<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7541104321210445578</id><updated>2012-01-31T22:38:00.327+05:30</updated><category term='ടൂറിസം'/><category term='ചെത്തുതൊഴിലാളി സമരം'/><category term='പാലേരി മാണിക്യം'/><category term='കൊടിക്കുന്നേല്‍'/><category term='പുസ്തകം'/><category term='ഇപ്റ്റ'/><category term='ബാബറി മസ്ജിദ്'/><category term='ശ്രീരാമസേന'/><category term='തലശേരി കലാപം'/><category term='നെന്മേനി സമരം'/><category term='കോമണ്‍‌വെല്‍ത്ത് ഗെയിംസ്'/><category term='മുംബൈ ഭീകരാക്രമണം'/><category term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category term='പത്മഭൂഷണ്‍'/><category term='വയനാട്'/><category term='സാഹിത്യം'/><category term='ആയുധക്കച്ചവടം'/><category term='മോസ്കോമൊക്ക്'/><category term='ഇടതുപക്ഷം'/><category term='സൈന്‍ ബോര്‍ഡ് അഴിമതി'/><category term='ഇ എം എസ് ഭവനപദ്ധതി'/><category term='CC Communique'/><category term='വാർത്ത'/><category term='കോവിലന്‍'/><category term='നിക്കരാഗ്വ'/><category term='ബാബ രാംദേവ്'/><category term='സ്ഥാനാര്‍ത്ഥികള്‍'/><category term='പ്രതിരോധനയം'/><category term='ജി 20'/><category term='വര്‍ഗീയത'/><category term='കമ്യൂണിസ്റ്റ് സമ്മേളനം'/><category term='റാ‍ഗിങ്ങ്'/><category term='പരിയാരം സമരം'/><category term='ജോമോ ക്വാമെ'/><category term='കണ്ഡമല്‍'/><category term='ലിബിയ'/><category term='മാനിഫെസ്റ്റോ'/><category term='അശ്ലീലം'/><category term='ശാരദാമിത്ര'/><category term='ഫോണ്‍ ചോര്‍ത്തല്‍'/><category term='മൈക്കേല്‍ ജാക്സണ്‍'/><category term='ഗ്രാമീണ സേവനം'/><category term='ഇറോം ശര്‍മിള'/><category term='ഐ.ടി.'/><category term='ടൈറ്റാനിയം'/><category term='ഓര്‍മ്മ'/><category term='കിനാലൂര്‍'/><category term='ബാങ്കിംഗ്'/><category term='എ.കെ.ജി'/><category term='ഡ്രോണ്‍ അഴിമതി'/><category term='സംഘപരിവാര്‍'/><category term='ബി.ജെ.പി'/><category term='കൊച്ചി ഐപിഎല്‍'/><category term='സ്വിസ് ബാങ്ക്'/><category term='മദ്യാസക്തി'/><category term='ബസു'/><category term='സ്ത്രീസംഘടന'/><category term='മാര്‍ക്സിസം'/><category term='കൊച്ചി ഷിപ്പ് യാര്‍ഡ്'/><category term='ചരിത്രം'/><category term='ക്യൂബ'/><category term='ഭാഷ'/><category term='സാങ്കേതികവിദ്യ'/><category term='മനുഷ്യന്‍'/><category term='സി.പി.ഐ'/><category term='തണ്ണീര്‍മുക്കം ബണ്ട്'/><category term='മണിപ്പുര്‍'/><category term='വിഷക്കള്ള് ദുരന്തം'/><category term='കറന്‍സി'/><category term='വിവരാ‍വകാശം'/><category term='ട്രേഡ് യൂണിയന്‍'/><category term='വൈദ്യുതി'/><category term='മുല്ലപ്പെരിയാര്‍'/><category term='ആണവ കരാര്‍'/><category term='കേരള പഠന കോണ്‍ഗ്രസ്'/><category term='പാമോയില്‍ കേസ്'/><category term='ശാ‍സ്ത്രം'/><category term='ശ്രീലങ്ക'/><category term='അനുസ്‌മരണം'/><category term='ഗ്രാമം'/><category term='സെന്‍സസ്'/><category term='ആദിവാസി ഭൂ നിയമം'/><category term='കൂടങ്കുളം'/><category term='പാമൊലിൻ'/><category term='കോൺഗ്രസ്'/><category term='ക്രമസമാധാനം'/><category term='മുത്തലിക്ക്'/><category term='നെല്ലങ്കര സമരം'/><category term='ചെങ്ങറ'/><category term='പൊതുവിതരണം'/><category term='എം.എഫ്.ഹുസൈന്‍'/><category term='ldfkeralam'/><category term='നിയമസഭ'/><category term='വികസനം'/><category term='കുട്ടനാട് പാക്കേജ്'/><category term='വികസന മുന്നേറ്റ ജാഥ'/><category term='എന്‍.സി.ശേഖര്‍'/><category term='ജാതി'/><category term='സംവരണം'/><category term='വിക്കിപീഡിയ'/><category term='അസംബ്ലി ഇലക്ഷന്‍'/><category term='സിനിമ'/><category term='വരുണ്‍ ഗാന്ധി'/><category term='വഖഫ് ബോര്‍ഡ്'/><category term='ഇ-മെയില്‍ ചോര്‍ത്തല്‍'/><category term='ദേവസ്വം ബില്‍'/><category term='കള്ളപ്പണം'/><category term='തപാല്‍ മേഖല'/><category term='നര്‍മ്മം'/><category term='മണല്‍ ക്ഷാമം'/><category term='കെ.എന്‍.രാജ്'/><category term='സിഖ് കൂട്ടക്കൊല'/><category term='വിമോചന സമരം'/><category term='ചെങ്ങറവാര്‍ത്ത.ഇടതു സര്‍ക്കാര്‍'/><category term='അഴിക്കോടന്‍ രാഘവന്‍'/><category term='ചെറുകിട വ്യാപാര മേഖല'/><category term='തൊഴില്‍മേഖല'/><category term='അഴിമതി'/><category term='അധിനിവേശം'/><category term='ഭാഗ്യക്കുറി'/><category term='ഗ്രന്ഥശാലാ പ്രസ്ഥാനം'/><category term='ആണവബാധ്യതാനിയമം'/><category term='വിദ്യാര്‍ഥി സംഘടന'/><category term='ലോകസഭ'/><category term='ബ്രസീല്‍'/><category term='പാല്‍'/><category term='കശുവണ്ടി'/><category term='അഭിമാനഹത്യ'/><category term='പെറു'/><category term='ഇടതു ഏകോപനസമിതി'/><category term='വിഴിഞ്ഞം'/><category term='വിദ്യാഭ്യാസ പരിഷ്കാരം'/><category term='കായികം'/><category term='മാരാരിക്കുളം'/><category term='വിഷന്‍ 2030'/><category term='ബംഗാള്‍'/><category term='സൂകി'/><category term='ഡോ.ഹനീഫ്'/><category term='അന്ധവിശ്വാസം'/><category term='മനുഷ്യച്ചങ്ങല'/><category term='പൂക്കോട്ടൂര്‍ കലാപം'/><category term='സമ്പദ്‌രംഗം'/><category term='പോലീസ് ബില്‍'/><category term='മംഗളൂരു വിമാന ദുരന്തം'/><category term='ഓഞ്ചിയം'/><category term='ഡി.വൈ.എഫ്.ഐ'/><category term='പൂനെ സ്ഫോടനം'/><category term='ജോലി തട്ടിപ്പ്'/><category term='മാതൃഭൂമി ഓഹരിവില്പന'/><category term='ഭരണകൂടം'/><category term='ശൂരനാട്'/><category term='ഐസ്ക്രീം'/><category term='പൊതുമേഖല'/><category term='ഒറീസ്സ'/><category term='മതം'/><category term='മത്സ്യകൃഷി'/><category term='ജലനിധി'/><category term='ആദരാഞ്ജലി'/><category term='മണ്ണഞ്ചേരി'/><category term='ലോകസഭാ തെരഞ്ഞെടുപ്പ്'/><category term='താന്ന്യം മിച്ചഭൂമിസമരം'/><category term='വെനസ്വേല'/><category term='ലെഫ്റ്റ് വേഡ്'/><category term='ശാസ്ത്രസാഹിത്യപരിഷത്ത്'/><category term='ചേരി നിര്‍മാര്‍ജ്ജനം'/><category term='സേലം വെടിവെപ്പ്'/><category term='കുമ്പിടിസമരം'/><category term='കരാർ പണി'/><category term='എന്‍.ശ്രീധരന്‍'/><category term='വ്യാപാര കരാര്‍'/><category term='സ്വദേശാഭിമാനി'/><category term='വിത്തുബില്‍'/><category term='നവവത്സരാശംസകള്‍'/><category term='മാവോയിസ്റ്റ്'/><category term='ശാസ്ത്രം'/><category term='അടിയന്തരാവസ്ഥ'/><category term='ബജറ്റ്'/><category term='കൊണ്ടോട്ടി'/><category term='വികസനംവൈദ്യുതി'/><category term='കുട്ടംകുളം സമരം'/><category term='പി.എഫ്.'/><category term='പാറപ്രം'/><category term='സി.ഐ.ടി.യു'/><category term='ആരോഗ്യരംഗം'/><category term='സ്വതന്ത്രവ്യാപാരകരാര്‍'/><category term='ശശി തരൂര്‍'/><category term='കുടുംബശ്രീ'/><category term='മഅ്ദനി'/><category term='കോംഗോ'/><category term='PB Communique'/><category term='പരിസ്ഥിതി'/><category term='ദിനേശ്'/><category term='ഒബാമ'/><category term='നബാര്‍ഡ്'/><category term='ഇടപ്പള്ളി'/><category term='നോം ചോംസ്കി'/><category term='അമേരിക്ക'/><category term='കോര്‍പ്പറേറ്റിസം'/><category term='കാർഷികം'/><category term='ഓട്ടിസം'/><category term='ത്രിപുര'/><category term='ചിലി'/><category term='ലേഖനം'/><category term='കെല്‍ട്രോണ്‍'/><category term='പുതുവർഷ ചിന്തകൾ'/><category term='ഇസ്രയേല്‍ ഭീകരത'/><category term='നായനാര്‍'/><category term='വാര്‍ഷികപദ്ധതി'/><category term='വിയറ്റ്നാം'/><category term='സ്പെക്ട്രം'/><category term='പെരുമാറ്റച്ചട്ടം'/><category term='കണ്ണൂര്‍'/><category term='കിള്ളി'/><category term='കേരളം'/><category term='സാമ്രാജ്യത്വം'/><category term='ബാബ്‌ളി പദ്ധതി'/><category term='നൊബേല്‍ സമ്മാനം'/><category term='കുണ്ടറ വിളംബരം'/><category term='ഹജ്ജ്'/><category term='കൊറിയ'/><category term='മുഖപ്രസംഗം'/><category term='സഹകരണ മേഖല'/><category term='കേരള ഫീഡ്‌സ്'/><category term='കൈരളി ചാനല്‍'/><category term='ഖാദി'/><category term='ലെബനന്‍'/><category term='തുഞ്ചന്‍ ഉത്സവം'/><category term='കരിവെള്ളൂര്'/><category term='രാഷ്ട്രീയം'/><category term='കാര്‍ഷികം'/><category term='സര്‍വകലാശാല നിയമനം'/><category term='കോവളം കൊട്ടാരം'/><category term='ക്ഷീരമേഖല'/><category term='പഞ്ചവത്സര പദ്ധതി'/><category term='ഇരട്ടനഗരം പദ്ധതി'/><category term='വിശ്വനാഥന്‍ ആനന്ദ്'/><category term='ഉമ്മൻ‌ചാണ്ടി'/><category term='വിലക്കയറ്റം'/><category term='കോണ്‍ഗ്രസ്'/><category term='ലോകയുവജനസമ്മേളനം'/><category term='കശ്മീര്‍'/><category term='ഗോവ'/><category term='ഡല്‍ഹി ഭീകരാക്രമണം'/><category term='സമൂഹം'/><category term='അലിഗഢ് കേന്ദ്രം'/><category term='കനു സന്യാല്‍'/><category term='ബ്രിസ്ക്'/><category term='നീര്‍മറി പദ്ധതി'/><category term='തൊഴിലുറപ്പ് പദ്ധതി'/><category term='ഫ്രാന്‍സ്'/><category term='ബിഎസ്ആര്‍ബി'/><category term='സന്നദ്ധസംഘടന'/><category term='പീടികത്തൊഴിലാളി ക്ഷേമനിധി'/><category term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category term='കാര്‍ട്ടൂണ്‍'/><category term='പ്രവാസി'/><category term='നുണപ്രചരണം'/><category term='ഖനി മാഫിയ'/><category term='കണ്ടല്‍'/><category term='മാധ്യമം'/><category term='സാക്ഷരത'/><category term='എസ്.എഫ്.ഐ'/><category term='ഇറാന്‍ വാതകപദ്ധതി'/><category term='goso'/><category term='ഇറാഖ്'/><category term='സ്ത്രീ'/><category term='ശബരിമല'/><category term='വാര്‍ത്ത'/><category term='തദ്ദേശ തെരഞ്ഞെടുപ്പ്'/><category term='സാംസ്കാരികം'/><category term='മുസ്ലീം ലീഗ്'/><category term='പലസ്തീന്‍'/><category term='ആരോഗ്യം'/><category term='നേത്രദാനം'/><category term='പ്രത്യയശാസ്ത്രം'/><category term='തെരഞ്ഞെടുപ്പ് 2011'/><category term='പാപ്പ ഉമാനാഥ്'/><category term='വിക്കിലീക്ക്സ്'/><category term='ചീമേനി'/><category term='മുടവന്‍‌മുഗള്‍'/><category term='കല്പിതസര്‍വകലാശാല'/><category term='കെ.എം.എം.എല്‍'/><category term='വിശകലനം'/><category term='2011'/><category term='പെട്രോനെറ്റ്'/><category term='കയ്യൂര്‍'/><category term='മലബാര്‍ സമരം'/><category term='ഇടുക്കി'/><category term='പോരാട്ടം'/><category term='മൈക്രോ ഫിനാന്‍സ്'/><category term='ഇടതു സര്‍ക്കാര്‍'/><category term='മൊബൈല്‍ ഫോണ്‍'/><category term='ഫിലിം ഫെസ്റ്റിവല്‍'/><category term='യുവകലാസാഹിതി'/><category term='ബ്ലോഗ്'/><category term='ജപ്പാന്‍'/><category term='നിയമസഭാ മണ്ഡലങ്ങള്‍'/><category term='കയര്‍'/><category term='ജനിതകപരിവര്‍ത്തനം'/><category term='വർഗീയത'/><category term='ക്രിക്കറ്റ്'/><category term='കോടതി'/><category term='വിമോചനയാത്ര'/><category term='സര്‍ക്കോസി'/><category term='സ്വകാര്യവല്‍ക്കരണം'/><category term='സക്കറിയ'/><category term='ബദല്‍'/><category term='തെരഞ്ഞെടുപ്പ് പരിഷ്കരണം'/><category term='ദേശാഭിമാനി'/><category term='&apos;തിരിച്ചുവിളിക്കല്‍&apos; പ്രസ്ഥാനം'/><category term='ഗാസ'/><category term='സാമ്പത്തികം'/><category term='ഹര്‍ത്താല്‍'/><category term='പോലീസ്'/><category term='ഫെഡറലിസം'/><category term='ആസിയാന്‍ കരാര്‍'/><category term='ഏറനാട്'/><category term='ഫുട്ബോള്‍ ലോകകപ്പ്'/><category term='ചികിത്സാരംഗം'/><category term='ജയിന്‍ ഹവാല കേസ്'/><category term='ആത്മകഥ'/><category term='ചൈന'/><category term='ബീഹാര്‍'/><category term='ഇടമലയാര്‍'/><category term='വാതുവെപ്പ്'/><category term='മണ്ണിന്റെ മക്കള്‍ വാദം'/><category term='നാറ്റോ'/><category term='അംബേദ്കര്‍'/><category term='പ്ലാച്ചിമട'/><category term='ഉപതെരഞ്ഞെടുപ്പ്'/><category term='ഗൂഗിള്‍ മാപ്പിങ്ങ്'/><category term='അധികാരവികേന്ദ്രീകരണം'/><category term='വിദ്യാഭ്യാസം'/><category term='തെലുങ്കാന'/><category term='മണി ചെയിന്‍ തട്ടിപ്പ്'/><category term='പു.ക.സ'/><category term='ഹെയ്ത്തി'/><category term='റെയില്‍‌വേ'/><category term='സിബിഐ'/><category term='ചെസ്'/><category term='പിറവം'/><category term='സ്വത്ത് ബില്‍'/><category term='ഇ.എം.എസ്'/><category term='പാലിയം സമരം'/><category term='പെന്‍ഷന്‍'/><category term='കടയ്ക്കല്‍'/><category term='അയിത്തം'/><category term='ബയോ ടെക്നോളജി'/><category term='വലതു സര്‍ക്കാര്‍'/><category term='വൈമാക്സ്'/><category term='ഭീകരത'/><category term='ഭോപ്പാല്‍'/><category term='പൊതുഗതാഗതം'/><category term='മൊസാദ്'/><category term='കുടിയേറ്റ തൊഴിലാളി'/><category term='കേരള കോണ്‍ഗ്രസ്'/><category term='ലാവലിന്‍'/><category term='കല'/><title type='text'>ജാഗ്രത</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://jagrathablog.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?max-results=100'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?start-index=101&amp;max-results=100'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>7903</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7541104321210445578.post-7468643206026809663</id><published>2012-01-31T22:38:00.003+05:30</published><updated>2012-01-31T22:38:00.333+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പാടിയുണര്‍ത്തിയ കവിതകളും കാത് കൂര്‍പ്പിച്ച തെരുവുകളും...</title><content type='html'>പാളയത്തെ പഴക്കച്ചവടക്കാര്‍ക്കു വേണ്ടി, ഓട്ടോ തൊഴിലാഴികള്‍ക്കു വേണ്ടി, വഴിയോര തുണിക്കച്ചവടക്കാര്‍ക്കു വേണ്ടി കവികള്‍ പാടി. നമ്മുടെ മലയാളത്തെക്കുറിച്ചും കാടിനെക്കുറിച്ചും കര്‍ഷക-കീഴാള ജീവിതത്തെ കുറിച്ചുമുള്ള പാട്ടുകള്‍ക്ക് കാതു കൂര്‍പ്പിച്ചുനിന്നവര്‍ സംഗീതമിട്ടു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളായണിയില്‍ തുടങ്ങിയ കാവ്യവിളംബര ജാഥ മരപ്പാലത്ത് അവസാനിച്ചു. തിങ്കളാഴ്ച പാളയം മാര്‍ക്കറ്റില്‍നിന്നാണ് തുടങ്ങിയത്. ഉച്ചയ്ക്ക് വാഴോട്ടുകോണത്തും പരിപാടി അവതരിപ്പിച്ചു.&lt;br /&gt;&lt;br /&gt;ജനപക്ഷത്ത് നില്‍ക്കുന്ന കവികള്‍ക്ക് കേരളസംസ്കാരം രൂപപ്പെടുത്തിയതില്‍ പ്രധാനപങ്കുണ്ടെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ സമാപനപരിപാടിയില്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടു ദിവസങ്ങളിലായി നടന്ന കാവ്യവിളംബര ജാഥ 40 കേന്ദ്രങ്ങള്‍ പിന്നിട്ടു. പങ്കെടുത്തത് 100ലേറെ കവികള്‍ . പാടിയ കവിതകള്‍ 200ലേറെ. മല്‍സ്യത്തൊഴിലാളികള്‍ , കര്‍ഷകര്‍ , കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ പരിഛേദം കാവ്യവിളംബര ജാഥയില്‍ ശ്രോതാക്കളായി. "ഞങ്ങളുടെ കവിത വിളംബര തോരണം" ആണെന്ന് ഡി വിനയചന്ദ്രന്‍ പാളയത്ത് പറഞ്ഞു. "തമ്പുരാക്കന്‍മാരുടെ കാലം തിരിച്ചു വരാതിരിക്കാന്‍ നമുക്ക് ചെങ്കൊടിത്തണലില്‍ അണിചേരാ"മെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പാടി. സി എസ് രാജേഷ്, പ്രൊഫ. ടി ഗിരിജ, പി എന്‍ സരസമ്മ, പ്രസീത, ബിജു ബാലകൃഷ്ണന്‍ , വിനോദ് വെള്ളായണി, ഷിജുഖാന്‍ എന്നിവരും കവിതകള്‍ പാടി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ , സെക്രട്ടറി വിനോദ് വൈശാഖി, സിപിഐ എം ജില്ലാകമ്മിറ്റി അംഗം കരമന ഹരി, ആര്‍ ശ്രീകണ്ഠന്‍ , കെ പി രണദിവെ, ചന്ദ്രബോസ്, ആമച്ചല്‍ രവി എന്നിവര്‍ കാവ്യവിളംബരജാഥയ്ക്ക് നേതൃത്വം നല്‍കി.&lt;br /&gt;&lt;br /&gt;&lt;b&gt;ഗൃഹാതുരത്വം പങ്കുവച്ച് കാവ്യവിളംബര സംഘം&lt;/b&gt;&lt;br /&gt;&lt;br /&gt;നെടുമങ്ങാട്: മണ്‍മറഞ്ഞ തനിമയുടെ ഗൃഹാതുരത്വം പങ്കുവച്ചും നന്മകള്‍ തച്ചുടയ്ക്കുന്നവര്‍ക്കു മുന്നില്‍ ഇടിമുഴക്കമായ ഈരടിയുടെ ഓര്‍മ പുതുക്കിയും കാവ്യവിളംബരസംഘം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാവ്യജാഥ നടക്കുന്നത്. ഞായറാഴ്ച നെടുമങ്ങാട്ടെ തെക്കന്‍ മലയോരപ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര തിങ്കളാഴ്ച പേരൂര്‍ക്കട ഏരിയയിലെ പര്യടനത്തോടെ സമാപിക്കും.&lt;br /&gt;&lt;br /&gt;സിപിഐ എം സമ്മേളനത്തിന്റെ സാംസ്കാരിക പ്രസക്തി വിളംബരം ചെയ്തും ഗ്രാമീണ സന്ധ്യകളെ കവിതാശകലങ്ങളാല്‍ തൊട്ടുണര്‍ത്തിയും ഏഴുദിവസമായി തുടരുന്ന പ്രയാണം ജില്ലയിലെ നഗര-ഗ്രാമവാസികള്‍ക്ക് പുത്തന്‍ അനുഭവമാണ്. 23നു വെള്ളായണിയില്‍ നിന്നു പുറപ്പെട്ട കാവ്യവിളംബരസംഘം ഞായറാഴ്ച നെടുമങ്ങാട്ടെ തെക്കന്‍ മലയോരഗ്രാമങ്ങളില്‍ പ്രയാണം നടത്തി. പകല്‍ മൂന്നിന് പൂവത്തൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച് നെടുമങ്ങാട് കച്ചേരിനടയില്‍ സമാപിച്ചു. "കടയില്‍ നിന്നു വരുമ്പോളച്ഛാ നീളം കൂടിയ നെല്‍ത്തണ്ടൊന്ന് മറക്കാതെ കൊണ്ടുവരണം"എന്ന ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മപ്പെടുത്തല്‍ വിനോദ് വൈശാഖി താളമിട്ട് ചൊല്ലുമ്പോള്‍ കൂടെച്ചൊല്ലിയത് കര്‍ഷകത്തൊഴിലാളികളും നാട്ടുകാരുമായിരുന്നു. "മുലപ്പാലുതേച്ച ചിരിച്ചന്തമൂറ്റി കുരുന്നിന്റെ വായില്‍ വിഷം തേക്കുന്ന" റിയാലിറ്റി സമൂഹത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ ഓര്‍മപ്പെടുത്തിയ കൃഷ്ണന്‍കുട്ടി മടവൂരിന് ഗ്രാമീണര്‍ സമ്മാനമായി നല്‍കിയത് ഉള്ളുണര്‍ന്ന ഹസ്തദാനം. ഒന്നിനും സമയമില്ലെന്നു പരിതപിക്കുന്ന കുഞ്ഞനന്തന് തീയിലകപ്പെട്ട അമ്മയെയും അച്ഛനെയും രക്ഷിക്കാനും സമയമില്ല. മദ്യത്തിന് ക്യൂ നില്‍ക്കാനും മദ്യലഹരിയില്‍ പകല്‍ മുഴുവന്‍ ബോധംകെടാനും സമയം കണ്ടെത്തുന്നു. ബാബു പാക്കനാരുടെ ആക്ഷേപഹാസ്യം തെക്കന്‍ മലയോരവാസികള്‍ക്ക് നവ്യാനുഭവമായി.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 310112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7468643206026809663?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7468643206026809663/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7462.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7468643206026809663'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7468643206026809663'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7462.html' title='പാടിയുണര്‍ത്തിയ കവിതകളും കാത് കൂര്‍പ്പിച്ച തെരുവുകളും...'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2450746125076205774</id><published>2012-01-31T22:02:00.000+05:30</published><updated>2012-01-31T22:02:07.807+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആദരാഞ്ജലി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്പി, ജനകീയ കളക്ടര്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-k37peRlqpFA/TygXVmxwoII/AAAAAAAAB60/QFyYezZcOkw/s1600/rajan+saksharatha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="190" src="http://4.bp.blogspot.com/-k37peRlqpFA/TygXVmxwoII/AAAAAAAAB60/QFyYezZcOkw/s400/rajan+saksharatha.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കൊച്ചി: സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും മുന്‍ &amp;nbsp;എറണാകുളം ജില്ലാ കലക്ടറുമായ കെ ആര്‍ രാജന്‍ അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.30നായിരുന്നു. മൃതദേഹം ഇന്ന് &amp;nbsp;രാവിലെ ഒമ്പതു മുതല്‍ പുല്ലേപ്പടി അഡ്വ. ഈശ്വരയ്യര്‍ റോഡിലുള്ള വസതിയായ രാജ്‌വില്ലയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. ശ്യാമളാദേവിയാണ് ഭാര്യ. ഏകമകള്‍: നിതാ രാജന്‍. (ദോഹ). മരുമകന്‍: അഭിലാഷ് (എച്ച് എസ് ബി സി ബാങ്ക്, ദോഹ).&lt;br /&gt;&lt;br /&gt;പത്തനംതിട്ട തലച്ചിറ കൊച്ചുമുറിയില്‍ കെ കെ കുഞ്ഞിരാമന്റെയും വി ആര്‍ കാര്‍ത്ത്യായനിയുടെയും മകനായ രാജന്‍ കൊല്ലം എസ് എന്‍ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെത്തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളജില്‍ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി. തുടര്‍ന്നാണ് ഫോര്‍ട്ട്‌കൊച്ചി ആര്‍ ഡി ഒ ആയി ചുമതലയേല്‍ക്കുന്നത്. 1981 ജൂണ്‍ 10 മുതല്‍ 82 ഫെബ്രുവരി 3 വരെയും 87 ജൂലൈ 27 മുതല്‍ 91 സെപ്റ്റംബര്‍ 2 വരെയും രണ്ട് തവണയായി അഞ്ച് വര്‍ഷത്തോളം അദ്ദേഹം എറണാകുളം ജില്ലാ കലക്ടറായിരുന്നു. ഈ പദവിയില്‍ കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ചതും അദ്ദേഹം തന്നെ. കെ ആര്‍ രാജന്‍ കലക്ടറായിരുന്ന കാലയളവിലാണ് എറണാകുളം ജില്ല സമ്പൂര്‍ണ സാക്ഷരതാ നേട്ടം കൈവരിച്ചത്. ജില്ലയ്ക്കായി പല വികസന പദ്ധതികളും അദ്ദേഹം രൂപകല്‍പ്പന ചെയ്തു. കലക്ടറേറ്റ് കാക്കനാട് സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റിയതും കെ ആര്‍ രാജന്റെ കാലത്താണ്&lt;br /&gt;&lt;br /&gt;സി പി ഐ നേതാവ് എന്‍ ഇ ബലറാം മന്ത്രിയായപ്പോള്‍ &amp;nbsp;അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ കെ ആര്‍ രാജന്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സമര്‍ത്ഥനായിരുന്നു. അദ്ദേഹത്തിന്റെ സവിശേഷമായ കഴിവുകള്‍ കണ്ടറിഞ്ഞ എം എന്‍ ഗോവിന്ദന്‍ നായര്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായപ്പോള്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയായും രാജനെ നിയമിച്ചു. ലക്ഷം വീട് പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ രാജന്റെ പങ്ക് വളരെ വലുതാണ്. ടി വി തോമസ് വ്യവസായ മന്ത്രിയായപ്പോള്‍ വകുപ്പിലെ സുപ്രധാന പദവികളില്‍ രാജനെ നിയമിച്ചിരുന്നു. പി കെ വി വ്യവസായ മന്ത്രിയായപ്പോഴും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് രാജനെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രാജന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.&lt;br /&gt;&lt;br /&gt;1978ല്‍ ഐ എ എസ് സെലക്ഷന്‍ ലഭിച്ച രാജന്റെ ആദ്യ കലക്ടര്‍ നിയമനം എറണാകുളത്തായിരുന്നു. സി പി ഐ ചായ്‌വുള്ളയാള്‍ എന്ന കാരണം പറഞ്ഞ് കരുണാകരന്‍ മന്ത്രിസഭ വൈകാതെ സ്ഥലം മാറ്റി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും കലക്ടറായി മടങ്ങിയെത്തി.