി. ഇതിനായി വകുപ്പുതല സ്ഥാനക്കയറ്റ സമിതി(ഡിപിസി) അടിയന്തരമായി വിളിച്ചുചേര്‍ത്തു. സീനിയറായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ 35 പേരുടെ പേരില്‍ വിജിലന്‍സ് അടക്കമുള്ള കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 30 പേരുടെയും കേസുകള്‍ ഉടന്‍ തീര്‍പ്പാക്കി. അഞ്ചു പേരുടെ പേരില്‍ വധശ്രമമടക്കമുള്ള ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ തീര്‍പ്പാക്കാനായില്ല. വിരമിക്കാന്‍ മൂന്നു മാസം മാത്രമുള്ള ഉസ്മാന്‍ അടുത്ത ദിവസം തന്നെ ഉയര്‍ന്ന പദവിയില്‍ മന്ത്രിയാഫീസിലേക്ക് ചേക്കേറുമെന്ന് അറിയുന്നു.&lt;br /&gt;(ഡി ദിലീപ്)&lt;br /&gt;&lt;br /&gt;&lt;b&gt;വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ കോഴ നിയമനം&lt;/b&gt;&lt;br /&gt;&lt;br /&gt;വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ താല്‍ക്കാലിക തസ്തികകളിലും ഡെപ്യൂട്ടേഷന്‍ തസ്തികകളിലും വന്‍തോതില്‍ കോഴ വാങ്ങി നിയമനം. ഓപ്പണ്‍ സ്കൂള്‍ , ഐഎച്ച്ആര്‍ഡി, സാക്ഷരതാ മിഷന്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം അനധികൃത നിയമനങ്ങള്‍ നടത്തുന്നത്. മുസ്ലിംലീഗ് നേതാക്കള്‍ ഇടപെട്ട് ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചും വിരമിച്ചവരെ തിരുകിക്കയറ്റിയും നടത്തുന്ന നിയമനങ്ങള്‍ക്ക് വിലപേശല്‍ നടക്കുകയാണ്. കൊടുവള്ളി എംഎല്‍എയുടെ മരുമകന്‍ അബ്ദുള്‍ ജലീലിനെ യോഗ്യതാ മാനദണ്ഡം അട്ടിമറിച്ച് ഓപ്പണ്‍ സ്കൂള്‍ സംസ്ഥാന കോ- ഓര്‍ഡിനേറ്ററായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ഡെപ്യൂട്ടേഷന്‍ നിയമനം അരങ്ങേറുന്നത്.&lt;br /&gt;&lt;br /&gt;എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ എം ബി ഹംസയെ നിയമിച്ചതും ചട്ടം ലംഘിച്ചാണ്. വിരമിച്ച ഉദ്യോഗസ്ഥരായ ശശികുമാര്‍ , യു റഷീദ് എന്നിവരെയാണ് സാക്ഷരതാമിഷനില്‍ യഥാക്രമം ജോയിന്റ് ഡയറക്ടര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളില്‍ നിയമിച്ചിരിക്കുന്നത്. അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍മാരായി ബേബി ഗിരിജ, ഷാനവാസ്, വി കെ മൂസ എന്നിവരെയും ഫിനാന്‍സ് ഓഫീസറായി റിയ അന്‍സാരിയെയും ചട്ടംമറികടന്ന് ഡെപ്യൂട്ടേഷനില്‍ നിയമിച്ചു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6780351529273837852?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6780351529273837852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/44.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6780351529273837852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6780351529273837852'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/44.html' title='44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4451505712812240895</id><published>2012-01-29T05:25:00.004+05:30</published><updated>2012-01-29T05:25:00.034+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>"മാര്‍ക്സാണ് ശരി" പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും</title><content type='html'>മാനവരാശിയുടെ പുരോഗതിക്കു പിന്നിലെ പോരാട്ടചരിത്രത്തിലേക്ക് അകക്കണ്ണ് തുറക്കുന്ന കാഴ്ചയുടെ വസന്തോത്സവമായി ചരിത്രപ്രദര്‍ശനം ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ തലസ്ഥാനനഗരിയില്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായാണ് കേരളം കാണുന്ന ഏറ്റവും വിപുലമായ പ്രദര്‍ശനം ഒരുക്കുന്നതെന്ന് സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&amp;nbsp;ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ&amp;nbsp;ഞായറാഴ്ച&amp;nbsp;വൈകിട്ട് 5.30ന് കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , നടന്‍ മുകേഷ്, വാസ്തുശില്‍പ്പി ജി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. "മാര്‍ക്സ്: മാനവപുരോഗതിയുടെ വഴി" എന്ന സന്ദേശവുമായി "മാര്‍ക്സാണ് ശരി"യെന്ന പ്രദര്‍ശനം, 12 ഏക്കറില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ തയ്യാറാക്കിയ എം കെ പന്ഥെ നഗറിലാണ്. മാര്‍ക്സ് അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് സെമിത്തേരിയുടെ മാതൃകയാണ് പ്രദര്‍ശനകവാടം പിന്നിടുമ്പോള്‍ വരവേല്‍ക്കുക. തൊട്ടടുത്ത് "നമ്മള്‍ കൊയ്യും വയലെല്ലാം, നമ്മുടേതാകും പൈങ്കിളിയേ" എന്ന പാട്ട് യാഥാര്‍ഥ്യമാക്കിയതിനു പിന്നിലെ മണ്ണിന്റെ മക്കളുടെ പോരാട്ടം ചിത്രീകരിക്കുന്ന നെല്‍പ്പാടവും ചിത്രവുമായിരിക്കും.&lt;br /&gt;&lt;br /&gt;10 വിഭാഗങ്ങളിലായാണ് പ്രദര്‍ശനമെന്ന് എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി എസ് രാജീവും കണ്‍വീനര്‍ ആര്‍ എസ് ബാബുവും പറഞ്ഞു. വിപുലമായ പുസ്തകമേളയുണ്ട്. വിശ്വവിഖ്യാത ചലച്ചിത്രങ്ങളടക്കം പ്രദര്‍ശിപ്പിക്കുന്ന ഹോംതിയറ്ററും സര്‍വകലാശാലാപ്രതിഭകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കല-സാംസ്കാരിക മത്സരങ്ങളും പരിപാടികളും ഉണ്ടാകും. എല്ലാദിവസവും വൈകിട്ട് സാംസ്കാരിക- കലാപരിപാടികള്‍ക്കും വേദിയുണരും. 31ന് വൈകിട്ട് നാലിന് ലക്ഷ്മിനായരും നൗഷാദും ചേര്‍ന്ന് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. നൂറുവര്‍ഷത്തെ ഫോട്ടോഗ്രഫിയില്‍നിന്ന് ഷാജി എന്‍ കരുണ്‍ തെരഞ്ഞെടുത്ത 10 ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും. ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മരണാഞ്ജലിയായി ഫോട്ടോസെഷനുണ്ടാകും. അഴീക്കോട് ഫോട്ടോ എക്സിബിഷനെ ആസ്പദമാക്കി മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് സംസാരിക്കും.&lt;br /&gt;&lt;br /&gt;ക്രിസ്തുമുതല്‍ ഗാന്ധിവരെയുള്ളവരുടെ രക്തസാക്ഷിത്വം, മാര്‍ക്സിന്റെ സഞ്ചാരവഴികള്‍ , കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രം, ലാറ്റിനമേരിക്കന്‍ മുന്നേറ്റം, അറബ്വസന്തം, കേരളത്തിന്റെ നവോഥാനം, സമരകേരളം, കേരളഭരണത്തിന്റെ രണ്ടുമുഖം, പോരാട്ടത്തിലെ സ്ത്രീ, ജനപക്ഷ സാംസ്കാരിക മുന്നേറ്റം, ചുവപ്പു മങ്ങാത്ത ബംഗാള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനത്തില്‍ 100 കണക്കിനു ചിത്രങ്ങളും ലിഖിതങ്ങളും പുരാരേഖകളുടെ പകര്‍പ്പുമുണ്ടാകും. മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ ചിത്രകാരന്മാര്‍ രണ്ടുദിവസം ഇ എം എസ് അക്കാദമിയില്‍ സംഘടിപ്പിച്ച ക്യാമ്പിലെ സൃഷ്ടികളായ 33 ചിത്രങ്ങള്‍ അപൂര്‍വകാഴ്ചയാകും. എല്ലാ ദിവസവും വിഖ്യാതചലച്ചിത്രങ്ങളുടെ ഒന്നിലധികം പ്രദര്‍ശനങ്ങളുണ്ടാകും. ജി ശങ്കര്‍ ചെയര്‍മാനും സി എം രവീന്ദ്രന്‍ കണ്‍വീനറുമായ സാങ്കേതിക സമിതിയാണ് പ്രദര്‍ശനത്തിനുള്ള പശ്ചാത്തലസൗകര്യം ഒരുക്കിയത്.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4451505712812240895?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4451505712812240895/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_333.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4451505712812240895'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4451505712812240895'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_333.html' title='&quot;മാര്‍ക്സാണ് ശരി&quot; പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-514372164324309751</id><published>2012-01-29T05:23:00.000+05:30</published><updated>2012-01-29T05:23:00.026+05:30</updated><category scheme='http://www.blogger.com/atom/ns#' term='അമേരിക്ക'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു</title><content type='html'>&lt;b&gt;യൂറോപ്പിന് എണ്ണ വില്‍ക്കുന്നത് ഇറാന്‍ നിര്‍ത്തിവയ്ക്കുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;തെഹ്റാന്‍ : ആണവ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനെതിരെ ഇറാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ഇയു രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി ഈയാഴ്ചമുതല്‍ ഇറാന്‍ നിര്‍ത്തിവച്ചേക്കും. ഇത് സംബന്ധിച്ച ബില്‍ ഞായറാഴ്ച ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. ഞായറാഴ്ചതന്നെ പാസാക്കുമെന്നും സൂചനയുണ്ട്. തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ കിണഞ്ഞുശ്രമിക്കുന്ന യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകള്‍ക്ക് കനത്ത പ്രഹരമാകും ഇറാന്റെ നീക്കമെന്ന് പാശ്ചാത്യവിദഗ്ധര്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനിയന്‍ എണ്ണയെ വന്‍തോതില്‍ ആശ്രയിക്കുന്ന യൂറോപ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. തകര്‍ച്ച നേരിടുന്ന ഗ്രീസും ഇറ്റലിയും മറ്റുമാകും കൂടുതല്‍ പ്രയാസത്തിലാവുക. ഗ്രീക് റിഫൈനറികള്‍ക്കാവശ്യമായ എണ്ണയില്‍ പകുതിയിലധികവും ഇറാനില്‍നിന്നാണ്.&lt;br /&gt;&lt;br /&gt;ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നവരില്‍ രണ്ടാംസ്ഥാനത്തുള്ള യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഉപരോധം നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ജൂലൈവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇറാന്‍ എണ്ണ ഇല്ലെങ്കില്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല എന്നതാണ് പ്രധാന കാരണം. എന്നാല്‍ , ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ ആഴ്ചതന്നെ നടപ്പാക്കുമെന്ന് ഊര്‍ജസമിതി അംഗം മുഅയിദ് ഹുസൈനി സദര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ നഷ്ടം യൂറോപ്യന്‍ യൂണിയനായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേസമയം, ആണവപ്രശ്നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യുഎന്‍ ആണവ പരിശോധകര്‍ ഞായറാഴ്ച ഇറാനില്‍ എത്തുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;വാഷിങ്ടണ്‍ : അതീവ സുരക്ഷിതമായ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക കൂടുതല്‍ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 13.6 ടണ്‍ ഭാരമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകള്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ആയുധമായിരിക്കും. നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് കനത്ത ഭൂഗര്‍ഭ കോട്ടകള്‍ തുളച്ചുകടന്ന് ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പുതിയവ നിര്‍മിക്കുന്നത്. എന്നാല്‍ , ഇവയും ലക്ഷ്യം കാണാന്‍ അപര്യാപ്തമാണെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ കണ്ടത്. അതിനാല്‍ ഇവ കൂടുതല്‍ ശക്തമാക്കാന്‍ ധനസഹായത്തിന് പെന്റഗണ്‍ ഈ മാസമാദ്യം രഹസ്യമായി യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണെന്നും മര്‍ഡോക് പത്രം റിപ്പോര്‍ട്ട് ചെയ്തു.&lt;br /&gt;&lt;br /&gt;പുതിയ 20 ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കാന്‍ പെന്റഗണ്‍ ഇതുവരെ 33 കോടി ഡോളറാണ് (1625 കോടി രൂപ) ചെലവഴിച്ചത്. എന്നാല്‍ , ബോംബുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ 8.2 കോടി ഡോളര്‍കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. 20 അടി നീളമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകളില്‍ 5300 റാത്തല്‍ (2400 കിലോ) സ്ഫോടകവസ്തുവുണ്ടാകും. ഭൂമി തുളച്ച് 200 അടിവരെ താഴെ എത്തിയശേഷമേ അവ പൊട്ടൂ. പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-2 സ്റ്റെല്‍ത് ബോംബര്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ ബോയിങ്ങിന് നേരത്തെ കരാര്‍ നല്‍കിയിരുന്നു. അമേരിക്കയ്ക്കു പുറമെ ഇസ്രയേലിന് മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുള്ളത്.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-514372164324309751?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/514372164324309751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1890.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/514372164324309751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/514372164324309751'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1890.html' title='ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3895978345074231623</id><published>2012-01-29T04:12:00.001+05:30</published><updated>2012-01-29T04:12:00.063+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്വകാര്യവല്‍ക്കരണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ജലപാതകളിലൂടെയുള്ള ചരക്കുനീക്കവും സ്വകാര്യമേഖലയ്ക്ക്</title><content type='html'>ഉള്‍നാടന്‍ ജലഗതാഗതവും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങള്‍ , വളം, കല്‍ക്കരി തുടങ്ങിയവ ജലപാതകളിലൂടെ വിതരണം ചെയ്യാന്‍ സ്വകാര്യകമ്പനികളെ നിയോഗിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്‍കൈയെടുത്തുള്ള നീക്കം വേഗത്തില്‍ നടപ്പാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിതല കൂടിയാലോചനാ സമിതി തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;രണ്ടു പദ്ധതിയുടെ ചരക്കുനീക്കം സ്വകാര്യകമ്പനികളുടെ സഹായത്തോടെ ജലപാതകളിലൂടെ നടപ്പാക്കാനും ധാരണയായി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ജലപാതകളിലൂടെയുള്ള ഗതാഗതം ഊര്‍ജിതമാക്കുകയെന്ന് യോഗശേഷം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി പറഞ്ഞു. ബിഹാറിലെ ബാര്‍ഹ് ഊര്‍ജപദ്ധതിക്കായി 30 ലക്ഷം ടണ്‍ കല്‍ക്കരി ജലപാതയിലൂടെ എത്തിക്കാന്‍ എന്‍ടിപിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറില്‍ എന്‍ടിപിസിയും ഉള്‍നാടന്‍ ജലപാതാ അതോറിറ്റിയും ഒരു സ്വകാര്യ കമ്പനിയും ഒപ്പുവച്ചെന്ന് പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) അറിയിച്ചു. സ്വകാര്യകമ്പനിയാണ് കല്‍ക്കരി ജലപാതയിലൂടെ എത്തിക്കുക.&lt;br /&gt;&lt;br /&gt;ബംഗാളിലെ ഫരാക്ക ഊര്‍ജപദ്ധതിക്കായുള്ള ചരക്കുനീക്കത്തിന് 650 കോടിയുടെ സ്വകാര്യനിക്ഷേപം ഉറപ്പാക്കിയതായും പിഎംഒ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ത്രിപുരയിലേക്കും അസമിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്നതിന് മൂന്നുവര്‍ഷത്തേക്ക് ആവശ്യമായ ചരക്ക് നല്‍കാമെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യോഗത്തില്‍ ഉറപ്പുനല്‍കി.&lt;br /&gt;(എം പ്രശാന്ത്)&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3895978345074231623?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3895978345074231623/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6866.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3895978345074231623'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3895978345074231623'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6866.html' title='ജലപാതകളിലൂടെയുള്ള ചരക്കുനീക്കവും സ്വകാര്യമേഖലയ്ക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3785203251826836398</id><published>2012-01-29T04:10:00.000+05:30</published><updated>2012-01-29T04:10:00.056+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പൊലീസ് ക്യാമ്പില്‍ ക്ലാസെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ്</title><content type='html'>പൊലീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്യാമ്പില്‍ പൊലീസുകാര്‍ക്ക് ക്ലാസെടുക്കുന്നത് കോണ്‍ഗ്രസ് നേതാവ്. പൊലീസ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകമ്മിറ്റി 30ന് പുളിങ്കുന്നില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന- സംഘടനാ പഠന ക്ലാസില്‍ കോഴിക്കോട് കോര്‍പറേഷനിലെ പുതിയറ ഡിവിഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ആര്‍ അജിത്താണ് ക്ലാസെടുക്കുന്നത്. രമേശ്ചെന്നിത്തലയുടെ കേരള യാത്രയുടെ മാനേജരുമായിരുന്ന അജിത് സേവാദളിന്റെ നേതാവുമാണ്.&lt;br /&gt;&lt;br /&gt;അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയടക്കമുള്ള ഭാരവാഹികള്‍ ജില്ലയില്‍ തന്നെ ജോലിനോക്കുമ്പോഴാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ ക്യാമ്പില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ചത്. ഇതിനെതിരെ പൊലീസ് സേനയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. പൊലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണിതെന്നും ആരോപണം ഉയര്‍ന്നു.അജിത്ത് മുന്‍ പൊലീസുകാരനും അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു.&lt;br /&gt;&lt;br /&gt;ആലപ്പുഴയിലെ എ ആര്‍ ക്യാമ്പിനകത്തും ഓഫീസിന് മുന്നിലും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രി ശിവകുമാര്‍ എന്നിവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ബാനര്‍വച്ചതും വിവാദമായിരുന്നു. കണ്ണൂരില്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് ബാനര്‍വച്ച സംഭവത്തില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കളെ സസ്പെന്‍ഡുചെയ്ത ഉടനെ തന്നെ ഈ ബാനറുകളും എടുത്തുമാറ്റുകയായിരുന്നു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3785203251826836398?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3785203251826836398/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7260.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3785203251826836398'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3785203251826836398'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7260.html' title='പൊലീസ് ക്യാമ്പില്‍ ക്ലാസെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4574259479854126908</id><published>2012-01-29T02:04:00.000+05:30</published><updated>2012-01-29T02:04:00.415+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാമ്പത്തികം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്</title><content type='html'>&lt;b&gt;ദോഹ ചര്‍ച്ചകള്‍ നിരാശാജനകം: ഇബ്‌സ&lt;/b&gt;&lt;br /&gt;&lt;br /&gt;ദാവോസ്: അന്താരാഷ്ട്ര വ്യാപാര ഉടമ്പടി രൂപപ്പെടുത്തുന്നതിനായി ലോകവ്യാപാരസംഘടന ദോഹയില്‍ നടത്തിയ ചര്‍ച്ചകള്‍ നിരാശാജനകമായിരുന്നുവെന്ന് ഇന്ത്യ, ബ്രസീല്‍ ദക്ഷിണാഫ്രിക്ക സഖ്യം (ഇബ്‌സ) അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;ഊരാക്കുടുക്കായി &amp;nbsp;മാറുന്ന തരത്തിലുളള നിര്‍ദേശങ്ങളാണ് ചര്‍ച്ചകളില്‍ ഉണ്ടായതെന്ന് ഈ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ലോകത്ത് നിലവിലുളള സാമ്പത്തിക സ്ഥിതിക്ക് അനുഗുണമല്ലാത്ത രീതിയിലുളള ചര്‍ച്ചകളാണുണ്ടായത്.