&lt;br /&gt;&lt;br /&gt;എറണാകുളത്തെ &amp;nbsp;സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച കലക്ടറായിരുന്നു അദ്ദേഹം. ജില്ലയെമ്പാടും രാപ്പകല്‍ സഞ്ചരിച്ചാണ് അദ്ദേഹം സാക്ഷരതാ ക്ലാസുകള്‍ സജീവമാക്കിയത്. പല ദേശീയാംഗീകാരങ്ങളും അക്കാലയളവില്‍ അദ്ദേഹത്തെ തേടിയെത്തി.&lt;br /&gt;&lt;br /&gt;വ്യവസായ ഡയറക്ടര്‍, ടെല്‍ക് സിഎംഡി, സിഡ്‌കോ എം ഡി, &amp;nbsp;മാര്‍ക്കറ്റ് ഫെഡ് എം ഡി, ഗുരുദേവ ട്രസ്റ്റിന്റെയും എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെയും ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപകാംഗമായ കെ ആര്‍ രാജന്‍ വ്യവസായ-ശാസ്ത്രസംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'കേരളത്തിലെ വ്യവസായങ്ങള്‍' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായി.&lt;br /&gt;&lt;br /&gt;കെ കെ രാജുക്കുട്ടി (എക്‌സ് സര്‍വീസ്), പരേതയായ സതീഭായ്, സുമാംഗി (റിട്ട. കെ എസ് ഇ ബി എക്‌സി. എഞ്ചിനിയര്‍), സുജാത (ഫെഡറല്‍ ബാങ്ക് ബ്രോഡ്‌വേ, എറണാകുളം) എന്നിവര്‍ സഹോദരങ്ങളാണ്. കെ ആര്‍ രാജന്റെ നിര്യാണത്തില്‍ മുന്‍മന്ത്രിയും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അനുശോചിച്ചു.&lt;br /&gt;&lt;br /&gt;deshabhimani/janayugom&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2450746125076205774?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2450746125076205774/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7762.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2450746125076205774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2450746125076205774'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7762.html' title='സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്പി, ജനകീയ കളക്ടര്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-k37peRlqpFA/TygXVmxwoII/AAAAAAAAB60/QFyYezZcOkw/s72-c/rajan+saksharatha.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4501953007445958459</id><published>2012-01-31T20:31:00.000+05:30</published><updated>2012-01-31T20:31:02.237+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='ദേശാഭിമാനി'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>നേര് ചികഞ്ഞ്; നന്മകള്‍ കാത്ത്...</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-TNGIU75t3KQ/TygCBFOo3RI/AAAAAAAAB6s/_OmSwvhwGzk/s1600/hajiyarikka.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/-TNGIU75t3KQ/TygCBFOo3RI/AAAAAAAAB6s/_OmSwvhwGzk/s1600/hajiyarikka.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;തിരൂരങ്ങാടി: "ബാബറി മസ്ജിദ് പ്രശ്നത്തില്‍ നേരിനൊപ്പം നിലയുറപ്പിക്കാന്‍ ധൈര്യം കാണിച്ചത് ദേശാഭിമാനി മാത്രമായിരുന്നു"വെന്ന് പാര്‍ട്യാക്ക എന്ന വി പി കുഞ്ഞിമുഹമ്മദിന്റെ സാക്ഷ്യം. 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തപ്പോള്‍ പല പത്രങ്ങളും "തര്‍ക്കമന്ദിരം തകര്‍ത്തു"വെന്ന് ഒഴുക്കന്‍ മട്ടില്‍ വാര്‍ത്ത നല്‍കി. എന്നാല്‍ "ബാബറി മസ്ജിദ്" തകര്‍ത്തുവെന്ന് തുറന്നുപറഞ്ഞത് നമ്മുടെ പത്രമാണ്. പേപ്പര്‍ വായനയുടെ പതിറ്റാണ്ടുകളില്‍നിന്ന് മങ്ങാത്ത ഓര്‍മകള്‍ ചികഞ്ഞെടുക്കുന്നു മൂന്നിയൂര്‍ പാറക്കടവിലെ എഴുപതുകാരനായ മരക്കച്ചവടക്കാരന്‍ കുഞ്ഞിമുഹമ്മദ്.&lt;br /&gt;&lt;br /&gt;""കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാസിങ് അടക്കമുള്ളവരാണ് 1989ല്‍ അയോധ്യയില്‍ മസ്ജിദ് പരിസരത്ത് ശിലാന്യാസത്തിന് സംഘപരിവാറുകാര്‍ക്ക് അവസരമൊരുക്കിക്കൊടുത്തത്. ഇക്കാര്യവും വെളിപ്പെടുത്താന്‍ "ദേശാഭിമാനി"യേ തയ്യാറായിരുന്നുള്ളൂ. മറ്റുപത്രങ്ങളൊക്കെ പുറത്താണ് രാമക്ഷേത്രത്തിന് സംഘപരിവാര്‍ തറക്കല്ലിട്ടതെന്ന് പ്രചരിപ്പിച്ചു. ഏറെ കഴിയുംമുമ്പ് ദേശാഭിമാനി വാര്‍ത്തയായിരുന്നു ശരിയെന്ന് തെളിഞ്ഞു. ഇറാഖ്യുദ്ധ സമയത്ത് മലയാള പത്രങ്ങള്‍ അധികവും അമേരിക്കന്‍ അനുകൂല വാര്‍ത്തകള്‍ നല്‍കി. അപ്പോഴും യാഥാര്‍ഥ്യം ജനങ്ങളിലെത്തിച്ചത് ദേശാഭിമാനിയാണ്" ചെറുപ്പകാലംതൊട്ടേ ദേശാഭിമാനിയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമായ പാര്‍ട്യാക്കക്ക് പറയാന്‍ ഇതുപോലെ അനുഭവങ്ങള്‍ ഒട്ടേറെ.&lt;br /&gt;&lt;br /&gt;പാറക്കടവിലെ പാര്‍ട്യാക്കയുടെ മരക്കടയില്‍ നേരം പുലരുമ്പോഴേ തിരക്കുതുടങ്ങും. അദ്ദേഹത്തിന്റെ ദിനചര്യ ആരംഭിക്കുന്നത് പത്രവായനയോടെയാണ്. രണ്ടാംക്ലാസ്വരെമാത്രം പഠിച്ച അദ്ദേഹം അക്ഷരം കൂട്ടിവായിച്ചുതുടങ്ങിയപ്പോഴേ ഉള്ള ബന്ധമാണ് ദേശാഭിമാനിയുമായി. പത്രം വായിക്കാനും ചര്‍ച്ചചെയ്യാനും കടയില്‍ സമപ്രായക്കാരടക്കം അനേകം പേര്‍ രാവിലെമുതലേ എത്തും. രാഷ്ട്രീയവും പൊതുപ്രശ്നങ്ങളുമായി ആരവമൊഴിഞ്ഞ നേരമില്ല. ചര്‍ച്ചയും വിലയിരുത്തലുകളും പലപ്പോഴും രാത്രിവരെ നീളും. സ്ഥലത്തെ വായനശാലയും ചര്‍ച്ചാവേദിയും സാംസ്കാരിക കേന്ദ്രവുമാണ് പാര്‍ട്യാക്കയുടെ മരപ്പീടിക. ഇതിനിടയില്‍ ഉരുപ്പടികള്‍ തരംതിരിച്ചും വില്‍പ്പന നടത്തിയും ഉപജീവനച്ചെലവ് പാര്‍ട്യാക്ക കണ്ടെത്തും. പഴയ കാലത്ത് ദേശാഭിമാനി കിട്ടാന്‍ വളരെ പ്രയാസമായിരുന്നുവെന്ന് പാര്‍ട്യാക്ക പറയുന്നു.&lt;br /&gt;&lt;br /&gt;""പാറക്കടവ് ഓട്ടുകമ്പനിയില്‍ ജോലിക്കെത്തിയിരുന്ന ഫറോക്കിലെ സഖാക്കളാണ് അന്ന് പത്രം എത്തിച്ചിരുന്നത്. പിന്നീട് കുറെക്കാലം പരപ്പനങ്ങാടിയില്‍ പോയി വാങ്ങി" വാര്‍ത്തയറിയാനുള്ള ആ യാത്രകളുടെ ആവേശം ഇപ്പോഴുമുണ്ട് വാക്കുകളില്‍ . ""പണ്ട് നാലുപുറമുള്ള പത്രമായിരുന്നു. കടലാസും അച്ചടീമൊക്കെ ഒരു വക. ഇപ്പോ ഒരുപാട് മാറീട്ട്ണ്ട്. കാഴ്ചയിലും വാര്‍ത്തകളിലുമെല്ലാം. മറ്റ് പത്രങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ദേശാഭിമാനിക്ക് അത്ര കുറവൊന്നൂല്ല" തന്റെ ഇഷ്ടപത്രത്തിന്റെ കാലാനുസൃതമായ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;കമ്യൂണിസ്റ്റാണെന്ന് പറഞ്ഞാല്‍ നാട്ടിലിറങ്ങാന്‍ പറ്റാത്ത കാലത്ത് യാഥാസ്ഥിതികരെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചതിന് നാട്ടുകാരും സഹപ്രവര്‍ത്തകരും സ്നേഹപൂര്‍വം നല്‍കിയ വിളിപ്പേരാണ് "പാര്‍ട്യാക്ക" എന്നത്. മൂന്നിയൂര്‍ പാറക്കടവിലെത്തി വി പി കുഞ്ഞിമുഹമ്മദിനെ ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. എന്നാല്‍ പാര്‍ട്ട്യാക്കാനെ ഏവര്‍ക്കും സുപരിചിതം. 19 വര്‍ഷക്കാലം പാറക്കടവ് ജനതാ ടൈല്‍സില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം കമ്പനിയില്‍നിന്ന് വിരമിച്ചശേഷമാണ് മരക്കച്ചവടത്തിലേക്കിറങ്ങിയത്. ഒപ്പം ചില്ലറ പൊതുപ്രവര്‍ത്തനവുമുണ്ട്.&lt;br /&gt;&lt;br /&gt;തയ്യാറാക്കിയത്: റസാഖ് മണക്കടവന്‍&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4501953007445958459?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4501953007445958459/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3348.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4501953007445958459'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4501953007445958459'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3348.html' title='നേര് ചികഞ്ഞ്; നന്മകള്‍ കാത്ത്...'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-TNGIU75t3KQ/TygCBFOo3RI/AAAAAAAAB6s/_OmSwvhwGzk/s72-c/hajiyarikka.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7462122996731789127</id><published>2012-01-31T20:22:00.000+05:30</published><updated>2012-01-31T20:22:51.468+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>പാറുന്നു സഖാവേ നിന്റെ ചെങ്കൊടികള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-42VB5CDgjJ0/TygAGjW-ZFI/AAAAAAAAB6k/K5Okip-lSxs/s1600/parunnu+sakhave.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="400" src="http://1.bp.blogspot.com/-42VB5CDgjJ0/TygAGjW-ZFI/AAAAAAAAB6k/K5Okip-lSxs/s400/parunnu+sakhave.jpg" width="370" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7462122996731789127?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7462122996731789127/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7752.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7462122996731789127'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7462122996731789127'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7752.html' title='പാറുന്നു സഖാവേ നിന്റെ ചെങ്കൊടികള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-42VB5CDgjJ0/TygAGjW-ZFI/AAAAAAAAB6k/K5Okip-lSxs/s72-c/parunnu+sakhave.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2955360710003863933</id><published>2012-01-31T17:47:00.002+05:30</published><updated>2012-01-31T17:47:50.990+05:30</updated><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><title type='text'>അഴിമതി: പ്രോസിക്യൂഷന്‍ അനുമതിക്ക് 4 മാസം</title><content type='html'>അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയില്‍ നാല് മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി 2ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്.&lt;br /&gt;&lt;br /&gt;പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായിരുന്നു സ്വാമിയുടെ ഹര്‍ജി. 2ജി ഇടപാടില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പ്രധാനമന്ത്രി മനപൂര്‍വം താമസിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2008 നവംബര്‍ 24നാണ് പ്രോസിക്യൂഷന്‍ അനുമതിക്കായി സ്വാമി പ്രധാനമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ അപേക്ഷ അനവസരത്തിലാണെന്ന് കാട്ടി 2010 മാര്‍ച്ചിലാണ് സ്വാമിയെ അറിയിച്ചത്.&lt;br /&gt;&lt;br /&gt;പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിക്കേസില്‍ വിചാരണ നടപടികള്‍ക്കായി അനുമതി തേടി വ്യക്തികള്‍ക്കും ബന്ധപ്പെട്ടവരെ സമീപിക്കാമെന്നും അതിനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നാണ് കോടതി വിധി. എന്തെങ്കിലും കൂടിയാലോചന വേണങ്കില്‍ ഒരു മാസം കൂടി എടുക്കാം. തീരുമാനമുണ്ടായില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. ഏതു കേസിനും ഒരു സമയപരിധി വേണം- കോടതി വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;എ രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാന്‍ പ്രധാനമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആദ്യം സ്വാമി ആവശ്യപ്പെട്ടത്. ഡല്‍ഹി ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. രാജ രാജിവച്ചതോടെ ഇത്തരം കേസുകളില്‍ പ്രോസക്യഷന്‍ അനുമതിക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കണമെന്നായി സ്വാമിയുടെ ഹര്‍ജി. രാജയുടെ കേസില്‍ 16 മാസം പ്രധാനമന്ത്രി വച്ചുതാമസിപ്പിച്ചുവെന്നും സ്വാമി പറഞ്ഞു. അനുമതി നല്‍കും മുമ്പ് സിബിഐ ശേഖരിച്ച തെളിവുകള്‍ വേണ്ടതുണ്ടെന്നാണ് തനിക്ക്ലഭിച്ച ഉപദേശമെന്നാണ് പ്രധാനമന്ത്രി കോടതിയില്‍ ബോധിപ്പിച്ചത്.&lt;br /&gt;&lt;br /&gt;2ജി കേസുമായി ബന്ധപ്പെട്ട് ഇവര്‍ വാദം കേള്‍ക്കുന്ന കേസുകളില്‍ ആദ്യത്തേതാണിത്. യുപിഎ സര്‍ക്കാരിന് നിര്‍ണ്ണായകമായ മറ്റ് മൂന്ന് ഹര്‍ജികളിലും വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ വിധിയുണ്ടാകും.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2955360710003863933?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2955360710003863933/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/4_31.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2955360710003863933'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2955360710003863933'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/4_31.html' title='അഴിമതി: പ്രോസിക്യൂഷന്‍ അനുമതിക്ക് 4 മാസം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1852080903733945082</id><published>2012-01-31T17:44:00.002+05:30</published><updated>2012-01-31T17:44:28.120+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പോര് മുറുകി; സുധാകരനെതിരെ നടപടി തേടി എ ഗ്രൂപ്പ്</title><content type='html'>പോസ്റ്റര്‍ വിവാദത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വാക്പോര് പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നു. കണ്ണൂരിലെ എ വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്ന് സുധാകരന്റെ പേരില്‍ നടപടിയെടുപ്പിക്കാന്‍ നീക്കംതുടങ്ങി. വ്യക്തികള്‍ എന്ന നില വിട്ട് ഗ്രൂപ്പ് നിലയിലേക്ക് കാര്യങ്ങള്‍ മാറി. എ ഗ്രൂപ്പ് വാര്‍ത്താസമ്മേളനം വിളിച്ച് സുധാകരനെതിരെ ആഞ്ഞടിച്ചു. കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന്‍ , ഇതിനായി മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കോണ്‍ഗ്രസിനെ വിഴുങ്ങുന്ന കാളസര്‍പ്പമാണ് സുധാകരനെന്ന് പി രാമകൃഷ്ണന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുധാകരന് പിന്തുണയുമായി കെ അച്യുതന്‍ എംഎല്‍എയും രംഗത്തെത്തി.&lt;br /&gt;&lt;br /&gt;സുധാകരന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കണമെന്ന് കണ്ണൂരിലെ എ വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സതീശന്‍ പാച്ചേനി, എന്‍ രാമകൃഷ്ണന്‍ , എ ഡി മുസ്തഫ, കെ പി നൂറുദീന്‍ , എന്‍ രാമകൃഷ്ണന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ തെരുവില്‍ പറയരുത്. സംഘടനയെയും സര്‍ക്കാരിനെയും ആശയക്കുഴപ്പത്തിലാക്കുന്ന ഗൂഢാലോചനയാണ് സുധാകരന്‍ നടത്തുന്നത്. സര്‍ക്കാരിനെ നയിക്കാന്‍ പെടാപ്പാട് നടത്തുന്ന മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണിത്. ഇത് അംഗീകരിക്കാനാവില്ല. സുധാകരന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. കയ്യൂക്കുകൊണ്ടും ശരീരഭാഷകൊണ്ടും ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. കണ്ണൂര്‍ എസ്പി നിഷ്പക്ഷമായും മാന്യമായുമാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് സുധാകരന്റെ ആശ്രിതനാണ്. മുല്ലപ്പള്ളിയുടെ മാന്യതയെക്കുറിച്ച് സുധാകരന്‍ പറയേണ്ട കാര്യമില്ല. മുല്ലപ്പള്ളിയുടെ രണ്ടു മണ്ഡലങ്ങള്‍ കണ്ണൂരിലാണെന്ന് മറക്കേണ്ടന്ന സുധാകരന്റെ ഭീഷണിസ്വരം വേണ്ടെന്നും ഇവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;സുധാകരനെതിരെ ശക്തമായ ആരോപണങ്ങളാണ് ഡിസിസി മുന്‍ പ്രസിഡന്റുകൂടിയായ രാമകൃഷ്ണന്‍ ഉന്നയിക്കുന്നത്. സുധാകരനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിട്ടുണ്ട്. എന്തും ചെയ്യാമെന്ന രീതിയിലാണ് കോണ്‍ഗ്രസില്‍ സുധാകരന്റെയും അനുയായികളുടെയും പ്രവര്‍ത്തനമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;സുധാകരന് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് വയലാര്‍ രവി സുധാകരന് അനുകൂലമായി പ്രതികരിച്ചതെന്നും ചിറ്റൂര്‍ എംഎല്‍എ കെ അച്യുതന്‍ പറഞ്ഞു. എസ്പിയുടെ നടപടി ധിക്കാരമാണ്. നടപടിയെടുക്കണം. പൊലീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗവും കണ്ണൂരില്‍ ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കുന്നു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1852080903733945082?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1852080903733945082/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5504.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1852080903733945082'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1852080903733945082'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5504.html' title='പോര് മുറുകി; സുധാകരനെതിരെ നടപടി തേടി എ ഗ്രൂപ്പ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5862039821959309359</id><published>2012-01-31T16:26:00.001+05:30</published><updated>2012-01-31T16:26:00.204+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><title type='text'>തസ്തികകള്‍ കുറച്ച് എന്ത് ജനസേവനം?</title><content type='html'>കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ തസ്തിക വെട്ടിക്കുറയ്ക്കലും നിയമനങ്ങള്‍ നടത്താതിരിക്കലും പതിവായിരിക്കുന്നു. മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സാമൂഹ്യ സുരക്ഷാമേഖലയിലെ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുമെന്നും ഭീഷണി ഉയര്‍ന്നിരിക്കുന്നു. സിവില്‍ സര്‍വീസില്‍ വേണ്ടതിലേറെ ആളുകളുണ്ട്; അതുകൊണ്ട് തസ്തിക വെട്ടിക്കുറയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടൊക്കെ പ്രത്യക്ഷമായിത്തന്നെ നിരത്തുന്ന ന്യായം. അതിന് സാധൂകരണം നല്‍കാന്‍ അവര്‍ ചില കണക്കും അവതരിപ്പിക്കുന്നു. അമേരിക്കയിലുള്ളതിന്റെ അഞ്ചുമടങ്ങ് സര്‍ക്കാര്‍ ജീവനക്കാര്‍ ജനസംഖ്യാനുപാതികമായി ഇന്ത്യയിലുണ്ടെന്നാണ് വാദം. ഇന്ത്യയില്‍ ഒരുലക്ഷം ജനങ്ങളെ സേവിക്കാന്‍ 16,228 സര്‍ക്കാരുദ്യോഗസ്ഥരുണ്ടെങ്കില്‍ അമേരിക്കയില്‍ ലക്ഷം ജനങ്ങള്‍ക്ക് 7618 ഉദ്യോഗസ്ഥരേ ഉള്ളൂ എന്നാണ് പറയുന്നത്. കഴിഞ്ഞദിവസം ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച കണക്കുകള്‍ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കുന്നവരില്‍ 44.81 ശതമാനവും റെയില്‍വേ ജീവനക്കാരാണ്. അങ്ങനെ വരുമ്പോള്‍ രാജ്യത്ത് ലക്ഷം പേര്‍ക്ക് 125 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരേ ഉള്ളൂ. സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ സേവനം യഥോചിതം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഇനിയും ആള്‍ശേഷി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടതുണ്ട്. നിയമന നിരോധമോ തസ്തിക വെട്ടിക്കുറയ്ക്കലോ അല്ല, യോഗ്യതയുള്ളവരെ പരിശീലനം നല്‍കി കൂടുതലായി ജനസേവനത്തിനു നിയമിക്കുകയാണ് വേണ്ടത്.&lt;br /&gt;&lt;br /&gt;ക്ഷേമനടപടികളിലും സേവനതുറയിലുമടക്കം ജനങ്ങളുമായി ബന്ധപ്പെടുന്ന സര്‍വതലങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ പടിപടിയായി കുറയ്ക്കുക എന്നത് ആഗോളവല്‍ക്കരണനയങ്ങളുടെ പ്രധാന അജന്‍ഡയാണ്. സ്വകാര്യമൂലധനത്തിന്റെ ഇടപെടലാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പൊതുവിതരണം തകര്‍ക്കുന്നതും വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും ആരോഗ്യരംഗം വാണിജ്യ ശക്തികള്‍ക്ക് വിട്ടുകൊടുക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ സ്വന്തം ചുമതലകളില്‍ നിന്ന് സര്‍ക്കാരിനെ മാറ്റിനിര്‍ത്താന്‍ ആസൂത്രിതശ്രമം നടത്തുന്നവര്‍ക്ക് സുശക്തമായ സിവില്‍സര്‍വീസ് അനാവശ്യമായി തോന്നുന്നു. ജനങ്ങളോടുള്ള പ്രാഥമികമായ ഉത്തരവാദിത്തം മറക്കുന്ന സര്‍ക്കാരിനു മാത്രമേ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താന്‍ തോന്നൂ. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം പ്രകടമായിത്തന്നെ ആ വഴിയിലാണ്. അധിക തസ്തിക "കണ്ടെത്തുന്ന"തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി അതിന്റെ ഭാഗമാണ്്. ഈ കമ്മിറ്റി നിലവില്‍വന്നതോടെ സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളിലെ നിയമനങ്ങളാകെ മരവിച്ചിരിക്കുന്നു. കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചാലേ ഇനി നിയമനം നടക്കൂ. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായ ഉടന്‍ കടന്നാക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെയാണ്. അന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതു മറികടക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ , തസ്തിക വെട്ടിക്കുറയ്ക്കല്‍ , നിയമനനിരോധം, ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കല്‍ , പത്തുശതമാനം ശമ്പളം തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെയുള്ള നടപടികളാണ് പരിഹാരമാര്‍ഗമെന്നും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് വിശദീകരിച്ച് ധവളപത്രമിറക്കുകയും "അധിക തസ്തിക" കണ്ടെത്താന്‍ അന്വേഷണം തുടങ്ങുകയും ചെയ്തു. വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കിട്ടുംമുമ്പുതന്നെ, സംസ്ഥാനത്ത് 60,000 തസ്തിക അധികമാണെന്നും അവ ഇല്ലാതാക്കേണ്ടതാണെന്നും ആസൂത്രണ ബോര്‍ഡ് പ്രഖ്യാപിച്ചു. പന്തീരായിരത്തോളം തസ്തിക വെട്ടിക്കുറയ്ക്കുന്നതിലേക്കാണ് ഇത് ചെന്നെത്തിയത്. ആവശ്യകതയുമായി തട്ടിച്ചുനോക്കാതെ തീര്‍ത്തും അനുചിതമായും അശാസ്ത്രീയമായും എടുത്ത ആ തീരുമാനം കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിന് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. അതുതന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു.&lt;br /&gt;&lt;br /&gt;നവ ഉദാരവല്‍ക്കരണനയങ്ങള്‍ സര്‍ക്കാരിന്റെ ക്ഷേമനടപടികളെ നിരാകരിക്കുന്നതാണ്. ആ നയങ്ങളാണ് ഇവിടെയും പ്രതിനായകസ്ഥാനത്ത്. സമൂഹത്തിന്റെ ക്രമാനുഗത വളര്‍ച്ചയ്ക്ക് വിപുലവും സുസജ്ജവുമായ സിവില്‍ സര്‍വീസ് കൂടിയേ തീരൂ. അതു മനസ്സിലാക്കിയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആ അഞ്ചുകൊല്ലത്തില്‍ നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും പിന്‍വലിച്ചെന്ന് മാത്രമല്ല, 33,000 പുതിയ തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ഒന്നരലക്ഷം പേരെയാണ് പിഎസ്സി മുഖേന നിയമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപനത്തിന്റെ തുടര്‍ച്ച യുഡിഎഫില്‍നിന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ , തസ്തിക വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ചുറപ്പിച്ചുള്ള നീക്കം ചെറുക്കപ്പെട്ടേ മതിയാകൂ. സാങ്കേതികവിദ്യയുടെ കടന്നുവരവിന് അനുസരിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും ജനസേവനത്തിന്റെ തുറകള്‍ വിപുലപ്പെടുത്താനുമാണ് ശ്രമിക്കേണ്ടത്. കുറെ തസ്തിക മുന്‍പിന്‍നോക്കാതെ ഇല്ലാതാക്കി ചെലവുകുറയ്ക്കുക എന്ന എളുപ്പവഴി അങ്ങേയറ്റം ജനവിരുദ്ധമാണ്. കാലാനുസൃതമായ വിപുലീകരണമേ പാടുള്ളൂ. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലുള്‍പ്പെടെ സര്‍ക്കാരിന്റെ ശ്രദ്ധ കൂടുതല്‍ കടന്നുചെല്ലുകയും ജനങ്ങള്‍ക്ക് സേവനം ഉറപ്പുവരുത്തുകയും ചെയ്യുക സര്‍ക്കാരുകളുടെ അനിവാര്യ കടമയാണെന്നത് മറക്കരുത്. രാജ്യഭരണം ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ അതിന്റെ ഗുണഫലം ജനങ്ങളില്‍ എത്താനുള്ള സംവിധാനം വേണം. സര്‍ക്കാര്‍ ജീവനക്കാരില്ലാതെ യന്ത്രങ്ങള്‍ വച്ച് ചെയ്യാവുന്ന കാര്യമല്ല അത്. തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍നിന്ന് നിരുപാധികം പിന്മാറുന്നതിനൊപ്പം ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുകയും കാലാനുസൃതമായ ആവശ്യകതകള്‍ക്ക് അനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാരായാലും കേരള സര്‍ക്കാരായാലും ജീവനക്കാരുടെയും ജനങ്ങളുടെയും രോഷം നേരിടേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani editorial 310112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5862039821959309359?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5862039821959309359/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4030.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5862039821959309359'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5862039821959309359'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4030.html' title='തസ്തികകള്‍ കുറച്ച് എന്ത് ജനസേവനം?'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3220051079783000714</id><published>2012-01-31T15:25:00.002+05:30</published><updated>2012-01-31T15:25:00.697+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് പിന്‍വലിക്കണം: സിപിഐ എം</title><content type='html'>ജനാധിപത്യ മര്യാദകള്‍ കാറ്റില്‍പ്പറത്തി സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമിതി പിരിച്ചുവിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;സമിതിയുടെ നിയമാവലിപ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താനുള്ള അധികാരവും അംഗങ്ങളെ നീക്കാനുള്ള അവകാശവും എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഇതിനെ മറികടന്നാണ് അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴുപേരെ അംഗത്വത്തില്‍നിന്ന് നീക്കി അഴിമതി ആരോപണങ്ങളില്‍ അന്വേഷണവിധേയരായ രണ്ടുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ തിരുകിക്കയറ്റുകയും ചെയ്തത്. നിയമാവലി ലംഘിച്ച് യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനാഥരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍പോലും അപകടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. രണ്ട് അംഗങ്ങള്‍മാത്രം അവശേഷിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടാകുക. ഇത് ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിക്കും. അനാഥരായ കുട്ടികളുടെ ദൈനംദിന ചെലവിനുവേണ്ട പണംപോലും ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമസമിതിയെ കരിതേച്ചുകാണിക്കാനും സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനും എടുത്ത നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.&lt;br /&gt;&lt;br /&gt;&lt;b&gt;സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസില്‍ കോണ്‍ഗ്രസ് അക്രമം; ഫയല്‍ കടത്തി&lt;/b&gt;&lt;br /&gt;&lt;br /&gt;അനാഥരായ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തെയടക്കം മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസില്‍ കോണ്‍ഗ്രസ് അതിക്രമം. പൊലീസ് സംരക്ഷണയില്‍ ഓഫീസ് പൂട്ട് തല്ലിത്തകര്‍ത്ത കോണ്‍ഗ്രസ് സംഘം രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയി. ജീവനക്കാര്‍ക്കുനേരെ വധഭീഷണിയും മുഴക്കി. തൈക്കാട്ടുള്ള ശിശുക്ഷേമസമിതി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ , സുനില്‍ സി കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പേരാണ് അതിക്രമം കാട്ടിയത്.&lt;br /&gt;&lt;br /&gt;തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം വന്‍ പൊലീസ് സംഘം സമിതി ഓഫീസ് വളയുകയായിരുന്നു. ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ച പൊലീസുകാര്‍ ജീവനക്കാരെ തടഞ്ഞുവച്ചു. ഓഫീസിന്റെ താക്കോലും മറ്റും ആവശ്യപ്പെട്ട പൊലീസ് ജീവനക്കാര്‍ക്കുനേരെ ഭീഷണിയും മുഴക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ ചെമ്പഴന്തി അനിലും സംഘവും മുദ്രാവാക്യം വിളികളുമായി ഗേറ്റിനുള്ളില്‍ കടന്ന് ഓഫീസിന്റെ പൂട്ട് അടിച്ചു തകര്‍ത്തു. പോര്‍വിളികളുമായി അകത്തുകടന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമിതി ജനറല്‍ സെക്രട്ടറിയുടെ മുറിയുടെ പൂട്ടും തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ രണ്ട് ഷെല്‍ഫുകളും മേശയും കുത്തിത്തുറന്നു. ഇവിടെയുണ്ടായിരുന്ന ഫയലുകളും മെമ്പര്‍ഷിപ്പ് രജിസ്റ്ററുകളും മറ്റ് രേഖകളും കടത്തിക്കൊണ്ടുപോയി. ഓഫീസ് പിടിച്ചെടുത്തതായി മുദ്രാവാക്യം വിളിച്ച് ബഹളംവച്ചു. തങ്ങളാണ് ഇനിമുതല്‍ സമതി ഭരിക്കുന്നതെന്നു പറഞ്ഞ് ജീവനക്കാരെ സംഘം ഭീഷണിപ്പെടുത്തി. സംഘം മണിക്കൂറുകള്‍ക്ക് ശേഷമാണ് മടങ്ങിയത്. ഈ സമയമത്രയും പൊലീസ് പുറത്തും അകത്തുമായി സംഘത്തിന് സംരക്ഷണമൊരുക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. മണിക്കൂറുകള്‍ നീണ്ട ഭീകരാവസ്ഥ സമതിയോടു ചേര്‍ന്നുള്ള ശിശുപരിചരണ ദത്തെടുക്കല്‍കേന്ദ്രത്തെയും ബാധിച്ചു. കുട്ടികള്‍ക്കാവശ്യമായ സാധനങ്ങളുമായി എത്തിയ ജീവനക്കാരെ പോലും പൊലീസ് തടഞ്ഞു. അകത്തുള്ള ജീവനക്കാരെ പുറത്തേക്കു വിടാനും അനുവദിച്ചില്ല. സമിതിയുടെ സംരക്ഷണയില്‍ ഇവിടെ 55 പിഞ്ചുകുഞ്ഞുങ്ങളാണുള്ളത്.&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3220051079783000714?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3220051079783000714/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3463.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3220051079783000714'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3220051079783000714'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3463.html' title='ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് പിന്‍വലിക്കണം: സിപിഐ എം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7202215965919328257</id><published>2012-01-31T14:24:00.002+05:30</published><updated>2012-01-31T14:24:00.048+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='കുടുംബശ്രീ'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ലീഗ് നടപടി ജനാധിപത്യവിരുദ്ധം: സിപിഐ എം</title><content type='html'>മലപ്പുറം: കുടുംബശ്രീ സിഡിഎസ് &amp;nbsp;എഡിഎസ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മുസ്ലിംലീഗ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് ഇതുവരെ കുടുംബശ്രീ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.&lt;br /&gt;&lt;br /&gt;സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. അതിനെ പോഷകസംഘടനയാക്കി മാറ്റാനാണ് ലീഗ് ശ്രമം. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ലീഗ് ഇടപെടല്‍ നടന്നതായാണ് തെളിയുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് ലീഗ് ഇത് സാധ്യമാക്കിയത്. ലീഗിന് ഭാരവാഹിത്വം ലഭിക്കാത്തിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ലീഗിന്റെ അധികാര ദുര്‍വിനിയോഗം ജില്ലയില്‍ യുഡിഎഫിനകത്തും വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. പലയിടത്തും ലീഗ് പാനലിനെതിരെ കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്. തെരഞ്ഞെടുപ്പിലെ അനധികൃത ഇടപെടല്‍ സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടും ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നാണ് ലീഗ് നിലപാട്. ഇത് തിരുത്താന്‍ അവര്‍ തയ്യാറാകണമെന്നും പി പി വാസുദേവന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;കുടുംബശ്രീ: ലീഗിന്റെ ധാര്‍ഷ്ട്യത്തില്‍ മുന്നണിയിലും അമര്‍ഷം&lt;/b&gt;&lt;br /&gt;&lt;br /&gt;മലപ്പുറം: ജില്ലയിലെ കുടുംബശ്രീ സിഡിഎസ് &amp;nbsp;എഡിഎസ് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞത് മുസ്ലിംലീഗിന്റെ അധികാര ദുര്‍വിനിയോഗം. റിട്ടേണിങ് ഓഫീസര്‍മാരെ സ്വാധീനിച്ചും അര്‍ഹര്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചും നടത്തുന്ന തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും കുടുംബശ്രീ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിച്ച ലീഗ് നിലപാടിനെതിരെ കോണ്‍ഗ്രസിലും അമര്‍ഷം ശക്തമാണ്. പലയിടത്തും ലീഗിനെതിരെ കോണ്‍ഗ്രസ് പാനല്‍ മത്സരരംഗത്തെത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിശ്ചയിച്ചതുമുതല്‍ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ലീഗ് നേതൃത്വം ഇടപെടുകയായിരുന്നു. പലയിടത്തും ലീഗ് വാര്‍ഡ് മെമ്പര്‍മാര്‍ക്കൊപ്പമാണ് റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പിനെത്തിയത്. തെരഞ്ഞെടുപ്പിന്റെ മിനുട്സ് ബുക്കുപോലും മെമ്പറെ കാട്ടി ബോധ്യപ്പെടുത്തിയ ശേഷമാണ് റിട്ടേണിങ് ഓഫീസര്‍ ഒപ്പുവച്ചത്. ചില വാര്‍ഡുകളില്‍ ആര്‍ഒമാര്‍ ലീഗ് അനുകൂലികളെ "ഐകകണ്ഠ്യേന" തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഏഴ് എഡിഎസുമാരില്‍ കുറഞ്ഞത് നാലുപേര്‍ ബിപിഎല്‍ വിഭാഗത്തില്‍നിന്നാകണമെന്നാണ് ചട്ടം. എസ്സി പ്രാതിനിധ്യവും ഉണ്ടാവണം. ഇവയൊന്നുമില്ലാതെ നിരവധി വാര്‍ഡുകളില്‍ എഡിഎസുമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് സ്ഥിരവരുമാനമോ ഓണറേറിയമോ കൈപ്പറ്റുന്നവര്‍ എഡിഎസ്, സിഡിഎസ് ഭാരവാഹിസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പലയിടത്തും ആശ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും സിഡിഎസ് &amp;nbsp;എഡിഎസ് ഭാരവാഹികളായിട്ടുണ്ട്. മലപ്പുറം സിഡിഎസ് ചെയര്‍പേഴ്സണ്‍ അങ്കണവാടിയിലെ ജോലി രാജിവയ്ക്കാതെയാണ് ഭാരവാഹിത്വത്തില്‍ തുടരുന്നത്. കഴിഞ്ഞ നവംമ്പറില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സിഡിഎസുകള്‍ ചുമതല ഏറ്റെടുക്കേണ്ടതായിരുന്നു. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും യഥാസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.&lt;br /&gt;&lt;br /&gt;കഴിഞ്ഞ 26ന് സിഡിഎസുകള്‍ അധികാരമേറ്റെടുത്തിട്ടും കോഡൂര്‍ , അരീക്കോട്, കരുളായി, മൂത്തേടം, ആലിപറമ്പ് പഞ്ചായത്തുകളില്‍ സിഡിഎസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇവ നിയമവിരുദ്ധമായി നീട്ടിവച്ചിരിക്കയാണ്. ലീഗ് ആഗ്രഹിച്ചവര്‍ ചെയര്‍പേഴ്സണാകാതെ വന്നപ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഇവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ മാറ്റിവപ്പിച്ചത്. മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ലീഗ് ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും അനധികൃത ഇടപെടലുകള്‍ നടത്തി. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ കലക്ടറേറ്റില്‍ ലഭിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. കക്ഷിþരാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെയാണ് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ കുടുംബശ്രീ തെരഞ്ഞെടുപ്പുകള്‍ നടന്നത്. 2008 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിരുന്നില്ല. തദ്ദേശ ഭരണവകുപ്പിന്റെ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് അന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇത്തവണ ഈ സംവിധാനങ്ങളെല്ലാം നോക്കുകുത്തിയായി.&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7202215965919328257?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7202215965919328257/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4121.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7202215965919328257'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7202215965919328257'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4121.html' title='ലീഗ് നടപടി ജനാധിപത്യവിരുദ്ധം: സിപിഐ എം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3961013070162607492</id><published>2012-01-31T12:21:00.001+05:30</published><updated>2012-01-31T12:21:00.309+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><title type='text'>പണിമുടക്കില്‍ ബല്‍ജിയം സ്തംഭിച്ചു</title><content type='html'>ബ്രസല്‍സ്: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരംതേടി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ ഒത്തുകൂടിയ തിങ്കളാഴ്ച തൊഴിലാളി പ്രക്ഷോഭത്തില്‍ ബല്‍ജിയം സ്തംഭിച്ചു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തികനയത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് പ്രധാന യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ഗതാഗതവും മുടങ്ങിയതോടെ രാജ്യം നിശ്ചലമായി. ട്രെയിനുകളും ബസുകളും ട്രാമുകളും ഓടിയില്ല. നിരവധി ഫ്ളൈറ്റുകള്‍ റദ്ദാക്കി. ചരക്ക് വിമാനത്താവളവും അടച്ചിട്ടു. 2005നുശേഷം ബല്‍ജിയത്തിലെ ആദ്യ പൊതുപണിമുടക്കാണിത്. മൂന്ന് യൂണിയനുകളും സംയുക്തമായി അണിനിരക്കുന്നത് ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം.&lt;br /&gt;&lt;br /&gt;സര്‍ക്കാരിന്റെ ജനവിരുദ്ധ ചെലവുചുരുക്കല്‍ നയമാണ് തൊഴിലാളി യൂണിയനുകളെ ചൊടിപ്പിച്ചത്. പൊതുമേഖലയില്‍ ഈവര്‍ഷം 1500 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ പൊതുസേവനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും പെന്‍ഷന്‍ അടക്കമുള്ളവ പരിഷ്കരിക്കുകയും ചെയ്യുന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ദുസ്സഹമാകും. ബഹുരാഷ്ട്ര കമ്പനികള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടതെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിനെയാകെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം തേടിയാണ് ഇയു നേതാക്കള്‍ ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സമ്മേളിക്കുന്നത്. സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനും തൊഴിലവസരം സൃഷ്ടിക്കാനുമുള്ള വഴികള്‍ ഉച്ചകോടി ചര്‍ച്ചചെയ്യുമെന്ന് നേതാക്കള്‍ പറയുന്നു.&lt;br /&gt;&lt;br /&gt;യൂറോ നാണ്യമായി ഉപയോഗിക്കുന്ന 17 ഇയു രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുന്ന ബജറ്റ് ഉടമ്പടിക്ക് ഉച്ചകോടി അന്തിമരൂപം നല്‍കിയേക്കും. വളര്‍ച്ചയ്ക്കും തൊഴിലിനുമായി ഫ്രാന്‍സും ജര്‍മനിയും മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പരിഗണിക്കും. ഇയു മേഖലയില്‍ 2.3 കോടി തൊഴില്‍രഹിതര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ സാമ്പത്തികസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍ .&lt;br /&gt;&lt;br /&gt;സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള നയരൂപീകരണം സംബന്ധിച്ച് ഇയുവില്‍ അഭിപ്രായഭിന്നത രൂക്ഷമായി തുടരുകയാണ്. ഗ്രീസിനുള്ള ഭാവി സഹായപദ്ധതികള്‍ക്ക് കടുത്ത ഉപാധികള്‍ മുന്നോട്ടുവയ്ക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടത് തര്‍ക്കം വഷളാക്കി. ഗ്രീസിലെ നികുതിചുമത്തലും ചെലവുചുരുക്കലും അടക്കമുള്ള സാമ്പത്തിക അച്ചടക്കനടപടികള്‍ ഇയു ബജറ്റ് കമീഷണറുടെ അന്തിമ അനുമതിക്ക് വിട്ടുകൊടുക്കണമെന്നാണ് ജര്‍മനിയുടെ നിര്‍ദേശം. തങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തുന്നതാണ് ജര്‍മനിയുടെ പദ്ധതിയെന്ന് ഗ്രീസ് കുറ്റപ്പെടുത്തി. കടക്കെണിയില്‍ പിടിച്ചുനില്‍ക്കാന്‍ സ്വകാര്യ സാമ്പത്തികസ്ഥാപനങ്ങളുമായുള്ള ഗ്രീസിന്റെ ചര്‍ച്ചകളും വഴിമുട്ടിയിരിക്കുകയാണ്. സ്വകാര്യനിക്ഷേപകര്‍ ബോണ്ടുകളില്‍ 50 ശതമാനം നഷ്ടം സഹിക്കണമെന്നാണ് ഗ്രീക്ക് സര്‍ക്കാരിന്റെ ആവശ്യം. 2020 ഓടെ രാജ്യത്തിന്റെ കടം ജിഡിപിയുടെ 120 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രസല്‍സില്‍ ഉച്ചകോടി ആരംഭിക്കുന്നതിനു മുമ്പുതന്നെ യൂറോപ്യന്‍ ഓഹരിവിപണി ഇടിഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളിലും തിങ്കളാഴ്ച ഇടിവുണ്ടായി.&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3961013070162607492?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3961013070162607492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8885.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3961013070162607492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3961013070162607492'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8885.html' title='പണിമുടക്കില്‍ ബല്‍ജിയം സ്തംഭിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6604832087678506785</id><published>2012-01-31T11:50:00.001+05:30</published><updated>2012-01-31T11:50:00.243+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഭിവാനി ചുവപ്പണിഞ്ഞു; ഹരിയാന സമ്മേളനം തുടങ്ങി</title><content type='html'>ഭിവാനി: ഹരിയാനയിലെ ഭിവാനി നഗരത്തെ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലിയോടെ സിപിഐ എം സംസ്ഥാന സമ്മേളനം തുടങ്ങി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം വന്‍തോതില്‍ വനിതകളും ദളിതരും റാലിക്കെത്തിയത് ദുര്‍ബല വിഭാഗങ്ങളില്‍ പാര്‍ടി നേടുന്ന സ്വാധീനത്തിന്റെ തെളിവായി. ശക്തമായ തൊഴിലാളി സമരം നടന്ന ഹൂണ്ട സ്കൂട്ടേഴ്സിലെയും മാരുതി,ലിബര്‍ട്ടി ഷൂസ് എന്നീ കമ്പനികളിലെയും തൊഴിലാളികളും ഹുഡപാര്‍ക്കില്‍ നടന്ന റാലിക്കെത്തിയിരുന്നു.&lt;br /&gt;&lt;br /&gt;കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായി നില്‍ക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു മാത്രമേ ഇടത് ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പാര്‍ടി പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് ഇടത്-ജനാധിപത്യ ബദല്‍&amp;amp;ാറമവെ;കെട്ടിപ്പടുക്കാന്‍ ഹരിയാനയിലെ സിപിഐ എമ്മിന്റെ വളര്‍ച്ച സഹായിക്കുമെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പൊതുസമ്മേളനത്തില്‍ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോത്പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗവും രാജസ്ഥാനിലെ പ്രമുഖ കര്‍ഷക നേതാവുമായ അമ്രറാം, സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്ര മല്ലിക്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജഗ്മതി സംഗ്വാന്‍ എന്നിവര്‍ സംസാരിച്ചു. മാസ്റ്റേര്‍ ഷേര്‍സിങ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനവും സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.&lt;br /&gt;(വി ബി പരമേശ്വരന്‍)&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6604832087678506785?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6604832087678506785/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2790.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6604832087678506785'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6604832087678506785'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2790.html' title='ഭിവാനി ചുവപ്പണിഞ്ഞു; ഹരിയാന സമ്മേളനം തുടങ്ങി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6439015304676586814</id><published>2012-01-31T10:18:00.000+05:30</published><updated>2012-01-31T10:18:00.512+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='ത്രിപുര'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ത്രിപുര പ്രതിനിധിസമ്മേളനം തുടങ്ങി</title><content type='html'>രാജ്യത്തെ നശിപ്പിക്കുന്ന നവഉദാര നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തിന് കൂടുതല്‍ ഊര്‍ജം പകരുന്ന വിജയം ത്രിപുരയില്‍ ഉണ്ടാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്- സിപിഐ എം ത്രിപുര സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശാന്തിയും സൗഹാര്‍ദ അന്തരീക്ഷവും നിലനിര്‍ത്താനും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വര്‍ഗശത്രുക്കള്‍ മുന്നണിക്കും സര്‍ക്കാരിനുമെതിരെ നടത്തുന്ന ഗൂഢാലോചനകള്‍ കണ്ടറിഞ്ഞ് ചെറുത്തു പരാജയപ്പെടുത്താനും സിപിഐ എമ്മിന്റെ ബഹുജനാടിത്തറ വിപുലമാക്കി കൂടുതല്‍ ജനവിഭാഗങ്ങളിലേക്കെത്താനും ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കും. കോണ്‍ഗ്രസ് വിഘടനവാദ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരാതി കേട്ട് പരിഹരിക്കാനും കൂടുതല്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. ചൊവ്വാഴ്ചയും ചര്‍ച്ച തുടരും.&lt;br /&gt;&lt;br /&gt;നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് മൂന്നിലൊരു ഭാഗം സീറ്റ് സംവരണം ചെയ്യാനുള്ള ബില്‍ ഉടന്‍ പാസാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖഗന്‍ദാസ്, അനില്‍ സര്‍ക്കാര്‍ , രമാദാസ്, സിദ്ദിഖുര്‍ റഹ്മാന്‍ , രഞ്ജിത് ദേബ്ബര്‍മ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനനടപടി നിയന്ത്രിക്കുന്നത്. പ്രകാശ് കാരാട്ടിനു പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗം നൂറുള്‍ ഹുദ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം ബുധനാഴ്ച സമാപിക്കും.&lt;br /&gt;(വി ജയിന്)&lt;br /&gt;&lt;br /&gt;&lt;b&gt;സംസ്ഥാനത്ത് സിപിഐ എം അംഗങ്ങളില്‍ നാലിലൊന്ന് സ്ത്രീകള്‍&lt;/b&gt;&lt;br /&gt;&lt;br /&gt;അഗര്‍ത്തല: ത്രിപുരയിലെ 77,915 സിപിഐ എം അംഗങ്ങളില്‍ നാലിലൊന്നിലധികം സ്ത്രീകള്‍ . പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി ബിജന്‍ ധര്‍ അവതരിപ്പിച്ച രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ വിവരം. 25.22 ശതമാനം അംഗങ്ങളാണ് സ്ത്രീകള്‍ . 34.33 ശതമാനം ആദിവാസികളാണ്. അംഗങ്ങളില്‍ 69.01 ശതമാനം 25 വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ്. 51 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ 20.96 ശതമാനവും 70 വയസ്സിനു മുകളിലുള്ളവര്‍ 2.46 ശതമാനവുമാണ്. 25 വയസ്സുവരെ പ്രായമുള്ളവര്‍ 7.56 ശതമാനം. 1998നുശേഷം പാര്‍ടിയില്‍ ചേര്‍ന്നവരാണ് അംഗങ്ങളില്‍ 71.17 ശതമാനവും- 47,813 പേര്‍ . 1964ല്‍ സിപിഐ എം രൂപീകരണത്തിനുശേഷം 1976 വരെയുള്ള സമയത്ത് 590 പേരാണ് പാര്‍ടിയില്‍ ചേര്‍ന്നത്. 1947നും 63നുമിടയില്‍ ചേര്‍ന്ന 79 പേരും 1947നുമുമ്പ് ചേര്‍ന്ന മൂന്നു പേരും അംഗത്വത്തിലുണ്ട്. പാര്‍ടി അംഗങ്ങളില്‍ തൊഴിലാളികള്‍ 24.35 ശതമാനമാണ്. ഭൂരഹിതര്‍ 27.09 ശതമാനം. ദരിദ്രകര്‍ഷകര്‍ 25.57 ശതമാനം. ഇടത്തരം കര്‍ഷകര്‍ 4.34 ശതമാനവും ധനിക കര്‍ഷകര്‍ 0.28 ശതമാനവുമാണ്. അംഗസംഖ്യയിലെ വളര്‍ച്ചനിരക്ക് 3.26 ശതമാനമാണ്. 2011ലെ സെന്‍സസ് അനുസരിച്ച് 36,71,032 ആണ് സംസ്ഥാനത്തെ ജനസംഖ്യ. വര്‍ഗ ബഹുജന സംഘടനകളില്‍ അംഗസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ജനാധിപത്യ മഹിളാ അസോസിയേഷനാണ്. 5,76,796. ഡിവൈഎഫ്ഐയില്‍ 5,20,651 അംഗങ്ങളും അഖിലേന്ത്യാ കിസാന്‍സഭയില്‍ 3,17,800 അംഗങ്ങളുമുണ്ട്. കര്‍ഷകത്തൊഴിലാളി യൂണിയനില്‍ 2,02,812 പേരാണ് അംഗങ്ങള്‍ . സിഐടിയുവില്‍ 1,72,000 പേരും എസ്എഫ്ഐയില്‍ 1,13,237 പേരും അംഗങ്ങളാണ്. പാര്‍ടി മുഖപത്രമായ "ദേശേര്‍ കൊഥ"യുടെ പ്രചാരം 36,422 ആണ്.&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6439015304676586814?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6439015304676586814/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_988.