&lt;br /&gt;&lt;br /&gt;സാമ്പത്തികമാന്ദ്യം ഉണ്ടായി &amp;nbsp;നാലുവര്‍ഷം പിന്നിട്ടിട്ടും ലോക സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ തുടരുകയാണ്. വ്യാപാരം ചില രാജ്യങ്ങളുടെ മാത്രം കുത്തകയാകാതെ ബഹു കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്ന് ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;ലോകസാമ്പത്തികഫോറത്തിനു മുന്നോടിയായാണ് ഇബ്‌സയുടെ അടിയന്തിരയോഗം ചേര്‍ന്നത്. വികസ്വരരാജ്യങ്ങള്‍ കാര്‍ഷികമേഖലയിലുള്‍പ്പെടെ സബ്‌സിഡി നല്‍കുന്നത് വെട്ടിക്കുറയ്ക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. ലോകവ്യാപാരസംഘടന ഡയറക്ടര്‍ ജനറല്‍ പാസ്‌കല്‍ ലാമി ഉള്‍പ്പെടെയുളളവരുമായി സംഘം ചര്‍ച്ച നടത്തി.&lt;br /&gt;ആനന്ദ് ശര്‍മയ്ക്ക് പുറമേ ബ്രസീല്‍ വിദേശമന്ത്രി അന്റോണിയോ പാട്രിയോട്ട ദക്ഷിണാഫ്രിക്കന്‍ വിദേശമന്ത്രി റോബ് ഡാവിസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്&lt;/b&gt;&lt;br /&gt;&lt;br /&gt;ദാവോസ്: നിലവിലുളള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റ് വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് അന്താരാഷ്ട്ര നാണ്യനിധി.&lt;br /&gt;അശാസ്ത്രീയമായ രീതിയിലുളള ചെലവു കുറയ്ക്കല്‍ ഓരോ രാജ്യത്തിന്റേയും പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ ഐ എം എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;സേവനവേതന വ്യവസ്ഥകള്‍ ഓരോ രാജ്യത്തിന്റേയും സാമ്പത്തിക വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ വരുത്തുന്ന വെട്ടിക്കുറവ് സമൂഹത്തില്‍ അസംതൃപ്തിയ്ക്ക് വഴിതെളിക്കും.&lt;br /&gt;&lt;br /&gt;രാജ്യത്തിന്റെ പൊതുകടത്തില്‍ കുറവ് വരുത്താന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഐ എം എഫ് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ഇത് ദോഷകരമായി ബാധിക്കുമെന്ന് വലിയൊരു വിഭാഗം ആശങ്കപ്പെടുന്നതായി ലഗാര്‍ദെ അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;&amp;nbsp;ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ മൂന്നുദിനം പിന്നിടുമ്പോഴും യൂറോസോണിലെ സാമ്പത്തിക തകര്‍ച്ച തന്നെയായിരുന്നു പ്രധാന വിഷയം. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍ ചില രാജ്യങ്ങള്‍ വേഗതയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പിന്നോക്കമാണ്.&amp;nbsp;ഇത്തരം രാജ്യങ്ങളെ സഹായിക്കാന്‍ ഐ എം എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ലഗാര്‍ദെ പറഞ്ഞു.&lt;br /&gt;&lt;br /&gt;എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അമേരിക്കന്‍ ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്ത്‌നര്‍ അഭിപ്രായപ്പെട്ടു. &amp;nbsp;സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിന് കൂടുതല്‍ തുക കണ്ടെത്തുന്നതിനുളള നടപടികള്‍ക്ക് ഐ എം എഫ് തുടക്കമിടുമെന്ന് ലഗാര്‍ദെ പറഞ്ഞു.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4574259479854126908?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4574259479854126908/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6620.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4574259479854126908'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4574259479854126908'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6620.html' title='ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5258626736374680749</id><published>2012-01-29T02:02:00.001+05:30</published><updated>2012-01-29T02:02:00.265+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>മുല്ലപ്പെരിയാര്‍ : സുരക്ഷാക്രമീകരണം ദുര്‍ബലം</title><content type='html'>&amp;nbsp;മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തീര്‍ത്തും അപര്യാപ്തവും ദുര്‍ബലവുമാണെന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പഠനം നടത്തിയ അഭിഭാഷക സംഘം വിലയിരുത്തി. അപകടസാധ്യത കണ്ട് മുന്നറിയിപ്പ് നല്‍കാനോ &amp;nbsp;ദുരന്തമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനോ സര്‍ക്കാര്‍ തലത്തില്‍ കുറ്റമറ്റ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് അണക്കെട്ടിന്റെ താഴ്‌വരം സന്ദര്‍ശിച്ച സംഘത്തിന് ബോധ്യമായി.&lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളിലും ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനങ്ങളിലും പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സേവ് കേരള മൂവ്‌മെന്റ്, അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ 'ലീഫ്' എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളില്‍ നേരത്തെ വാദം കേട്ട ഹൈക്കോടതി അഡ്വ. ശിവന്‍ മഠത്തിലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അഭിഭാഷക സമിതിയെ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.&lt;br /&gt;&lt;br /&gt;അപായ മുന്നറിയിപ്പ് നല്‍കാന്‍ റവന്യുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വഞ്ചിവയല്‍ സ്‌കൂളില്‍ സ്ഥാപിച്ച സൈറണ്‍ പ്രവര്‍ത്തനം തുടങ്ങും മുമ്പേ കേടായത് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടു. അത്യാധുനിക സാങ്കേതിക വിദ്യയോടെ എന്ന് അവകാശപ്പെട്ട് സ്ഥാപിച്ചതും ചുരുങ്ങിയത് നൂറ് കിലോമീറ്ററെങ്കിലും ശബ്ദം മുഴങ്ങുമെന്ന് പറഞ്ഞിരുന്നതുമായ സൈറണ്‍ ആണിത്. എന്നാല്‍ ഒരു കിലോമീറ്റര്‍ പോലും വ്യാപ്തിയില്‍ ശബ്ദം കേള്‍ക്കാതായതോടെ സൈറണ്‍ അഴിച്ചുമാറ്റി വക്കുകയായിരുന്നു. അണക്കെട്ടിനുതൊട്ടുതാഴെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനടുത്ത് നേരത്തെ സ്ഥാപിച്ചിരുന്ന സൈറനും ഇതേ ഗതിയാണ്. &amp;nbsp;ദുരന്തസാധ്യത മുന്‍കൂട്ടി അറിയാന്‍ അണക്കെട്ടിനടുത്ത് സാറ്റ്‌ലൈറ്റ് ഫ്യൂഷന്‍ ക്യാമറ ഘടിപ്പിക്കാന്‍ നടപടിയായെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദവും പൊള്ളയാണെന്ന് അഭിഭാഷക സംഘത്തിന് ബോധ്യമായി.&lt;br /&gt;&lt;br /&gt;ദുരന്ത ഭീഷണിയുടെ നടുവില്‍ കഴിയുന്ന പെരിയാര്‍ തീരദേശ വാസികളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ച സമിതിയില്‍ അഡ്വ. പത്മനാഭന്‍ നായര്‍, അഡ്വ. സാബു ശ്രീധരന്‍ എന്നിവരും ഉണ്ടായിരുന്നു. അപകടമുണ്ടായാല്‍ ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സമിതി കണ്ടെത്തി. വണ്ടിപ്പെരിയാര്‍, മ്ലാമല വഴി ചപ്പാത്ത് സമരപന്തലിലെത്തിയശേഷമാണ് സംഘം കൊച്ചിയിലേക്ക് മടങ്ങിയത്. വിശദമായ റിപ്പോര്‍ട്ട് ഈ മാസം 31ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.&lt;br /&gt;&lt;br /&gt;അതിനിടെ ഇന്നലെ മുല്ലപ്പെരിയാറിലെത്തിയ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ അടക്കമുള്ളവരെ സംസ്ഥാന ജലവിഭവ വകുപ്പ് അവഗണിച്ചതും വിവാദമായി. തിരുവനന്തപുരം കേന്ദ്രത്തിലെ ഡയറക്ടര്‍ സഞ്ജീവ് കുമാറും രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരുമാണ് പരിശോധനകള്‍ക്കായി രാവിലെ എത്തിയത്. ഇവര്‍ തേക്കടി ബോട്ട്‌ലാന്‍ഡിംഗില്‍ ഏറേനേരം കാത്തുനിന്നിട്ടും ജലവിഭവവകുപ്പിലെ ഉദ്യോഗസ്ഥരാരും എത്തിയില്ല. രണ്ട് മണിക്കൂറിനുശേഷം എത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ പിന്നീട് ഒരു ഫോറസ്റ്റ് ബോട്ട് തരപ്പെടുത്തി നല്‍കുകയായിരുന്നു. &amp;nbsp; &lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5258626736374680749?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5258626736374680749/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_29.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5258626736374680749'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5258626736374680749'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_29.html' title='മുല്ലപ്പെരിയാര്‍ : സുരക്ഷാക്രമീകരണം ദുര്‍ബലം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8858098287206541835</id><published>2012-01-28T23:57:00.000+05:30</published><updated>2012-01-28T23:57:28.374+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ജലനയം പാവങ്ങളെ വെള്ളത്തിലാക്കും</title><content type='html'>ഐ എം എഫിന്റേയും ലോകബാങ്കിന്റേയും ഭാഷ രസകരമാണ്. ഇരുട്ടിലേയ്ക്കുള്ള സഞ്ചാരപഥത്തിന് അവര്‍ വെളിച്ചത്തിലേയ്ക്കുള്ള വഴി എന്നായിരിക്കും പേരിടുക. അവരുടെ വിദഗ്‌ധോപദേശകരും കണ്‍സള്‍ട്ടന്റ് പ്രഭൃതികളും ചേര്‍ന്ന് അത് അങ്ങനെയാണെന്ന പ്രതീതി ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യും. അടിയറപറയാന്‍ കാത്തിരിക്കുന്ന ഭരണാധികാരികളെക്കൊണ്ട് ഈ അത്ഭുതഭാഷ ഏറ്റുപറയിക്കുന്നതിലും അവര്‍ക്ക് സമാര്‍ഥ്യമേറും. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആഗോള സ്തുതിഗീതാലാപനസംഘത്തില്‍ കടന്നുകൂടിയതോടെ ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ ഏറ്റുചൊല്ലലില്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;ദേശീയ ജലനയത്തിന്റെ കരട് വായിക്കുന്നവര്‍ക്ക് രാവിനെ പകലാക്കുന്ന ഈ അത്ഭുതഭാഷയുടെ സാമര്‍ഥ്യം ബോധ്യപ്പെടും. ജലവിഭവങ്ങള്‍ മുഴുവന്‍ സ്വകാര്യ ലാഭക്കൊതിയന്മാര്‍ക്ക് ദാനം കൊടുക്കുന്നതാണ് പുതിയ ദേശീയ ജലനയം. എന്നാല്‍ അതിന്റെ നെറ്റിപ്പട്ടം പോലെ ഗവണ്‍മെന്റ് പറയുന്നത് എല്ലാവര്‍ക്കും സുരക്ഷിതമായ ശുദ്ധജലം എത്തിക്കുമെന്നാണ്. അത് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിക്കുന്ന നിയമത്തിന്റെ കാര്യമൊന്നും ദേശീയ ജലനയത്തില്‍ ചിന്താവിഷയമേ അല്ല. അതിന്റെ സൃഷ്ടാക്കളായ ആസൂത്രണ കമ്മിഷനിലെ പണ്ഡിതവര്യന്മാര്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ശുദ്ധജലം ജനങ്ങളുടെ അവകാശമാണെന്നു ഭരണഘടനാ നിലപാടിനെ തരിമ്പും മാനിക്കാതെയാണ് അവര്‍ നയങ്ങള്‍ രൂപീകരിക്കുന്നത്.&lt;br /&gt;&lt;br /&gt;കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യമേഖലകളില്‍ നിന്ന് ഗവണ്‍മെന്റുകള്‍ പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് ആസൂത്രണ കമ്മിഷന്‍ നിര്‍ദേശിക്കുന്നത്. ജലവിതരണപദ്ധതികള്‍ക്കായി ഇനി സര്‍ക്കാരുകള്‍ പണം മുടക്കേണ്ടത്രെ. അതിന്റെ ചിലവുകള്‍ മുഴുവന്‍ ഉപയോക്താക്കളില്‍ നിന്നും കണ്ടെത്തണമെന്നാണ് 15 പേജുള്ള കരട് നയം പറയുന്നത്. അതിനുള്ള പാങ്ങില്ലാത്തവരാണ് ഉപയോക്താക്കളെങ്കില്‍ അവരുടെ വെള്ളംകുടി മുട്ടിയതു തന്നെ. കുടിവെള്ളം ലാഭം നേടാനുള്ള കച്ചവടവസ്തുവാണെന്ന ഈ തലതിരിഞ്ഞ വാദം സമ്മതിച്ചു കൊടുത്താല്‍ ഇന്നുള്ള ജലനികുതി എത്ര മടങ്ങ് വര്‍ധിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;കാര്‍ഷികമേഖലയ്ക്കുള്ള എല്ലാ പരിഗണനയും അവസാനിപ്പിക്കുമെന്ന സമീപനമാണ് കരടുനയത്തിന്റേത്. നദികളിലെയും കനാലുകളിലെയും വെള്ളം കാര്‍ഷികാവശ്യത്തിനായി എടുക്കണമെങ്കിലും ഇനി കപ്പം കൊടുക്കേണ്ടിവരും. ഒരു ഭാഗത്ത് ഭക്ഷ്യസുരക്ഷയെക്കുറിച്ച് തമ്പേറടിക്കുന്ന ഗവണ്‍മെന്റ് തന്നെയാണ് കര്‍ഷകന്റെ നടുവൊടിക്കുന്ന ഇത്തരം നയങ്ങളും മുന്നോട്ടു വയ്ക്കുന്നത്. വെള്ളത്തിനും വൈദ്യുതിക്കും കൃഷിക്കും ഒന്നിനും ഇനി സബ്‌സിഡി ആവശ്യമില്ല പോലും! സബ്‌സിഡി അശ്ലീലപദമാണെന്ന് ഇന്ത്യക്കാരെ ഉപദേശിക്കുന്നവര്‍ അമേരിക്കയില്‍ കാര്‍ഷികപുരോഗതിക്കുവേണ്ടി നല്‍കുന്ന സബ്‌സിഡിയുടെ വലിപ്പത്തെക്കുറിച്ച് ഒന്നും പറയാറേ ഇല്ല. ലാഭം കുന്നുകൂട്ടാന്‍ പാടുപെടുന്ന സ്വകാര്യമേഖലയ്ക്കു പ്രോത്സാഹനവും സബ്‌സിഡിയും നല്‍കണമെന്നാണ് ആസൂത്രണ കമ്മിഷന്റെ കണ്ടെത്തല്‍. ജലവുമായി ബന്ധപ്പെട്ട ഒന്നിനും അണപൈസ ചിന്തയല്ലാതെ മറ്റൊന്നും പാടില്ലെന്നാണ് ലോകബാങ്ക് തത്വശാസ്ത്രം. അതിന്റെ ചുവടൊപ്പിച്ചാണ് ആസൂത്രണ കമ്മിഷനും സഞ്ചരിക്കുന്നത്. ആസൂത്രണത്തെക്കുറിച്ചുള്ള നെഹ്‌റുവിയന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് എത്ര കാതം അകന്നു നടക്കാമെന്നാണ് ആസൂത്രണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്‍ടെക്‌സിംഗ് അഹ്‌ലുവാലിയ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ജലരംഗത്തെന്നപോലെ വൈദ്യുതിരംഗത്തും ലാഭചിന്തയ്ക്കു മാത്രമേ സ്ഥാനമുണ്ടാകൂ എന്ന് അദ്ദേഹവും കൂട്ടുകാരും വാദിക്കുന്നു. വൈദ്യുതി ചാര്‍ജ് യുക്തിസഹമായി നിശ്ചയിക്കണമെന്നാണ് അതിന്റെ ലോകബാങ്ക് ഭാഷ്യം! അങ്ങനെ വരുമ്പോള്‍ താരിഫ് റെഗുലേറ്ററി കമ്മിഷന്റെ നിശ്ചയങ്ങളായിരിക്കും അവസാനവാക്ക്. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ നോക്കുകുത്തിയെപ്പോലെ നിലകൊണ്ടാല്‍ മതിയാകും.&lt;br /&gt;&lt;br /&gt;ഈ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്ന ശുംഗ്ലു കമ്മറ്റിയും ആസൂത്രണ കമ്മിഷനും കേന്ദ്രസര്‍ക്കാരും ഒരു കാര്യം മറക്കാതിരിക്കട്ടെ. ലോകം മുഴുവന്‍ ഇത്തരം നയങ്ങള്‍ ഇന്നു ജനങ്ങളാല്‍ ചോദ്യംചെയ്യപ്പെടുകയാണ്. സമൂഹത്തിലെ പാവങ്ങളെ മറക്കുന്ന വികസനനയത്തിനെതിരായ കൊടുങ്കാറ്റു തന്നെയാണ് 'ഒരു വൈ വാള്‍ സ്ട്രീറ്റ്' പ്രസ്ഥാനമായി മാറിയത്. ആ കൊടുങ്കാറ്റിന് അമേരിക്കയില്‍ വീശാമെങ്കില്‍ അത് ഇന്ത്യയിലും വീശാതിരിക്കില്ലെന്ന് ഓര്‍ത്താല്‍ അവര്‍ക്ക് നല്ലത്.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8858098287206541835?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8858098287206541835/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5024.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8858098287206541835'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8858098287206541835'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5024.html' title='ജലനയം പാവങ്ങളെ വെള്ളത്തിലാക്കും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7630180306288140991</id><published>2012-01-28T23:54:00.002+05:30</published><updated>2012-01-28T23:54:58.980+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ട്രേഡ് യൂണിയന്‍'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം സമരത്തില്‍</title><content type='html'>മലങ്കര ഓര്‍ത്തഡോക്‌സ് സഭയൂടെ നിയന്ത്രണത്തിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സസ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.&lt;br /&gt;&lt;br /&gt;റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ അനുരഞ്ജന ചര്‍ച്ച തുടര്‍ന്നെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശിയെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്താതെ പിരിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 8 മണിയോടെ വാര്‍ഡുകളില്‍ നിന്ന് പുറത്തിറങ്ങിയ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. വെല്‍ഫയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറി സുധീഷ് രാജന്‍ ഉദ്ഘാടനം ചെയ്തു.&lt;br /&gt;&lt;br /&gt;ആഴ്ചകള്‍ക്ക് മുമ്പ് 19 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് ആശുപത്രി മാനേജ്‌മെന്റിന് നഴ്‌സുമാര്‍ നിവേദനം നല്‍കിയിരുന്നു. പ്രധാന ആവശ്യമായ ശമ്പള വര്‍ധനവിന് തയ്യാറല്ലെന്ന സമീപനം സ്വീകരിച്ചതാണ് നഴ്‌സുമാരെ സമരത്തിലേക്ക് നയിച്ചത്. അഞ്ഞൂറില്‍പരം നഴ്‌സുമാര്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. പല വാര്‍ഡുകളിലെയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയച്ചു. മിക്ക വാര്‍ഡുകളുടെയും പ്രവര്‍ത്തനം നിലച്ചു. പുതിയ രോഗികളെ ഇന്നലെ ആശുപത്രിയില്‍ കിടത്തിയില്ല. തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം മാത്രമെ നടക്കുന്നുള്ളു.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ നിരക്കില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരരംഗത്ത് എത്തിയത്. എന്നാല്‍ ചില അപ്രധാന ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ച് സമരത്തെ പരാജയപ്പെടുത്താനാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്ന് സമരം നടത്തുന്ന നഴ്‌സുമാര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങളായി ഇവിടെ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് അവരുടെ സര്‍വ്വീസിന് ആനുപാതികമായി ശമ്പളം ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. സമരരംഗത്തുള്ള നഴ്‌സുമാരെ അഭിവാദ്യം ചെയ്ത് എ ഐ വൈ എഫ് നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് ടി എം ഹാരീസ് ഉദ്ഘാടനം ചെയ്തു.&lt;br /&gt;&lt;br /&gt;അതേസമയം ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനത്തേക്കാള്‍ കൂടുതലും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ടെന്നും സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ ഇരട്ടിയിലധികം ശമ്പളം വേണമെന്ന പിടിവാശിയാണ് സമരക്കാര്‍ ഉന്നയിക്കുന്നതെന്നും ആശുപത്രി സെക്രട്ടറി പറഞ്ഞു. ജോയിന്റ് ലേബര്‍ കമ്മീഷണറുടെ അഭ്യര്‍ത്ഥന മാനിക്കാതെയും നിയമാനുസൃതം നോട്ടീസ് നല്‍കാതെയുമാണ് ഇവര്‍ സമരം നടത്തുന്നതെന്നും സെക്രട്ടറി പറഞ്ഞു.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7630180306288140991?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7630180306288140991/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3487.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7630180306288140991'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7630180306288140991'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3487.html' title='കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം സമരത്തില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7467498151810736684</id><published>2012-01-28T21:59:00.000+05:30</published><updated>2012-01-28T21:59:50.343+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി</title><content type='html'>&lt;b&gt;സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തുടക്കം&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ഒമ്പതുവരെ തുടരും. പ്രതിഭാ വന്ദനം, നാടകോത്സവം, കഥാപ്രസംഗം, ചലച്ചിത്രോത്സവം, സെമിനാറുകള്‍ , കവിസമ്മേളനം, അന്തര്‍ദേശീയ പുസ്തകോത്സവം, കലാപരിപാടികള്‍ , കാവ്യ ചിത്രപ്രദര്‍ശനം എന്നിവ ഇതിനോടനുബന്ധിച്ച് നടക്കും. ജ്യോതിബസുനഗര്‍ (വിജെടി ഹാള്‍), എം കെ പന്ഥെനഗര്‍ (പുത്തരിക്കണ്ടം മൈതാനം), നായനാര്‍പാര്‍ക്ക്, ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലെ വേദികളിലാണ് പരിപാടികള്‍ .