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6439015304676586814'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6439015304676586814'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_988.html' title='ത്രിപുര പ്രതിനിധിസമ്മേളനം തുടങ്ങി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1131476189382377291</id><published>2012-01-31T10:11:00.001+05:30</published><updated>2012-01-31T10:11:00.235+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കംപ്യൂട്ടറുകള്‍ക്ക് അനുവദിച്ച 1.40 കോടി സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി</title><content type='html'>ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍എംഎസ്എ)പദ്ധതിയില്‍ കേരളത്തിന് അനുവദിച്ച 1.40 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. ആര്‍എംഎസ്എ ഓഫീസിന് കംപ്യൂട്ടര്‍ , ഫോട്ടോകോപ്പി മെഷീന്‍ , ഫാക്സ് മെഷീന്‍ , ഓഫീസ് ഫര്‍ണിച്ചര്‍ എന്നിവ വാങ്ങിക്കാന്‍ അനുവദിച്ച 1.40 കോടിരൂപ അധ്യാപകരുടെ പരിശീലനത്തിനാണ് വകമാറ്റിയത്. ഇതിനായി ആര്‍എംഎസ്എ ഡയറക്ടര്‍ പ്രത്യേക ഉത്തരവും ഇറക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ ഈ പണം സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ല. പകരം പദ്ധതി ഈ വര്‍ഷം നടപ്പാക്കേണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാക്കാല്‍ നിര്‍ദേശവും നല്‍കി.&lt;br /&gt;കേന്ദ്രാവിഷ്കൃത പദ്ധതിപ്പണം ചെലവഴിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നുവെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസിന്റെ സര്‍ക്കാരാണ് കേന്ദ്രപദ്ധതി തന്നെ നടപ്പാക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ ഈ പണം തിരികെ നല്‍കി ചെലവഴിക്കാനായില്ലെങ്കില്‍ ആ പണം സംസ്ഥാനത്തിന് നഷ്ടമാകും. സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ വികസന പരിശീലന പദ്ധതികള്‍ നടപ്പാക്കേണ്ട ആര്‍എംഎസ്എയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമുള്ള ഓഫീസുകള്‍ അടുത്തവര്‍ഷവും തുടങ്ങാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ സര്‍വ്വശിക്ഷ അഭിയാന്‍ പദ്ധതി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ പകരമായി തുടങ്ങുന്ന പദ്ധതിയാണിത്. സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത്് അടിസ്ഥാന സൗകര്യം ഒരുക്കുക, പരിശീലനം സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരോ ജില്ലയ്ക്കും പത്തുലക്ഷം വെച്ച് 1.40 കോടി രൂപയാണ്അനുവദിച്ചത്. കംപ്യൂട്ടര്‍ അടക്കമുള്ള മെഷീനുകള്‍ വാങ്ങിക്കാനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ പദ്ധതി പണം ഉപയോഗിച്ച് ഈ വര്‍ഷം ഉപകരണങ്ങള്‍ വാങ്ങേണ്ടെന്നും പകരം അധ്യാപക പരിശീലനത്തിന് ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം.&lt;br /&gt;&lt;br /&gt;പണം വകമാറ്റണമെങ്കില്‍ ഉത്തരവ് ആവശ്യമാണെന്ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകള്‍ മറുപടിനല്‍കി. തുടര്‍ന്ന് പണം വകമാറ്റാന്‍ ആര്‍എംഎസ്എ സംസ്ഥാന പ്രോജക്ട് ഓഫീസറെകൊണ്ട് ഉത്തരവും നല്‍കി. കഴിഞ്ഞ സെപ്തംബര്‍ 22ന് എം- 199- 2011-ാം നമ്പറായാണ് ഉത്തരവ് ഇറക്കിയത്. രണ്ടും മൂന്നും ഘട്ട അധ്യാപക പരിശീലനത്തിന് ഈ തുകയാണ് ചെലവഴിച്ചത്. അനുവദിച്ച പണംകൊണ്ട് കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങിയില്ലെങ്കില്‍ കേന്ദ്രഫണ്ടിന്റെ ചെലവ് കാണിക്കാനാകാത്തതിനാല്‍ വിശദീകരണം തേടിയപ്പോഴാണ് പദ്ധതി തന്നെ നടപ്പാക്കേണ്ടതില്ലെന്ന് പൊതു വിദ്യാഭാസ ഡയറക്ടറേറ്റ് അറിയിപ്പ് നല്‍കിയത്. പണം തിരികെ നിക്ഷേപിച്ചാല്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ പണം നഷ്ടമാകനാണ് സാധ്യത.&lt;br /&gt;&amp;nbsp;(ഡി ദിലീപ്)&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1131476189382377291?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1131476189382377291/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/140.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1131476189382377291'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1131476189382377291'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/140.html' title='കംപ്യൂട്ടറുകള്‍ക്ക് അനുവദിച്ച 1.40 കോടി സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-171764069020603974</id><published>2012-01-31T07:52:00.007+05:30</published><updated>2012-01-31T07:52:00.065+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കയ്യൂര്‍ സ്മരണയില്‍ പതാകജാഥയ്ക്ക് തുടക്കം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-EWLs1EDWGMs/TycrtwMVnSI/AAAAAAAAB6U/mcs9YXuL8eU/s1600/kayyoor+jatha+beginning.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="155" src="http://1.bp.blogspot.com/-EWLs1EDWGMs/TycrtwMVnSI/AAAAAAAAB6U/mcs9YXuL8eU/s320/kayyoor+jatha+beginning.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ഇന്ത്യന്‍ വിപ്ലവചരിത്രത്തിലെ സൂര്യതേജസ്സായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണയിരമ്പുന്ന തേജസ്വിനിക്കരയില്‍നിന്ന് സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥക്ക് ആവേശകരമായ തുടക്കം. പതറാതെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് കൊലമരത്തിലേക്ക് നടന്നു കയറിയ ധീരവിപ്ലവകാരികളായ അപ്പുവിന്റെയും ചിരുകണ്ടന്റെയും കുഞ്ഞമ്പുനായരുടെയും അബൂബക്കറുടെയും മരിക്കാത്ത സ്മരണകള്‍ അലയടിക്കുന്ന കയ്യൂരിലെ സ്മൃതി മണ്ഡപത്തില്‍നിന്ന് ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് രക്തപതാകയുമായി ജാഥ പ്രയാണം തുടങ്ങിയത്. കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായരില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങിയ പതാക ജാഥാലീഡറും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനു കൈമാറി. തുടര്‍ന്ന്, ദേശീയ സ്വര്‍ണമെഡല്‍ ജേത്രി കവിതാമണി, അഖില്‍ എന്നീ അത്ലറ്റുകള്‍ ജാഥാലീഡറില്‍നിന്ന് ഏറ്റുവാങ്ങി നിരവധി അത്ലറ്റുകളുടെ അകമ്പടിയോടെ റിലേയായി പ്രയാണം തുടങ്ങി.&lt;br /&gt;&lt;br /&gt;നിസ്വവര്‍ഗത്തിന്റെ സമരചരിത്രത്തില്‍ മായാമുദ്ര പതിപ്പിച്ച കയ്യൂരിന്റെ വിപ്ലവഭൂമിക്ക് അവിസ്മരണീയാനുഭവമായിരുന്നു തിങ്കളാഴ്ച പകല്‍ മൂന്നിന് നടന്ന ഉദ്ഘാടനച്ചടങ്ങ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ആശയും ആവേശവുമായ സിപിഐ എമ്മിനെ ജീവന്‍നല്‍കിയും കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനവുമായാണ് കയ്യൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുകൂടിയത്. മുന്നൂറോളം അത്ലറ്റുകളും ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രതീകമായി ചെമ്പതാക ഏന്തിയ 20 വീതം റെഡ്, വൈറ്റ് വളണ്ടിയര്‍മാരും ബൈക്കുകളില്‍ അണിനിരന്നു. ബാന്‍ഡ്വാദ്യസംഘവും നിരവധി ഓട്ടോറിക്ഷകളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു. കയ്യൂര്‍ സെന്‍ട്രലിലെ പൊതുയോഗം കോടിയേരി ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി അധ്യക്ഷനായി. ഇ പി ജയരാജന്‍ , ജാഥാംഗങ്ങളായ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ. തുളസി, വി എന്‍ വാസവന്‍ , ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എം സ്വരാജ്, സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍ , ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍ തുടങ്ങി നിരവധി നേതാക്കള്‍ സന്നിഹിതരായി. &lt;br /&gt;&lt;br /&gt;കതിനവെടി മുഴക്കിയും മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് വഴിനീളെ ജാഥയെ വരവേറ്റത്. ക്ലായിക്കോട്, നാപ്പച്ചാല്‍ , വി വി നഗര്‍ , ചെറുവത്തൂര്‍ സ്റ്റേഷന്‍റോഡ്, മട്ടലായി ജെടിഎസ്, കാലിക്കടവ് എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ വരവേറ്റു. കാലിക്കടവില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍ , കെ പി സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിച്ചു. രാജ്യാന്തര ഫെന്‍സിങ് താരം റീഷ പുതുശേരിയുടെ നേതൃത്വത്തിലാണ് അത്ലറ്റുകള്‍ റിലേയില്‍ അണിനിരന്നത്. കരിവെള്ളൂര്‍ , വെള്ളൂര്‍ , പയ്യന്നൂര്‍ , പിലാത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് ആദ്യദിവസത്തെ പര്യടനം സമാപിച്ചു. ചൊവ്വാഴ്ച വടകരയിലാണ് സമാപനം. വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം ആറിന് വൈകിട്ട് തിരുവനന്തപുരത്തെ സമ്മേളനനഗറിലെത്തും.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;ചരിത്രപ്രദര്‍ശനത്തിന് വര്‍ണാഭ തുടക്കം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി "മാര്‍ക്സ് ആണ് ശരി"യെന്ന സന്ദേശവുമായി ചരിത്രപ്രദര്‍ശനം തുടങ്ങി. പുത്തരിക്കണ്ടം മൈതാനത്തെ ഇ കെ നായനാര്‍ പാര്‍ക്കില്‍ സജ്ജമാക്കിയ എം കെ പന്ഥെ നഗറില്‍ തിങ്ങിനിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ക്സിസം അജയ്യമാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്ന പുതിയ വര്‍ഷത്തെ ഓര്‍മിപ്പിച്ച് 2012 ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് പ്രദര്‍ശനത്തിന് തിരശ്ശീല ഉയര്‍ന്നത്. മാര്‍ക്സിന്റെ ചിത്രം ആലേഖനം ചെയ്ത ചുവപ്പ് ബലൂണുകള്‍ പറന്നുയരവെ നഗരം ആവേശത്തിമിര്‍പ്പിലമര്‍ന്നു. സമ്മേളനസന്ദേശവുമായി നഗരത്തില്‍ സംഘടിപ്പിച്ച വിളംബരഘോഷയാത്ര ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷനായി. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , നടന്‍ മുകേഷ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ , ടി എന്‍ സീമ എംപി, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. &lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-GYNSmI3jIy8/TycrxQ-VV1I/AAAAAAAAB6c/RFfWuFPfOvY/s1600/putharikanadam+charithra+pradarsanam.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="136" src="http://1.bp.blogspot.com/-GYNSmI3jIy8/TycrxQ-VV1I/AAAAAAAAB6c/RFfWuFPfOvY/s320/putharikanadam+charithra+pradarsanam.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;തലമുറകളിലൂടെ വാക്കും വെളിച്ചവുമായി മാര്‍ക്സിസം ജൈത്രയാത്ര തുടരുമെന്ന് പ്രഖ്യാപിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടുന്ന പ്രദര്‍ശനത്തോടൊപ്പം പുസ്തകമേളയും സിനിമാപ്രദര്‍ശനവും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രക്തസാക്ഷിത്വം ക്രിസ്തു മുതല്‍ ചെ വരെ, വംഗനാടിന്റെ ചുവപ്പ് മങ്ങില്ല, ചുവപ്പുപ്രഭയില്‍ എന്നും കേരളം, ഭരണമാറ്റത്തിലെ അഭിശപ്തചിത്രം, സ്ത്രീമുന്നേറ്റം, സാംസ്കാരികകേരളം, ചെറുത്തുനില്‍പ്പിന്റെ ചരിത്രപാഠങ്ങള്‍ , ഇ എം എസിന്റെ വേര്‍പാട്, നൂറ്റാണ്ടിലെ മികച്ച പത്ത് ഫോട്ടോകള്‍ , സുകുമാര്‍ അഴീക്കോട് നിലയ്ക്കാത്ത നാദം, പത്രഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 10 വരെ തുടരും. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;മാര്‍ക്സിസം അജയ്യമെന്ന് കാലം തെളിയിച്ചു: പിണറായി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;മാര്‍ക്സിസം അജയ്യമാണെന്ന് കാലം തെളിയിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. &lt;br /&gt;&lt;br /&gt;ലോകമെങ്ങും വന്‍തോതില്‍ ആക്രമിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് മാര്‍ക്സിസം. മാര്‍ക്സിസം ഉദയം ചെയ്തതുമുതല്‍ അതിനെ ഇകഴ്ത്തിക്കാട്ടാന്‍ എല്ലാക്കാലവും മുതലാളിത്തം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ദൗര്‍ബല്യവും പ്രതിസന്ധികളും വരച്ചുകാട്ടിയാണ് അന്ന് അതിനെ നേരിട്ടത്. എല്ലാ ആക്രമണവും നേരിട്ട് പ്രസ്ഥാനം മുന്നേറും. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകളും തകര്‍ന്നപ്പോള്‍ മുതലാളിത്തവും സാമ്രാജ്യത്വവും മതിമറന്ന് ആഹ്ലാദിച്ചു. അന്ന് അതിന്റെ പ്രചാരകര്‍ ഉയര്‍ത്തിവിട്ട കോലാഹലങ്ങളില്‍പ്പെട്ട് ചില രാജ്യങ്ങളിലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ പേരുമാറ്റാന്‍ പോലും തയ്യാറായി. എന്നാല്‍ , അന്നും സിപിഐ എം വ്യക്തമായ രാഷ്ട്രീയനിലപാട് സ്വീകരിച്ചു. സോഷ്യലിസത്തിന് ഏറ്റ താല്‍ക്കാലിക തിരിച്ചടിയാണ് ഇതെന്നും അതിനെ അതിജീവിക്കുമെന്നും പാര്‍ടി വിലയിരുത്തി. &lt;br /&gt;&lt;br /&gt;ലോക മുതലാളിത്തത്തിന്റെ നായകരായ അമേരിക്കയില്‍ 2007ല്‍ ആരംഭിച്ച പ്രതിസന്ധിയില്‍നിന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും കരകയറിയില്ല. അമേരിക്കയെ മാതൃകയാക്കിയ മറ്റു മുതലാളിത്തരാഷ്ട്രങ്ങളും ഇതേ പ്രതിസന്ധിയിലാണ്. അവിടെയെല്ലാം കഷ്ടതയനുഭവിക്കുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളാണ്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത് ഞങ്ങള്‍ വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിലും ചൂഷണാധിഷ്ഠിതമായ വ്യവസ്ഥകള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കുന്നുവെന്നാണ്. മുതലാളിത്തവ്യവസ്ഥയില്‍ ജനിച്ചുവളര്‍ന്നവരാണ് ഈ വാദം മുന്നോട്ടു വച്ചതെന്ന് പ്രത്യേകം ഓര്‍ക്കണം. മാര്‍ക്സ് ആണ് ശരിയെന്ന സന്ദേശം ലോകമാകെ ഉയരുന്നു. ലോകമാകെ മാര്‍ക്സിനെ വായിക്കപ്പെടുന്നുവെന്നതാണ് വസ്തുത. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള നാലുവര്‍ഷക്കാലയളവിനുള്ളില്‍ കേരളത്തില്‍ മാത്രം 27 സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലംമുതല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുന്നു. അനേകം സഖാക്കള്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. ഒട്ടേറെ സഖാക്കള്‍ക്ക് മാരകമായ പരിക്കേറ്റു. അവരുടെ രക്തത്തില്‍ കുതിര്‍ന്ന മണ്ണിലാണ് ഈ പ്രസ്ഥാനം വളര്‍ന്നത്- പിണറായി പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;സര്‍ക്കാര്‍ വര്‍ഗീയതയ്ക്ക് കീഴടങ്ങുന്നു: പിണറായി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്ന യുഡിഎഫ് സര്‍ക്കാര്‍ മതനിരപേക്ഷതയ്ക്ക് ആപത്തായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . മാറാട് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചത് ഇതിനു തെളിവാണ്. വര്‍ഗീയവാദിയായ നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് ഇന്ന് രാജ്യം വിലയിരുത്തുന്നു. അതുപോലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറരുതെന്ന് സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. &lt;br /&gt;&lt;br /&gt;മാറാട് കലാപത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. കലാപം നടന്ന വേളയില്‍ സംശയം ഉയര്‍ന്ന അതേ പേരുകളാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിനെന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മാറാട് എന്ന ചെറിയ പ്രദേശത്ത് രണ്ട് കലാപങ്ങളും നടന്നത് യുഡിഎഫ് ഭരണകാലത്താണ്. രണ്ടാമത്തെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. അതാണ് ജുഡീഷ്യല്‍ കമീഷനും കണ്ടെത്തിയത്. വിദേശബന്ധവും മറ്റും ഉള്ള സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പലപ്രാവശ്യം ഇക്കാര്യം ഉന്നയിച്ചിട്ടും സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഏത് നിസ്സാരകാര്യത്തിനും സിബിഐ അന്വേഷണമാകാമെന്ന നിലപാട് സ്വീകരിക്കുന്ന കേന്ദ്രം ഇക്കാര്യത്തില്‍ മാത്രം മറിച്ചൊരു നിലപാട് എടുത്തത് സിബിഐ അന്വേഷണത്തിന് ലീഗ് എതിരായതുകൊണ്ടാണ്. ഇത്തരം നടപടികള്‍ മതനിരപേക്ഷതയ്ക്കുള്ള വെല്ലുവിളിയാണ്. &lt;br /&gt;&lt;br /&gt;മുമ്പ് തൊഗാഡിയയെ പോലുള്ളവര്‍ക്ക് ഇവിടെവന്ന് പ്രസംഗിക്കാന്‍ അവസരം കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയതയെ എല്ലാ അര്‍ഥത്തിലും പ്രോത്സാഹിപ്പിച്ചു. യുഡിഎഫ് നടത്തിയ വര്‍ഗീയപ്രീണന നയം കാരണം ആ കാലയളവില്‍ 18 പേരാണ് മരിച്ചത്. അത്തരം കാലഘട്ടത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാനുള്ള നീക്കത്തെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ നിലയില്‍ വാര്‍ത്തെടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായും വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരായും പൊരുതിക്കൊണ്ട് നിസ്വവര്‍ഗത്തിന് വര്‍ഗബോധം പകര്‍ന്നുനല്‍കിയത് നവോത്ഥാന നായകരുടെ പാത പിന്തുടര്‍ന്ന് എ കെ ജി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്- പിണറായി പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-171764069020603974?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/171764069020603974/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_771.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/171764069020603974'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/171764069020603974'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_771.html' title='കയ്യൂര്‍ സ്മരണയില്‍ പതാകജാഥയ്ക്ക് തുടക്കം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-EWLs1EDWGMs/TycrtwMVnSI/AAAAAAAAB6U/mcs9YXuL8eU/s72-c/kayyoor+jatha+beginning.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7520080621227033275</id><published>2012-01-31T07:50:00.001+05:30</published><updated>2012-01-31T07:50:00.200+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='വിലക്കയറ്റം'/><title type='text'>സര്‍ക്കാര്‍ ഇടപെടല്‍ നിലച്ചു; വിലകള്‍ കുതിക്കുന്നു</title><content type='html'>പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന ഇടപെടലുകള്‍ നിലച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട കോടികള്‍ കുടിശ്ശികയായതോടെ സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ സബ്സിഡി ഐറ്റങ്ങള്‍ കിട്ടാനില്ല. ഇതിനിടെ, കേരളം രൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലായതായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുകളും വ്യക്തമാക്കുന്നു. പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായിരുന്ന എല്‍ഡിഎഫ് ഭരണത്തില്‍ ഉപഭോക്തൃവില സൂചിക കേരളത്തേക്കാള്‍ കുറവുണ്ടായിരുന്നത് ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രമായിരുന്നു. എന്നാല്‍ , ലേബര്‍ ബ്യൂറോ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തേക്കാള്‍ കുറഞ്ഞ സൂചികയുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി.&lt;br /&gt;&lt;br /&gt;20 സംസ്ഥാനത്തെ ഉപഭോക്തൃവില സൂചികയാണ് രണ്ടു മാസം കൂടുമ്പോള്‍ ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിക്കുക. ഡിസംബറില്‍ കേരളത്തിന്റെ വിലസൂചിക 602 ആണ്. ബിഹാര്‍ (541), ഹിമാചല്‍പ്രദേശ് (509), മണിപ്പുര്‍ (595), ഒഡിഷ (553), ഉത്തര്‍പ്രദേശ് (558), ത്രിപുര (541), പശ്ചിമബംഗാള്‍ (587) എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ കേരളത്തേക്കാള്‍ കുറഞ്ഞ സൂചികയാണ് രേഖപ്പെടുത്തിയത്. തമിഴ്നാട് (607), മധ്യപ്രദേശ് (610) തുടങ്ങിയ സംസ്ഥാനങ്ങളിലെ സൂചികയുമായി കേരളത്തിന് ഇപ്പോള്‍ വലിയ അന്തരമില്ല. സൂചികയിലെ ദേശിയ ശരാശരി 618 ആണ്. കേരളത്തിന്റെ സൂചിക അതിനടുത്തെത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റത്തിന്റെ ഉയര്‍ന്നതോത് വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ ദേശീയ ശരാശരിയില്‍ നിന്ന് ഏറെ താഴെയായിരുന്നു കേരളത്തിലെ ഉപഭോക്തൃവില സൂചിക.&lt;br /&gt;&lt;br /&gt;കേരളത്തിലെ വില നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്ന സപ്ലൈകോ നിഷ്ക്രിയമായതാണ് തിരിച്ചടിക്ക് കാരണം. സര്‍ക്കാര്‍സഹായം പാടെ നിലച്ചിരിക്കുകയാണെന്ന് സപ്ലൈകോ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 100 കോടിയോളം രൂപ ഈമാസം തന്നെ കുടിശ്ശികയുണ്ട്. പണം ഇല്ലാത്തതിനാല്‍ സ്റ്റോക്കെടുപ്പില്‍ നിന്ന് സപ്ലൈകോ വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാര്‍ സബ്സിഡിയോടെ വിതരണം ചെയ്തിരുന്ന 13 ഇന നിത്യോപയോഗസാധനം നഗരപ്രദേശങ്ങളിലെ സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഗ്രാമപ്രദേശങ്ങളിലെ മാവേലി സ്റ്റോറുകളില്‍ സബ്സിഡി ഇനങ്ങള്‍ ഒന്നുപോലുമില്ല. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് ഉയര്‍ന്നവില ഈടാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഇത് പ്രതിസന്ധി കൂടതല്‍ രൂക്ഷമാക്കുന്നു. 30 മുതല്‍ 35 ശതമാനം വരെ ലാഭമെടുത്താണ് സപ്ലൈകോ ഇപ്പോള്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. ഇതു താമസിയാതെ സപ്ലൈകോയില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായി അകറ്റും. സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍ ഇന്ന് മിക്കസാധനത്തിനും പൊതുവിപണയിലേക്കാള്‍ വില കൂടുതലാണ്. ജയ, സുരേഖ തുടങ്ങിയ അരി ഇനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ അഞ്ചുശതമാനം അധികമാണ് വില. സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ അരി വില്‍പ്പനയില്‍ രണ്ടു ശതമാനം മാത്രം ലാഭമെടുക്കുമ്പോള്‍ എട്ടു മുതല്‍ 11 ശതമാനം വരെയാണ് സപ്ലൈകോയുടെ ലാഭമെടുപ്പ്. കായം, തീപ്പെട്ടി, മെഴുകുതിരി തുടങ്ങിയ സാധനങ്ങള്‍ക്ക് 35 ശതമാനം ലാഭമെടുത്താണ് വില്‍പ്പന. സപ്ലൈകോക്ക് പുറമേ വിപണിയില്‍ സജീവമായി ഇടപെട്ടിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായതും വിലക്കയറ്റം രൂക്ഷമാക്കുന്നു.&lt;br /&gt;(ആര്‍ സാംബന്‍)&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7520080621227033275?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7520080621227033275/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3334.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7520080621227033275'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7520080621227033275'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3334.html' title='സര്‍ക്കാര്‍ ഇടപെടല്‍ നിലച്ചു; വിലകള്‍ കുതിക്കുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7650649757658656195</id><published>2012-01-31T06:50:00.000+05:30</published><updated>2012-01-31T06:50:00.329+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>യുഡിഎഫ് നിയമവാഴ്ച തകര്‍ത്തു: കോടിയേരി</title><content type='html'>ഐപിഎസുകാരെ വരുതിയിലാക്കാന്‍ നീക്കം: കോടിയേരി&lt;br /&gt;&lt;br /&gt;തളിപ്പറമ്പ്: ഐപിഎസുകാരെ വരുതിയില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ എസ്പിക്കെതിരെയുള്ള നീക്കമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം പരിസരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;തങ്ങള്‍ പറയുന്നത് അനുസരിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ എന്ന സന്ദേശമാണ് അതിലൂടെ നല്‍കുന്നത്. കേന്ദ്രമന്ത്രി വയലാര്‍ രവി കണ്ണൂര്‍ എസ്പിയെ ഭീഷണിപ്പെടുത്തിയത് ഗൗരവമായി കാണണം. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് ജില്ലാ ആസ്ഥാനങ്ങളില്‍ പൊലീസ് മേധാവിയാക്കുന്നത്. കാസര്‍കോട് കലാപം അന്വേഷിച്ച നിസാര്‍ കമീഷനെ ഇല്ലാതാക്കി. ജോസഫ് തോമസ് കമീഷന്‍ നിര്‍ദേശമനസരിച്ചു, മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന് മൂന്ന് തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ തലവനെ ലീഗ് നേതാവ് മായിന്‍ഹാജിയെ അറസ്റ്റ് ചെയ്യാനിരിക്കെ മാറ്റി. നാദാപുരത്ത് ബോംബ്നിര്‍മാണത്തിനിടയില്‍ ലീഗുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സൂപ്പി നരിക്കോട്ടക്കരിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നിയമങ്ങളൊന്നും പാലിക്കാതെയുളള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;യുഡിഎഫ് നിയമവാഴ്ച തകര്‍ത്തു: കോടിയേരി&lt;/b&gt;&lt;br /&gt;&lt;br /&gt;കയ്യൂര്‍ : പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച് യുഡിഎഫ് ഭരണം സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ത്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അസോസിയേഷനെ കോണ്‍ഗ്രസ് സംഘടനയാക്കി, പൊലീസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അസോസിയേഷന്‍ നേതാക്കളെ സൂപ്പര്‍ എസ്പിമാരായി നിയമിച്ചിരിക്കയാണ്. ഇതിനായി നേരിട്ട് ഐപിഎസ് ലഭിച്ചവരെ എസ്പിമാരാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 17 പൊലീസ്ജില്ലയില്‍ ഇപ്പോള്‍ നാലുപേരാണ് ഐപിഎസുകാരായുള്ളത്. ഇവരെകൂടി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റര്‍ വിവാദം- കോടിയേരി പറഞ്ഞു. കയ്യൂരില്‍ സിപിഐ എം സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;യുഡിഎഫ് ഭരണം തീവ്രവാദികളെയും വര്‍ഗീയ വാദികളെയും സംരക്ഷിക്കുകയാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ചത് ഇതിനു തെളിവാണ്. അന്വേഷണം നടത്തിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകും. സംസ്ഥാന ഭരണത്തിലെ പ്രമുഖര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയമാണുയരുന്നത്. ഒരാളെ കേന്ദ്രീകരിച്ച് 268 മെയില്‍ ഐഡികള്‍ പൊലീസ് പരിശോധിച്ചത് അന്വേഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മാറാട് കലാപക്കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ നിയമിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ച് അന്വേഷണം മരവിപ്പിച്ചത് മുസ്ലിംലീഗ് നേതാക്കളെ സംരക്ഷിക്കാനാണ് -കോടിയേരി പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7650649757658656195?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7650649757658656195/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8530.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7650649757658656195'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7650649757658656195'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8530.html' title='യുഡിഎഫ് നിയമവാഴ്ച തകര്‍ത്തു: കോടിയേരി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-243929837854830337</id><published>2012-01-31T06:48:00.000+05:30</published><updated>2012-01-31T06:48:00.051+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>മാറാട് കൂട്ടക്കൊല; മായിന്‍ഹാജിയെ ചോദ്യംചെയ്യണം: സിപിഐ എം</title><content type='html'>മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ത്ത ലീഗ് നേതാവ് മായിന്‍ഹാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ തയ്യാറാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മായിന്‍ഹാജിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യറെടുത്ത സന്ദര്‍ഭത്തിലാണ് അന്വേഷണസംഘം തലവനായ സൂപ്രണ്ട് സി എം പ്രദീപ്കുമാറിനെ സര്‍ക്കാര്‍ മനുഷ്യാവകാശ കമീഷനിലേക്കു മാറ്റിയത്. മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തതില്‍ ചില ലീഗ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. കൂട്ടക്കൊലക്കു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2006 ഫെബ്രുവരിയില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സത്യാവസ്ഥ വെളിച്ചത്തു വരുമെന്നും മായിന്‍ഹാജി ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ കുടുങ്ങുമെന്നും ബോധ്യമായപ്പോഴാണ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചത്.&lt;br /&gt;ഒന്നാം ഘട്ടത്തില്‍ അഞ്ചു പേരും രണ്ടാം ഘട്ടത്തില്‍ ഒമ്പതു പേരും മരണപ്പെടാനും ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് നാശത്തിനും നൂറുകണക്കിന് മനുഷ്യര്‍ തീരാദുഃഖത്തിലാവാനും ഇടയായ കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരുന്നത് തടയുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നാദാപുരം നരിക്കാട്ടേരിയില്‍ നടന്ന ബോംബ് സ്ഫോടനത്തിനു പിന്നിലെ ഗൂഢാലോചനയും സി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ മരണപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും നാടിനെയാകെ നടുക്കുകയും ചെയ്ത ഈ സംഭവത്തിനു പിന്നിലും ലീഗ് നേതൃത്വത്തില്‍പ്പെട്ട ചിലര്‍ക്കു പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. അവരെ പുറത്തുകൊണ്ടുവരുന്നത് തടയലും പ്രദീപ്കുമാറിനെ മാറ്റിയതിനു പിന്നിലെ ലക്ഷ്യമാണ്.&lt;br /&gt;സംഭവത്തിനു പിന്നിലെ പ്രധാന കണ്ണിയായി പൊലീസ് കണ്ടെത്തിയ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയുടെ സഹോദരന്‍ തയ്യില്‍ മൊയ്തുവിനെ പ്രതിസ്ഥാനത്തുനിന്നു മാറ്റി മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതെല്ലാം മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നതിന്റെ തെളിവാണ്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതും തീവ്രവാദ ബന്ധമുള്ള കേസുകളിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നതും അത്യന്ത്യം അപലപനീയമാണ്. ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണം. യുഡിഎഫ് സര്‍ക്കാരിന്റെ ഹീനമായ നിലപാടിനെതിരെ പ്രതികരിക്കാന്‍ എല്ലാ മതനിരപേക്ഷ ശക്തികളും രംഗത്തിറങ്ങണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 310112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-243929837854830337?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/243929837854830337/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5326.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/243929837854830337'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/243929837854830337'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5326.html' title='മാറാട് കൂട്ടക്കൊല; മായിന്‍ഹാജിയെ ചോദ്യംചെയ്യണം: സിപിഐ എം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2007041675294725982</id><published>2012-01-31T05:48:00.000+05:30</published><updated>2012-01-31T05:48:00.094+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിഴിഞ്ഞം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വിഴിഞ്ഞം തുറമുഖത്തിന്റെ ആധുനീകരണ പദ്ധതിയും അവതാളത്തില്‍</title><content type='html'>വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ &amp;nbsp;ആധുനീകരണ പദ്ധതി അവതാളത്തില്‍. ആധുനികീകരണത്തിനുള്ള കേന്ദ്ര ഫണ്ട് &amp;nbsp;ലഭ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പദ്ധതി അവതാളത്തിലാകാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്. നിര്‍മാണം പൂര്‍ത്തീകരിച്ച മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കാണ് കേന്ദ്രസഹായങ്ങള്‍ ലഭിക്കുന്നതിന് &amp;nbsp;മുന്‍ഗണനയെന്ന സാങ്കേതിക തടസ്സമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. ഇത് &amp;nbsp;മനസ്സിലാക്കി ഫിഷ് ലാന്‍ഡിങ് സെന്റര്‍ വികസനമെന്ന നിലയ്ക്കാണ് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുള്ളതെന്നു വിഴിഞ്ഞം ഹാര്‍ബര്‍ എന്‍ജിനിയറിംഗ് &amp;nbsp;വകുപ്പ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അലംഭാവം കാരണം ഈ കത്ത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;അതേസമയം, വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏതാണ്ട് നിലച്ച സ്ഥിതിയാണ്. നിര്‍മാണമാരംഭിച്ച് 50 ാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും തുറമുഖ പൂര്‍ത്തീകരണം ആയിട്ടില്ല. പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു പുതുക്കിയ പദ്ധതിരേഖയനുസരിച്ച് 661 &amp;nbsp;ലക്ഷം രൂപയുടെ പദ്ധതിക്കായാണു കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിനു സമര്‍പ്പിച്ചത്.&lt;br /&gt;പദ്ധതിരേഖയ്ക്ക് അംഗീകാരവും സഹായവും ലഭിച്ചാല്‍ &amp;nbsp;തുറമുഖത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥക്ക് &amp;nbsp;പരിഹാരമാവും. തുറമുഖത്തെ ഗതാഗത കുരുക്കം വലിയ പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ ആധുനീകരണവും നടപ്പാകും. റോഡിന് വശത്തായി തുറസായിക്കിടക്കുന്ന ഹാര്‍ബര്‍ വകുപ്പിന്റെ ഏക്കര്‍കണക്കിന് സ്ഥലമാണ് വാഹന പാര്‍ക്കിങ്ങിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി തയാറാക്കുമെന്നാണ് പദ്ധതി രൂപരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളത്.&lt;br /&gt;&lt;br /&gt;വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തേക്കുള്ള &amp;nbsp;ഗതാഗതത്തിരക്ക് &amp;nbsp;രൂക്ഷമാണ്. മല്‍സ്യ കയറ്റുമതിക്കായി എത്തുന്ന ദൂരദേശത്തു നിന്നുള്ള നൂറുകണക്കിനു വാഹനങ്ങള്‍, മല്‍സ്യം വാങ്ങാനും തുറമുഖം കാണാനും മറ്റുമായി എത്തുന്നവരുടെ വാഹനങ്ങള്‍ എന്നിവയൊക്കെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.&lt;br /&gt;&lt;br /&gt;പ്രോജക്ട് റിപ്പോര്‍ട്ടനുസരിച്ചു വെറുതെ കിടക്കുന്ന സ്ഥലത്തെ വിശാലമായ പാര്‍ക്കിങ് സെന്ററാക്കും. നവീകരണ പദ്ധതിയുടെ &amp;nbsp;ഭാഗമായി ഇപ്പോഴുള്ള ലേലഹാളിനെ ആധുനിക രീതിയിലുള്ള ഫ്‌ളോറിങ് നടത്തി കുറേക്കൂടി മെച്ചപ്പെടുത്തും. പാര്‍ക്കിങ് ഏരിയയിലെ ചെറിയ ലേലഹാളിനെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ടോയ്‌ലറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കും. ശുദ്ധജലസൗകര്യം, സെക്യൂരിറ്റി സംവിധാനം എന്നിവ &amp;nbsp;സ്ഥാപിക്കും. അനുബന്ധ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം &amp;nbsp;പാര്‍ക്കിങ്ങിനു ടോള്‍ സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് &amp;nbsp;അധികൃതര്‍ പറഞ്ഞു. ഫിഷ് ലാന്‍ഡിങ് സെന്റില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന സ്ഥലപരിമിതി, ശുദ്ധിയില്ലായ്മ എന്നിവയ്ക്കും പരിഹാരമാകും. മലിനജലം നിറഞ്ഞുകിടക്കുന്ന ഓടകളെ നവീകരിക്കും. പ്രദേശത്ത് എപ്പോഴും ശുദ്ധീകരണം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ സംവിധാനത്തിലുണ്ട്.&lt;br /&gt;&lt;br /&gt;പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സ്ഥലപരിമിതി പ്രശ്‌നത്തിനു കുറേയേറെ പരിഹാരമാകും. ഇപ്പോള്‍ വെറുതെ കിടക്കുന്ന സ്ഥലം കുറ്റിക്കാടുകളും ഉപയോഗമില്ലാത്ത വള്ളങ്ങളും മാലിന്യങ്ങളും മറ്റും നിറഞ്ഞുകിടക്കുകയാണ്. ഇതിന് സമീപത്തായാണ് &amp;nbsp;കയറ്റുമതിക്കായുള്ള മല്‍സ്യഇനങ്ങളുടെ അളവുതൂക്കവും സംസ്‌കരണവും നടക്കുന്നത്. കയറ്റുമതി മാര്‍ക്കറ്റില്‍ ഗുണനിലവാരത്തിനു കോട്ടംതട്ടാതെ കൈകാര്യം ചെയ്യേണ്ട മല്‍സ്യശേഖരമാണ് ഇവിടെ മലിനാവസ്ഥയിലൂടെ കടന്നുപോകുന്നതെന്നതു വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കുന്നു.&lt;br /&gt;&lt;br /&gt;janayugom 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2007041675294725982?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2007041675294725982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8882.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2007041675294725982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2007041675294725982'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8882.html' title='വിഴിഞ്ഞം തുറമുഖത്തിന്റെ ആധുനീകരണ പദ്ധതിയും അവതാളത്തില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4382136621418334235</id><published>2012-01-31T05:37:00.000+05:30</published><updated>2012-01-31T05:37:00.339+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>നുണപരിശോധനക്ക് വിധേയമാക്കണം: റൗഫ്</title><content type='html'>&lt;b&gt;കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന്&lt;/b&gt;&lt;br /&gt;&lt;br /&gt;കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയാണ് കോടതിയില്‍ മുദ്രവച്ച കവറില്‍ &amp;nbsp;സമര്‍പ്പിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ക്കായി കേസ് മാര്‍ച്ച് ആറിലേക്കു മാറ്റി.&lt;br /&gt;&lt;br /&gt;ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കോപ്പി കിട്ടണമെന്ന് ഹര്‍ജിക്കാരനായ അച്യുതാനന്ദന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം തങ്ങള്‍ പരിശോധിക്കട്ടെയെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കോപ്പി ലഭിക്കാന്‍ അവകാശമുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.&lt;br /&gt;&lt;br /&gt;അതേസമയം അന്വേഷണ റിപ്പോര്‍ട്ടില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. 142 സാക്ഷികളെ വിസ്തരിച്ചെങ്കിലും പലരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. അതുകൊണ്ടുതന്നെ കേസെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.&lt;br /&gt;&lt;br /&gt;ഐസ്‌കീം പെണ്‍വാണിഭ കേസിന്റെ വിധി അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന അടുത്ത ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എന്നാല്‍ പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തപ്പോള്‍ അന്വേഷണ സംഘത്തെ നിര്‍ജീവമാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശപ്രകാരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്&lt;br /&gt;&lt;br /&gt;&lt;b&gt;നുണപരിശോധനക്ക് വിധേയമാക്കണം: റൗഫ്&lt;/b&gt;&lt;br /&gt;&lt;br /&gt;കോഴിക്കോട്: ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സത്യമാണോ എന്ന് തെളിയിക്കുന്നതിനായി തന്നെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് കെ എ റൗഫ് ആവശ്യപ്പെട്ടു. &amp;nbsp;നുണപരിശോധനയ്ക്ക് സന്നദ്ധനാണെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 27ന് കേസന്വേഷണത്തലവന്‍ എ ഡി ജി പി വിന്‍സന്‍ എം പോളിന് താന്‍ കത്തയച്ചിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.&lt;br /&gt;&lt;br /&gt;താന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് തെളിയിക്കാനുള്ള ഏക വഴി ഇതായതിനാലാണ് തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഐസ്‌ക്രീം കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റൗഫ് ഇക്കാര്യം പറഞ്ഞത്.&lt;br /&gt;&lt;br /&gt;പി കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞതെല്ലാം തനിക്ക് നേരിട്ട് അറിവുള്ളതും താന്‍ സാക്ഷിയായതുമായ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തന്നെ നുണപരിശോധനക്ക് വിധേയമാക്കുന്നതിലൂടെ സാധിക്കുമെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിന്‍സന്‍ എം പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അറിവ്. അദ്ദേഹത്തെക്കുറിച്ച് പരാതിയില്ലെന്നും റൗഫ് പറഞ്ഞു.&lt;br /&gt;&lt;br /&gt;കേസില്‍ മൊഴിമാറ്റിപ്പറയാന്‍ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയതിന്റെ റസീപ്റ്റ് സൂക്ഷിച്ചുവെച്ചിരുന്നു. അത് അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. &amp;nbsp;ഐസ്‌ക്രീം പാര്‍ലര്‍കേസ് അട്ടിമറി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി പൂര്‍ണമായി ഒഴിവാക്കപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും ചിലതിലെങ്കിലും അദ്ദേഹം ഉത്തരം പറയേണ്ടിവരുമെന്നും റൗഫ് പറഞ്ഞു.&lt;br /&gt;&lt;br /&gt;കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ ഒരു പൊലീസ് മേധാവി പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി &amp;nbsp;അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ അറിയാന്‍ കാറെടുത്ത് ചുറ്റിസഞ്ചരിച്ചിരുന്നുവെന്നും റൗഫ് പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും കേസെടുക്കാന്‍ വഴിയുണ്ടോ എന്ന് നോക്കുകയാണ് ഈ പൊലീസ് മേധാവി. തനിക്കെതിരെ കേസെടുക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും റൗഫ് പറഞ്ഞു.&lt;br /&gt;&lt;br /&gt;ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറി തെളിയിക്കപ്പെടാന്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരന്റെ ഓഫീസിലെ ജീവനക്കാരനെക്കൂടി നുണപരിശോധനക്ക് വിധേയമാക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു. എം കെ ദാമോദരന് 15 ലക്ഷം രൂപയാണ് താന്‍ കൊടുത്തത്. അത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബാങ്കില്‍ പണമായിട്ടുതന്നെയാണ് അടച്ചത്. ദാമോദരന്റെ ഓഫീസിലെ സ്റ്റെനോഗ്രാഫറോ ടെലിഫോണ്‍ ഓപ്പറേറ്ററോ ആയി ജോലിചെയ്തിരുന്ന ഒരാളാണ് തന്റെ കൂടെ പണമടക്കാന്‍ ബാങ്കില്‍ വന്നത്. ഈ ജീവനക്കാരനെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ സത്യം വെളിപ്പെടുമെന്നും &amp;nbsp;റൗഫ് പറഞ്ഞു.&lt;br /&gt;&lt;br /&gt;janayugom 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4382136621418334235?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4382136621418334235/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8872.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4382136621418334235'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4382136621418334235'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8872.html' title='നുണപരിശോധനക്ക് വിധേയമാക്കണം: റൗഫ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6971050110668415</id><published>2012-01-31T04:40:00.000+05:30</published><updated>2012-01-31T04:40:34.507+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>മുഖ്യമന്ത്രിക്കും മുല്ലപ്പള്ളിക്കുമെതിരെ സുധാകരനും ഡിസിസിയും</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-VwBQusuZ5zM/TycjIroyCYI/AAAAAAAAB6M/JkrqVucMpfo/s1600/kannur+umman+board.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/-VwBQusuZ5zM/TycjIroyCYI/AAAAAAAAB6M/JkrqVucMpfo/s1600/kannur+umman+board.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കണ്ണൂരിലെ ഫ്ളക്സ് വിവാദത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ പിന്തുണച്ച മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ രൂക്ഷവിമര്‍ശവുമായി കെ സുധാകരന്‍ എംപിയും കണ്ണൂര്‍ ഡിസിസിയും രംഗത്തെത്തി. എസ്പിയെ മുന്നില്‍നിര്‍ത്തി ഒളിയമ്പെയ്ത മുഖ്യമന്ത്രിക്കെതിരെ സുധാകരന്റെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എയും കണ്ണൂര്‍ ഡിസിസിയും രൂക്ഷമായ പ്രത്യാക്രമണമാണ് തിങ്കളാഴ്ച നടത്തിയത്. പുനഃസംഘടന വൈകി ഗ്രൂപ്പുവഴക്കില്‍ പുകയുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ കണ്ണൂര്‍ ഫ്ളക്സ് വിവാദം പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ്.&lt;br /&gt;&lt;br /&gt;സുധാകരന് അഭിവാദ്യം അര്‍പ്പിച്ച ഫ്ളക്സ് ബോര്‍ഡ് മാറ്റിയതും ബോര്‍ഡ് സ്ഥാപിച്ച പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതും എസ്പിയുടെ സ്വാഭാവികനടപടി മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെ സുധാകരനെ പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും പരസ്യമായി പിന്തുണച്ച വയലാര്‍ രവിക്കുമുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിക്ക് പിന്നാലെ വിവാദത്തില്‍ പങ്കുചേര്‍ന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണ്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും പ്രതികരിച്ചു. ഇതിലൂടെ മുല്ലപ്പള്ളിയും ലക്ഷ്യമിടുന്നത് സുധാകരനെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാക്കളെയാണ്.&lt;br /&gt;&lt;br /&gt;എസ്പിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെയും മുല്ലപ്പള്ളിക്കെതിരെയും പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ആണ് ആദ്യം ചാനലുകളിലൂടെ രംഗത്തുവന്നത്. തുടര്‍ന്ന് വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആക്രമണം നടത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണം കണ്ണൂര്‍ കലക്ടറേറ്റില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ബോര്‍ഡും പോസ്റ്ററും യൂത്ത്കോണ്‍ഗ്രസുകാരെത്തി വലിച്ചുകീറി. കെ സുധാകരനെ അഭിവാദ്യം ചെയ്ത് ബോര്‍ഡുവച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തത് നിയമപരമാണെന്നും പൊലീസ് അസോസിയേഷന്റെ ഭരണഘടന ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞത്. എന്നാല്‍ , ബോര്‍ഡ് വച്ചത് ചട്ടവിരുദ്ധമല്ലെന്നായിരുന്നു സുധാകരന്റെ വാദം. ബോര്‍ഡ് മാറ്റിച്ച എസ്പിയുടെ നടപടി മനഃപൂര്‍വമാണെന്ന് പറഞ്ഞ സുധാകരന്‍ പൊതുപ്രവര്‍ത്തകരുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് പലയിടത്തും പൊലീസുകാര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമാണെങ്കില്‍ അതും നീക്കണം. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയുടെ ഇടപെടല്‍ അനവസരത്തിലുള്ളതാണെന്നും സുധാകരന്‍ പറഞ്ഞു. എസ്പിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സണ്ണിജോസഫും പ്രതികരിച്ചു. എസ്പി അത്ര മിടുക്കനാണെങ്കില്‍ മുല്ലപ്പള്ളി ഡല്‍ഹിക്ക് ഒപ്പം കൊണ്ടുപോകുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.&lt;br /&gt;&lt;br /&gt;അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നില്ലെന്നും കണ്ണൂര്‍ ഡിഡിസി അധ്യക്ഷന്‍ പി കെ വിജയരാഘവന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂര്‍ പരേഡ് ഗ്രൗണ്ടിനുസമീപം കെ സുധാകരന്‍ എംപിയെ അഭിവാദ്യം ചെയ്ത് പൊലീസ് അസോസിയേഷന്‍ സ്ഥാപിച്ച ബോര്‍ഡ് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് മാറ്റിയതോടെയാണ് വിവാദസംഭവങ്ങളുടെ തുടക്കം. വൈകിട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. ഇതിന്റെ പേരില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പെടെ ആറു പൊലീസുകാരെ എസ്പി സസ്പെന്‍ഡു ചെയ്തു. ഇതില്‍ പ്രകോപിതനായ സുധാകരന്‍ എസ്പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി. ഇക്കാര്യം മുഖ്യമന്ത്രി തള്ളിയതോടെയാണ് പാര്‍ടിയെ ഉലക്കുന്ന നിലയിലേക്ക് ഫ്ളക്സ് വിവാദം കത്തിപ്പടര്‍ന്നത്.