&lt;br /&gt;&lt;br /&gt;ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍നടക്കുന്ന പ്രതിഭാ വന്ദനം വൈകുണ്ഠസ്വാമി സ്മാരക പ്രഭാഷണം നിര്‍വഹിച്ച് പി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്യും. മുന്‍ എംപി പി വിശ്വംഭരന്‍ അധ്യക്ഷനാകും. അദ്ദേഹം അയ്യന്‍കാളിസ്മാരക പ്രഭാഷണം നടത്തും. സുനില്‍ പി ഇളയിടം, ശ്രീനാരായണഗുരുവിനെയും ഡോ. പുതുശ്ശേരിരാമചന്ദ്രന്‍ , ചട്ടമ്പിസ്വാമികളെയും റോസ്കോട്ട്കൃഷ്ണപിള്ള, ബാരിസ്റ്റര്‍ ജി പി പിള്ളയെയും അനുസ്മരിച്ച് സംസാരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ , കലാപരിപാടി സബ് കമ്മിറ്റി ചെയര്‍മാന്‍ പിരപ്പന്‍കോട് മുരളി, ജനറല്‍കണ്‍വീനര്‍ പ്രൊഫ. വി എന്‍ മുരളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s1600/cpim+state+conf+board+tvpm.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="195" src="http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s320/cpim+state+conf+board+tvpm.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന പ്രതിഭാ വന്ദനം സ്വദേശാഭിമാനി പ്രഭാഷണം നിര്‍വഹിച്ച് ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്യും. ഡോ. എന്‍ എ കരീം വക്കം മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സെബാസ്റ്റ്യന്‍പോള്‍ കേസരിബാലകൃഷ്ണപിള്ളയെയും പ്രൊഫ. ബി രാജീവന്‍ , സി വി രാമന്‍പിള്ളയെയും ഡോ. എം എം ബഷീര്‍ മഹാകവി കുമാരനാശാനെയും അനുസ്മരിക്കും. ശതാബ്ദി പ്രഭാഷണം ഒന്‍പതിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കും. പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്യും. തകഴി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. ഡോ. കെ പി മോഹനന്‍ പൊന്‍കുന്നം വര്‍ക്കിയെയും പ്രഭാവര്‍മ ചങ്ങമ്പുഴയെയും ഡോ. പി സോമന്‍ വൈലോപ്പിള്ളിയെയും പ്രൊഫ. സൂജാ സൂസന്‍ജോര്‍ജ് ലളിതാംബിക അന്തര്‍ജനത്തെയും അനുസ്മരിക്കും.&lt;br /&gt;&lt;br /&gt;പുത്തരിക്കണ്ടം മൈതാനത്ത് കലാപരിപാടികള്‍ ഒന്നിന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് മാര്‍ഗി കൃഷ്ണദാസും സംഘവും തായമ്പക അവതരിപ്പിക്കും. രാത്രി ഏഴുമുതല്‍ സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . രണ്ടിനും മൂന്നിനും സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . നാലിന് വൈകിട്ട് ഏഴിന് കലാമണ്ഡലം രാജിയും ദര്‍ശനയും സംഘവും ചങ്ങമ്പുഴക്കവിതകളുടെ നൃത്താവിഷ്കാരം നടത്തും. അഞ്ചിന് വൈകിട്ട് ആറിന് വനിതാ സാഹിതി അവതരിപ്പിക്കുന്ന കണ്‍ചിമ്മാതെ ലഘുനാടകം. രാത്രി ഏഴിന് കരിവെള്ളൂര്‍ മുരളി രചിച്ച അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകം രജിതാമധു അവതരിപ്പിക്കും. രാത്രി ഏട്ടിന് വൈലോപ്പിള്ളിക്കവിതയെ ആസ്പദമാക്കി കോഴിക്കോട് ഗാഥാ തിയറ്റര്‍ ഗ്രൂപ്പിന്റെ പരിപാടി. ആറിന് ഒ എന്‍ വി കവിതകളെ ആസ്പദമാക്കി കലാമണ്ഡലം ലീലാമ്മയുടെയും സംഘത്തിന്റെയും നൃത്തപരിപാടി. ഏഴിന് രാത്രി ഏഴിന് കൈരളി ചാനല്‍ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. എട്ടിന് രാത്രി ഏഴിന് ഡോ.നീനാപ്രസാദും സംഘവും നൃത്തപരിപാടികള്‍ അവതരിപ്പിക്കും. ഒന്‍പതിന് രാത്രി ഏഴിന് തൃശൂര്‍ ജനനയനയുടെ കലാപരിപാടികള്‍ അരങ്ങേറും.&lt;br /&gt;&lt;br /&gt;ആഗോളവല്‍ക്കരണകാലത്തെ കലയും സാഹിത്യവും സെമിനാര്‍ ആറിന് പകല്‍ രണ്ടിന് വിജെടി ഹാളില്‍ പ്രൊഫ. കെ സച്ചിദാനന്ദന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് കവി സമ്മേളനം ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനംചെയ്യും. എട്ടിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കുന്ന പുരോഗമന സാഹിത്യ പ്രസ്ഥാനവും മലയാള സാഹിത്യവും സെമിനാര്‍ ഒഎന്‍വി കുറുപ്പ് ഉദ്ഘാടനംചെയ്യും. ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്‍പതുവരെ പുത്തരിക്കണ്ടം മൈതാനത്ത് ചിന്താ പബ്ലിഷേഴ്സ് അന്തര്‍ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ വിജെടി ഹാളില്‍ കവി ശരത്്ചന്ദ്രലാലിന്റെ കാവ്യചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;സമരസ്മൃതികളിലേക്ക് പുത്തരി"ക്കണ്ടം" വഴികാട്ടും&lt;/b&gt;&lt;br /&gt;&lt;br /&gt;ഒരു കോണില്‍ പുത്തരിക്കണ്ടം വീണ്ടും "കണ്ട"മായി. ഉഴുതുമറിച്ച മണ്ണില്‍ നേമത്തു നിന്നെത്തിയ കര്‍ഷക തൊഴിലാളികള്‍ ഞാറുനട്ടു. വയലേലകളിലെ പോര്‍വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ചരിത്രം കാണാന്‍ ഈ കണ്ടത്തിന്റെ ഓരത്തുകൂടി വേണം പോകാന്‍ . ചേറുമണമടിക്കുന്ന കാറ്റില്‍ ഉലയുന്ന നെല്‍ച്ചെടികള്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശന നഗരിയിലേക്കു വഴികാട്ടും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നെല്‍പ്പാടമായിരുന്ന പുത്തരിക്കണ്ടത്തേക്ക് നേമത്തുനിന്ന് കൊണ്ടുവന്ന ഞാറ് ദിവസങ്ങള്‍ക്കകം വളര്‍ന്ന് പാകമാകും. ഇതിനോടു ചേര്‍ന്ന് ഈറ കീറി കുട്ടയും വട്ടിയും പണിതെടുക്കുന്ന തൊഴിലാളികളുടെ കുടില്‍ മാതൃക ഉയരും. മതില്‍ ചാടി മുടവന്‍മുഗളിലെ സമരഭൂമിയില്‍ പ്രവേശിക്കുന്ന എ കെ ജിയുടെ ചിത്രവും തൊട്ടടുത്ത് സ്ഥാപിക്കുന്നതോടെ കാര്‍ഷികസമരങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മകളിലാകും പുത്തരിക്കണ്ടം. മണ്ണിന്റെ മക്കളുടെ അവകാശപ്പോരാട്ടത്തിലൂടെ പിറവികൊണ്ട കേരളത്തിന്റെ ചരിത്രം പ്രദര്‍ശനത്തില്‍ അനാവൃതമാകും. പ്രദര്‍ശന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/--hSDFLRp-Xc/TyQh11stQAI/AAAAAAAAB5M/DamKmPjTHY0/s1600/putharikandam1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="89" src="http://2.bp.blogspot.com/--hSDFLRp-Xc/TyQh11stQAI/AAAAAAAAB5M/DamKmPjTHY0/s200/putharikandam1.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;തിങ്കളാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പ്രദര്‍ശനനഗരിയുടെ ഒരുക്കങ്ങള്‍ സജീവമായി മുന്നേറുകയാണ്. നെല്‍പ്പാടത്തിന്റെ ഹരിതാഭയ്ക്ക് എതിര്‍വശത്ത് മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. സ്റ്റേജിന്റെയും പ്രദര്‍ശനഹാളിന്റെയും നിര്‍മാണത്തിനൊപ്പമാണ് നഗരിയുടെ മുന്‍ഭാഗം അലങ്കരിക്കുന്നത്. ഫെബ്രുവരി 10 വരെ നീളുന്ന പ്രദര്‍ശനത്തില്‍ സമരകേരളത്തെ ആവിഷ്കരിക്കുന്ന ഫോട്ടോകളും വരകളും വര്‍ണങ്ങളും നിറയും. ഇതോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;ഉദാരവല്‍ക്കരണം മാധ്യമശൈലിയെയും സ്വാധീനിക്കുന്നു: വൈക്കം വിശ്വന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ മാധ്യമ ശൈലിയെയും ബാധിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴക്കൂട്ടത്ത് സംഘടിപ്പിച്ച "മാധ്യമങ്ങളുടെ രാഷ്ട്രീയം" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി പല മാധ്യമങ്ങളിലും വാര്‍ത്ത കൈകാര്യംചെയ്യുന്നതില്‍ വലിയ മാറ്റമുണ്ടാകുന്നു. കോര്‍പറേറ്റുകള്‍ പല പത്ര- ദൃശ്യ മാധ്യമങ്ങളുടെയും ഓഹരി വാങ്ങിക്കൂട്ടുന്നു. രാജ്യത്തെ അമ്പതുകോടിയോളം ജനങ്ങള്‍ മാധ്യമങ്ങളുടെ അഭിപ്രായംമാത്രം ആരാഞ്ഞ് ജീവിക്കുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ജനതയെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് മാധ്യമങ്ങളെ ഉപയോഗിക്കാനാകും. ഒരുകാലത്ത് ഇറാഖിനെ വാഴ്ത്തിയത് മാധ്യമങ്ങളാണ്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കായി ഒരുവിഭാഗം മാധ്യമങ്ങള്‍ ഇറാഖില്‍ ആയുധംവരെ ഉണ്ടെന്നുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. യുദ്ധം കഴിഞ്ഞശേഷം ആ വാര്‍ത്തകളൊക്കെ കള്ളമാണെന്ന് തെളിഞ്ഞു. ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കും അവരുടേതായ രാഷ്ട്രീയചിന്താഗതികള്‍ ഉണ്ടെന്നാണ്. കോര്‍പറേറ്റുകളെ തൂത്തെറിഞ്ഞ് ഒരു പുതുപുത്തന്‍ ബദല്‍ മാധ്യമനയം ഉണ്ടാകേണ്ട കാലഘട്ടം അടുത്തിരിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ദേശാഭിമാനി ചീഫ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍ എസ് ബാബു അധ്യക്ഷനായി. മാധ്യമങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വാക്കുകള്‍കൊണ്ട് എഴുതി പോരാടിയ വ്യക്തിയാണ് ഡോ. സുകുമാര്‍ അഴീക്കോടെന്ന് ആര്‍ എസ് ബാബു പറഞ്ഞു. സര്‍ക്കാരിന്റെ പൊള്ളത്തരം "ഇ-മെയില്‍" പ്രശ്നത്തിലൂടെ തുറന്നുകാട്ടിയ മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ എന്തിനാണ് കേസെടുക്കുന്നതെന്ന് ഭരണാധികാരികള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വമ്പന്‍ മാധ്യമങ്ങള്‍ വര്‍ഗീയവാദികളുടെയും കള്ളരാഷ്ട്രീയക്കാരുടെയും നിയന്ത്രണത്തിലാണെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പറഞ്ഞു. സ്ത്രീയെ ചരക്കുവല്‍ക്കരിക്കുകയെന്ന നയമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക എല്‍ സുകന്യ പറഞ്ഞു. ഇന്ന് ലോകത്തെ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന ഒന്നായി മാധ്യമങ്ങള്‍ മാറികഴിഞ്ഞുവെന്നും അവയാണ് ജീവിതമാറ്റത്തിന് നാന്ദി കുറിക്കുകയെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നും മാധ്യമപ്രവര്‍ത്തന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സഹകരണമേഖല തകര്‍ക്കാനുള്ള നീക്കം ചെറുക്കും: എം വി ഗോവിന്ദന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കകത്തെ മാനുഷികമുഖമാണ് സഹകരണമേഖലയെന്നും വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സഹകരണരംഗം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോളവല്‍ക്കരണത്തിനെതിരെയുള്ള രക്ഷാകവചങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ . സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നേമം ഏരിയകമ്മിറ്റി പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടും സഹകരണമേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍ .&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ നടപ്പാക്കുന്നത് സമ്മിശ്രസമ്പദ്വ്യവസ്ഥയെന്നത് തെറ്റാണ്. മുതലാളിത്തത്തിനകത്തെ മാനുഷികമുഖമാണ് സഹകരണമേഖല. സഹകരണമേഖലയില്‍ നടപ്പാക്കുന്നത് ഒരര്‍ഥത്തില്‍ മുതലാളിത്തമെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ജനകീയഇടപെടലുകളാണ്. 1930കളില്‍ മുതലാളിത്തത്തിനുണ്ടായ പ്രതിസന്ധി മഹാമാന്ദ്യത്തിനിടയാക്കി. അസമത്വത്തില്‍നിന്ന് സമത്വത്തിലേക്കുള്ള പോരാട്ടമാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം. സഹകരണരംഗം സമത്വത്തിനുവേണ്ടി സാമ്പത്തിക സംതുലനത്തിനുവേണ്ടി നിലകൊള്ളുന്നു. മുതലാളിത്ത ഉല്‍പ്പാദനവിതരണഘടനയിലെ പ്രശ്നപരിഹാരത്തിനുള്ള ബദല്‍ മാര്‍ക്സിസം മാത്രമാണെന്ന് ഉറക്കെയുള്ള വിളിയാണ് വാള്‍സ്ട്രീറ്റില്‍ കേട്ടത്. 13.50 കോടിയുടെ പ്രോജക്ട് ലക്ഷ്യംവച്ച് ഊഹക്കച്ചവടത്തിന് സൗകര്യമൊരുക്കുന്ന വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സഹകരണരംഗത്തിന്റെ മാനുഷികമുഖം തകര്‍ക്കാനും ഇടതുപക്ഷനിലപാടുകള്‍ അട്ടിമറിക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും ശ്രമിക്കുന്നത്. ഇതിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സഹകാരികസമൂഹവും പൗരസമൂഹവും തയ്യാറാകണമെന്ന് എം വി ഗോവിന്ദന്‍ ആഹ്വാനംചെയ്തു.&lt;br /&gt;&lt;br /&gt;&lt;b&gt;കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി&lt;/b&gt;&lt;br /&gt;&lt;br /&gt;മതമൗലിക പിന്തിരിപ്പന്‍ശക്തികള്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നല്‍കുന്ന സമീപനമാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രൊഫ. നൈനാന്‍ കോശി പറഞ്ഞു. മതമൗലികവാദികളുടെ സങ്കുചിതവാദത്തിന് പ്രോത്സാഹനം നല്‍കുകവഴി രാജ്യത്തിന്റെ മതേതര അടിത്തറയാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ഏരിയയിലെ പാങ്ങോട്ട് സംഘടിപ്പിച്ച "മതം മതനിരപേക്ഷത മതേതരത്വം" എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു നൈനാന്‍ കോശി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-QbTXRvAMA3E/TyQh27tSPtI/AAAAAAAAB5U/2QIXrr3gUuI/s1600/cpim+state+conf+attingal.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="146" src="http://1.bp.blogspot.com/-QbTXRvAMA3E/TyQh27tSPtI/AAAAAAAAB5U/2QIXrr3gUuI/s200/cpim+state+conf+attingal.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ജയ്പുര്‍ സാഹിത്യോത്സവത്തിന് ഇന്ത്യയിലേക്ക് വരാനിരുന്ന സാല്‍മാന്‍ റുഷ്ദിയുടെ സന്ദര്‍ശനം തടയുന്നതിനായി മതമൗലികവാദികള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ഇന്ത്യയുടെ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. നെഹ്റുവിന്റെ കാലത്ത് ജാതിമതഭേദമെന്യേ വളര്‍ത്തിയെടുത്ത ദേശീയത തുടര്‍ന്ന് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഹിന്ദു വര്‍ഗീയവാദികളും സങ്കുചിതദേശീയതയായി വളര്‍ത്തി. രാജ്യത്ത് മതനിരപേക്ഷതയുടെ വ്യാഖ്യാനം സഹിഷ്ണുതയാണെന്ന തെറ്റായ ന്യായീകരണവും അവര്‍ നല്‍കി.&lt;br /&gt;&lt;br /&gt;1991ല്‍ പുത്തന്‍ സാമ്പത്തികനയം സ്വീകരിച്ചതോടെ രാജ്യത്തെ സാമൂഹ്യനീതിയും തകര്‍ത്തെറിഞ്ഞെന്ന് നൈനാന്‍കോശി പറഞ്ഞു. വര്‍ഗീയത അധികാരത്തിന്റെയും സമ്പത്തിന്റെയും പക്ഷത്താണെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ പറഞ്ഞു. ആത്മീയത കപട ആത്മീയതയിലേക്കാണ് വഴിമാറുന്നത്. കര്‍ണാടകത്തില്‍ വയോവൃദ്ധനായ ശങ്കരരാമനെ കൊലപ്പെടുത്തിയ അന്വേഷണം കാഞ്ചികാമകോടിയിലേക്ക് തിരിഞ്ഞതോടെ പാവപ്പെട്ട ശങ്കരരാമന്റെ കുടുബത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു സമുദായപ്രമാണിമാരും ഉണ്ടായില്ല. സിസ്റ്റര്‍ അഭയ കേസിലും കോഴിക്കോട്ടെ റജീനയുടെ കേസിലും സ്ഥിതി മറിച്ചല്ല സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതശക്തികളെ മുതലാളിത്തം തങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പിനെ തടയിടാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുകയാണെന്ന് പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. സമുദായത്തിലെ സാധാരണക്കാരുടെ വേദനയും പ്രശ്നങ്ങളും പരിഹരിക്കാന്‍ ഒരു സംഘടനയും രംഗത്തുവരില്ല. അതേസമയം, പ്രമാണിമാരുടെ സ്വാര്‍ഥതാല്‍പ്പര്യം സംരക്ഷിക്കാന്‍ സമുദായക്കാര്‍ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;br /&gt;&lt;div&gt;&lt;br /&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7467498151810736684?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7467498151810736684/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6322.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7467498151810736684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7467498151810736684'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6322.html' title='കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s72-c/cpim+state+conf+board+tvpm.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7322547591389986420</id><published>2012-01-28T21:49:00.000+05:30</published><updated>2012-01-28T21:49:11.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സോഷ്യലിസ്റ്റ്ജനത പിളര്‍പ്പിലേക്ക്</title><content type='html'>സോഷ്യലിസ്റ്റ് ജനത പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ ഏകാധിപത്യഭരണത്തിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം മാതൃസംഘടനയിലേക്ക് തിരിച്ചുപാകുന്നതെന്ന് എസ്ജെഡി സംസ്ഥാനസമിതിയംഗം പാലോട് സന്തോഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;സംസ്ഥാനഭാരവാഹികളെ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പുറത്താക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജനതാദള്‍ പാര്‍ട്ടി പ്രസിഡന്റ് ദേവഗൗഡയുമായി പിരിഞ്ഞത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിച്ചും, തോല്‍പിച്ചും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെയും തന്റെ കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും പറഞ്ഞാണ് എല്‍ഡിഎഫില്‍ നിന്നും വേര്‍പെട്ടത്. എന്നാല്‍ ശ്രേയാംസ്കുമാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പാര്‍ട്ടി വിടാന്‍ യഥാര്‍ഥകാരണം. ഭൂമികയ്യേറ്റത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല. ജനതാദള്‍ പിളര്‍ന്ന് എസ്ജെഡി ആയപ്പോള്‍ വീന്ദ്രേകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. സഹഭാരവാഹികളെയും പ്രവര്‍ത്തകരെയും വിശ്വാസമില്ലാത്തതിനാലാണ് ഇത്തരം നടപടി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ പ്രസംഗിച്ച വീരേന്ദ്രകുമാര്‍ യുഡിഎഫ് പാളയത്തില്‍ ഇന്ന് നടത്തുന്നത് അഴമിതിയാണ്. ഇത് ചോദ്യം ചെയ്യുന്ന പ്രവര്‍ത്തകരെ സംഘടനതെരഞ്ഞെടുപ്പിന്റെ പേരില്‍ പാര്‍ട്ടി ഭരണഘടനാവിരുദ്ധമായി വെട്ടിനിരത്തുകയാണ്. കേരളത്തിലെ പഴയകാല നേതാക്കളും പ്രവര്‍ത്തകരും ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകര്‍ വീരേന്ദ്രകുമാറിന്റെ സ്വജനപക്ഷപാതത്തിലും അഴമതിയിലും പ്രതിഷേധിച്ച് മാതൃസംഘടനയായ ജനതാദള്‍ എസിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്.&lt;br /&gt;&lt;br /&gt;എസ്ജെഡി ജില്ലജനറല്‍സെക്രട്ടറിമാരായ പാലോട് മോഹനന്‍പിള്ള, ജഗതി പി ഹരികുമാര്‍ , അഡ്വ. എസ് ഫാസില്‍ , നന്തന്‍കോട് ശ്രീദേവി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7322547591389986420?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7322547591389986420/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7474.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7322547591389986420'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7322547591389986420'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7474.html' title='സോഷ്യലിസ്റ്റ്ജനത പിളര്‍പ്പിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4309754945277450837</id><published>2012-01-28T20:19:00.000+05:30</published><updated>2012-01-28T20:19:14.096+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CC Communique'/><title type='text'>ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s1600/karat+prakash.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="192" src="http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s200/karat+prakash.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. കോഴിക്കോട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പണാധിപത്യത്തിനു കീഴടങ്ങുന്നതിനെതിരെ പ്രതികരിക്കും. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി സമാനരാഷ്ട്രീയകക്ഷികളെ ഒരുമിച്ചു കൊണ്ടുവരും. കോണ്‍ഗ്രസും ബിജെപിയും രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ജനതാല്‍പര്യത്തിനെതിരായി ഭരണം നടത്തുന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. ഹിന്ദുത്വ അജന്‍ഡയിലൂടെ വര്‍ഗീയത പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളെ ചെറുത്ത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങളും പ്രശ്നങ്ങളും ഉയര്‍ത്തിപ്പിടിക്കും.&lt;br /&gt;&lt;br /&gt;രാജ്യത്ത് ഉയരുന്ന വര്‍ഗീയതയെ ശക്തമായി ചെറുക്കും. ആദിവാസികളും സാധാരണക്കാരുമടങ്ങുന്ന രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെ ജനാധിപത്യത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടു വരും. ജനകീയജനാധിപത്യവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് മുന്‍തൂക്കം നല്‍കും. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും. യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങളും ചെറുക്കും. മുസ്ലിം സമുദായത്തിന് 10 ശതമാനം സംവരണമേര്‍പ്പെടുത്തണം. രംഗരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ദുരിതജീവിതം നയിക്കുന്ന അസംഘടിതതൊഴിലാളിവിഭാഗങ്ങള്‍ക്കുവേണ്ടി ശക്തമായി രംഗത്തു വരുമെന്നും കാരാട്ട് അറിയിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #990000;"&gt;Draft Political Resolution&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution underlines the fact that the Left and democratic alternative is the only real alternative to the current bourgeois-landlord policies. In order to rally the different sections of the working people in support of the Left and democratic platform, the resolution sets out some of the major demands and policies of the Left and democratic platform.&lt;br /&gt;&lt;br /&gt;&lt;b&gt;Main Points of the Draft Political Resolution of the 20th Congress of the CPI(M)&lt;/b&gt;&lt;br /&gt;Date: 28 January 2012&lt;br /&gt;&lt;br /&gt;&lt;b&gt;International Situation&lt;/b&gt;&lt;br /&gt;&lt;br /&gt;The Draft Political Resolution points out that the global capitalist crisis which began in 2007-08 is continuing. This prolonged crisis indicates the unsustainability of finance capital-driven globalisation. &amp;nbsp;After spending billions of dollars to bail out the banks and financial institutions which were responsible for perpetuating the crisis, the governments in the United States and Europe have pursued austerity measures and cutbacks in public spending to shift the burden on to the people. The Eurozone countries are in the throes of a debt crisis with Greece at the epicenter.&lt;br /&gt;&lt;br /&gt;The impact of the crisis has led to high rates of unemployment, growing inequalities and severe cutbacks in social welfare benefits.&lt;br /&gt;&lt;br /&gt;The United States and its NATO allies have embarked on a number of aggressive interventions in order to prop up its hegemony in the face of the continuing economic crisis. The aggression on Libya, the threats of invasion in Syria and the ratcheting up of tensions with Iran are all part of this. The United States and Nato are unable to subdue the Taliban in Afghanistan and their Afpak strategy is in disarray.&lt;br /&gt;&lt;br /&gt;The people in all the advanced capitalist countries have been protesting and conducting struggles against the austerity measures and the cuts in social welfare. The Occupy Wall Street movement in the United States, the big strike struggle by workers, students and youth in Europe are noteworthy.&lt;br /&gt;&lt;br /&gt;The popular uprising in Tunisia and Egypt toppled the despotic governments there. The United States and the western powers have intervened to hijack and divert these uprisings. Israel continues with its occupation and oppression of the Palestinian people. But the Palestinian movement is more united today.&lt;br /&gt;&lt;br /&gt;The struggles and movements of the people in Europe can bring about a substantial change only when a strong political alternative in the form of the Left forces is built up.&lt;br /&gt;&lt;br /&gt;In Latin America, the Left has maintained its advance. A number of countries with Left governments have rejected the neo-liberal model and are implementing policies which are an alternative to neo-liberalism.&lt;br /&gt;&lt;br /&gt;The Party expresses its solidarity with the democratic and progressive forces in South Asia and will strive to increase the cooperation between the Left, democratic and secular forces in the region.&lt;br /&gt;&lt;br /&gt;The current capitalist crisis has ended talk of the triumph of capitalism. Increasingly it is becoming clear that the only alternative to the exploitative neo-liberal capitalism is socialism.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;b&gt;National Situation&lt;/b&gt;&lt;br /&gt;&lt;br /&gt;The UPA-II government has been pursuing the same neo-liberal policies that it adopted in the first term. The three-year period of the UPA government has been marked by:&lt;br /&gt;&lt;br /&gt;&lt;br /&gt;(i) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; Relentless price rise of essential commodities&lt;br /&gt;(ii) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;Massive high level corruption which began in the UPA-I term&lt;br /&gt;(iii) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;Continuance of the pro-US foreign policy and strategic alliance with the U.S.&lt;br /&gt;(iv) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;The working class, peasantry and other sections of the working people continue to suffer from intense exploitation and deprivation.&lt;br /&gt;&lt;br /&gt;&lt;b&gt;Neo-Liberal Agenda&lt;/b&gt;&lt;br /&gt;&lt;br /&gt;The UPA-II government has sought to push forward the neo-liberal agenda with the disinvestment of public sector enterprises; privatization of oil, gas and ,mining sectors; seeking to increase FDI in the financial sector and opening it up further; allowing the pharmaceutical sector to be dominated by the MNCs and seeking to open up retail trade to multinational companies.&lt;br /&gt;&lt;br /&gt;The UPA government has refused to take the steps necessary to check price rise like ending futures trading in essential commodities; revising the taxation structure of petroleum products and introduction of a universal public distribution system.&lt;br /&gt;&lt;br /&gt;The global economic slowdown and the neo-liberal policies pursued domestically have led to a slowdown of the economy. Employment growth has drastically reduced.&lt;br /&gt;&lt;br /&gt;The agrarian crisis is resulting once again in suicides by farmers across the country. Inadequate public investment and cuts in subsidies have meant rising costs for agricultural inputs. With non-remunerative prices, farming is becoming unviable for many farmers.&lt;br /&gt;&lt;br /&gt;The condition of agricultural workers has steadily deteriorated. Migration by the rural poor is increasing. The UPA government’s policy is for the takeover of Indian agriculture by foreign and domestic big corporates. This has to be fought back.&lt;br /&gt;&lt;br /&gt;Land acquisition for SEZs, for corporates and mining has gong up on a large scale. This has led to protests against land acquisition in different parts of the country.&lt;br /&gt;&lt;br /&gt;The two decades of liberalisation have benefited the big business and the urban elite and caused deprivation for the majority of the working people. The number of dollar billionaires have increased from 13 in 2003 to 55 in March 2011. On the other hand the exploitation of the workers has increased. And the share of profits in the net value added went up from 20 per cent in the 1980s to 60 per cent by 2008. The share of wages has fallen drastically. Contract and casual work has become the dominant form of employment.&lt;br /&gt;&lt;br /&gt;&lt;b&gt;Corruption&lt;/b&gt;&lt;br /&gt;&lt;br /&gt;The UPA government has become synonymous with high-level corruption. The resolution notes the series of high-level corruption scandals like the 2G spectrum, Commonwealth Games, Adarsh housing, KG basin and the Antrix-Dewas contract for S band spectrum. The illicit financial flows abroad increased after deregulation and liberalisation. The government continues to drag its feet on unearthing black money and the funds illegally stashed abroad.&lt;br /&gt;&lt;br /&gt;The resolution sets out the measures required to combat high-level corruption in various spheres. These include apart from the Lokpal, separate legislation for the judiciary, electoral reforms and scrapping those policies which facilitate corporate loot and foster corruption through the big business-ruling politician-bureaucrat nexus.&lt;br /&gt;&lt;br /&gt;&lt;b&gt;Political System&lt;/b&gt;&lt;br /&gt;&lt;br /&gt;The Political Resolution condemns the growing nexus between big business and politics and the flow of big money into the electoral system. Parliamentary democracy is getting corroded by the use of money power. The restrictions on democratic rights are increasing. The Party will conduct a broad-based campaign against money power in politics and for major electoral reforms.&lt;br /&gt;&lt;br /&gt;The resolution sets out the need to restructure Centre-state relations; the political solution to the problem in Jammu &amp;amp; Kashmir by provision of maximum autonomy and the need to end ethnic conflicts and extremism in the North-East region.&lt;br /&gt;&lt;br /&gt;&lt;b&gt;Communalism &amp;amp; Terrorism&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution notes the BJP’s efforts to take up the Hindutva agenda after the defeat in the last Lok Sabha elections. The resolution deals with the continuing efforts to create communal tensions and stoke violence in different parts of the country. There have been continuing attacks on the minorities both Muslim and Christian in the BJP ruled states of Karnataka, Madhya Pradesh and Gujarat.&lt;br /&gt;&lt;br /&gt;The role of certain Hindutva extremist elements in terrorist attacks have unfolded in the last three years. The terrorist activities of both Hindu and Muslim extremists have to be fought and countered. The resolution stresses the importance of combating the extremist communal ideology which spawns terrorist violence.&lt;br /&gt;&lt;br /&gt;&lt;b&gt;On Social Oppression&lt;/b&gt;&lt;br /&gt;&lt;br /&gt;The Political resolution spells out the pernicious impact of the neo-liberal policies on the status and working conditions of women, the problems faced by the dalits, tribals and minorities. It sets out a platform of demands for social justice and ending the oppression of these sections.&lt;br /&gt;&lt;br /&gt;&lt;b&gt;Foreign Policy&lt;/b&gt;&lt;br /&gt;&lt;br /&gt;The foreign policy pursued by the UPA government in the past eight years has been a pro-US foreign policy and a departure from the independent foreign policy. Its strategic alliance with the United States is having a direct bearing on the domestic policies and the lives of the people, whether it is FDI in retail or the free trade agreements which have an adverse effect on farmers and small producers. The CPI(M) will continue its struggle and campaign among the people for an independent foreign policy.&lt;br /&gt;&lt;br /&gt;&lt;b&gt;Political Situation&lt;/b&gt;&lt;br /&gt;&lt;br /&gt;Noting the big change that has occurred since the 19th Congress after the CPI(M) and the Left suffered electoral reverses, the resolution makes the independent role and the strengthening of the Party at the national level as the central focus. The resolution states: “In the current situation, when the Left has suffered serious electoral reverses, and when West Bengal, the strongest base of the Party is under attack, it is of the utmost importance to expand the influence and the base of the Party in other states.” In order to do this, the resolution sets out the priorities in the work of the Party.&lt;br /&gt;&lt;br /&gt;&lt;b&gt;Political Line&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution gives the direction for the political-tactical line of the Party in the coming days as follows:&lt;br /&gt;&lt;br /&gt;“The CPI(M) has to politically fight the Congress and the BJP. Both are parties which represent the big bourgeois landlord order which perpetuates class exploitation and is responsible for the social oppression of various sections of the people. They pursue neo-liberal policies and advocate a pro-US foreign policy. Defeating the Congress and the UPA government is imperative given the crushing burden of price rise, unemployment, suffering of the farmers and workers on the one hand and the brazen corruption and big sops to big business and the wealthy sections. Isolating the BJP and countering its communal and rightwing agenda is necessary and important for the advance of the Left, democratic and secular forces.&lt;br /&gt;&lt;br /&gt;“As against the Congress and the BJP, the CPI(M) puts forth the Left and democratic alternative. Only a Left and democratic platform can be the alternative to bourgeois-landlord rule. This alternative needs to be built up through a process of movements and struggles and the emergence of a political alliance of the Left and democratic forces. In the course of these efforts, it may be necessary to rally those non-Congress, non-BJP forces which can play a role in defence of democracy, national sovereignty, secularism, federalism and defence of the people’s livelihood and rights. The emergence of such joint platforms should help the process of building the alliance of the Left and democratic forces.”&lt;br /&gt;&lt;br /&gt;“In the present situation we should strive for joint actions with the non-Congress secular parties on issues so that the movements can be widened. On specific policy matters and people’s issues, there can be cooperation in parliament with these parties. As and when required, there can be electoral understandings with some of these parties.”&lt;br /&gt;&lt;br /&gt;&lt;b&gt;Left Unity&lt;/b&gt;&lt;br /&gt;&lt;br /&gt;According the highest priority to strengthening the independent role of the Party, the resolution also stresses the necessity to strengthen Left unity. There are a number of Left minded groups and individuals outside the Left parties who should be brought together on issues which the Left advocates.&lt;br /&gt;&lt;br /&gt;&lt;b&gt;Left &amp;amp; Democratic Alternative&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution underlines the fact that the Left and democratic alternative is the only real alternative to the current bourgeois-landlord policies. In order to rally the different sections of the working people in support of the Left and democratic platform, the resolution sets out some of the major demands and policies of the Left and democratic platform.&lt;br /&gt;&lt;br /&gt;The resolution exhorts the Party to lead to fight against the neo-liberal policies which are harming the interests of the working people. We have to conduct the struggles for land, food, employment and social justice. The CPI(M) has to counter the forces of communalism and divisiveness and defend secularism. We have to combat the imperialist pressures in all spheres. We will defend the Party and the Left against the attacks &amp;amp; violation of democratic rights in West Bengal.&lt;br /&gt;&lt;br /&gt;The resolution concludes with the call to build a powerful communist party throughout the country and with the pledge to continue the struggle to end class exploitation and social oppression of the Indian people so that we can go forward towards a new alternative path – towards people’s democracy and socialism.&lt;br /&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span" style="color: #990000;"&gt;&lt;a href="http://www.cpim.org/documents/2012-20Cong-Draft-Pol-Res.pdf" target="_blank"&gt;Click here for Full Text of the Draft Political Resolution&lt;/a&gt;&lt;/span&gt;&lt;/i&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4309754945277450837?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4309754945277450837/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4484.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4309754945277450837'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4309754945277450837'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4484.html' title='ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s72-c/karat+prakash.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5154557033196310787</id><published>2012-01-28T15:55:00.001+05:30</published><updated>2012-01-28T15:55:00.040+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='നുണപ്രചരണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ടിന് അനുമതി തേടിയിട്ടില്ല- കേന്ദ്രമന്ത്രി</title><content type='html'>മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ആരും ഇതേവരെ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ . ഇത് താന്‍ നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണെന്നും അവര്‍ ചെന്നൈയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയന്തി നടരാജന്‍ . കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലോടെ ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പുതിയ ഡാം നിര്‍മിക്കുമെന്ന് ആവര്‍ത്തിക്കുകയല്ലാതെ അപേക്ഷപോലും നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടുകയെന്നത് പ്രാഥമികനടപടിയാണ്. ജനരോഷം ഉയരുമ്പോഴെല്ലാം ഇത് മറച്ചുവച്ചുള്ള പ്രചാരണമാണ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും നടത്തുന്നത്.&lt;br /&gt;&lt;br /&gt;അതേസമയം, പുതിയ അണക്കെട്ടാണ് പോംവഴിയെന്ന വാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെന്നൈയില്‍ ആവര്‍ത്തിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷസംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. തമിഴ്നാട്ടിലെ അഞ്ചു ജില്ല പൂര്‍ണമായും മുല്ലപ്പെരിയാറിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ തടസ്സം കൂടാതെ തമിഴ്നാടിന് വെള്ളം നല്‍കണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പുതുച്ചേരിക്ക് പോകുംവഴി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5154557033196310787?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5154557033196310787/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_925.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5154557033196310787'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5154557033196310787'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_925.html' title='മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ടിന് അനുമതി തേടിയിട്ടില്ല- കേന്ദ്രമന്ത്രി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1169592701154898171</id><published>2012-01-28T15:54:00.000+05:30</published><updated>2012-01-28T15:54:00.727+05:30</updated><category scheme='http://www.blogger.com/atom/ns#' term='എസ്.എഫ്.ഐ'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='വിദ്യാര്‍ഥി സംഘടന'/><title type='text'>കോളേജുകള്‍ക്കെതിരെ നടപടി വേണം: എസ്എഫ്ഐ</title><content type='html'>സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ 2007ല്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;കോളേജ് മാനേജ്മെന്റും സര്‍വകലാശാലയും പി എ മുഹമ്മദ് കമീഷനും ചേര്‍ന്ന് നടത്തിയ കൂട്ടുകച്ചവടത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാന്‍ യോഗ്യതയുള്ള 63 വിദ്യാര്‍ഥികളുടെ അവസരമാണ് നിഷേധിച്ചത്. കേരളത്തിലെ സര്‍വകലാശാലകള്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പുറത്തുവന്നത്. 2007ല്‍തന്നെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് എംസിഐ കണ്ടെത്തിയിട്ടുണ്ട്. വന്‍ സാമ്പത്തിക അഴിമതിയുടെ ഭാഗമായാണ് സ്വാശ്രയ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടത്തിന് സര്‍വകലാശാല അധികാരികള്‍ കൂട്ടുനില്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;സര്‍വകലാശാലകളുടെ നടപടിസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എസ്എഫ്ഐ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1169592701154898171?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1169592701154898171/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_782.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1169592701154898171'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1169592701154898171'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_782.html' title='കോളേജുകള്‍ക്കെതിരെ നടപടി വേണം: എസ്എഫ്ഐ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5255996578153690792</id><published>2012-01-28T14:53:00.000+05:30</published><updated>2012-01-28T14:53:00.293+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><title type='text'>വരുമാന നഷ്ടവും ഭയവും; ജയില്‍ ജോലിക്ക് ഡോക്ടര്‍മാരില്ല</title><content type='html'>ജയിലുകളില്‍ ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതുമൂലം സംസ്ഥാനത്ത് ജയില്‍ ഡോക്ടര്‍(മെഡിക്കല്‍ ഓഫീസര്‍)മാരുടെ ഒഴിവുകള്‍ പകുതിയും നികത്താതെ കിടക്കുന്നു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെയും കാസര്‍കോട് ചീമേനിയിലെയും തുറന്ന ജയില്‍ , കോഴിക്കോട് ജില്ലാജയില്‍ എന്നിവിടങ്ങളിലാണ് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. മൂന്നു സെന്‍ട്രല്‍ ജയിലുകളിലടക്കം ആറു ജയിലുകളിലാണ് ഡോക്ടര്‍മാരുടെ തസ്തികയുള്ളത്. നിലവില്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് ഡോക്ടര്‍മാരുള്ളത്. നഗരത്തില്‍നിന്ന് ഏറെ ദൂരെയുള്ള ജയിലുകളിലാണ് ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്നത്. സ്വകാര്യപ്രാക്ടീസില്‍നിന്നുള്ള അധികവരുമാനം നഷ്ടപ്പെടുമെന്നതും പ്രധാന കാരണമാണ്. കുറ്റവാളികളോടുള്ള ഭയവും എയ്ഡ്സ്പോലുള്ള മാരകരോഗങ്ങളുള്ളവരെ ചികിത്സിക്കേണ്ടിവരുന്നതും ചിലരെയെങ്കിലും ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;മുന്നൂറ് തടവുകാരില്‍ കൂടുതലുള്ള ജയിലുകളില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ വേണമെന്നാണ് നിയമം. കൊല്ലം ജില്ലാജയിലിലെ തടവുകാരുടെ എണ്ണം 300 കവിഞ്ഞിട്ട് ഒരുവര്‍ഷമായെങ്കിലും മെഡിക്കല്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചിട്ടില്ല. ജയില്‍വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. സബ്ജയിലുകളിലെയും സ്പെഷ്യല്‍ സബ്ജയിലുകളിലെയും സ്ഥിതിയും ദയനീയമാണ്. ഇവിടെ മെഡിക്കല്‍ ഓഫീസറുടെ തസ്തികയില്ലാത്തതിനാല്‍ രോഗികള്‍ ഡോക്ടറെ തേടി അടുത്തുള്ള പിഎച്ച്സിയിലെത്തണം. പകര്‍ച്ചവ്യാധി പിടിച്ചാല്‍ ജയിലില്‍ പ്രാഥമികശുശ്രൂഷക്ക് സംവിധാനവുമില്ല. വിവിധ ജയിലുകളിലായി സ്ത്രീകളടക്കം 6300 തടവുകാരുണ്ട്. ഇതില്‍ 230 പേര്‍ മാനസികരോഗികളും 43 പേര്‍ എയ്ഡ്സ് ബാധിതരുമാണ്. കോഴിക്കോട് ഒഴികെയുള്ള തുരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാജയിലുകളില്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തികതന്നെ ഇല്ലെന്ന് ജയില്‍ ഡിഐജി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5255996578153690792?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5255996578153690792/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5785.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5255996578153690792'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5255996578153690792'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5785.html' title='വരുമാന നഷ്ടവും ഭയവും; ജയില്‍ ജോലിക്ക് ഡോക്ടര്‍മാരില്ല'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2578033613068251123</id><published>2012-01-28T13:51:00.002+05:30</published><updated>2012-01-28T13:51:00.177+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>വക്കം കമ്മിറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ പുതിയ കലാപം</title><content type='html'>വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മേല്‍ കോണ്‍ഗ്രസില്‍ പുതിയ കലാപം. കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും നടപ്പിലാക്കരുതെന്നുമുള്ള വാദങ്ങളുമായി ഇരുവിഭാഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പി സി ചാക്കോ എം പിയും കെ അച്യുതന്‍ എം എല്‍ എയുമാണ് പരസ്യപ്രസ്താവനകളുമായി ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. പാര്‍ട്ടി പുന:സംഘടന അടുത്തവേളയിലാണ് ഇവരുടെ പരസ്യപ്രകടനം.&lt;br /&gt;&lt;br /&gt;വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കോണ്‍ഗ്രസില്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് പി സി ചാക്കോ പറഞ്ഞത്. സ്്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണമെന്നാണ് വക്കം കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത്. ആ സ്ഥിതിക്ക് ആര്‍ക്കെങ്കിലുമെതിരെ നടപടി എടുക്കുകയല്ല വേണ്ടത്. പോസ്റ്റുമോര്‍ട്ടംകൊണ്ട് ഒരു കാര്യവുമില്ല. അതിനാല്‍ തെറ്റ് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുകയാണ് വേണ്ടത്.&lt;br /&gt;&lt;br /&gt;കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പി സി ചാക്കോ നടത്തിയത്. കെ പി സി സി നിര്‍ജീവമാണെന്ന് തുറന്നുപറയുന്ന ചാക്കോ പാര്‍ട്ടി ഭരണഘടന വിഭാവനം ചെയ്യുന്ന എക്‌സ്‌ക്യൂട്ടീവോ ജനറല്‍ ബോഡിയോ ഇല്ലാത്തതാണു ഈ അവസ്ഥയ്ക്ക് കാരണമെന്നും കുറ്റപ്പെടുത്തുന്നുണ്ട്. കെ പി സി സി എക്‌സിക്യൂട്ടിവ് വെറും ആള്‍ക്കൂട്ടമാണ്. കെ പി സി സി എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്ത് അംഗീകരിച്ച കാര്യങ്ങളാണ് പ്രസിഡന്റ് പറയേണ്ടതെന്നു കുറ്റപ്പെടുത്താനും ചാക്കോ മടിച്ചില്ല.&lt;br /&gt;&lt;br /&gt;ചാക്കോയുടെ ആരോപണങ്ങള്‍ക്ക് തടയിടാന്‍ ഐ ഗ്രൂപ്പ് രംഗത്തിറക്കിയത് കെ അച്യുതന്‍ എം എല്‍ എയായിരുന്നു. എ ഗ്രൂപ്പിനെതിരെ ശക്തമായ വിമര്‍ശനമാണ് അച്യുതന്‍ നടത്തിയത്. മിണ്ടാതിരിക്കുന്നത് സര്‍ക്കാരിന് കുഴപ്പമുണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന മുന്നറിയിപ്പും അച്യുതന്‍ നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ 71 അംഗങ്ങള്‍ മാത്രമാണ് യു ഡി എഫിനുള്ളത്. ഒരംഗം കൂടി കുറഞ്ഞാല്‍ കേവല ഭൂരിപക്ഷം സര്‍ക്കാരിന് നഷ്ടമാകുമെന്നാണ് വ്യംഗന്തരേണ എ ഗ്രൂപ്പിനെ അച്യുതന്‍ ഓര്‍മിപ്പിച്ചത്. ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ രാജിവെക്കുന്നില്ലെന്നുപോലും പരസ്യമായിതന്നെ അച്യുതന്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പുനസംഘടനയോടെ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ അച്യുതന്‍ തഴയപ്പെടാന്‍പോകുന്ന കാര്യവും എ ഗ്രൂപ്പിനെ പരോക്ഷമായി ഓര്‍മിപ്പിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ പരസ്യമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. നടപടി ഉണ്ടാവുമെന്ന് കെ പി സി സി എക്‌സിക്യൂട്ടീവും വക്കവും ഉറപ്പ് നല്‍കിയിരുന്നതായും അച്യുതന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഉടന്‍ ഇടപെടേണ്ടതില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ തീരുമാനം.&lt;br /&gt;&lt;br /&gt;janayugom 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2578033613068251123?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2578033613068251123/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1212.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2578033613068251123'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2578033613068251123'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1212.html' title='വക്കം കമ്മിറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ പുതിയ കലാപം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6671659120213723816</id><published>2012-01-28T12:50:00.002+05:30</published><updated>2012-01-28T12:50:56.995+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു</title><content type='html'>ദാവോസ്: ലോകസാമ്പത്തികരംഗത്ത് ആശങ്കയുടെ കാര്‍മേഘങ്ങള്‍ മൂടി നില്‍ക്കവേ ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.&lt;br /&gt;&lt;br /&gt;100 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത സാമ്പത്തിക വിദഗ്ധരുള്‍പ്പെടുന്ന 2,600 പ്രതിനിധികളാണ് സ്‌കി റിസോര്‍ട്ട് നഗരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.&lt;br /&gt;&lt;br /&gt;ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ പ്രസംഗത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. യൂറോസോണിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മെര്‍ക്കല്‍ സമ്മേളനത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. യൂറോസോണിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ വിദഗ്ധനിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ധരോട് മെര്‍ക്കല്‍ ആവശ്യപ്പെട്ടു. കറന്‍സികളുടെ മൂല്യനിര്‍ണയത്തില്‍ ഏകീകൃത സംവിധാനം വേണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;മഹത്തായ രൂപമാറ്റം, പുതുമാതൃകകള്‍ രൂപപ്പെടുത്തല്‍ എന്ന മുദ്രാവാക്യമാണ് സമ്മേളനം മുന്നോട്ട് വയ്ക്കുന്നത്. മുതലാളിത്തവ്യവസ്ഥയുടെ ഭാവി എന്ന വിഷയമാകും ചര്‍ച്ചയുടെ കാതല്‍ എങ്കിലും അടുത്ത വര്‍ഷത്തേയ്ക്കുളള ആഗോളസാമ്പത്തിക അജണ്ടയ്ക്ക് സമ്മേളനത്തില്‍ രൂപമാകും. 40 രാജ്യങ്ങളില്‍ നിന്നുളള രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനൊപ്പം അന്താരാഷ്ട്ര ആണവോര്‍ജ സമിതി അധ്യക്ഷന്‍ യൂക്കിയ അമാനോയും സമ്മേളന നടപടികളില്‍ പങ്കെടുക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഐ എം എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്തനര്‍ എന്നിവരും സംബന്ധിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;janayugom 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6671659120213723816?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6671659120213723816/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9129.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6671659120213723816'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6671659120213723816'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9129.html' title='ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6641537909764024021</id><published>2012-01-28T12:49:00.000+05:30</published><updated>2012-01-28T12:49:40.341+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>ശാസ്ത്രസമൂഹം പരീക്ഷിക്കപ്പെടുമ്പോള്‍</title><content type='html'>ശൂന്യാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ അന്തസുയര്‍ത്തിയ മഹത് സ്ഥാപനമാണ് ഐ എസ് ആര്‍ ഒ. ലോകത്തിന്റെ തന്നെ അംഗീകാരം നേടിയ ശാസ്ത്രജ്ഞരുടെ സങ്കേതമാണത്. ശൂന്യാകാശ ഗവേഷണത്തെ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ച ഒട്ടേറെ കണ്ടെത്തലുകളുടെ കേന്ദ്രം എന്ന നിലയിലും ഐ എസ് ആര്‍ ഒ രാജ്യത്തിന് പ്രിയങ്കരമാവുന്നു. അവിടെ നിന്ന് ശുഭകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രാജ്യത്തിന് ദുഃഖം തോന്നുന്നത് ഇക്കാരണങ്ങളാലാണ്.&lt;br /&gt;&lt;br /&gt;ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടി മീഡിയ കമ്പനി എന്ന സ്വകാര്യ സ്ഥാപനവും തമ്മില്‍ ഒപ്പുവെയ്ക്കപ്പെട്ട കരാറാണ് ഐ എസ് ആര്‍ ഒയുടെ മുഖശോഭയ്ക്ക് കളങ്കം ചാര്‍ത്തിയത്. 2005 ജനുവരി മാസം 28-ാം തീയതി ഒപ്പുവയ്ക്കപ്പെട്ട പ്രസ്തുത കരാറാണ് എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് എന്ന പേരില്‍ കുപ്രസിദ്ധി നേടിയത്. ഐ എസ് ആര്‍ ഒ വിക്ഷേപിക്കുന്ന രണ്ട് അത്യന്താധുനിക ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്‌പോണ്ടറുകളും ദേവാസ് മള്‍ട്ടി മീഡിയയ്ക്ക് ആ കരാറിലൂടെ കൈമാറുകയായിരുന്നു. അതിലൂടെ പൊതു ഖജനാവിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നുകേട്ട് രാജ്യം നടുങ്ങിപ്പോയി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കൈമറിഞ്ഞ 2 ജി സ്‌പെക്ട്രം ഇടപാടിനെ അതിശയിപ്പിക്കുന്നതായി എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട്. രാജ്യരക്ഷയും അതിസൂക്ഷ്മ സാങ്കേതികതയും ഇഴപിരിക്കുന്ന ഇത്തരം ഇടപാടുകളിലെ സാമ്പത്തിക വിനിമയത്തിന്റെ കൃത്യമായ കണക്കുകള്‍ സമൂഹത്തിന് വ്യക്തമാകാറില്ല. അതുകൊണ്ടുതന്നെ ആ കണക്കുകളിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് പണ്ഡിതന്മാര്‍ പലവിധം പറയുമ്പോള്‍ അത്ഭുതം കൂറാനെ സമൂഹത്തിന് കഴിയൂ.&lt;br /&gt;&lt;br /&gt;ആന്‍ട്രിക്‌സ്-ദേവാസ് സ്‌പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ അരിച്ചരിച്ചു മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരമനുസരിച്ച് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരടക്കം രാജ്യത്തെ നാല് ശൂന്യാകാശ ശാസ്ത്രജ്ഞന്മാര്‍ കരിംപട്ടികയില്‍ പെട്ടിരിക്കുന്നു. ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍, ശൂന്യാകാശ വകുപ്പ് സെക്രട്ടറി, സ്‌പെയ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ അത്യുന്നത പദവികള്‍ വഹിച്ചിട്ടുള്ള ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ജി മാധവന്‍ നായര്‍. ശിരസു താഴ്ത്തി പിടിക്കേണ്ട ഒരു സാമ്പത്തിക ഇടപാടില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടുകാണുമ്പോള്‍ രാജ്യത്തിന് നാണംതോന്നുന്നത് സ്വാഭാവികം. ഈ സന്ദര്‍ഭത്തില്‍ സത്യം വിജയിക്കുകയാണ് ആവശ്യം. അത് രാജ്യത്തിന്റെയും രാഷ്ട്രത്തിന്റെയും വിജയമായിരിക്കും. ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ പ്രകടിപ്പിക്കുന്ന വികാരവിക്ഷോഭം മനസിലാക്കാന്‍ പ്രയാസമുള്ളതാണ്.&lt;br /&gt;&lt;br /&gt;ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ശിക്ഷണ നടപടി അതീവ ദുര്‍ബലമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് കുറ്റാരോപിതരായ ശാസ്ത്രജ്ഞന്മാര്‍ നാലുപേരേയും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഗവണ്‍മെന്റ് ചെയ്തത്. അതുപോലും ശാസ്ത്രലോകത്തിന്റെ മനോവീര്യം തളര്‍ത്തുമെന്നാണ് ഒരുവിഭാഗം ശാസത്രജ്ഞന്മാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിന്റേയും സുതാര്യതയുടേയും താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി വ്യക്തമാക്കുന്നു. അതുപോലും ഉള്‍ക്കൊള്ളാന്‍ ആവാത്തവിധം ദുര്‍ബലമാണോ ശാസ്ത്രസമൂഹത്തിന്റെ മനോവീര്യമെന്ന് സാമാന്യ ജനങ്ങളെക്കൊണ്ട് തോന്നിപ്പിക്കും വിധം ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഖേദകരമാണ്.&lt;br /&gt;&lt;br /&gt;മുന്‍കാബിനറ്റ് സെക്രട്ടറിയും സ്‌പേയ്‌സ് കമ്മിഷന്‍ അംഗവുമായിരുന്ന ബി കെ ചതുര്‍വേദി, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്ന പ്രത്യുഷ് സിന്‍ഹ തുടങ്ങിയ ആധികാരിക കേന്ദ്രങ്ങള്‍ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതാണ്. ഗവണ്‍മെന്റിന് ലഭിക്കേണ്ട വരുമാനത്തിന്റെ 15ല്‍ ഒരുഭാഗം മാത്രമാണ് ഈ ഇടപാടിന്റെ ഫലമായി ഖജനാവിലേക്ക് എത്തിയിട്ടുള്ളൂ. വഴിമാറിപ്പോയ സംഖ്യയുടെ വ്യാപ്തിയെപ്പറ്റി ആര്‍ക്കെങ്കിലും തര്‍ക്കവുമുണ്ടായിരിക്കാം. എന്നാല്‍ ക്രമക്കേട് ഉണ്ടായി എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങളാണ് ഉണ്ടാകേണ്ടത്. അതിന്റെ ലക്ഷ്യം സത്യം കണ്ടെത്തുക തന്നെയായിരിക്കണം. ക്രമക്കേടുകള്‍ തുറന്നു കാണിക്കപ്പെടുമ്പോള്‍ ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥത സംശയങ്ങള്‍ക്ക് ബലമേകുന്നതാണ്. രാജ്യംകണ്ട ഏറ്റവും പ്രമുഖനായ ശൂന്യാകാശ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ഡോക്ടര്‍ എ പി ജെ അബ്ദുല്‍കലാം പറഞ്ഞതുപോലെ സ്ഥാപനമാണ് വലുത്, വ്യക്തികളല്ല. ഒരു സ്ഥാപനം ഐ എസ് ആര്‍ ഒ ആണെന്നതുകൊണ്ടുതന്നെ അതിന്റെ വിശ്വാസ്യതയ്ക്ക് പോറല്‍ വീഴുന്നത്, തെല്ലും ആശാസ്യമല്ല.&lt;br /&gt;&lt;br /&gt;ഈ വസ്തുത കണക്കിലെടുത്ത് നീതിപൂര്‍വ്വമായ അന്വേഷണത്തിനും പഴുതടയ്ക്കുന്ന നടപടികള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈ എടുക്കണം. ശാസ്ത്ര ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇത്തരം നടപടിക്ക് ഉണ്ടാകണമെന്നാണ് ശാസ്ത്രവും സത്യവും ആവശ്യപ്പെടുന്നത്.&lt;br /&gt;&lt;br /&gt;janayugom editorial 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6641537909764024021?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6641537909764024021/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_817.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6641537909764024021'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6641537909764024021'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_817.html' title='ശാസ്ത്രസമൂഹം പരീക്ഷിക്കപ്പെടുമ്പോള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9165652653366090341</id><published>2012-01-28T11:45:00.001+05:30</published><updated>2012-01-28T11:45:00.597+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>നരിക്കാട്ടേരി സ്ഫോടനം: ലീഗ് നേതാവിനെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്തുന്നു</title><content type='html'>നരിക്കാട്ടേരി സ്ഫോടന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി സി എം പ്രദീപ് കുമാറിനെ മാറ്റിയതിനു പിന്നാലെ കേസിലെ പ്രധാന പ്രതിയായ ലീഗ് നേതാവിനെ രക്ഷപ്പെടുത്താന്‍ നീക്കം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും മേപ്പയ്യൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനും പ്രാദേശിക ലീഗ് നേതാവുമായ തയ്യില്‍ മൊയ്തു (55)വിനെയാണ് മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് മൊയ്തു ഇക്കഴിഞ്ഞ 23ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരായി. ക്രിമിനല്‍ നടപടി 164 വകുപ്പ് പ്രകാരം മജിസ്ട്രേട്ട് മൊയ്തുവിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി.&lt;br /&gt;&lt;br /&gt;നാദാപുരത്ത് കലാപമുണ്ടാക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി അഞ്ച് ലീഗ് പ്രവര്‍ത്തകരാണ് നരിക്കാട്ടേരിയില്‍ കൊല്ലപ്പെട്ടത്. നരിക്കാട്ടേരി സ്ഫോടനം സമഗ്രമായി അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടത്. അന്വേഷണം അവസാനഘട്ടത്തിലെത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് എസ്പി സി എം പ്രദീപ് കുമാറിനെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയത്. നരിക്കാട്ടേരി സ്ഫോടനം ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ തലപ്പത്തുണ്ടായിരുന്ന കോഴിക്കോട് റൂറല്‍ എസ്പി നീരജ്കുമാര്‍ ഗുപ്തക്കാണ് ഇപ്പോള്‍ കേസിന്റെ ചുമതല നല്‍കിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാദാപുരം മേഖലയില്‍ കലാപമുണ്ടാക്കി ഐസ്ക്രീം വിവാദത്തിന് മറയിടാനായിരുന്നു ഗൂഢാലോചന. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ നരിക്കാട്ടേരി അണിയാരിക്കുന്നില്‍ ബോംബ് നിര്‍മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയുടെ മുഖ്യസൂത്രധാരന്‍ മൊയ്തുവാണെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ വെളിപ്പെടുത്തിയത്. മൊയ്തുവിനെ കേസില്‍ നിന്ന് ഒഴിവാക്കി പ്രവര്‍ത്തകരെ ബലിയാടാക്കുന്നതില്‍ ലീഗിനകത്തുനിന്നു തന്നെ പ്രതിഷേധമുണ്ട്. 2011 ഫെബ്രുവരി 26ന് രാത്രിയാണ് ബോംബ് നിര്‍മിക്കുന്നതിനിടയില്‍ സ്ഫോടനമുണ്ടായത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ചാലില്‍ റിയാസ് (25), ചെറിയതയ്യില്‍ ഷമീര്‍ (29), പുത്തൂരിടത്ത് റഫീഖ് (30), വലിയപീടികയില്‍ ഷബീല്‍ (20), കരയത്ത് ഷബീര്‍ (26) എന്നിവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.&lt;br /&gt;(കെ കെ ശ്രീജിത്)&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9165652653366090341?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9165652653366090341/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8981.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9165652653366090341'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9165652653366090341'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8981.html' title='നരിക്കാട്ടേരി സ്ഫോടനം: ലീഗ് നേതാവിനെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്തുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4171307463542936243</id><published>2012-01-28T10:14:00.001+05:30</published><updated>2012-01-28T10:14:00.104+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ലീഗില്‍ ചേരിതിരിവ് രൂക്ഷം; ഇ ടിക്കൊപ്പം കൂടുതല്‍ നേതാക്കള്‍</title><content type='html'>ഭരണത്തിന്റെ മറവില്‍ പാര്‍ടി നേതൃത്വം കോക്കസായി മാറിയെന്ന ആരോപണം മുസ്ലിംലീഗില്‍ ചേരിതിരിവ് രൂക്ഷമാക്കുന്നു. അധികാര ദല്ലാളന്മാരുടെ രംഗപ്രവേശത്തിനിടെ, പ്രവര്‍ത്തകരുടെയും പാര്‍ടിയുടെയും താല്‍പര്യം മാനിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് നേതൃതലത്തില്‍ ഭിന്നതയും അസംതൃപ്തിയും വ്യാപകമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഇ-മെയില്‍ , മാറാട് വിഷയങ്ങളിലാണ് ഇ ടി പാര്‍ടിയിലെ ചിലര്‍ക്കെതിരായ നിലപാടുകള്‍ പരസ്യമാക്കിയത്. ലീഗിന് ഒറ്റ ജനറല്‍ സെക്രട്ടറി മതിയെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും നേതൃത്വത്തിനെതിരായ വെടിയുതിര്‍ക്കലാണ്. തുടര്‍ച്ചയായി പാര്‍ടി സമീപനങ്ങളില്‍നിന്ന് വേറിട്ട അഭിപ്രായം പ്രകടിപ്പിച്ച മുഹമ്മദ്ബഷീര്‍ , ലീഗിന്റെ പോക്ക് ശരിയല്ലെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്.&lt;br /&gt;&lt;br /&gt;വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇ ടി യുടെ നിലപാടുകളോട് യോജിക്കുന്ന അപ്രതീക്ഷിത പ്രതികരണങ്ങളുണ്ടായി. ഇ-മെയില്‍ ചോര്‍ത്തപ്പെട്ട അബ്ദുള്‍സമദ് സമദാനിയും പി വി അബ്ദുള്‍വഹാബുമാണ് ഇ ടിയുടെ നിലപാടിനൊപ്പം നിലകൊണ്ടവരില്‍ പ്രമുഖര്‍ . ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ സമീപനം ശരിയായില്ലെന്ന അഭിപ്രായം ഒന്നിലേറെ നേതാക്കള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ലീഗ് നേതാക്കളെയടക്കം ഇ- മെയില്‍ ചോര്‍ത്താന്‍ പൊലീസ് ലക്ഷ്യമിട്ടതിനെ കുഞ്ഞാലിക്കുട്ടി ഗൗരവത്തിലെടുത്തില്ലെന്ന വാദമാണ് ചര്‍ച്ചയിലുയര്‍ന്നത്. ഭരണത്തെ ബാധിക്കാതിരിക്കാനാണ് താന്‍ ഇത്തരം നിലപാടെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കുശേഷമാണ് താന്‍ ഇ-മെയില്‍ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ പിന്നീടും ഇത് ഗൗരവമുള്ളതാണെന്ന ഇ ടിയുടെ പരാമര്‍ശം ശരിയായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.&lt;br /&gt;&lt;br /&gt;സര്‍ക്കാരിന്റെ സംരക്ഷണമേറ്റെടുത്തതോടെ പാര്‍ടിക്ക് സമുദായത്തിലും പുറത്തുമുള്ള വിശ്വാസ്യത ഇല്ലാതാകുന്നതെന്നായിരുന്നു ഇ ടിയുടെയും മറ്റും വാദം. ഇ-മെയില്‍ വിഷയത്തില്‍ , ലീഗ് ഭരണത്തിലിരിക്കുമ്പോഴാണ് പാര്‍ടിനേതാക്കളെയും സമുദായസംഘടനകളെയും പ്രതിക്കൂട്ടിലേറ്റിയതെന്നത് ചെറുതായി കാണാനാകില്ല. ടി എ അഹമ്മദ്കബീര്‍ എംഎല്‍എ, കുട്ടി അഹമ്മദ്കുട്ടി എന്നിവരും യോഗത്തില്‍ ഇതേ അഭിപ്രായം പങ്കുവച്ചു. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ചതോടെ ലീഗാകെ പ്രതിചേര്‍ക്കപ്പെട്ട അവസ്ഥയിലായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതോടൊപ്പം ഒരു ജനറല്‍സെക്രട്ടറി മതിയെന്നും താന്‍ സ്ഥാനത്തിനില്ലെന്നുമുള്ള ഇ ടിയുടെ ചാനലല്‍ വന്ന അഭിപ്രായവും ചര്‍ച്ചയായി. മറ്റൊരു ജനറല്‍ സെക്രട്ടറിയായ കെ പി എ മജീദിന്റെ പ്രവര്‍ത്തനത്തില്‍ ഇ ടിയ്ക്കും ഒപ്പമുള്ളവര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. മജീദ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്നു, മറ്റൊരു ജനറല്‍ സെക്രട്ടറിയായ താനൊന്നുമറിയുന്നില്ലെന്നാണ് ബഷീറിന്റെ പ്രതികരണത്തിനുപിന്നില്‍ . സെക്രട്ടറിയറ്റ് യോഗത്തിന് തൊട്ടുമുമ്പായിരുന്നു പരസ്യ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കെ പി എ മജീദിന്റെ പ്രവര്‍ത്തനം പോരെന്ന അഭിപ്രായവും ബഷീറിനുണ്ട്. അതിനാലാണ് ജനറല്‍ സെക്രട്ടറിയാകാന്‍ ലീഗില്‍ മിടുക്കരുണ്ട്, അവര്‍ക്ക് അവസരം നല്‍കണമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഇ ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള മജീദിനെ മാറ്റുകയെന്ന ഇടിയുടെ ലക്ഷ്യത്തിനാപ്പം എംഎല്‍എമാരടക്കമുള്ള നേതാക്കളിലൊരു വിഭാഗമുണ്ടെന്നതാണ് ചേരിതിരിവിന് പുതിയ തലം നല്‍കുന്നത്. കേന്ദ്രമന്ത്രി ഇ അഹമ്മദും മന്ത്രി മുനീറും റിപ്പബ്ലിക് ദിനത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തില്ല.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4171307463542936243?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4171307463542936243/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_830.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4171307463542936243'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4171307463542936243'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_830.html' title='ലീഗില്‍ ചേരിതിരിവ് രൂക്ഷം; ഇ ടിക്കൊപ്പം കൂടുതല്‍ നേതാക്കള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3528028374345847986</id><published>2012-01-28T10:00:00.000+05:30</published><updated>2012-01-28T10:00:00.080+05:30</updated><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>എസ് ബാന്‍ഡ് കരാര്‍ : വിശദീകരണമില്ലാതെ കേന്ദ്രം</title><content type='html'>എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയുടെ പേരില്‍ ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്ത യുപിഎ സര്‍ക്കാരിന്, ബഹിരാകാശമന്ത്രാലയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ കരാര്‍ കേന്ദ്രമന്ത്രിസഭ എങ്ങനെ അംഗീകരിച്ചെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വകുപ്പാണ് ഖജനാവിന് രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവയ്ക്കാവുന്ന കരാറിലെത്തിയത്.&lt;br /&gt;&lt;br /&gt;ഇതിനിടെ നാല് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തുവന്നു. മുന്‍ ആണവോര്‍ജവകുപ്പ് അധ്യക്ഷന്‍ അനില്‍ കാക്കോദ്ക്കര്‍ , പ്രധാനമന്ത്രിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേശകസമിതിയുടെ തലവന്‍ സിഎന്‍ആര്‍ റാവു, സിഎസ്ഐആര്‍ മുന്‍ മേധാവി ആര്‍ എ മഷേല്‍ക്കര്‍ , പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാല്‍ എന്നിവരാണ് വിയോജിപ്പുമായി രംഗത്തുവന്നത്.&lt;br /&gt;&lt;br /&gt;വിവിധ ഘട്ടങ്ങളിലായി ഉയര്‍ന്ന പരാതികള്‍ വകവയ്ക്കാതെയാണ് കേന്ദ്ര മന്ത്രിസഭ വിവാദ കരാറിന് അനുമതി നല്‍കിയത്. കരാര്‍ പ്രക്രിയയിലെ വീഴ്ചയെക്കുറിച്ച് ബഹിരാകാശവകുപ്പ് അന്വേഷണസമിതിയെ വിശദമായി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പറേഷന്‍ ബംഗളൂരുവിലെ ദേവാസ് മള്‍ട്ടിമീഡിയയുമായി കരാര്‍ ഒപ്പിട്ടതെന്നും ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി വിവരം നല്‍കാതെയാണ് ആന്‍ഡ്രിക്സ് ബോര്‍ഡ് ദേവാസുമായി കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. സമ്പൂര്‍ണമായ ചര്‍ച്ചയോ അജന്‍ഡയെക്കുറിച്ച് സൂക്ഷ്മ പരിശോധനയോ ഇല്ലാതെ കരാറിലെത്തി. ബോര്‍ഡ് യോഗത്തിന് ഒരാഴ്ച മുമ്പാണ് കരാര്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയത്. അസാധാരണമാം വിധം ധൃതിയിലാണ് ബോര്‍ഡ് നീങ്ങിയതെന്നും ബഹിരാകാശവകുപ്പ് അന്വേഷണസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ , ഇത്രയേറെ പരാതി ഉയര്‍ന്ന കരാറിനെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്താന്‍ കേന്ദ്ര മന്ത്രിസഭ തയ്യാറായില്ല.&lt;br /&gt;&lt;br /&gt;എസ് ബാന്‍ഡ് കൈകാര്യംചെയ്യാനുള്ള അതിവിദഗ്ധ സാങ്കേതികവിദ്യ വികസിപ്പിച്ചെന്ന ദേവാസ് മള്‍ട്ടിമീഡിയയുടെ അവകാശവാദം എങ്ങനെ വിശ്വാസത്തില്‍ എടുത്തെന്നും ബഹിരാകാശ വകുപ്പ് ചോദിക്കുന്നു. കരാറനുസരിച്ച് ജിസാറ്റ്-6, ജി സാറ്റ്-6എ ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്പോണ്ടറുകളും ദേവാസ് മള്‍ട്ടിമീഡിയക്ക് ഉപയോഗിക്കാം. എസ് ബാന്‍ഡ് സ്പെക്ട്രം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള തീരുമാനം നീതികരിക്കാനാകാത്തതും ഗുരുതര സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നതുമാണെന്ന് ബഹിരാകാശവകുപ്പ് പറയുന്നു. ഉപയോഗിക്കാന്‍ കഴിയുന്ന എസ് ബാന്‍ഡ് സ്പെക്ട്രത്തിന്റെ 60 ശതമാനം വരുന്ന 80 മെഗാഹെഡ്സ് ദേവാസിന് നല്‍കാനുള്ള തീരുമാനമാണ് ബഹിരാകാശവകുപ്പിനെ ചൊടിപ്പിച്ചത്. വസ്തുത മറച്ചുവച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നേടിയതെന്ന പരാതിയും ബഹിരാകാശവകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ജി സാറ്റ് 6ന്റെ ചെലവ് 150 കോടി രൂപയായി കുറച്ച്് കാണിച്ച ഐഎസ്ആര്‍ഒയുടെ നടപടിയെയാണ് ബഹിരാകാശവകുപ്പ് ചോദ്യം ചെയ്യുന്നത്. ഇത്രയേറെ ഗുരുതര പ്രശ്നം ഉയര്‍ന്നുവന്നിട്ടും ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ ബഹിരാകാശവകുപ്പും കേന്ദ്ര മന്ത്രിസഭയും എന്തുകൊണ്ട് തയ്യാറായില്ലെന്നത് ദുരൂഹമാണ്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3528028374345847986?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3528028374345847986/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4227.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3528028374345847986'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3528028374345847986'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4227.html' title='എസ് ബാന്‍ഡ് കരാര്‍ : വിശദീകരണമില്ലാതെ കേന്ദ്രം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7302326362493678856</id><published>2012-01-28T09:02:00.001+05:30</published><updated>2012-01-28T09:02:00.236+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><title type='text'>ഭരണകക്ഷിയുടെ ഭൃത്യസേനയോ</title><content type='html'>പൊലീസുകാര്‍ക്ക് സംഘടന വേണമോ എന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍ കേരളത്തിലെ വലതുപക്ഷ-അരാഷ്ട്രീയ ശക്തികളും അവരുടെ മാധ്യമങ്ങളും അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. പൊലീസുകാര്‍ സംഘടിക്കുന്നത് സേനയുടെ അച്ചടക്കം തകര്‍ക്കുമെന്നായിരുന്നു വാദം. എന്നാല്‍ , പൊലീസ് അസോസിയേഷന്‍ രൂപീകരിക്കുകയും ഏറെക്കുറെ പരാതികള്‍ക്ക് ഇടനല്‍കാതെ അതിന്റെ പ്രവര്‍ത്തനം മുന്നേറുകയും ചെയ്തു. യുഡിഎഫ് ഭരണത്തില്‍ വന്ന ഘട്ടങ്ങളിലൊഴികെ സേനയും സംഘടനയും നേര്‍വഴിക്കാണ് മുന്നോട്ടുപോയത്. പൊലീസിനെയും അന്വേഷണ സംവിധാനങ്ങളെയും കക്ഷിതാല്‍പ്പര്യത്തിനായി ദുരുപയോഗം ചെയ്യുന്ന പതിവ് കോണ്‍ഗ്രസ് എക്കാലത്തും തുടര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേസുകള്‍ സൃഷ്ടിക്കുക, പൊലീസിനെ കയറൂരിവിട്ട് ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുക എന്നിങ്ങനെയുള്ള നടപടികള്‍ക്കു പുറമെ, പൊലീസ് സംഘടനയെ ഭീഷണിയിലൂടെയും അധികാരത്തിന്റെ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് പതിവായിരിക്കുന്നു.