&lt;br /&gt;&lt;br /&gt;&lt;b&gt;മുഖ്യമന്ത്രിയുടെ ബോര്‍ഡും നീക്കണം: കെ സുധാകരന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ജനപ്രതിനിധികളെ അഭിവാദ്യം ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചത് ചട്ടവിരുദ്ധമാണെങ്കില്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡും നീക്കണമെന്ന് കെ സുധാകരന്‍ എംപി. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും ശബരിമലയിലെ പൊലീസ് മെസിലും സര്‍ക്കാര്‍ ഓഫീസുകളിലും മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇവ ചട്ടവിരുദ്ധമാണെങ്കില്‍ എല്ലാം നീക്കണം- കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാനും ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംഭവത്തില്‍ എസ്പിയെ പ്രശംസിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി അനവസരത്തിലുള്ളതാണ്. അഭിമാനബോധമുള്ളവര്‍ക്കേ മറ്റുള്ളവരുടെ അഭിമാനക്ഷതം മനസിലാകൂ. ബോര്‍ഡ് നീക്കിയതുസംബന്ധിച്ച വസ്തുതകളുടെ ദിശമാറുന്നതായി സംശയമുണ്ട്. ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചത് പരേഡ് ഗ്രൗണ്ടിലോ എആര്‍ ക്യാംപിലോ അല്ല. പൊതുനിരത്തിലാണ്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും വികസനപദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുന്നത് കേരളത്തിലെ കീഴ്വഴക്കമാണ്.&lt;br /&gt;&lt;br /&gt;ബോര്‍ഡ് മാറ്റിയ നടപടി പ്രതികാരബുദ്ധിയോടെയുള്ളതാണ്. എസ്പി എന്നും പോകുന്ന വഴിയില്‍ ജനുവരി നാലിന് സ്ഥാപിച്ച ബോര്‍ഡ് 22 ദിവസമായിട്ടും കണ്ടില്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. പരേഡില്‍ പങ്കെടുക്കാന്‍ ഗ്രൗണ്ടിലെത്തിയ തന്റെ മുന്നില്‍വച്ച് ബോര്‍ഡ് മാറ്റാന്‍ എസ്പി കാണിച്ച ശുഷ്കാന്തി, ബോര്‍ഡ് സ്ഥാപിച്ചത് ചട്ടവിരുദ്ധമായതുകൊണ്ടോ അതോ തന്നെ മനപൂര്‍വം അപമാനിക്കാന്‍വേണ്ടിയാണോയെന്നും സുധാകരന്‍ ചോദിച്ചു. കണ്ണൂര്‍ എസ്പിയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷവും നീതിപൂര്‍വവുമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഈ അഭിപ്രായം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എസ്പി അനൂപ് കുരുവിള ജോണിനെതിരെ എന്തു നടപടിയെടുക്കണമെന്നു പറയാന്‍ താന്‍ ആരുമല്ല. ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരെഎടുത്ത നടപടി തെറ്റാണ്. മാറ്റിയ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചതിന്റെ പേരിലാണ് നടപടിയെങ്കില്‍ ടൗണ്‍ എസ്ഐയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ബോര്‍ഡ് എങ്ങിനെയാണ് വീണ്ടും സ്ഥാപിക്കപ്പെട്ടതെന്ന കാര്യവും അന്വേഷിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;മുഖ്യമന്ത്രിയുടെ ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസുകാര്‍ കീറി&lt;/b&gt;&lt;br /&gt;&lt;br /&gt;കണ്ണൂര്‍ : കലക്ടറേറ്റിന് മുന്നില്‍ സ്ഥാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബോര്‍ഡുകളും പോസ്റ്ററുകളും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കംചെയ്തു. കെ സുധാകരന്‍ കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് മുപ്പതോളം സുധാകര അനുകൂലികള്‍ ചാനല്‍ ക്യാമറകളെ സാക്ഷിയാക്കി പോസ്റ്ററുകള്‍ നീക്കിയത്. മുഖ്യമന്ത്രിയുടെ വലിയ ചിത്രങ്ങളോടുകൂടിയ ബോര്‍ഡുകളും പോസ്റ്ററുകളും പാതയോരത്തുതന്നെ വലിച്ചുകീറി. ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ടാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ പോസ്റ്ററുകളും നീക്കണമെന്ന് കൊച്ചിയില്‍ സുധാകരന്‍ ചോദിച്ചതിന് പിന്നാലെയാണ് അനുയായികള്‍ ബോര്‍ഡുകള്‍ മാറ്റിയത്. കണ്ണൂര്‍ ഡിഡിസിയുടെ താല്‍ക്കാലിക അധ്യക്ഷനായ പി കെ വിജയരാഘവനും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തുവന്നു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകരുടെ വികാരം ഇവര്‍ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;ജില്ലാ പൊലീസ് ചീഫിന്റെ കോലം കത്തിച്ചത് പ്രതിഷേധാര്‍ഹം&lt;/b&gt;&lt;br /&gt;&lt;br /&gt;കണ്ണൂര്‍ : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത വിധത്തില്‍ രാഷ്ട്രീയ പ്രചാരണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ ജില്ലാപൊലീസ് ചീഫിനെ ഭീഷണിപ്പെടുത്തുകയും കോലം കത്തിക്കുകയും ചെയ്ത നടപടിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സത്യസന്ധമായും ആത്മാര്‍ഥമായും ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കം വിലപ്പോവില്ല. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6971050110668415?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6971050110668415/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2548.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6971050110668415'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6971050110668415'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2548.html' title='മുഖ്യമന്ത്രിക്കും മുല്ലപ്പള്ളിക്കുമെതിരെ സുധാകരനും ഡിസിസിയും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-VwBQusuZ5zM/TycjIroyCYI/AAAAAAAAB6M/JkrqVucMpfo/s72-c/kannur+umman+board.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8595397308403168399</id><published>2012-01-31T04:29:00.000+05:30</published><updated>2012-01-31T04:29:05.990+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>മാറാട്: മുസ്ലിംലീഗ് വീണ്ടും പ്രതിസന്ധിയില്‍</title><content type='html'>ഇ- മെയില്‍ ചോര്‍ത്തല്‍ വിവാദത്തിനു പിന്നാലെ മാറാട് കൂട്ടക്കൊല സംബന്ധിച്ച് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിംലീഗിനെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനാ അന്വേഷണം അട്ടിമറിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. കേരളമൊന്നാകെ അപലപിച്ച കൂട്ടക്കൊലയുടെ അന്വേഷണം അട്ടിമറിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. മാറാട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിയെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. മാറാടിനെപ്പറ്റി ചര്‍ച്ചയേ വേണ്ടെന്നായിരുന്നു ലീഗിന്റെയും ഇതുവരെയുള്ള നിലപാട്. ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഭൂരിപക്ഷ സമുദായത്തെ ഇളക്കിവിടാനാണെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ കണ്ടെത്തല്‍ . ലീഗാണ് അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അക്കാലത്തുതന്നെ വ്യക്തമാക്കിയതാണ്. അക്കാര്യം സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇതേവരെ പ്രതികരിച്ചില്ല.&lt;br /&gt;&lt;br /&gt;സംസ്ഥാന ഭാരവാഹി വര്‍ഗീയ-തീവ്രവാദ കലാപത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആദ്യ രാഷ്ട്രീയകക്ഷി എന്ന "ബഹുമതി"യാണ് മുസ്ലിംലീഗ് ഇപ്പോള്‍ കൈവരിച്ചത്. മാറാട് കൂട്ടക്കൊലയുണ്ടായ വേളയില്‍തന്നെ ലീഗ് നിലപാടുകളിലും ഇടപെടലിലും സംശയം ഉയര്‍ന്നിരുന്നു. സിബിഐ അന്വേഷണം ഭയന്ന ലീഗ് സംഘപരിവാറിലൊരു വിഭാഗവുമായി കൂടിയാലോചിച്ച് അന്വേഷണത്തിന്റെ ആദ്യകടമ്പ താണ്ടി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍ , കേന്ദ്രഭരണത്തിലും കോണ്‍ഗ്രസിലുമുള്ള സ്വാധീനംവഴി ലീഗ് അന്നും സിബിഐയെ ഒഴിവാക്കി. സിബിഐ അന്വേഷണം കൊണ്ടുവന്ന് തങ്ങളെയൊക്കെ അകത്താക്കാനാണോ പരിപാടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി അന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ വാക്കുകള്‍ക്ക് ഇന്ന് ഏറെ അര്‍ഥതലങ്ങളുണ്ട്.&lt;br /&gt;&lt;br /&gt;മാറാട് കൂട്ടക്കൊലയില്‍ തീവ്രവാദബന്ധവും പങ്കുമുണ്ടെന്ന് സിപിഐ എം ആദ്യമേ പ്രഖ്യാപിച്ചതാണ്. കൂട്ടക്കൊലയുടെ അടുത്തദിവസം മാറാട്ടെത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണ കമീഷനും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണസംഘവും സമാന കണ്ടെത്തലിലാണെത്തിയത്. മായിന്‍ഹാജിക്കെതിരെ നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. തിരിച്ചടിക്കും പ്രതികാരത്തിനും സഹായംതേടി തന്നെ ചിലര്‍ സമീപിച്ചത് അദ്ദേഹം സമ്മതിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ കാട്ടേണ്ട ഉത്തരവാദിത്തത്തോടെ ഇക്കാര്യം നിയമപാലകരെ അറിയിക്കാതിരുന്നത് നിശിത വിമര്‍ശത്തിനുമിടയാക്കിയതാണ്.&lt;br /&gt;(പി വി ജീജോ)&lt;br /&gt;&lt;br /&gt;deshabhimani 310112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8595397308403168399?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8595397308403168399/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_31.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8595397308403168399'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8595397308403168399'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_31.html' title='മാറാട്: മുസ്ലിംലീഗ് വീണ്ടും പ്രതിസന്ധിയില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5998574549543332594</id><published>2012-01-30T22:08:00.000+05:30</published><updated>2012-01-30T22:08:00.301+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഭക്ഷ്യസുരക്ഷാ ബില്ലിനു പിന്നില്‍ കേന്ദ്രത്തിന് രഹസ്യ അജണ്ട: ആനിരാജ</title><content type='html'>ജനാഭിപ്രായം കേള്‍ക്കാതെ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബില്ലില്‍ നിരവധി ന്യൂനതകളുണ്ട്. നിലവിലുള്ള രൂപത്തില്‍ ബില്‍ നടപ്പാക്കുക വഴി കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് കുടുംബത്തിലെ സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുകയും മറുഭാഗത്ത് റേഷന്‍ സംവിധാനം തന്നെ നിര്‍ത്തലാക്കുകയും ചെയ്യുന്ന ചതിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ത്രീകളുടെ വോട്ടു ലക്ഷ്യമിട്ട് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആനിരാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുക, പ്രസവാനുകൂല്യമായി 1000 രൂപ നല്‍കുക, കുടിയേറ്റ തൊഴിലാളികളെ കൂടി ബില്ലിന്റെ ഗുണഭോക്താക്കളാക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഭക്ഷ്യ അരക്ഷയാകും ബില്‍ നടപ്പാക്കുന്നതുവഴി ഉണ്ടാകുക. നിലവിലുള്ള ബില്ലില്‍ നിരവധി പ്രതിലോമകരമായ വ്യവസ്ഥകളാണുള്ളത്. എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതാണ് പ്രധാന ന്യൂനത. ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരവും അവ ആര്‍ക്കൊക്കെ നല്‍കണമെന്നതും തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന വ്യവസ്ഥയാണിത്.&lt;br /&gt;&lt;br /&gt;ഭക്ഷ്യ സാധനങ്ങളുടെ വില സംബന്ധിച്ച് ബില്ലിന്റെ പ്രധാന ഭാഗത്ത് പറയാതെ ഷെഡ്യൂള്‍ ഒന്നിലാണ് പ്രതിപാദിക്കുന്നത്. അതായത് ക്യാബിനറ്റിന് എപ്പോള്‍ വേണമെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കഴിയും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിടുന്നതിന് പകരം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ബില്‍ നടപ്പാക്കുന്നത്. മുന്‍ഗണനാ വിഭാഗത്തെയും പൊതുവിഭാഗത്തെയും നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. റേഷന്‍ കടകളിലെ ക്രയശേഷിയെക്കുറിച്ച് ബില്ല് മൗനം പാലിക്കുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ അനുസ്യൂതമായി ലഭ്യത ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വ്യക്തതയില്ല. ബില്ലിലെ ഏറ്റവും ഭീകരമായ വ്യവസ്ഥ റേഷന്‍ കടകളിലൂടെയുള്ള പണത്തിന്റെ കൈമാറ്റമാണ്. ഇത് നടപ്പാക്കുന്നത് റേഷന്‍ സംവിധാനത്തിന്റെ തകര്‍ച്ചക്കും ഭക്ഷ്യ പ്രതിസന്ധിക്കും കാരണമാകും. പണമോ, റേഷനോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം ജനങ്ങളും പണം തിരഞ്ഞെടുക്കും. ഇത് പൊതുവിതരണ സമ്പ്രദായം ഘട്ടംഘട്ടമായി ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് നയിക്കും.&lt;br /&gt;&lt;br /&gt;എത്രയും വേഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജനാഭിപ്രായം അറിയാന്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം റേഷന്‍ സംവിധാനം ശക്തിപ്പെടുത്തുകയും സാര്‍വത്രികമാക്കുകയുമാണ് വേണ്ടത്. റേഷന്‍ സംവിധാനം ജനങ്ങളില്‍ എത്തുന്നില്ലെന്നും നിരവധി ഭക്ഷ്യധാന്യങ്ങള്‍ പാഴായി പോകുന്നുവെന്നുമാണ് കേന്ദ്രമന്ത്രി കെ വി തോമസ് പറയുന്നത്. എന്നാല്‍ വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത് നിലവിലുള്ള പൊതുവിതരണ സംവിധാനമാണ്. സുതാര്യമായ രീതിയില്‍ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ആനിരാജ പറഞ്ഞു.&lt;br /&gt;&lt;br /&gt;തൊഴിലവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമെതിരെ എസ്മ പ്രയോഗിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള മഹിളാ സംഘം വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.&lt;br /&gt;നഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സമരത്തിലേക്ക് തള്ളിവിടുന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരെയാണ് എസ്മ പ്രയോഗിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5998574549543332594?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5998574549543332594/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6082.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5998574549543332594'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5998574549543332594'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6082.html' title='ഭക്ഷ്യസുരക്ഷാ ബില്ലിനു പിന്നില്‍ കേന്ദ്രത്തിന് രഹസ്യ അജണ്ട: ആനിരാജ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3893262289083316665</id><published>2012-01-30T21:40:00.001+05:30</published><updated>2012-01-30T21:40:00.155+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ദേശാഭിമാനി'/><title type='text'>പുലരിത്തുടിപ്പിനൊപ്പം പതിറ്റാണ്ടുകള്‍ താണ്ടി. . .</title><content type='html'>ഇരുട്ടിന്റെ പുതപ്പുമാറ്റി ഭാരതപ്പുഴ ഉണരാന്‍ തുടങ്ങുന്നതിനുമുമ്പെ ചമ്രവട്ടം അങ്ങാടിയിലൂടെ കക്കാട്ട് നാരായണന്റെ സൈക്കിളെത്തും. ചിന്ത നരയ്ക്കാത്ത നെഞ്ചില്‍ അടക്കിപ്പിടിച്ച "ദേശാഭിമാനി" ഓരോ വീട്ടിലും കടവരാന്തയിലും ഇട്ട് അദ്ദേഹം എന്നും പുലരിത്തുടിപ്പിനൊപ്പം പാതയോരങ്ങളിലുണ്ടാകും. ഈ "ശീലം" തുടങ്ങിയിട്ട് 36 കൊല്ലമായി. പ്രായം തളര്‍ത്താത്ത മനസ്സുമായി നാരായണന്‍ ഇപ്പോഴും ദേശാഭിമാനി പത്രത്തിന്റെ നാട്ടുമുദ്രയാവുന്നു.&lt;br /&gt;&lt;br /&gt;വാര്‍ത്തകളേക്കാള്‍ വീര്യവും വിശേഷവും നിറഞ്ഞതാണ് നാരായണന്റെ പത്രജീവിതം. കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന പത്രത്തിന്റെ ഏജന്റായതിന് കല്ലേറിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളേറ്റ കാലം ആ ഓര്‍മയിലുണ്ട്. മുപ്പത്തേഴാം വയസ്സിലാണ് നാരായണന്‍ "ദേശാഭിമാനി" വിതരണക്കാരനാകുന്നത്. അന്ന് 16 കോപ്പി പത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ വിരോധംകാരണം പലരും അക്കാലത്ത് ദേശാഭിമാനി തൊടാന്‍പോലും മടിച്ചിരുന്നുവെന്ന് നാരായണന്റെ നേര്‍സാക്ഷ്യം. പുലര്‍ച്ചെ നാലരയാകുമ്പോള്‍ തിരൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പെരുന്തള്ളൂരില്‍ പത്രക്കെട്ട് വരും. അവിടെനിന്ന് കെട്ടെടുത്ത് ചമ്രവട്ടം, പുറത്തൂര്‍ , കാവിലക്കാട്, വാളമരുതൂര്‍ എന്നിവിടങ്ങളില്‍ പ്രധാന വിതരണം. ""ഒരു വീട് കഴിഞ്ഞ് ഒന്നോ, രണ്ടോ കിലോമീറ്റര്‍ കഴിഞ്ഞാകും അടുത്ത വീട്. പീടികകളില്‍ പത്രമിടുമ്പോള്‍ പലരും എതിര്‍ത്തു. പെരുന്തള്ളൂരിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ ദേശാഭിമാനി തൊടില്ലായിരുന്നു. സൈക്കിളില്‍നിന്നിറങ്ങാതെ പത്രം തൊട്ടപ്പുറത്തെ കടയിലേക്കിടാന്‍ കൊടുത്താല്‍ അയാള്‍ അത് വാങ്ങാന്‍ മടിക്കും" ദേശാഭിമാനിക്ക് പിന്നീട് കൈവന്ന നല്ല പൊതുസ്വീകാര്യതയില്‍ അഭിമാനിക്കുന്ന നാരായണന്‍ പഴയ കാലാനുഭവങ്ങള്‍ അനുസ്മരിക്കുന്നു.&lt;br /&gt;&lt;br /&gt;അക്കരെ ചമ്രവട്ടത്തേക്കും കൊരട്ടിയിലേക്കും പത്രമെത്തിച്ചിരുന്നത് നാരായണനാണ്. തോണിയില്‍ പത്രം കൊടുത്തുവിടുകയായിരുന്നു പതിവ്. മൂന്ന് പേപ്പര്‍ തോണിക്കാരന്റെ കൈവശം കൊടുത്തയക്കും. വാര്‍ത്തയുടെ ആ താളുകള്‍ തോണിയേറി പിന്നെ ബസ്സിലേക്ക്. ബസ്സിലെ സ്ഥിരം യാത്രക്കാരാണ് പത്രം വീടുകള്‍ക്ക് മുന്നില്‍ ഇട്ടിരുന്നത്. അവിടങ്ങളില്‍ ആദ്യമായി പത്രമെത്തിച്ചത് നാരായണനായിരുന്നു. ഏറെയകലെ പൊന്നാനി ഭാഗത്തും ചമ്രവട്ടത്തിന്റെ പരന്ന നാട്ടിന്‍പുറത്തും പുലര്‍കാലത്തേ ദേശാഭിമാനി എത്തിയത് അദ്ദേഹത്തിന്റെ പ്രതിബദ്ധതകൊണ്ടുമാത്രം. പത്രം നാരായണന് വാര്‍ത്തകളുടെ അക്ഷരശേഖരം മാത്രമല്ല, മറിച്ച് കുടുംബകാര്യംകൂടിയാണ്. ആണ്‍മക്കളായ ഗണേഷ്ബാബുവും പ്രജേഷും മാത്രമല്ല നിര്‍മല, ശൈലജ, ശ്രീജ എന്നീ പെണ്‍മക്കളുംവരെ അദ്ദേഹത്തെ പത്രവിതരണത്തില്‍ സഹായിച്ചിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ ആ വഴിക്കുള്ള പത്രങ്ങള്‍ കൊണ്ടുപോകും. അത് വഴിയരികിലെ വീടുകളിലിട്ട് സ്കൂള്‍ ബെല്ലിനുമുമ്പെ ക്ലാസില്‍ . പത്രക്കെട്ട് വരാന്‍ വൈകുന്ന ദിവസം അവര്‍ സ്കൂളിലെത്താന്‍ താമസിക്കുമായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടിയും ഭര്‍ത്താവിന് പൂര്‍ണ പിന്തുണയേകി. തൊട്ടടുത്ത വീടുകളില്‍ പത്രം കൊടുത്തുപോന്നത് ലക്ഷ്മിക്കുട്ടിയാണ്. അവര്‍ ആ പതിവ് ഇപ്പോഴും മുടക്കിയിട്ടില്ല. മക്കളെല്ലാം പഠിച്ച് വലിയ നിലയിലായി. മകന്‍ ഗണേഷ്ബാബു പത്രം ഏജന്റായിതന്നെ ഉറച്ചുനില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും സമരങ്ങളുടെയും തിളയ്ക്കുന്ന ഇന്നലെകളാണ് നാരായണനെ ദേശാഭിമാനി പ്രചാരകനാക്കിയത്. ലീഗ് പ്രമാണിമാരുടെ മുഷ്ക്കില്‍ പകയ്ക്കാതെ സധൈര്യം പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുഴുകി.&lt;br /&gt;&lt;br /&gt;""ഏജന്‍സി തുടക്കത്തില്‍ 35 പൈസയായിരുന്നു പത്രത്തിന്റെ വില. എട്ടര പൈസ ഒരു കോപ്പിക്ക് കമീഷനും. ഇതുവരെ കൃത്യമായി പൈസ അടച്ചുപോന്നിട്ടുണ്ട്. കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ടെങ്കിലും സ്വന്തം കൈയിലെ പണംകൊണ്ട് മാസബില്ല് അടക്കും. ഒരു തരത്തിലും വിതരണവുമായി ബന്ധപ്പെട്ട് കമ്പനിയുമായി തര്‍ക്കമുണ്ടായിട്ടില്ല. പൈസയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ആരോടുമില്ല. ഒരിക്കല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം കൃത്യമായി വരിസംഖ്യ അടക്കാത്തതിന് ഡിസി ഓഫീസില്‍ പരാതി നല്‍കി"&lt;br /&gt;&lt;br /&gt;പത്ര വിതരണത്തിലും തനി പ്രൊഫഷണലിസം. ചമ്രവട്ടത്ത് പത്രം വരുത്തി തുടങ്ങിയത് 1976 നവംബര്‍ ഒന്നിനാണ് . ദേശാഭിമാനി മാത്രമായിരുന്നു കുറേക്കാലം സൈക്കിളിലേറ്റിയത്. പിന്നീട് കേരളകൗമുദിയും മാതൃഭൂമിയും കൂടിയായി. ദേശാഭിമാനി ഏജന്റ് എന്നതിനുപരി ചരമവും വിവാഹവും മറ്റ് വാര്‍ത്തകളും നല്‍കുന്ന പ്രാദേശിക ലേഖകനുമായി. പാര്‍ടി വാര്‍ത്തകളാണ് ആദ്യകാലങ്ങളില്‍ പ്രധാനമായും അറിയിച്ചിരുന്നത്. അപകടങ്ങളും മറ്റുമുണ്ടായാല്‍ കോഴിക്കോട്ടെ പത്രമാപ്പീസിലേക്ക് ഫോണില്‍ വിളിച്ചുപറയും. എഴുപത്തിമൂന്നാം വയസ്സിലും നാരായണന്‍ വിശ്രമിക്കുന്നില്ല. പത്രത്തിന്റെയും പൊതുകാര്യങ്ങളുടെയും പിറകെ ഓടുകയാണ്. ""ഇത്രയും കാലത്തെ തൊഴില്‍ നല്‍കിയ വിലപ്പെട്ട സമ്പാദ്യം ആത്മസംതൃപ്തിയാണ്. പത്രം വിതരണംചെയ്യുന്നത് കമീഷന്‍മാത്രം കണക്കാക്കിയല്ലെ"ന്ന് നാരായണന്‍ ഒപ്പം കൂട്ടിച്ചേര്‍ക്കുന്നു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3893262289083316665?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3893262289083316665/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1233.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3893262289083316665'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3893262289083316665'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1233.html' title='പുലരിത്തുടിപ്പിനൊപ്പം പതിറ്റാണ്ടുകള്‍ താണ്ടി. . .'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5032857693194299083</id><published>2012-01-30T21:38:00.000+05:30</published><updated>2012-01-30T21:38:18.227+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='നുണപ്രചരണം'/><title type='text'>മനോരമയുടെ വളച്ചൊടിക്കല്‍</title><content type='html'>സിപിഐ (എം)ന്റെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ "ദി മാര്‍ക്സിസ്റ്റ്" പ്രസിദ്ധീകരിക്കാന്‍പോകുന്ന പ്രകാശ്കാരാട്ടിന്റെ ഒരു ലേഖനത്തെക്കുറിച്ച് "മനോരമ"യും "മാതൃഭൂമി"യും വലിയ പരസ്യപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍തന്നെ നിഷേധാത്മകമാണ് പ്രചാരണമെങ്കിലും ദി മാര്‍ക്സിസ്റ്റിന്റെ വരാനിരിക്കുന്ന ലക്കം കേരളത്തിലെങ്കിലും റെക്കോഡ് വില്‍പനയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. ജനുവരി 20ന് മനോരമയുടെ ദല്‍ഹി ലേഖകന്‍ ജോമിതോമസ് എന്ന പുത്തന്‍ കൂറ്റുകാരനാണ് പ്രചാരണത്തിന് തുടക്കമിട്ടതെങ്കില്‍ മാതൃഭൂമിയില്‍ പ്രായംചെന്ന എന്‍ അശോകനാണത് ഏറ്റുപിടിച്ചിരിക്കുന്നത്. സോഷ്യലിസത്തില്‍ സിപിഐ (എം) ജനറല്‍സെക്രട്ടറി തിരുത്തല്‍ വരുത്തിയിരിക്കുന്നു എന്നാണ് മനോരമ കണ്ടെത്തിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;ഭരണകൂടത്തിന് പകരമാവില്ല പാര്‍ടിയെന്നും ഭരിക്കുന്ന പാര്‍ടിയും സര്‍ക്കാരുമായി വ്യക്തമായ വേര്‍തിരിവുള്ളതായിരിക്കണം പുതിയ നൂറ്റാണ്ടിലെ സോഷ്യലിസമെന്നും പ്രകാശിെന്‍റ ലേഖനത്തില്‍ ഉണ്ടത്രെ. അതെങ്ങനെയാണ് സോഷ്യലിസത്തിനുള്ള തിരുത്തലാവുന്നത് എന്ന കാര്യമാണ് പിടികിട്ടാത്തത്. 1992 ജനുവരി മൂന്ന് മുതല്‍ ഒമ്പതുവരെ തീയതികളില്‍ ചെന്നൈയില്‍ വെച്ചാണ് സിപിഐ (എം)ന്റെ പതിനാലാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്. ആ കോണ്‍ഗ്രസില്‍വെച്ച് "&lt;a href="http://www.cpim.org/documents/1992-14-Cong--ideological-issues.pdf" target="_blank"&gt;ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍&lt;/a&gt;" എന്നൊരു പ്രമേയം സിപിഐ (എം) അംഗീകരിച്ചിരുന്നു. സോവിയറ്റ് യൂണിയെന്‍റയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയ്ക്ക് നിദാനമായ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് പ്രത്യയശാസ്ത്രപ്രമേയം അംഗീകരിച്ചത്. അതില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കഴിഞ്ഞകാല അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംഭവിച്ച പ്രധാനപ്പെട്ട പ്രമാദങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യമെന്നത് വര്‍ഗത്തിന്റെയാകെ, എന്നുവെച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ്. എന്നാല്‍ "പ്രയോഗത്തില്‍ വര്‍ഗ്ഗത്തിന്റെ ഈ സര്‍വാധിപത്യത്തെ അതിന്റെ മുന്നണി വിഭാഗമായ പാര്‍ടിയുടെയും മിക്കപ്പോഴും പാര്‍ടി നേതൃത്വത്തിന്റെയും സര്‍വാധിപത്യം പ്രതിസ്ഥാപിച്ചിരുന്നു". അത് തിരുത്തപ്പെടേണ്ട ഒരു തെറ്റാണെന്ന് പ്രത്യയശാസ്ത്ര രേഖ വ്യക്തമാക്കിയിരുന്നു. ജന സാമാന്യവുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയും അവരെ ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനത്തില്‍ പങ്കാളിയുമാക്കിയാണ് പാര്‍ടി അതിന്റെ നേതൃത്വപരമായ പങ്ക് നിര്‍വഹിക്കേണ്ടത്. അല്ലാതെ ഭരണകൂടത്തിന് ബദലായി പ്രവര്‍ത്തിച്ചുകൊണ്ടല്ല എന്ന് പ്രത്യയശാസ്ത്ര പ്രമേയം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെതന്നെ വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രകാശ്കാരാട്ട് പുതിയതായി യാതൊരു തിരുത്തലും മര്‍ക്സിസം-ലെനിനിസത്തില്‍ വരുത്തുന്നില്ല.&lt;br /&gt;&lt;br /&gt;1992ല്‍ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ അംഗീകരിച്ച പൊതു നിലപാടിനെ വികസിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പെതു ഉടമസ്ഥത അല്ലെങ്കില്‍ സ്വത്തിന്റെ സമൂഹവല്‍ക്കരണ പ്രക്രിയ വിവിധ രൂപത്തോടുകൂടിയായിരിക്കുമെന്ന കാര്യവും പ്രത്യയശാസ്ത്രരേഖ വ്യക്തമാക്കിയതാണ്. "സ്വത്തിന് സ്റ്റേറ്റ് ഉടമയിലുള്ള സംരംഭങ്ങള്‍ , കൂട്ടുല്‍പാദനസംഘങ്ങള്‍ , സഹകരണസംഘങ്ങള്‍ , വ്യക്തിഗത സ്വത്ത് എന്നിങ്ങനെ വിവിധ രൂപങ്ങളുണ്ട്" എന്ന് പ്രത്യയശാസ്ത്രരേഖ വിശദീകരിക്കുന്നുണ്ട്. ആസൂത്രണവും കമ്പോളവും എന്ന ഭാഗത്ത് "സോഷ്യലിസത്തില്‍ കമ്പോളം ഇല്ലാതാകുമെന്ന നിഗമനത്തിലെത്തുന്നത് തെറ്റായിരിക്കാം. ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നിടത്തോളംകാലം കമ്പോളം നിലനില്‍ക്കും. ആസൂത്രണമോ കമ്പോളമോ എന്നതല്ല മുഖ്യ ചോദ്യം. ഏത് ഏതിനുമേല്‍ ആധിപത്യം പുലര്‍ത്തുന്നു എന്നതാണ്. സോഷ്യലിസത്തിനുകീഴില്‍ കമ്പോളം ഉല്‍പാദിപ്പിച്ച ചരക്കുകള്‍ വിതരണംചെയ്യാനുള്ള ഉപാധികളില്‍ ഒന്നാണ്". എന്ന് വിശദീകരിച്ചുകൊണ്ട് സോഷ്യലിസത്തില്‍ കമ്പോള സൂചകങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രത്യയശാസ്ത്ര പ്രമേയം എടുത്തുപറഞ്ഞിരുന്നു. ആസൂത്രണത്തിലെ ജന പങ്കാളിത്തം ഭരണത്തിലെ ജനപങ്കാളിത്തം തുടങ്ങി "മനോരമ" പ്രകാശ് കാരാട്ടിന്റെ തിരുത്തലുകളായി കണ്ടെത്തുന്ന കാര്യങ്ങളെല്ലാംതന്നെ 20 വര്‍ഷംമുമ്പ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചിന്ത വാരിക 010212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5032857693194299083?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5032857693194299083/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_160.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5032857693194299083'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5032857693194299083'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_160.html' title='മനോരമയുടെ വളച്ചൊടിക്കല്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4159336285836664539</id><published>2012-01-30T21:31:00.001+05:30</published><updated>2012-01-30T21:31:00.156+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ദാവോസില്‍ തുണിയുരിഞ്ഞ് പ്രതിഷേധം</title><content type='html'>ദാവോസ്: ലോക സാമ്പത്തിക ഫോറം സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ കൊടുംതണുപ്പില്‍ തുണിയുരിഞ്ഞ് പ്രതിഷേധം. സമ്മേളനവേദിയിലേക്കും പ്രതിനിധികളുടെ താമസസ്ഥലത്തേക്കുമെല്ലാം കടുത്ത സുരക്ഷാസന്നാഹങ്ങളെ വെല്ലുവിളിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലോക നേതാക്കളുടെയും ബിസിനസ്സ് തലവന്‍മാരുടെയും സംഗമവേദിയായ ഫോറത്തില്‍ ഉക്രെയ്നില്‍ നിന്നെത്തിയ മൂന്ന് യുവതികളാണ് വ്യത്യസ്തമായി പ്രതിഷേധിച്ചത്. താപനില പൂജ്യം ഡിഗ്രിയിലെത്തി തണുത്തുറഞ്ഞ കാലാവസ്ഥയിലായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം. സമ്മേളനകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലെത്തിയ ഇവര്‍ കുപ്പായം ഉരിഞ്ഞെറിഞ്ഞ് വേദിയിലേക്ക് ചാടിക്കയറി. "ദാവോസ് സൃഷ്ടിച്ച പ്രതിസന്ധി"യെന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. "നിങ്ങള്‍ കാരണം ദരിദ്രരായവര്‍", "ദാവോസില്‍ കൊള്ളക്കാരുടെ സമ്മേളനം" തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ മറ്റ് പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു. അമേരിക്കയിലെ പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളും ദാവോസില്‍ പ്രകടനം നടത്തി. അമ്പതോളം പേര്‍ ടൗണ്‍ഹാളിനുമുന്നില്‍ ഒത്തുകൂടി. സാമ്പത്തികഫോറം സമ്മേളത്തോടനുബന്ധിച്ച് ചേര്‍ന്ന ചര്‍ച്ചയ്ക്കിടെ സദസ്സില്‍നിന്ന് ചിലര്‍ ചാടിയെണീറ്റ് മുദ്രാവാക്യം മുഴക്കി. ചര്‍ച്ച 20 മിനിറ്റോളം തടസ്സപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;b&gt;അമേരിക്കയില്‍ പ്രക്ഷോഭകര്‍ രാഷ്ട്രപതാക കത്തിച്ചു&lt;/b&gt;&lt;br /&gt;&lt;br /&gt;ഓക്ലന്‍ഡ്: "പിടിച്ചെടുക്കല്‍" പ്രക്ഷോഭം വീണ്ടും ശക്തമായ അമേരിക്കയില്‍ മൂന്നൂറോളം പ്രക്ഷോഭകരെ അറസ്റ്റുചെയ്തു. ഓക്ലന്‍ഡ് പിടിച്ചെടുക്കലിന്റെ ഭാഗമായി പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ സിറ്റി ഹാളിലേക്ക് ഇരച്ചുകയറി അമേരിക്കന്‍ പതാക കത്തിച്ചു. ഭരണകൂടം ഭ്രാന്തമായ ദേശാഭിമാനബോധം വളര്‍ത്തുന്ന അമേരിക്കയില്‍ ഇത് അത്യസാധാരണമാണ്. നൂറുകണക്കിന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. നവംബറിനുശേഷം ഏറ്റവും സംഘര്‍ഷഭരിതമായ പിടിച്ചെടുക്കല്‍ പ്രക്ഷോഭമാണ് ഓക്ലന്‍ഡില്‍ നടന്നത്.&lt;br /&gt;&lt;br /&gt;പൊലീസിന്റെ പ്രകോപനകരമായ ഇടപെടലാണ് പ്രക്ഷോഭം സംഘര്‍ത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരുടെ താവളം പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. വൈഎംസിഎക്കുമുന്നില്‍ പ്രകടം നടത്തിയവരെ അറസ്റ്റുചെയ്യുന്നതിനിടെയാണ് സിറ്റിഹാളും പൊലീസ് വളഞ്ഞത്. നേരത്തെ ഇതിനുള്ളില്‍ കടന്നുകൂടിയ പ്രക്ഷോഭകര്‍ സിറ്റിഹാളിലെ ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും അമേരിക്കന്‍ പതാക കത്തിച്ചെന്നും അധികൃതര്‍ പറഞ്ഞു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രക്ഷോഭകരെ പിരിച്ചുവിടാനായത്. മുമ്പും പ്രക്ഷോഭകരെ മൃഗീയമായി നേരിട്ടതിന് ഓക്ലന്‍ഡ് പൊലീസ് വിമര്‍ശം നേരിട്ടിരുന്നു. ഓക്ലന്‍ഡിനെ പ്രക്ഷോഭകര്‍ കളിക്കളമാക്കുകയാണെന്ന് മേയര്‍ ജീന്‍ ക്വാന്‍ ആരോപിച്ചു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും സമ്പന്നാനുകൂല ഭരണനയത്തിനുമെതിരെ അമേരിക്കയിലെ സാമ്പത്തിക ആസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം മറ്റ് പല നഗരങ്ങളിലും ഏറിയും കുറഞ്ഞും തുടരുകയാണ്. ഓക്ലന്‍ഡ്, ന്യൂയോര്‍ക്ക്, ലൊസ് ആഞ്ചലസ് എന്നിവിടങ്ങളിലാണ് പ്രക്ഷോഭം ഏറ്റവും ശക്തമായത്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4159336285836664539?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4159336285836664539/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_546.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4159336285836664539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4159336285836664539'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_546.html' title='ദാവോസില്‍ തുണിയുരിഞ്ഞ് പ്രതിഷേധം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4504613561834764418</id><published>2012-01-30T20:28:00.000+05:30</published><updated>2012-01-30T20:28:02.357+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ത്രിപുര'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട: കാരാട്ട്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-klxiXWQyYUo/TyavfniNKpI/AAAAAAAAB6E/kQKOBgODUfo/s1600/karat+agarthala.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="132" src="http://3.bp.blogspot.com/-klxiXWQyYUo/TyavfniNKpI/AAAAAAAAB6E/kQKOBgODUfo/s400/karat+agarthala.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: x-small;"&gt;ക്ലിക്ക് ചെയ്ത് വായിക്കുമല്ലോ&lt;/span&gt;&lt;/div&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;സിപിഐ എം ത്രിപുര സമ്മേളനം ഉജ്വല റാലിയോടെ തുടങ്ങി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;അഗര്‍ത്തല: ത്രിപുരയില്‍ പാര്‍ടിയുടെ ശക്തി വിളിച്ചറിയിച്ച ഉജ്വല റാലിയോടെ സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം അഗര്‍ത്തലയില്‍ തുടങ്ങി. സ്ത്രീകളും ആദിവാസികളുമടക്കം മുക്കാല്‍ ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി അഗര്‍ത്തല നഗരത്തിലേക്ക് ഒഴുകി. റാലിക്കു മുമ്പായി സംസ്ഥാന സമ്മേളന നഗരിയായ ബൈദ്യനാഥ് മജുംദാര്‍ നഗറിനു(അഗര്‍ത്തല ടൗണ്‍ ഹാള്‍) മുന്നില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമര സേനാനിയായ ചിത്ത ചന്ദ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. ജ്യോതിബസു നഗറില്‍(ആസ്താബല്‍ മൈതാനം) ഉച്ചയ്ക്കുശേഷം പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നിരഞ്ജന്‍ ദേബ്ബര്‍മ അധ്യക്ഷനായി. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ , സംസ്ഥാന സെക്രട്ടറി, ബിജന്‍ ധര്‍ , കേന്ദ്ര കമ്മിറ്റി അംഗം അഘോര്‍ ദേബ് ബര്‍മന്‍ എന്നിവരും റാലിയില്‍ പ്രസംഗിച്ചു.&lt;br /&gt;&lt;br /&gt;ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുര ഇന്ത്യയുടെ ഭാഗമല്ലെന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ സംസ്ഥാനത്തെ ജനങ്ങളെ ശിക്ഷിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ജനങ്ങള്‍ മുന്നോട്ടുവരണം. ത്രിപുരയില്‍ സമാധാനവും വികസനവും നിലനില്‍ക്കാന്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴാമത് ഇടത്സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകിട്ട് ആറിന് ബൈദ്യനാഥ് മജുംദാര്‍ നഗറില്‍ പ്രതിനിധി സമ്മേളനം കാരാട്ട് ഉദ്ഘാടനംചെയ്തു. ബിജന്‍ ധര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ച തിങ്കളാഴ്ച ആരംഭിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗം നൂറുള്‍ ഹുദ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം ഫെബ്രുവരി ഒന്നിന് സമാപിക്കും.&lt;br /&gt;(വി ജയിന്‍)&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4504613561834764418?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4504613561834764418/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5346.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4504613561834764418'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4504613561834764418'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5346.html' title='ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട: കാരാട്ട്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-klxiXWQyYUo/TyavfniNKpI/AAAAAAAAB6E/kQKOBgODUfo/s72-c/karat+agarthala.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1756911213696960147</id><published>2012-01-30T20:20:00.000+05:30</published><updated>2012-01-30T20:20:01.366+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>അരങ്ങില്‍ അഗ്നി വിതറിയ ആയിഷ</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-Pusbic-7Qfw/TyatWGHM2wI/AAAAAAAAB58/bYylXA1wL8k/s1600/nilamboor+ayisha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="220" src="http://4.bp.blogspot.com/-Pusbic-7Qfw/TyatWGHM2wI/AAAAAAAAB58/bYylXA1wL8k/s400/nilamboor+ayisha.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1756911213696960147?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1756911213696960147/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3178.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1756911213696960147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1756911213696960147'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3178.html' title='അരങ്ങില്‍ അഗ്നി വിതറിയ ആയിഷ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Pusbic-7Qfw/TyatWGHM2wI/AAAAAAAAB58/bYylXA1wL8k/s72-c/nilamboor+ayisha.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3014620456672507389</id><published>2012-01-30T20:10:00.002+05:30</published><updated>2012-01-30T20:10:26.395+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പണവും മദ്യവും ആയുധം; ജീവിതപ്രശ്നങ്ങള്‍ മറച്ചു</title><content type='html'>പട്യാല: പച്ചപ്പ് നിറഞ്ഞ സര്‍വകലാശാലാ ക്യാമ്പസിലെ ഡീന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ രണ്ട് കര്‍ഷകനേതാക്കളും പ്രൊഫ. ബല്‍വീന്ദറിനൊപ്പമുണ്ട്. പഞ്ചാബിനെ കുറിച്ചും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചും ആഴത്തില്‍ പഠിച്ച ബല്‍വീന്ദര്‍ സാംച മോര്‍ച്ചയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തിന് പോകാനൊരുങ്ങുകയാണ്. ഗോതമ്പുവയലും ക്ഷീരകര്‍ഷകരും നിറഞ്ഞ ക്നോറിലേക്ക്. യാത്രയില്‍ ഒപ്പം ഞങ്ങളും ചേര്‍ന്നു. വയലേലകള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ അവിടെ വീഴുന്ന കണ്ണീരിന്റെയും മറുഭാഗത്ത് തടിച്ചുകൊഴുക്കുന്ന പണച്ചാക്കുകളുടെയും കഥ ബല്‍വീന്ദര്‍സിങ് വിവരിച്ചു. ശിരോമണി അകാലിദള്‍ -ബിജെപി സഖ്യവും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന അഞ്ചുനദികളുടെ നാട്ടില്‍ അഴിമതിയില്‍നിന്ന് സമ്പാദിച്ച പണവും മദ്യവുമാണ് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൊഫസര്‍ പറഞ്ഞു.വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍നിന്ന പഞ്ചാബ് ഇപ്പോള്‍ ഏറെ പിന്നിലായി. ദേശീയ വികസന ലക്ഷ്യം ഏഴ് ശതമാനമായിരിക്കെ അകാലിസര്‍ക്കാര്‍ പ്രഖ്യാപിച്ചതുതന്നെ അഞ്ച് ശതമാനമാണ്. വില കിട്ടാഞ്ഞതിനാല്‍ കര്‍ഷകര്‍ ആയിരക്കണക്കിന് ടണ്‍ ഉരുളക്കിഴങ്ങ് റോഡില്‍ വലിച്ചെറിഞ്ഞു-വിളവെടുപ്പു കഴിഞ്ഞ ഉരുളക്കിഴങ്ങ് പാടങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ ഇക്കാര്യത്തില്‍ ഇടപെട്ടില്ല. പരുത്തി കര്‍ഷകരുടെ ആത്മഹത്യ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കിയ മേഖലയാണ് പഞ്ചാബിലെ മാള്‍വ. ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. തൊഴില്‍ നഷ്ടപ്പെട്ട് നിരവധി കര്‍ഷകത്തൊഴിലാളികള്‍ സന്‍ഗ്രൂരിലും മാള്‍വയിലും ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ അതിരൂക്ഷമായതിന്റെ മറുപുറമാണ് മദ്യവും മയക്കുമരുന്നും വ്യാപിച്ചത്. ചരിത്രനഗരമായ പട്ടിയില്‍ മാത്രം ഒമ്പത്യുവാക്കള്‍ ഹെറേയിന്റെ അമിത ഉപയോഗത്താല്‍ മരിച്ചു. മാള്‍വ മേഖലയില്‍ ശക്തമായ തെരഞ്ഞെടുപ്പുവിഷയമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് അകാലി-ബിജെപി മുന്നണിയും കോണ്‍ഗ്രസും പണം വാരി എറിയുന്നു, മദ്യം ഒഴുക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്തുനിന്ന് 20 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പൂവിന് പകരം നോട്ടുകൊണ്ട് അര്‍ച്ചന നടത്തിയ സംഭവത്തില്‍ കമീഷന്‍ മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസ് റിബലുകള്‍ക്ക് ആദ്യഗഡുവായി 100 കോടി രൂപവീതമാണ് അകാലിദള്‍ നല്‍കിയത്. കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിനും നൂറുകോടി രൂപ നല്‍കിയെന്നാണ് വാര്‍ത്ത.&lt;br /&gt;&lt;br /&gt;തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധനയുള്ളതിനാല്‍ ചിലയിടത്ത് മദ്യവിതരണം നേരിട്ടല്ല. പ്രത്യേക നമ്പറുള്ള നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതുമായി ചെന്നാല്‍ കടയില്‍നിന്ന് ആവശ്യത്തിന് മദ്യം. അതേസമയം, രാജസ്ഥാനിലെ ബിക്കാനീര്‍ എക്സ്പ്രസ് ട്രെയിന് കാത്ത് നില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. അര്‍ബുദചികിത്സയ്ക്കായി ബിക്കാനീര്‍ ആശുപത്രിയില്‍ പോകാനുള്ളവര്‍ക്കുള്ള ട്രെയിനാണിത്. കൊടുംതണുപ്പിലും റോഡിന്റെ ഡിവൈഡറില്‍ അന്തിയുറങ്ങുന്ന നൂറുകണക്കിന് പേരെ പട്യാലയില്‍ കാണാം.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3014620456672507389?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3014620456672507389/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2313.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3014620456672507389'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3014620456672507389'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2313.html' title='പണവും മദ്യവും ആയുധം; ജീവിതപ്രശ്നങ്ങള്‍ മറച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9135267498176903813</id><published>2012-01-30T18:05:00.000+05:30</published><updated>2012-01-30T18:05:00.748+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പാട്ടബാക്കി വീണ്ടും അരങ്ങിലേക്ക്</title><content type='html'>ഒരു കാലഘട്ടത്തിന്റെ ജനതയെ അസ്വസ്ഥമാക്കിയ ജന്മിത്വം, കുടിയൊഴിപ്പിക്കല്‍ എന്നിവയെ അനാവരണം ചെയ്ത കെ ദാമോദരന്റെ പാട്ടബാക്കി വീണ്ടും അരങ്ങിലെത്തുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് കോഴിക്കോട് ശ്രദ്ധ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജെടി ഹാളിലാണ് നാടകം അരങ്ങേറുക. കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം വീണ്ടും അരങ്ങിലെത്തുമ്പോള്‍ വലിയ മാറ്റങ്ങളൊന്നുമില്ല. സാങ്കേതിക സഹായം ഉള്ളതിനാല്‍ ദൈര്‍ഘ്യം കുറക്കാനായിട്ടുണ്ട്. മുമ്പ് നാല് മണിക്കൂറായിരുന്നത് ഒന്നര മണിക്കൂറായി പരിമിതപ്പെടുത്തി. രണ്ട് പാട്ടുകളുംഉള്‍പ്പെടുത്തി. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട്ടും പാട്ടബാക്കി അവതരിപ്പിക്കും.&lt;br /&gt;&lt;br /&gt;മലബാറിലെ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച നാടകം 1980-ന് ശേഷം ആദ്യമായാണ് മലബാറിലെ വേദികളില്‍ എത്തുന്നത്. നാടക കലാകാരനായ എ രത്നാകരനാണ് സംവിധായകന്‍ . പ്രധാന കഥാപാത്രങ്ങളായ കിട്ടുണ്ണിയായി ടി കെ ജോഷിയും ചെറൂട്ടിയമ്മയായി സീമ ഹരിദാസും കുഞ്ഞിമാളുവായി ഗോപികാ ഹരീഷും ബാലനായി അക്ഷയാനന്ദും അരങ്ങിലെത്തുന്നു. ഗംഗാധരന്‍ ആയാടത്ത്, സുനില്‍ കാവുങ്ങല്‍ , രവി ശങ്കര്‍ , ഗിരീഷ് മണ്ണൂര്‍ , യതി കാവില്‍ , സി കെ ഗിരീഷ്, മന്‍സിയ, കെ ടി പുരുഷു, വിനോദ് കാവില്‍ , പ്രവീണ്‍ , കെ കെ ശ്രീലേഷ്, കെ ശശിധരന്‍ , നിഷീദ്, പ്രദീപ്കുമാര്‍ കാവുന്തറ, വിജയന്‍ കാരന്തൂര്‍ , സുരേഷ്ബാബു, ശിവന്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍ . സംഗീതം- വിജയന്‍ കോവൂര്‍ , ചമയം - ഗിരീഷ് കളത്തില്‍ , വസ്ത്രാലങ്കാരം - ശശി, സെറ്റ്-ബൈജു, സാങ്കേതിക സഹായം - അലവി, ശശി എന്നിവരും നിര്‍വഹിക്കും.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9135267498176903813?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9135267498176903813/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2617.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9135267498176903813'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9135267498176903813'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2617.html' title='പാട്ടബാക്കി വീണ്ടും അരങ്ങിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3164662402633411809</id><published>2012-01-30T17:46:00.001+05:30</published><updated>2012-01-30T17:46:00.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വി കെ സിംഗിനെതിരെ പ്രതിരോധ മന്ത്രാലയം</title><content type='html'>ജനനത്തിയതി തര്‍ക്കത്തില്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗിന് വീണ്ടും തിരിച്ചടി. വി കെ സിംഗിന്റെ ജനന വര്‍ഷം 1950 മെയ് 10 ആയി രേഖപ്പെടുത്താന്‍ പ്രതിരോധമന്ത്രാലയം സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗമായ അഡ്ജറ്റന്റ് ബ്രാഞ്ചില്‍ 1951 മെയ് 10 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മിലിട്ടറി സെക്രട്ടറി ബ്രാഞ്ച് റെക്കോര്‍ഡ് അനുസരിച്ച് ഇത് 1950 മെയ് 10 ആണ്.&lt;br /&gt;&lt;br /&gt;ജനനവര്‍ഷം 1950 ആയി കണക്കാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരസേനാ മേധാവി നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി. ഒപ്പം സേനയുടെ രേഖകളില്‍ 1951 മേയ് 10 വി കെ സിംഗിന്റെ ജനനത്തിയതി ആയി രേഖപ്പെടുത്തിയത് എങ്ങനെയെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗത്തിന്റെ രേഖകളില്‍ ജനന തിയതി 1951 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.&lt;br /&gt;എന്നാല്‍ അദ്ദേഹം യു ജി സി അപേക്ഷയില്‍ രേഖപ്പെടുത്തിയ 1950 മെയ് 10 ആണ് മിലിട്ടറി സെക്രട്ടറി ബ്രാഞ്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വി കെ സിംഗിന് കഴിഞ്ഞ രണ്ട് സ്ഥാനക്കയറ്റങ്ങളും നല്‍കിയത് ജനന വര്‍ഷം 1950 ആയി കണക്കാക്കിയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ജനനത്തീയതി മാറ്റുന്നത് ശരിയായ കീഴ്‌വഴക്കമാകില്ലെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.&lt;br /&gt;&lt;br /&gt;ജനനത്തിയതി 1950 ആയി കണക്കാക്കിയാല്‍ ജനറല്‍ വി കെ സിംഗ് ഈ വര്‍ഷം മേയില്‍ വിരമിക്കേണ്ടി വരും. അല്ലാത്ത പക്ഷം അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരസേനാ മേധാവി കോടതിയെ സമീപിച്ചതിലും പ്രതിരോധമന്ത്രാലയത്തിന് അസംതൃപ്തിയുണ്ട്.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3164662402633411809?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3164662402633411809/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2855.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3164662402633411809'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3164662402633411809'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2855.html' title='വി കെ സിംഗിനെതിരെ പ്രതിരോധ മന്ത്രാലയം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4667179778102560893</id><published>2012-01-30T17:45:00.000+05:30</published><updated>2012-01-30T17:45:00.400+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുട്ടംകുളം സമരം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കൂടംകുളം; നാലാംവട്ടചര്‍ച്ച സമരസമിതിയെ ഒറ്റപ്പെടുത്താന്‍ നീക്കം</title><content type='html'>കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായുള്ള നാലാംവട്ട ചര്‍ച്ചക്ക് കളമൊരുങ്ങുന്നു. കേന്ദ്രസമിതിയും - സംസ്ഥാനസമിതിയും ഇതു സംബന്ധിച്ച് നല്ലൈ ജില്ലാ കലക്‌ട്രേറ്റില്‍ നാളെ (31) ചര്‍ച്ച നടത്താനിരിക്കുകയാണ് . ആണവോര്‍ജ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി കൂടംകുളം നിലയം സന്ദര്‍ശിച്ച് നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി. കേന്ദ്രസമിതി അംഗങ്ങളും കൂടംകുളത്ത് എത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&amp;nbsp;ആണവ നിലയത്തിനെതിരെ സമരം നടത്തിവരുന്ന കൂടംകുളം ആണവനിലയ വിരുദ്ധസമിതിയെ ഒഴിവാക്കി ചര്‍ച്ചകളും ഭാവിപരിപാടികളും നടത്താനുള്ള നീക്കവുമായാണ് കേന്ദ്രസമിതി മുന്നോട്ടുപോകുന്നത്. ഇതിന്റെ മുന്നോടിയായി നാലാംവട്ട ചര്‍ച്ചക്ക് സമരസമിതി പ്രതിനിധികളെ ഇനിയും ക്ഷണിച്ചിട്ടില്ല. സമരസമിതിയെ ഒറ്റപ്പെടുത്തി ചര്‍ച്ചകളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാന സമിതിയിലെ സമരസമിതി അംഗങ്ങള്‍ നാലാംവട്ട ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരസമിതി കണ്‍വീനര്‍ ഉദയകുമാറും പ്രതിനിധി എം പുഷ്പരാജും അറിയിച്ചിട്ടുണ്ട്.