&lt;br /&gt;&lt;br /&gt;അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ ക്രൂരന്മാരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറ്റിയെങ്കില്‍ പില്‍ക്കാലത്ത് സേനയില്‍ ആജ്ഞാനുവര്‍ത്തികളെയും ഉപജാപകരെയും പാലൂട്ടി വളര്‍ത്തുന്നതിനാണ് ശ്രദ്ധിച്ചത്. അങ്ങനെ വളര്‍ത്തിയെടുത്ത ഒരു പൊലീസ് ഉന്നതനാണ്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പച്ചക്കാര്‍ഡ് കാണിക്കുന്ന റിപ്പോര്‍ട്ട് സൃഷ്ടിച്ച് വിവാദനായകനായത്.&lt;br /&gt;&lt;br /&gt;യുഡിഎഫ് ഭരണത്തില്‍ കേരള പൊലീസിന്റെ അവസ്ഥ ദയനീയമാംവിധം അധഃപതിച്ചതിന് നിരവധി തെളിവ് ചൂണ്ടിക്കാട്ടാനാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് നവീകരണത്തിനും സമൂഹനന്മയ്ക്കുമായി നടപ്പാക്കിയ പരിഷ്കരണങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കുകയാണ്. പൊലീസിനെ ജനകീയവല്‍ക്കരിക്കുന്നതിനായി നടപ്പാക്കിയ ജനമൈത്രീ സുരക്ഷാപദ്ധതി സമൂഹം സര്‍വാത്മനാ സ്വീകരിച്ച ഒന്നാണ്. ആ പദ്ധതി യുഡിഎഫ് ഏറെക്കുറെ ഉപേക്ഷിച്ചിരിക്കുന്നു. അതിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിന്‍വലിച്ചു. സേനയുടെ പൊതുസ്ഥിതി പഴയ നിലയിലേക്ക് മടങ്ങാന്‍ ഇതൊരു കാരണമായിരിക്കുന്നു. ജനങ്ങളുടെ മിത്രങ്ങളാകേണ്ട പൊലീസിനെ ജനശത്രുക്കളാക്കി നിര്‍ത്തുന്നതിലാണ് യുഡിഎഫ് സര്‍ക്കാര്‍ അതീവ ശ്രദ്ധ കാണിക്കുന്നത്. കോഴിക്കോട്ട് വിദ്യാര്‍ഥിസമരത്തിനുനേരെ നിയമവും മര്യാദയും നഗ്നമായി ലംഘിച്ച് ഭ്രാന്തമായി വെടിവച്ച ഡിവൈഎസ്പിയുടെ നടപടിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കേരള സിവില്‍ പൊലീസ് രൂപീകരണവും ഈ സര്‍ക്കാര്‍ പൂര്‍ണതയില്‍ എത്തിച്ചില്ല.&lt;br /&gt;&lt;br /&gt;പൊലീസ് അസോസിയേഷന്‍ ഭരണകക്ഷിയുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് പിടിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്നതിന് നൂറുകണക്കിനു സ്ഥലംമാറ്റമാണ് നടത്തിയത്. ഭരണം നിയന്ത്രിക്കുന്ന പലരും പൊലീസുകാരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടത് വാര്‍ത്തകളായി പുറത്തുവന്നിരുന്നു. ഭൂമാഫിയയെ സഹായിക്കാന്‍ പൊലീസ് സേനയെ ദുരുപയോഗം ചെയ്തതിന് പൊലീസ് അസോസിയേഷന്റെ രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടിവന്നത് ഈയിടെയാണ്. അസോസിയേഷന്റെ തലപ്പത്ത് അവരോധിച്ചത് ചുരുങ്ങിയത് നാലുതവണ അച്ചടക്കനടപടിക്ക് വിധേയനായ ആളെയാണ്. യുഡിഎഫിനും കോണ്‍ഗ്രസിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് പദവികളും സംരക്ഷണവും മറയില്ലാതെ നല്‍കുന്നു. അത്തരം അരുതായ്മകള്‍ ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥരെ മ്ലേച്ഛമായി ആക്രമിക്കാനും ഭരണകക്ഷി മടിക്കുന്നില്ല.&lt;br /&gt;അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ റിപ്പബ്ലിക് ദിനത്തില്‍ കണ്ടത്. പരേഡ് നടക്കുന്നതിനിടയില്‍ കണ്ണൂര്‍ എംപി സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അവിടത്തെ അസോസിയേഷന്‍ നേതാക്കള്‍ തയ്യാറായി. സുധാകരന്‍ കണ്ണൂരിലെ എംപിയാണ്; കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവാണ്; നിരവധി ക്രിമിനല്‍കേസില്‍ പ്രതിയുമാണ്. ആ സുധാകരന് എന്തിന് പൊലീസ് അസോസിയേഷന്‍ പ്രത്യേക അഭിവാദ്യ ബോര്‍ഡ് വയ്ക്കണം? സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയായ റിപ്പബ്ലിക് ദിനാഘോഷവും അതിനോട് അനുബന്ധിച്ചു നടക്കുന്ന പരേഡും കക്ഷി രാഷ്ട്രീയ പ്രചാരണവേദിയാക്കാന്‍ പൊലീസ് സംഘടനയ്ക്ക് ആരാണ് അധികാരം നല്‍കിയത്. അത്തരമൊരു അനൗചിത്യം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്വാഭാവികമായ രീതിയില്‍ നീക്കിയതായാണ് മനസ്സിലാക്കാനായത്. അങ്ങനെ നീക്കിയ ബോഡ് കണ്ണൂര്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് ക്യാമ്പിനു മുന്നില്‍ വീണ്ടും സ്ഥാപിച്ച്, പൊലീസിലെ ഉന്നതരല്ല സുധാകരനെ പോലുള്ള ക്രിമിനല്‍ നേതാക്കളാണ് തങ്ങളെ നയിക്കുന്നതെന്ന് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. സുധാകരന്റെ സംഘത്തോടൊപ്പം ചില പൊലീസുകാരും പരസ്യമായിത്തന്നെ ഇതില്‍ പങ്കെടുത്തെന്നത് പൊലിസിന്റെ അച്ചടക്ക നിബന്ധനകളെക്കുറിച്ച് അറിയാവുന്നവരെ അമ്പരപ്പിക്കുന്ന സംഗതിയാണ്.&lt;br /&gt;&lt;br /&gt;രാഷ്ട്രീയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ജില്ലാ പൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനാണ് ഭരണകക്ഷിനേതാക്കള്‍ മുതിര്‍ന്നത്. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും നിയമത്തെയും പൊലീസ് സംവിധാനത്തെയും വെല്ലുവിളിക്കാനും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍ പോലും പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കാനും ഭരണകക്ഷി തയ്യാറായിരിക്കുന്നു. സംസ്ഥാനത്തെ പൊലീസ് എത്തിനില്‍ക്കുന്ന അവസ്ഥ എത്രമാത്രം ഗുരുതരമാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുകയാണ്. നാമമാത്രമായ ഭൂരിപക്ഷത്തിന്റെ ചരടില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സംസ്ഥാനത്തിന് ചെയ്യുന്ന കടുത്ത ദ്രോഹങ്ങളിലൊന്നാണ് ഇത്. ഭരണകക്ഷിയുടെ ഗുണ്ടകളാക്കി പൊലീസ് സേനയെ അധഃപതിപ്പിക്കാനുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;deshabhimani editorial 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7302326362493678856?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7302326362493678856/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5244.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7302326362493678856'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7302326362493678856'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5244.html' title='ഭരണകക്ഷിയുടെ ഭൃത്യസേനയോ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8212131046494486639</id><published>2012-01-28T09:00:00.001+05:30</published><updated>2012-01-28T09:00:00.754+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുടുംബശ്രീ'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ തടഞ്ഞു</title><content type='html'>പുതുപ്പാടിയില്‍ സിപിഐ എം സമരം&lt;br /&gt;&lt;br /&gt;തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത യുഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങി. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റോസി പൗലോസും വൈസ് ചെയര്‍പേഴ്സണായ യു പി ഹേമലതയും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ വികസന ഓഫീസര്‍ ശ്രീലത ഹാജരായിരുന്നില്ല. ചുമതലക്കാരനായ വിഇഒ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മോളി ആന്റോ, ബിന്ദു ഉദയന്‍ , സോദരി കൃഷ്ണന്‍ , സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ലാലി ജോസ് തുടങ്ങിയവര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയുമായിരുന്നു. വിഇഒയെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങിയത്.&lt;br /&gt;&lt;br /&gt;പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഇടപെട്ടാണ് സത്യപ്രതിജ്ഞ തടസപ്പെടുത്തിയത്. ചടങ്ങ് ബഹളമയമായതോടെ പഞ്ചായത്തിലുണ്ടായിരുന്നവര്‍ ഓഫീസ് അടയ്ക്കാതെ സ്ഥലം വിട്ടു. 147 എഡിഎസ് അംഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 21 പ്രതിനിധികളില്‍നിന്നാണ് ചെയര്‍പേഴ്സണായി റോസി പൗലോസിനെയും വൈസ് ചെയര്‍പേഴ്സണായി യു പി ഹേമലതയെയും തെരഞ്ഞെടുത്തത്. റോസി പൗലോസിന് ഒമ്പത് വോട്ടുകളും എതിരെ മത്സരിച്ച ലാലി ജോസിന് എട്ട് വോട്ടുകളും ലഭിച്ചു. നാലുപേര്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതെ നിഷ്പക്ഷത പാലിച്ചു. വൈസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട യു പി ഹേമലതക്ക് 11 വോട്ടുകളും എതിരെ മത്സരിച്ച എ ഇ കദീജക്ക് ഒമ്പത് വോട്ടുകളും ലഭിച്ചു. ഒരാള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.&lt;br /&gt;&lt;br /&gt;വ്യാഴാഴ്ച പകല്‍ നാലോടെ തുടങ്ങിയ സമരത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത.് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ നളിനി, എ രാഘവന്‍ , ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരക്കുറുപ്പ് തുടങ്ങിയ നേതാക്കള്‍ രാത്രി തന്നെ സ്ഥലത്തെത്തി നേതൃത്വം നല്‍കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ഇക്കാര്യമാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 9.30ന് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്തി, കലക്ടര്‍ , കുടുംബശ്രീ ഡയറക്ടര്‍ , കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികള്‍ പരാതി നല്‍കി.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8212131046494486639?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8212131046494486639/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2784.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8212131046494486639'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8212131046494486639'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2784.html' title='സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ തടഞ്ഞു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3232950202219326323</id><published>2012-01-28T07:39:00.001+05:30</published><updated>2012-01-28T07:39:00.761+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>അനെര്‍ട്ടിന്റെ പേരില്‍ വ്യാപക തട്ടിപ്പ്</title><content type='html'>കോഴിക്കോട്: പാരമ്പര്യേതര ഊര്‍ജ്ജരംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ടിന്റെ പേരില്‍ ജില്ലയില്‍ വന്‍ തട്ടിപ്പ്. അനെര്‍ട്ടിന്റെ ഉല്‍പ്പന്നങ്ങളെന്ന വ്യാജേനെ അടുപ്പും സോളാര്‍ ഡിജിറ്റല്‍ പാനല്‍ സിസ്റ്റവും ഒരുസംഘം വന്‍ വിലയില്‍ വിറ്റഴിക്കുകയാണ്. അനെര്‍ട്ടിെന്‍റ ഫീല്‍ഡ് സ്റ്റാഫുകളാണെന്ന് പറഞ്ഞ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പന. 16,000 രൂപയുടെ പദ്ധതി പ്രകാരം വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന അടുപ്പാണ് ആദ്യം നല്‍കുന്നത്. ടിവിയും ഫ്രിഡ്ജും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ പാനലുകള്‍ അഞ്ച് മാസങ്ങള്‍ക്കകം നല്‍കുമെന്ന് ഉറപ്പ് നല്‍കും. കാര്യമായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇവയെന്നാണ് വിശ്വസിപ്പിക്കുന്നത്. കേന്ദ്ര സബ്സിഡിയായി 4000 രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് വീട്ടുകാരെ കൈയിലെടുക്കുന്നത്. വീട്ടില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുണ്ടെങ്കില്‍ സബ്സിഡി അനുവദിക്കില്ല. നാലായിരം രൂപ നല്‍കുമ്പോള്‍ അടുപ്പ് ലഭിക്കുന്നതിനാല്‍ തട്ടിപ്പ് പെട്ടെന്ന് സംശയിക്കില്ല. അഡ്വാന്‍സ് വാങ്ങി വില കുറഞ്ഞ അടുപ്പ് നല്‍കി പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ക&lt;br /&gt;&lt;br /&gt;ഴിഞ്ഞദിവസം തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാവയില്‍ ചീര്‍പ്പില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തിയ സംഘത്തിെന്‍റ പെരുമാറ്റത്തില്‍ സംശയംതോന്നി നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. ആളുകള്‍ കൂടിയതോടെ സംഘം തടിതപ്പി. ജില്ലയുടെ പല ഭാഗങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. അഡ്വാന്‍സ് കഴിച്ചുള്ള തുക ബാങ്ക് വഴിയോ ഗഡുക്കളായി മൂന്ന് മാസത്തിലൊരിക്കലോ നല്‍കണമെന്നാണ് നിബന്ധന.&lt;br /&gt;&lt;br /&gt;വീടുകള്‍ക്ക് നല്‍കുന്ന ഗ്യാസ് സിലിന്‍ഡറുകളുടെ എണ്ണം കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെ തുടര്‍ന്ന് ഊര്‍ജ്ജമേഖലയെ സോളാര്‍ സിസ്റ്റത്തിലേക്ക് മാറ്റുന്നതിെന്‍റ ഭാഗമായാണ് അനെര്‍ട്ടിന്റെ പുതിയ പദ്ധതിയെന്നാണ് വിശദീകരണം. കോട്ടയം മലങ്കരപ്ലാന്റേഷനില്‍ പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഹെറിറ്റേജ് ബില്‍ഡിങ്ങുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. അനെര്‍ട്ടിന്റെ രേഖകളോ ഐഡന്റിറ്റി കാര്‍ഡോ ഇവരുടെ കൈയിലില്ല. പേര് ഗംഗാധരന്‍ എന്നാണെന്നും മുണ്ടൂരുള്ള അനെര്‍ട്ടിന്റെ ഓഫീസ് സ്റ്റാഫ് ആണെന്നുമാണ് ഒരാള്‍ പരിചയപ്പെടുത്തിയത്. ബന്ധപ്പെടാനായി നല്‍കിയ 9744324041 നമ്പറില്‍ പിന്നീട് വിളിച്ചപ്പോള്‍ പ്രതികരണവും ഇല്ല. എന്നാല്‍ അനെര്‍ട്ടിന് മുണ്ടൂരില്‍ ഓഫീസില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സംഘവുമായോ ഉല്‍പ്പന്നങ്ങളുമായോ അനെര്‍ട്ടിന് ബന്ധമില്ലെന്ന് അനെര്‍ട്ട് റീജ്യനല്‍ പ്രോഗ്രാം മാനേജര്‍ സി സെബാസ്റ്റ്യന്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3232950202219326323?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3232950202219326323/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_283.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3232950202219326323'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3232950202219326323'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_283.html' title='അനെര്‍ട്ടിന്റെ പേരില്‍ വ്യാപക തട്ടിപ്പ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1613011152324915829</id><published>2012-01-28T07:37:00.000+05:30</published><updated>2012-01-28T07:37:00.036+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ജനസമ്പര്‍ക്കം അപേക്ഷകളേറെയും ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു</title><content type='html'>പാലക്കാട്: കഴിഞ്ഞ മാസം എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച അപേക്ഷകളേറെയും നിയമാനുസൃതമല്ലാത്തതിനാല്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. അന്ന് പരിഗണിച്ച 20,000അപേക്ഷകളില്‍ 4,000 അപേക്ഷകളില്‍മാത്രമാണ് തീര്‍പ്പുണ്ടായത്. ഇതാകട്ടെ ചികിത്സാസഹായം മാത്രം. റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ , സിവില്‍ സപ്ലൈസ് തുടങ്ങിയ മേഖലകളിലെ അപേക്ഷകള്‍ക്കൊന്നിനുപോലും തീര്‍പ്പുണ്ടാക്കാനായില്ല. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു കാണിച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണുണ്ടായത്. ചട്ടം മറികടന്ന് അപേക്ഷകള്‍ തീര്‍പ്പാക്കിയാല്‍ തങ്ങളുടെ ജോലിയെ ബാധിക്കുമെന്നാണ് മിക്ക ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്.&lt;br /&gt;&lt;br /&gt;അര്‍ഹതയില്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കണമെന്ന ശുപാര്‍ശയാണ് അപേക്ഷകളില്‍ കാണുന്നതെന്നാണ് സെക്ഷന്‍മേലധികാരികള്‍ പറയുന്നത്. എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കണമെന്നതും കൃഷിഭൂമിയില്‍ വീട് വയ്ക്കാന്‍ അനുമതി വേണമന്നതും യഥാര്‍ഥ അവകാശിയെ മറികടന്ന് ഫാമിലി പെന്‍ഷന്‍ അനുവദിക്കണമെന്നുമൊക്കെയാണ് അപേക്ഷകളില്‍ ഭൂരിഭാഗവും. രോഗം വ്യക്തമാക്കാതെയും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലാതെയും നല്‍കിയ ആയിരത്തോളം അപേക്ഷകളില്‍ ആയിരംരൂപവീതം ധനസഹായം നല്‍കിയത് ഇതിനകം ധനവകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്. ഡിസംബര്‍ എട്ടിനുതന്നെ 4,000പേര്‍ക്കാണ് ചികിത്സാ സഹായം അനുവദിച്ചത്. 1000മുതല്‍ 5000രൂപവരെയാണ് ചെക്ക് നല്‍കിയത്. ഒരുകേസില്‍മാത്രം 25,000രൂപ അനുവദിച്ചിട്ടുണ്ട്. മറ്റ് അപേക്ഷകളൊക്കെ അതത് വകുപ്പുകള്‍ക്ക് വിട്ടുകൊടുത്തു. ഇതിലൊന്നുംതന്നെ തീര്‍പ്പു കല്‍പ്പിക്കാനാകാതെ വകുപ്പ്മേധാവികള്‍ കുഴയുകയാണ്.&lt;br /&gt;&lt;br /&gt;കെഎല്‍യു ആക്ട്പ്രകാരം ഭൂമി വിനിയോഗിക്കാന്‍ നിരവധി അപേകഷകളും നൂലാമാലകളുമുണ്ട്. എന്നാല്‍ , മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍തന്നെ അനുമതി ലഭിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്‍ന്ന് ആയിരത്തോളം അപേക്ഷകളാണ് ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ചത്. ഇവയിലൊന്നിനുപോലും തീര്‍പ്പാക്കാന്‍ റവന്യുവകുപ്പ് തയ്യാറായിട്ടില്ല. എന്നാല്‍ , എല്ലാ അപേക്ഷകളും തിരിച്ചയക്കുകതന്നെ ചെയ്തു.&lt;br /&gt;&lt;br /&gt;ഏറെ കൊട്ടിഘോഷിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടപ്പാക്കിയ ജനസമ്പര്‍ക്കപരിപാടി വെറും ചികിത്സാസഹായവിതരണ പരിപാടി മാത്രമായതായി കോണ്‍ഗ്രസുകാര്‍തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷത്തില്‍ പതിനായിരത്തോളംപേര്‍ക്ക് ചികിത്സാസഹായം നല്‍കിയിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും വരുമാനസര്‍ട്ടിഫിക്കറ്റും അപേക്ഷയും സഹിതം എംഎല്‍എമാര്‍ മുഖേന നല്‍കിയാല്‍ 1,500മുതല്‍ 3,000രൂപവരെ ധനഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ഇത് അനുവദിച്ചിരുന്നത്. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു ഇത്തരത്തില്‍ ധനസഹായം നല്‍കിയത്. ഇതുപോലെ ധനസഹായം അനുവദിക്കാന്‍ കോടികള്‍ പാഴാക്കി "ജനസമ്പര്‍ക്കമാമാങ്കം"നടത്തേണ്ട വല്ല കാര്യവുമുണ്ടോയെന്നാണ് ഉദ്യോഗസ്ഥരും യുഡിഎഫുകാരും ചോദിക്കുന്നത്.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1613011152324915829?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1613011152324915829/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2831.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1613011152324915829'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1613011152324915829'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2831.html' title='ജനസമ്പര്‍ക്കം അപേക്ഷകളേറെയും ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7936003726623645604</id><published>2012-01-28T06:33:00.001+05:30</published><updated>2012-01-28T06:33:00.440+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഡ്യൂട്ടി നിശ്ചയിക്കുന്നത് ഡിസിസി ഓഫീസില്‍</title><content type='html'>&lt;b&gt;എആര്‍ ക്യാമ്പില്‍ രാഷ്ട്രീയ പകപോക്കല്‍&lt;/b&gt;&lt;br /&gt;&lt;br /&gt;പത്തനംതിട്ട: എആര്‍ ക്യാമ്പിലെ പൊലീസുകാരോട് മേലധികാരികള്‍ പരസ്യമായ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു. കോണ്‍ഗ്രസ് അനുകൂലികളല്ലാത്ത പൊലീസുകാരെ തെരഞ്ഞുപിടിച്ച് ക്രൂരമായി പീഢിപ്പിക്കുന്നതായാണ് ആക്ഷേപം. ഡിസിസി ഓഫീസില്‍നിന്നും പൊലീസ് അസോസിയേഷന്റെ ഭാരവാഹികളുടെ നിര്‍ദേശപ്രകാരവുമാണ് ക്യാമ്പില്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ പൊലീസുകാരോട് വേര്‍തിരിവ് കാണിക്കുന്നതായും പരാതിയുണ്ട്. ക്യാമ്പിലെ മെസ് നടത്തിപ്പിനായി മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കുന്നത് ചര്‍ച്ചയായിട്ടുണ്ട്. ഒരുമാസം കൂടുമ്പോള്‍ മെസിന്റെ നടത്തിപ്പ് മാറിമാറി നല്‍കണമെന്നിരിക്കെ ഇപ്പോള്‍ നാലുമാസത്തോളം ഒരു പ്രത്യേക വിഭാഗക്കാരാണ് മെസ് നടത്തുന്നത്. ഇതിനുപിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുണെണ്ടന്ന് ആരോപണമുണ്ട്. മോശം ഭക്ഷണം നല്‍കി പണം തിരിമറിയും മെസില്‍ നടക്കുന്നു. മാനദണ്ഡം ലംഘിച്ച് മെസ് അനുവദിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട നടപടിയുണ്ടായില്ല.&lt;br /&gt;&lt;br /&gt;പൊലിസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും കടുത്ത വേര്‍തിരിവുണ്ട്. പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ക്കും അവരുടെ അടുപ്പക്കാര്‍ക്കും ക്യാമ്പില്‍ പ്രത്യേക പരിഗണന നല്‍കി ജോലി നിശ്ചയിക്കും. ഇവര്‍ ജോലി ചെയ്യേണ്ടതില്ല. ഇവരുടെ ജോലിയടക്കം നല്‍കി മറ്റുള്ളവരെ പീഡിപ്പിക്കുന്നു. ഇതെല്ലാം അസോസിയേഷന്‍ ഭാരവാഹികള്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡിന് നല്‍കുന്ന പട്ടിക പ്രകാരമാണ് നടക്കുന്നത്. മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടി വസ്തുക്കള്‍ കടത്തിയ സംഭവത്തിലെ പ്രധാനിയായ അസോസിയേഷന്‍ ഭാരവാഹിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തകരായ ചില പൊലീസുകാര്‍ ക്യാമ്പിലെത്തിയ ശേഷം മറ്റു ജോലികള്‍ക്കായി പോകുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഒരാള്‍ കെട്ടിട നിര്‍മാണത്തിന്റെ കരാറുകാരനാണ്. സര്‍ക്കാര്‍ സേവനത്തിലിരിക്കെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്. വകുപ്പിന്റെ അനുവദിയില്ലാതെ ഒരാള്‍ നാടക പരിശീലനത്തിനായി പോകുന്നതും വിവാദമായിട്ടുണ്ട്. ക്യാമ്പിലെ പീഡന വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം എസ്പി ചട്ടവിരുദ്ധമായി പുറത്തിറക്കിയ നിര്‍ബന്ധിത സ്ഥലം മാറ്റ ഉത്തരവില്‍ ഇവിടുത്തെ 44 പൊലീസുകാരും ഉള്‍പ്പെട്ടിരുന്നു. ഇതും രാഷ്ട്രീയ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;എആര്‍ ക്യാമ്പിലെ കോണ്‍ഗ്രസനുകൂല പ്രചാരണ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എആര്‍ ക്യാമ്പിലും പരിസരത്തും സ്ഥാപിച്ച ബോര്‍ഡുകള്‍ അപ്രത്യക്ഷമായി. പൊലീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സ്ഥാപിച്ചിട്ട് ഒരുമാസത്തിലേറെയായ ബോര്‍ഡുകള്‍ വെള്ളിയാഴ്ച രാവിലെമുതലാണ് കാണാതായത്. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരേഡ് ഗ്രൗണ്ടില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച പൊലീസുകാരെ സസ്പന്‍ഡ് ചെയ്തതിനു പിന്നാലെയാണ് ആലപ്പുഴ എആര്‍ ക്യാമ്പിലും പരിസരത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ അഴിച്ചുമാറ്റിയത്. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ടികളുടെ പ്രചാരകരും പ്രവര്‍ത്തകരുമാകുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നിരിക്കെയാണ് ഒരുപറ്റം പൊലീസുകാര്‍ എആര്‍ ക്യാമ്പിനുള്ളിലും പരിസരത്തും കോണ്‍ഗ്രസനുകൂല ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഒരുമാസത്തിലേറെ ബോര്‍ഡുകള്‍ ഇവിടെ നിന്നിട്ടുംഅധികാരികള്‍ നടപടിയെടുത്തില്ലെന്നതും ഗൗരവതരമാണ്. യുഡിഎഫ് അധികാരമേറ്റശേഷം പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവം.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7936003726623645604?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7936003726623645604/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5764.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7936003726623645604'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7936003726623645604'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5764.html' title='ഡ്യൂട്ടി നിശ്ചയിക്കുന്നത് ഡിസിസി ഓഫീസില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7115883105366052400</id><published>2012-01-28T06:31:00.000+05:30</published><updated>2012-01-28T06:31:00.088+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പൊതുഗതാഗതം'/><title type='text'>എംസി റോഡ് വികസനം അട്ടിമറിച്ചതിനെതിരെ ജനകീയ കണ്‍വന്‍ഷന്‍</title><content type='html'>എംസി റോഡ് വികസനം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം തുടങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന എംസി റോഡിന്റെ വികസന പ്രവര്‍ത്തനം അട്ടിമറിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ റോഡിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തത് കെഎസ്ടിപിയാണ്. ഇതില്‍ തിരുവനന്തപുരം- ചെങ്ങന്നൂര്‍ ഭാഗവും, അങ്കമാലി-മൂവാറ്റുപുഴ ഭാഗവും എല്‍ഡിഎഫ് ഭരണകാലത്ത് പൂര്‍ത്തിയായി. ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 250 കോടി രൂപയും ഉള്‍പ്പെടുത്തിയിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പുതിയ ബജറ്റ് അവതരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയ പണം റദ്ദാക്കി. എല്‍ഡിഎഫ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തിയ ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് പണം വകയിരുത്താതിരുന്നത്. എംസി റോഡ് വികസനം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.&lt;br /&gt;&lt;br /&gt;രാഷ്ട്രീയവൈരം വച്ച് വികസന പദ്ധതികള്‍ ഇല്ലാതാക്കുന്ന യുഡിഎഫ് നിലപാടിനെതിരെയാണ് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം തുടങ്ങാന്‍ സിപിഐ എം തീരുമാനിച്ചത്. ജനകീയ പ്രക്ഷോഭത്തിന് മുന്നോടിയായി പ്രശ്നത്തില്‍ അധികാരികളുടെ അടിയന്തര ശ്രദ്ധ പതിയാന്‍ കോട്ടയത്ത് ജനകീയ കണ്‍വന്‍ഷന്‍ ചേരും. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്താണ് കണ്‍വന്‍ഷന്‍ ചേരുക. മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അഭ്യര്‍ഥിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;26 ലക്ഷം അനുവദിച്ചിട്ടും സംരക്ഷണം യുഡിഎഫ് അട്ടിമറിച്ചു&lt;/b&gt;&lt;br /&gt;&lt;br /&gt;ശാന്തന്‍പാറ: മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ 26 ലക്ഷം രൂപ അനുവദിച്ചിട്ടും നടപടിയായില്ല. വന്യമൃഗങ്ങളുടെ ആക്രമണംമൂലം ജീവനും കൃഷിയും നഷ്ടപ്പെടുന്ന പൂപ്പാറ, മൂലത്തുറ നിവാസികളുടെ നിരന്തര ആവശ്യത്തെതുടര്‍ന്നാണ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് എല്‍ഡിഎഫ് ഗവണ്‍മെന്റ് 26 ലക്ഷം രൂപ അനുവദിക്കുകയും ജോലികള്‍ ആരംഭിക്കുകയും ചെയ്തത്.എന്നാല്‍ ഭരണമാറ്റത്തോടെ നിര്‍മാണം നിലയ്ക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി കാട്ടാനകളുടെ ആക്രമണത്തിനിരയായി മരണപ്പെട്ടവരുടെ എണ്ണം ഇരുപതിലധികമാണ്. കൃഷി നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരത്തിലധികവും. ഈ സ്ഥിതികള്‍ മനസിലാക്കിയാണ് ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഫെണ്‍സിങ് ഏര്‍പ്പെടുത്താന്‍ ഫണ്ട് അനുവദിച്ചത്. ഒരു വര്‍ഷത്തില്‍ അധികമായി നിര്‍മാണം തുടങ്ങിയെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാലാണ് പുതുപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി രഘുവിന് ജീവന്‍ നഷ്ടമായത്. മനുഷ്യജീവന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7115883105366052400?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7115883105366052400/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8187.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7115883105366052400'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7115883105366052400'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8187.html' title='എംസി റോഡ് വികസനം അട്ടിമറിച്ചതിനെതിരെ ജനകീയ കണ്‍വന്‍ഷന്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3727378175185160221</id><published>2012-01-28T05:19:00.000+05:30</published><updated>2012-01-28T05:19:00.141+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പൊലീസ് ചമച്ചത് സിനിമയെ വെല്ലുന്ന തിരക്കഥ</title><content type='html'>ആലപ്പൂഴ: സിപിഐ എം നേതാക്കളെയടക്കം ജയിലിലടക്കാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് പി സി വിഷ്ണുനാഥിന്റെ സ്വാധീനത്തില്‍ പൊലീസ് മെനഞ്ഞത്. കുട്ടംപേരൂരിലെ എസ്കെവി സ്കൂളിന് സമീപം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ച റോഡിന്റെ ഉദ്ഘാടന വേദിയിലാണ് സംഭവങ്ങള്‍ക്ക് ആധാരമായ കാര്യങ്ങള്‍ ഉണ്ടായത്. പട്ടിക ജാതിക്കാരായ 15 കുടുംബങ്ങള്‍ താമസിക്കുന്ന റോഡിന്റെ ബാക്കി ഭാഗം കൂടി നവീകരിക്കണമെന്ന നിവേദനവുമായാണ് നാട്ടുകാര്‍ എംഎല്‍എയെ കാണാനെത്തിയത്. പക്വമായി മറുപടി പറഞ്ഞ് തീര്‍ക്കേണ്ടതിന് പകരം വളരെ നിഷേധപരമായ മറുപടിയാണ് എംഎല്‍എ നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു. എംഎല്‍എയും ഒപ്പം ഇരുന്നു. ഇതിനിടെ എംഎല്‍എയെ സ്വീകരിക്കാന്‍ താലവുമായെത്തിയ ഒരു സ്ത്രീ പട്ടികജാതിക്കാരിയായ ഭാരതിയെന്ന സ്ത്രീയെ താലപാത്രംകൊണ്ടടിച്ചു. ഇത് അല്‍പ്പം സംഘര്‍ത്തിനും വാക്കേറ്റത്തിനും വഴിവച്ചു. ഇതിനെയാണ് എംഎല്‍എയെ വധികാനുള്ള ആസൂത്രിത നീക്കമായി തിരക്കഥ മെനഞ്ഞ് പൊലീസ് കേസെടുത്തത്.&lt;br /&gt;&lt;br /&gt;എന്നാല്‍ ഡോക്ടര്‍ നല്‍കിയ ആക്സിഡന്റ് രജിസ്റ്റര്‍ റിപ്പോര്‍ട്ടില്‍ എംഎല്‍എ ദേഹത്ത് കാണത്തക്ക ഒരു പരിക്കും ഇല്ലെന്ന് പറഞ്ഞിരുന്നു. അതായത് ഒരു തുള്ളി രക്തം പൊടിയുകയോ, മുറിവേല്‍ക്കുകയോ ചെയ്തിരുന്നില്ല. അഞ്ച്- ആറ് സിപിഐ എം പ്രവര്‍ത്തകര്‍ നെഞ്ചില്‍ തള്ളുകയും ഇടിക്കുകയും ചെയ്തുവെന്നാണ് എംഎല്‍എ തന്നെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് എഫ്ഐആറില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കരിങ്കല്ലും കുറുവടിയുമായി 16 പേര്‍ എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഴുതിച്ചേര്‍ത്തു. സംഭവത്തില്‍ എംഎല്‍എയ്ക്ക് പരിക്കേല്‍ക്കാത്തതിനാല്‍ തന്നെ തൊട്ടടുത്ത ദിവസം മവേലിക്കര മജിസ്ട്രേറ്റ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. സമയം വൈകിയതിനാല്‍ പിറ്റേദിവസം നടപടി പൂര്‍ത്താക്കാമെന്ന വിശ്വാസത്തോടെ അഭിഭാഷകരും ഇവരുടെ ബന്ധുക്കളും മടങ്ങി. എന്നാല്‍ പിറ്റേ ദിവസം പൊലീസ് ഡിവൈഎസ്പിയടക്കമുള്ളവര്‍ മജിസ്ടേറ്റിന്റെ മുന്നിലെത്തി ജാമ്യം നല്‍കിയതിലുള്ള പ്രതിഷേധം അറിയിച്ചു. ഇതെ തുടര്‍ന്ന് ജാമ്യം നടപ്പാക്കല്‍ വൈകിച്ചു. ഇതിനിടെ കസ്റ്റഡി അപേക്ഷയും പൊലീസ് നല്‍കി. രണ്ട് പേരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന വിഷ്ണുനാഥിനെ വധിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കാമെന്നായിരുന്നു സമരക്കാരുടെ ഉദ്ദേശമെന്ന വാദമുഖം കൂടി പൊലീസ് നല്‍കി. തുടര്‍ന്ന് സെഷന്‍സ് കേടതിയില്‍ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും പൊലീസ് നല്‍കി. ഈ ഹര്‍ജി അസാമാന്യ വേഗത്തിലാണ് മാവേലിക്കര കോടതിയില്‍ എത്തിയത്. ഇതിലും എംഎല്‍എ ഇടപെട്ടുവെന്ന് ഇത് വ്യക്തമാക്കുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;കള്ളക്കേസില്‍ പത്ത് പേരുടെ പട്ടിക കൂടി കൈമാറി&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: കുട്ടംപേരൂരില്‍ ചെങ്ങന്നൂര്‍ എംഎല്‍എയെ ആക്രമിച്ചുവെന്ന കള്ളക്കേസില്‍ കുടുക്കി കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ നീക്കം. കേസില്‍ അറസ്റ്റുചെയ്യേണ്ട സ്ത്രീകളടക്കം പത്ത് പേരുടെ പേര് കോണ്‍ഗ്രസ് നേതൃത്വം പൊലീസിന് കൈമാറി. കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഐ എം ലോക്കല്‍ സെക്രട്ടറി പ്രസാദടക്കമുള്ളവര്‍ക്ക്് കോടതി ജാമ്യം നല്‍കിയിട്ടും എംഎല്‍എയും പൊലീസും ഗൂഢാലോചന നടത്തി നീതി നിഷേധിച്ച് കഴിഞ്ഞ 19 ദിവസമായി ജയിലിടച്ചതിന് പുറമെയാണിത്. കസ്റ്റഡിയിലുള്ള സിപിഐ എം ലോക്കല്‍ സെക്രട്ടറിയെയടക്കം കൈവിലങ്ങ്വെച്ച് തെളിവെടുപ്പും നടത്തി. സ്വന്തം നാട്ടില്‍ നിന്ന് എംഎല്‍എ കുടിയിരുത്തിയ സിഐയുടെ നേതൃത്വത്തിലാണ് ഈ നരനായാട്ടുകള്‍ . അതേസമയം ഇതുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസുപോലും എടുക്കാന്‍ മടിക്കുന്നു. സംഘര്‍ഷ സമയത്ത് താലപാത്രംകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക തലക്കടിച്ച ഭാരതിയെന്ന പട്ടികജാതി സ്ത്രീ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രസാദിന്റെ കട തല്ലിതകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുക്കാന്‍ വിമുഖത കാട്ടുന്നു. അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ രാജ്യദ്രോഹകുറ്റവും ചുമത്തി.&lt;br /&gt;&lt;br /&gt;&lt;b&gt;വിഷ്ണുനാഥ് മാപ്പു പറയണം&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: മാന്നാറില്‍ ജനാധിപത്യ പരമായി നാടിന്റെ ആവശ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച സിപിഐ എം നേതാക്കളെയടക്കം കള്ളക്കേസില്‍ കുടുക്കി കഴിഞ്ഞ 19 ദിവസമായി ജയിലിലടക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത പി സി വിഷ്ണുനാഥ്, എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് സജിചെറിയാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഫ്ഐആറില്‍ കള്ളകഥയുണ്ടാക്കി എഴുതിചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ജനപ്രതിനിധികളായിരുന്നവരെ പോലും കൈവിലങ്ങുവെച്ച് തെളിവെടുപ്പ് നടത്തി മനുഷ്യാവകാശം പാടെ ലംഘിച്ച പൊലീസ് ഉദ്യോഗസ്ഥരെ നടപടിയെടുക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3727378175185160221?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3727378175185160221/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1058.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3727378175185160221'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3727378175185160221'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1058.html' title='പൊലീസ് ചമച്ചത് സിനിമയെ വെല്ലുന്ന തിരക്കഥ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7752433926729126354</id><published>2012-01-28T05:12:00.000+05:30</published><updated>2012-01-28T05:12:00.080+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പൊലീസ് അസോ. നേതാക്കളുടെ വെല്ലുവിളി: മുഖ്യമന്ത്രി മറുപടി പറയണം-സിപിഐ എം</title><content type='html'>പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചതിലും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കിയതിലും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വ്യാഴാഴ്ച രാവിലെ റിപ്പബ്ലിക്ദിനപരേഡ് നടക്കുന്നതിനിടെ കണ്ണൂര്‍ എംപി കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് വച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബോര്‍ഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ചില പൊലീസുകാരുമുണ്ടായെന്നത് അമ്പരിപ്പിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ ഔദ്യോഗിക സംവിധാനത്തെയും പരിപാടികളെയും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന പ്രഖ്യാപനമാണ് കണ്ണൂര്‍ എംപിയും കൂട്ടരും നടത്തിയത്.&lt;br /&gt;&lt;br /&gt;പൊലീസ് അസോസിയേഷനെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയല്‍ പരേഡും. അവിടെ എംപിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഔചിത്വമല്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബോര്‍ഡ് നീക്കി. എന്നാല്‍ കെ സുധാകരന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് ക്യാമ്പിന് മുന്നില്‍ അനുയായികള്‍ ഫ്ളക്സ്ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. രാഷ്ട്രീയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പെന്‍ഡ്ചെയ്തതിന്റെ പേരില്‍ ജില്ലാപൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനും എംപിയുടെ അനുചരന്മാര്‍ തയ്യാറായി. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും പൊലീസ് സംവിധാനത്തെ വെല്ലുവിളിക്കാനും മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാരെത്തിയത്. നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കാനും അസഭ്യം ചൊരിയാനും ഇവര്‍ തയ്യാറായി. ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍പോലും പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കി. പൊലീസ് സേനയുടെ അച്ചടക്കം തകര്‍ക്കുന്ന നടപടിയാണ് എംപിയുടെ നേതൃത്വത്തില്‍ നടന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധമുയരണം- ജയരാജന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഒ വി നാരായണനും പങ്കെടുത്തു.&lt;br /&gt;&lt;br /&gt;&lt;b&gt;രാഷ്ട്രീയ ഇടപെടല്‍ : പൊലീസില്‍ അസ്വാസ്ഥ്യം പുകയുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;കണ്ണൂര്‍ : യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കോണ്‍ഗ്രസ് നേതാക്കളും പൊലീസ് അസോസിയേഷന്‍ നേതാക്കളും നടത്തുന്ന അന്യായ ഇടപെടലുകള്‍ ജില്ലയിലെ പൊലീസ് സേനയില്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ സ്ഥലംമാറ്റിയും ഒതുക്കിയും അഴിമതിക്കാരെയും കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ടവരെയും വിവിധ തസ്തികകളില്‍ നിയമിച്ചുമാണ് യുഡിഎഫ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ഖദര്‍ധാരികളുടെ വിഹാരകേന്ദ്രമായി പൊലീസ്സ്റ്റേഷനുകള്‍ മാറിയതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്നാണ് പൊലീസുദ്യോഗസ്ഥര്‍ പറയുന്നത്. കുറ്റവാളികള്‍ക്കുവേണ്ടി യുഡിഎഫ് നേതാക്കള്‍ പരസ്യമായി ഇടപെടുന്നത് സാധാരണമായി. വീടുകള്‍ കൊള്ളയടിച്ചതും പൊലീസുകാരെ ആക്രമിച്ചതുമടക്കമുള്ള മുന്നൂറോളം കേസുകള്‍ എഴുതിത്തള്ളാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;രാഷ്ട്രീയമായി അപ്രിയം തോന്നുന്നവരെ സ്ഥലംമാറ്റാന്‍ ഏത്ഹീനമാര്‍ഗവും ഉപയോഗിക്കുകയാണ് ജില്ലാ പൊലീസ് അസോസിയേഷനെന്ന് പൊലീസുകാര്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവി അതിന് കൂട്ടുനിന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നേരിട്ട് ഫാക്സ് വരുത്തും. മാനദണ്ഡങ്ങളാകെ കാറ്റില്‍പ്പറത്തി കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്ന പ്രകാരമാണ് പൊലീസുകാരെയും ഓഫീസര്‍മാരെയും സ്ഥലംമാറ്റുന്നത്. ഇതുമൂലം നൂറുക്കണക്കിന് പൊലീസുകാരും ഉദ്യോഗസ്ഥരുമാണ് നെട്ടോട്ടമോടുന്നത്. ഖദറുടുത്താല്‍ നിയമം ബാധകമല്ലെന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസുകാരും കെഎസ്യുക്കാരും പൊലീസുകാരോട് പെരുമാറുന്നത്. കഴിഞ്ഞ ദിവസം വളപട്ടണത്ത് അമിതവേഗത്തില്‍ പോയ കാര്‍ നിര്‍ത്താനാവശ