&lt;br /&gt;&amp;nbsp;സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച പഠനക്ലാസുകള്‍ നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസമിതി അംഗം എസ് കെ ശര്‍മ്മ പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ഭീതി അകന്നതായി കേന്ദ്രസമിതി അവകാശപ്പെടുമ്പോള്‍, ഇതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരക്കാര്‍ക്കെതിരെ പ്രചരണവും സമരപരിപാടികളും മാത്രമാണ് നടന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. ഇടിന്തിക്കരയില്‍ ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്നുവന്ന റിലേ നിരാഹാരസമരം ഇന്ന് (30) 102-ാം ദിവസത്തേക്ക് കടക്കുകയാണ്. ഒരു ജനകീയ സമരത്തെ നിര്‍ജ്ജീവമാക്കാന്‍ കേന്ദ്രമന്ത്രി നാരായണസ്വാമി മുന്‍കൈയ്യെടുത്ത് റെയ്ഡുകളും പ്രചരണങ്ങളും നടത്തി വരുകയാണെന്ന് സമരസമിതി ആരോപിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;സമരക്കാര്‍ മുന്നോട്ടുവച്ച ജനങ്ങളുടെ ഭീതികളെ സംബന്ധിച്ച ചോദ്യാവലിക്ക് മറുപടിയായി കേന്ദ്രസമിതി നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ് സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍ പറയുന്നത്. ജനങ്ങള്‍ക്കുള്ള ഭീതി അകറ്റാന്‍ സമരസമിതി രൂപീകരിച്ച വിദഗ്ധസമിതിയുമായി കേന്ദ്രസമിതി ചര്‍ച്ചക്ക് തയ്യാറാവണമെന്നാണ് സമരസമിതി പറയുന്നത്. സമാധാനത്തിന്റെ പാതയിലാണ് കൂടംകുളത്തെ സമരം മുന്നോട്ടുപോകുന്നത്.&lt;br /&gt;&lt;br /&gt;ആരെയും നിര്‍ബന്ധിച്ച് സമരത്തില്‍ സമരസമിതി അണിനിരത്തുന്നില്ല. സ്വമേധയാ സമരരംഗത്തു വന്നവരാണ് എല്ലാവരും. കല്‍പ്പാക്കം ആണവനിലയത്തിനു സമീപമുള്ള ജനവാസകേന്ദ്രങ്ങളില്‍ മാറാ രോഗങ്ങള്‍ക്ക് അടിമകളായികൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതവും ആണവകേന്ദ്രങ്ങള്‍ക്കുണ്ടായ ദുരന്തങ്ങള്‍ വഴി ലോകം കണ്ട കഷ്ടതകളുമാണ് സമരത്തിനിറങ്ങിയ കൂടംകുളം നിവാസികളുടെ മുന്നിലുള്ളതെന്നും സമരസമിതി പറയുന്നു.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4667179778102560893?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4667179778102560893/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8104.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4667179778102560893'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4667179778102560893'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8104.html' title='കൂടംകുളം; നാലാംവട്ടചര്‍ച്ച സമരസമിതിയെ ഒറ്റപ്പെടുത്താന്‍ നീക്കം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8762418251631616417</id><published>2012-01-30T15:55:00.000+05:30</published><updated>2012-01-30T15:55:16.503+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പോസ്റ്റര്‍ വിവാദം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി</title><content type='html'>കണ്ണൂരില്‍ എസ്പിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവും രൂക്ഷമാകുന്നു. നിയമം അതിന്റെ വഴിക്കുപോകുമെന്ന് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സത്യസന്ധനായ പൊലീസുദ്യോഗസ്ഥനാണ് കണ്ണൂര്‍ എസ്പിയെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്ന് സുധാകരനെ ന്യായീകരിച്ച് കഴിഞ്ഞദിവസം വയലാര്‍ രവിയുടെ പ്രസംഗത്തിനുള്ള മറുപടിയായി ഇരുവരുടെയും പ്രതികരണം. പേരാവൂര്‍ എംഎല്‍എ സണ്ണിജോസഫ് മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തുവന്നു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്ക് ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് അസോസിയേഷന് പ്രവര്‍ത്തിക്കാന്‍ ചില ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനകത്തു നിന്നാവണം പ്രവര്‍ത്തനം. ചട്ടം ലംഘിച്ചാല്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാകും. കണ്ണൂര്‍ എസ്പിയും കെ സുധാകരന്‍ എംപിയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് കെപിസിസി എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു. ആവശ്യമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു. തനിക്ക് നേരിട്ടറിയുന്ന ഉദ്യോഗസ്ഥനാണ് അനൂപ്കുരുവിളയെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവാദമായതോടെ കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന സുധാകരന്റെ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല.&lt;br /&gt;&lt;br /&gt;റിപ്പബ്ലിക് ദിനപരേഡ് നടന്ന മൈതാനത്ത് കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡു സ്ഥാപിച്ച ആറുപൊലീസുകാരെ എസ് പി അനൂപ് ജോണ്‍കുരുവിള സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളാണിവര്‍ . ഇതോടെ സുധാകരനും എസ്പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. അനൂപ് ജോണിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി കൊടുത്തു. എസ്പിക്കെതിരെ കണ്ണൂര്‍ നഗരത്തില്‍ സുധാകരന്റെ അനുകൂലികള്‍ എസ്പിക്കെതിരെ പോസ്റ്ററുകളും പതിച്ചു. ഈ സാഹചര്യത്തിലാണ് എസ്പിയുടെ നടപടി ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രതികരണം.&lt;br /&gt;&lt;br /&gt;&lt;b&gt;വക്കം റിപ്പോര്‍ട്ട് ഉടനെ നടപ്പാക്കില്ല ചെന്നിത്തല&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: വക്കം കമ്മറ്റിയുടെ അന്വേഷണറിപ്പോര്‍ട്ട് പെട്ടെന്ന് നടപ്പാക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പുനരുദ്ധാരണത്തിനുള്ള ദീര്‍ഘകാല ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്്. അച്ചടക്ക നടപടിയെടുക്കാനുള്ളതല്ല. അത് വേഗത്തില്‍ നടപ്പാക്കാനാവില്ല. അച്ചടക്കനടപടിക്കുള്ളതാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8762418251631616417?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8762418251631616417/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4389.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8762418251631616417'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8762418251631616417'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4389.html' title='പോസ്റ്റര്‍ വിവാദം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5325342663365173520</id><published>2012-01-30T15:51:00.000+05:30</published><updated>2012-01-30T15:51:17.146+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><title type='text'>ഐസ്ക്രീം കേസ് അട്ടിമറി: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍</title><content type='html'>ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറി സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ടി ആര്‍ രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനാണ് മുദ്ര വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐസ്ക്രീം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും. ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്, ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. 2011 ജനുവരി 28-നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ എസ് പിമാരായ പി വിജയന്‍ , അനൂപ് കുരുവിള ജോണ്‍ , ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ എബ്രഹാം, എ വേണുഗോപാല്‍ എന്നിവരാണുണ്ടായിരുന്നത്.&lt;br /&gt;&lt;br /&gt;ഹൈക്കോടതി ജഡ്ജിമാര്‍ക്കും സാക്ഷികള്‍ക്കുമെല്ലാം പണം നല്‍കിയാണ് കേസ് അട്ടിമറിച്ചതെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുസഹിതം ചാനലുകളും വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഉമ്മന്‍ചാണ്ടി ഭരണമേറിയയുടന്‍ പ്രത്യേകാന്വേഷണസംഘത്തെ തകര്‍ക്കാന്‍ നീക്കമാരംഭിച്ചിരുന്നു. സംഘാംഗങ്ങള്‍ക്കെല്ലാം മറ്റു ചുമതലകള്‍ നല്‍കി. ഉന്നത പൊലീസ് മേധാവികളും മന്ത്രിമാരും സ്വാധീനവും സമ്മര്‍ദവും ചെലുത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. റൗഫിനെകൂടാതെ കുഞ്ഞാലിക്കുട്ടിയെയും അന്വേഷണസംഘം രണ്ടുതവണ ചോദ്യംചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5325342663365173520?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5325342663365173520/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7261.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5325342663365173520'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5325342663365173520'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7261.html' title='ഐസ്ക്രീം കേസ് അട്ടിമറി: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-498875282511465872</id><published>2012-01-30T15:48:00.002+05:30</published><updated>2012-01-30T15:48:23.341+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>തലസ്ഥാനത്തും പൊലീസ് അസോസിയേഷന്റെ ഫ്ളക്സ് യുദ്ധം</title><content type='html'>കണ്ണൂരിന് പിന്നാലെ തലസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് പൊലീസ് അസോസിയേഷന്‍ ഫ്്ളക്സും കട്ടൗട്ടുകളും പോസ്റ്ററുകളും. പൊലീസ് ആസ്ഥാനത്തും സിറ്റി പൊലീസ് കമീഷണറുടെ ഓഫീസ് പരിസരത്തും പൊലീസ് ട്രെയ്നിങ് കോളേജിലും മറ്റുമായാണ് ഫ്ളക്സുകള്‍ നിരന്നത്. പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി ബഹുവര്‍ണ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷനിലെ ഗ്രൂപ്പുപോര് തലസ്ഥാനത്ത് "ഫ്ളക്സ് യുദ്ധ"മായി മാറിയ അവസ്ഥയാണ്. സേനയുടെ ചട്ടങ്ങളും അച്ചടക്കവും ലംഘിച്ച് ഒരു വിഭാഗം നടത്തുന്ന ഇത്തരം നടപടികള്‍ വിവാദമായി.&lt;br /&gt;&lt;br /&gt;യുഡിഎഫിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അഭിവാദ്യം അര്‍പ്പിച്ചുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് പൊലീസ് ആസ്ഥാനത്തിനുമുന്നിലാണ് ആദ്യം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ ചിരിക്കുന്ന ചിത്രമുള്ള ഫ്ളക്സാണിത്. എന്നാല്‍ , രണ്ടുദിവസം കഴിഞ്ഞ് മന്ത്രി വി എസ് ശിവകുമാറിന്റെ ചിത്രമുള്ള മറ്റൊരു ഫ്ളക്സ് പൊലീസ് അസോസിയേഷന്റെ പേരില്‍ത്തന്നെ ഇവിടെ ഉയര്‍ന്നു. ഇതിനിടെ ധനമന്ത്രി കെ എം മാണിയുടെ ചിത്രവുമായി മറ്റൊരു ബോര്‍ഡും ഉയര്‍ന്നു. ഏറ്റവുമൊടുവില്‍ മറ്റെല്ലാ ബോര്‍ഡുകളും ഒരു വിഭാഗം എടുത്തുമാറ്റി ഉമ്മന്‍ചാണ്ടിയുടെയും ശിവകുമാറിന്റെയും ഒപ്പം ഡിജിപി ജേക്കബ് പുന്നൂസിന്റെയും ഫോട്ടോകള്‍ ഒരേ ഫ്ളക്സിലാക്കി പുതിയ ബോര്‍ഡ് വച്ചു. സിറ്റി പൊലീസ് കമീഷണറുടെ ഓഫീസിനുമുന്നിലും ഇതേ രീതിയില്‍ ഫ്ളക്സ് മാറ്റിവച്ചു. ഇവിടെ സിറ്റി പൊലീസ് കമീഷണറുടെ ചിത്രംകൂടി ഉള്‍പ്പെടുത്തി. അസോസിയേഷനിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് ഫ്ളക്സ് മറിമായത്തിലെത്തിച്ചത്. നന്ദാവനം പൊലിസ് ക്യാമ്പില്‍ റോഡ് ടാര്‍ ചെയ്തതിന് എ ആര്‍ ക്യാമ്പിലെ സേനാംഗങ്ങളുടെ പേരിലാണ് ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യബോര്‍ഡ്. പൊതുമരാമത്ത് മന്ത്രിയുടെ ചിത്രവും ഫ്ളക്സിലുണ്ട്. വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;പേരൂര്‍ക്കട പൊലീസ് ക്യാമ്പിലും ഇതേ രീതിയില്‍ ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നിട്ടുണ്ട്. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതായി ആക്ഷേപമുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശങ്ങളുള്ളവയാണിത്.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-498875282511465872?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/498875282511465872/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3695.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/498875282511465872'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/498875282511465872'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3695.html' title='തലസ്ഥാനത്തും പൊലീസ് അസോസിയേഷന്റെ ഫ്ളക്സ് യുദ്ധം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5536890961377387462</id><published>2012-01-30T11:58:00.000+05:30</published><updated>2012-01-30T11:58:00.539+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പുസ്തകം'/><title type='text'>ഇന്ത്യ അമേരിക്കയുടെ ഉപഗ്രഹം: കൃഷ്ണയ്യര്‍</title><content type='html'>അമേരിക്കയുടെ സമഗ്രാധിപത്യത്തിനുമുന്നില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഇന്ത്യയെ കാണുമ്പോള്‍ ഞെട്ടലുണ്ടാകുന്നതായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ . "നന്മയെ തിന്മയാക്കിയും തിന്മയെ നന്മയാക്കിയും ചിത്രീകരിച്ച് നിരക്ഷരരെ തെറ്റിദ്ധരിപ്പിക്കുന്ന ഭരണാധികാരികളുടെ ദേശദ്രോഹതരംഗത്തിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെ"ന്നും അദ്ദേഹം ആഹ്വാനംചെയ്യുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രവി കുറ്റിക്കാട് തയ്യാറാക്കിയ "ജനഹൃദയങ്ങളില്‍ ഒരു ന്യായാധിപന്‍" എന്ന കൃഷ്ണയ്യരുടെ ജീവചരിത്രഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പിലാണ് ഭരണാധികാരികളുടെ കുടിലതയ്ക്കെതിരെയും ആഗോളവല്‍ക്കരണനയത്തിനെതിരെയും അദ്ദേഹം ആഞ്ഞടിക്കുന്നത്. പുതുപതിപ്പ് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ഫെബ്രുവരി എട്ടിന് പ്രകാശനംചെയ്യും.&lt;br /&gt;&lt;br /&gt;"രാജീവ്ഗാന്ധിയുടെ കാലത്തെ വിദേശകടങ്ങളും ഉപരിവര്‍ഗത്തിന്റെ ഉപഭോഗവസ്തുക്കളുടെ ഇറക്കുമതിയും സാമ്പത്തികപ്രതിസന്ധിക്കു വഴിവച്ചു. ദൃഢനിശ്ചയത്തിലൂടെയും കര്‍ശന നടപടിവഴിയും നമുക്ക് അതു മറികടക്കാമായിരുന്നു. പകരം നാം മന്‍മോഹനോമിക്സ് സ്വീകരിച്ചു. സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം. കോളനിക്കാലത്തേക്ക് പടിപടിയായി മടങ്ങുകയായിരുന്നു നാം... ഇപ്പോഴത്തെ ഉദാരവല്‍ക്കരണം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇഷ്ടാനുസരണം കടന്നുകയറാനുള്ള അനുമതിയാണ്. നമ്മുടെ പ്രകൃതിവിഭങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാനും സ്വദേശിതത്വവും സ്വയംപര്യാപ്തതാ സ്വപ്നവും കാറ്റില്‍പറത്താനുമുള്ള സ്വാതന്ത്ര്യമാണത്"- കൃഷ്ണയ്യര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;"മന്‍മോഹന്‍സിങ്ങിന്റെ കാഴ്ചപ്പാട് ഇന്ത്യന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുപകരം വിയോജിപ്പാണ് സൃഷ്ടിക്കുന്നത്. ഒരേയൊരു ഇന്ത്യക്കുപകരം പല ഇന്ത്യകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഇന്ത്യ ഇന്ന് പടിഞ്ഞാറിന്റെ, പ്രത്യേകിച്ച് വൈറ്റ്ഹൗസിന്റെയും വാഷിങ്ടണിന്റെയും ഉപഗ്രഹമായാണ് പ്രവര്‍ത്തിക്കുന്നത്. മൂലധനംവഴിയും അമേരിക്കന്‍ അനുകൂല മാധ്യമങ്ങളുടെ ആനുകൂല്യം നേടിയും വിദേശശക്തികള്‍ കടന്നുവരുന്നതു നിയന്ത്രിച്ചില്ലെങ്കില്‍ സ്വരാജ് മരീചികയാകുമെന്നും" കൃഷ്ണയ്യര്‍ ഓര്‍മപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;നിയമമന്ത്രിയായിരുന്ന കൃഷ്ണയ്യര്‍ , ഭൂപരിഷ്കരണനിയമം നടപ്പാക്കുന്നതിനുമുമ്പ് നേരിടേണ്ടിവന്ന ആരോപണങ്ങളും അതിന് ഇ എം എസ് തീര്‍ത്ത പ്രതിരോധവും പുസ്തകത്താളിലുണ്ട്. സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മന്ത്രിയുടെ അച്ഛന്‍ കുടുംബട്രസ്റ്റ് ഉണ്ടാക്കിയെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മനോരമയ്ക്കെതിരെ അദ്ദേഹം മാനനഷ്ടക്കേസ് കൊടുത്തു. മനോരമയ്ക്കെതിരായ ആദ്യ മാനനഷ്ടക്കേസാണിത്. മേധാവിത്വത്തിനും അധികാരത്തിനും അംഗസംഖ്യാബലം കിട്ടണമെന്നു കരുതുന്ന സമുദായവിഭാഗങ്ങളാണ് താന്‍ അധ്യക്ഷനായ കമീഷന്‍ മുന്നോട്ടുവെച്ച വനിതാകോഡ് ബില്‍ നിര്‍ദേശത്തെ എതിര്‍ക്കുന്നതെന്നും കൃഷ്ണയ്യര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;"കുടുംബത്തില്‍ രണ്ടുകുട്ടികള്‍മാത്രം മതിയെന്ന നിര്‍ദേശമാണ് ചിലര്‍ക്ക് രുചിക്കാതെ വന്നത്. എത്രയോ കൊല്ലംമുമ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്ത കരടു പ്രഖ്യാപനമാണത്. ബില്ലില്‍ ഹയര്‍സെക്കന്‍ഡറിതലംവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്വകാര്യ സ്കൂളിലും സൗജന്യം വേണമെന്നും പറയുന്നു. ഇതില്‍ സ്വകാര്യ ആശുപത്രിവഴിയും സ്വകാര്യ വിദ്യാഭ്യാസക്കച്ചവടംവഴിയും പണം സമ്പാദിക്കുന്നവരുടെ എതിര്‍പ്പ് സ്വാഭാവികമല്ലേ? വനിതാകോഡിലെ നിര്‍ദേശങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യണം. പിഴവുകളുണ്ടെങ്കില്‍ തിരുത്തണം. നല്ലതുണ്ടെങ്കില്‍ നടപ്പാക്കണം. ഏതെങ്കിലും ഉദ്ദേശലക്ഷ്യംവച്ച് കമീഷന്റെ നിര്‍ദേശങ്ങള്‍ കാണാതെ പോകരുത്. അത് സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടിയാകും"- കൃഷ്ണയ്യര്‍ നിര്‍ദേശിക്കുന്നു. പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രകാശനംചെയ്ത് "95 മാര്‍ച്ച് 25ന് ഇ എം എസ് നടത്തിയ പ്രസംഗവും കൃഷ്ണയ്യരുമൊത്ത് പതിവായി സായാഹ്നസവാരി നടത്തുന്ന പ്രൊഫ. എം കെ സാനുവിന്റെ ഓര്‍മകളും പുസ്തകത്തിലുണ്ട്.&lt;br /&gt;(ഷഫീഖ് അമരാവതി)&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5536890961377387462?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5536890961377387462/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3508.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5536890961377387462'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5536890961377387462'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3508.html' title='ഇന്ത്യ അമേരിക്കയുടെ ഉപഗ്രഹം: കൃഷ്ണയ്യര്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5860654087462111886</id><published>2012-01-30T10:56:00.000+05:30</published><updated>2012-01-30T10:56:00.045+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ആശുപത്രികള്‍ കയറിയിറങ്ങിയ ഗൃഹനാഥന്‍ ചികിത്സകിട്ടാതെ മരിച്ചു</title><content type='html'>കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. ചിറ്റാര്‍ കുടപ്പനക്കുളം പൂവണ്ണുംമൂട്ടില്‍ സുരേഷ് ബാബു (സുകു-46) ആണ് ശനിയാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് സുരേഷിനെ, ഭാര്യ ഇന്ദിര പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധന നടത്തിയ അധികൃതര്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് ശ്രീചിത്രയിലോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ബന്ധുക്കള്‍ ശ്രീചിത്രയില്‍ എത്തിച്ചു.&lt;br /&gt;&lt;br /&gt;പിന്നീടുണ്ടായ കാര്യങ്ങള്‍ സുരേഷിനോടൊപ്പമുണ്ടായിരുന്ന ഭാര്യാസഹോദരന്‍ വിജയന്‍ പറയുന്നതിങ്ങനെ:&lt;br /&gt;&lt;br /&gt;ശ്രീചിത്രയില്‍ സുരേഷിന്റെ ഇസിജിയും രക്തപരിശോധനയും നടത്തിയ അധികൃതര്‍ തുടര്‍ചികിത്സയ്ക്ക് 1,70,000 രൂപ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ , തങ്ങളുടെ കൈയില്‍ ഉടന്‍ അടയ്ക്കാന്‍ ഇത്രയും പണം ഇല്ലെന്നും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും അതിന്റെ സര്‍ടിഫിക്കറ്റും ഹെല്‍ത്ത് കാര്‍ഡും കൈയിലുണ്ടെന്നും പറഞ്ഞതിന്‍പ്രകാരം 35,000 രൂപ അടയ്ക്കണമെന്നറിയിച്ചു. ഈ തുകയും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ അധികൃതര്‍ പറഞ്ഞു. 23ന് അവിടെ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലെത്തിയിട്ടും കിടക്കപോലും നല്‍കുകയോ കാര്‍ഡിയോളജി വിഭാഗത്തില്‍ പരിചരണത്തിനയക്കുകയോ ചെയ്യാതെ രണ്ട് ദിവസം അവിടെ കിടത്തി. എന്താണ് അസുഖമെന്നുപോലും കണ്ടുപിടിക്കാതെ മൂന്നാംദിവസം പത്തനംതിട്ടയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ പറയുകയായിരുന്നു. 26ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച സുരേഷിന് മെഡിക്കല്‍ കോളേജില്‍നിന്ന് കൊടുത്ത മരുന്നുകളല്ലാതെ മറ്റൊന്നും നല്‍കിയില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ സുരേഷ് അന്ത്യശ്വാസം വലിച്ചു. കൂലിപ്പണി ചെയ്താണ് സുരേഷ് കുടുംബത്തെ പോറ്റിയിരുന്നത്. മക്കള്‍ : സൂര്യ, സുരാജ്.&lt;br /&gt;(ടി കെ സജി)&lt;br /&gt;&lt;br /&gt;മര്‍ദനത്തില്‍ പരിക്കേറ്റയാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു&lt;br /&gt;&lt;br /&gt;ചാവക്കാട്: അയല്‍വാസിയുടെ ക്രൂരമര്‍ദനത്തിനിരയായ ആള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ബ്ലാങ്ങാട് കുമാരന്‍പടി താഴത്ത് (വെളിയോങ്കോട് വീട്ടില്‍) ഷാഹു(45) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മണത്തല നേര്‍ച്ചയോടനുബന്ധിച്ച് ബ്ലാങ്ങാട് ബീച്ചില്‍നിന്നുള്ള ത്രിവര്‍ണ കാഴ്ചയ്ക്കിടെ കുമാരന്‍പടിയിലാണ് സംഘട്ടനമുണ്ടായത്. അയല്‍വാസി വലിയകത്ത് ചക്കര കുഞ്ഞിമുഹമ്മദ്(56), മകന്‍ മുഖ്ത്താര്‍ (26) എന്നിവരും ഷാഹുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ പോലീസെത്തി ഷാഹുവിനെ കസ്റ്റഡിയിലെടുത്തു. മൂക്കില്‍നിന്ന് അമിതമായി രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരിച്ചു. മുഹമ്മദ്കുഞ്ഞിനേയും മുഖ്താറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.&lt;br /&gt;&lt;br /&gt;പൊലിസ് മര്‍ദനമാണ് മരണകാരണമെന്ന് ആരോപിച്ച് ഒരു കുട്ടം ആളുകള്‍ സ്റ്റേഷനിലെത്തി അക്രമം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ്സ്റ്റേഷനിലും പരിസരത്തും അക്രമം നടത്താനുള്ള ഒരുവിഭാഗത്തിന്റെ ശ്രമം സിപിഐ എം നേതാക്കളും മറ്റും ഇടപെട്ട് ചെറുത്തു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ . തിങ്കളാഴ്ച സംസ്കരിക്കും. പിതാവ്: കുഞ്ഞിമോന്‍ . ഉമ്മ: പാത്തുമ്മ. ഭാര്യ: ഷാജിത. മക്കള്‍ : ഷഹന, ഷഫീന, നബീല്‍ .&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5860654087462111886?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5860654087462111886/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5621.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5860654087462111886'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5860654087462111886'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5621.html' title='ആശുപത്രികള്‍ കയറിയിറങ്ങിയ ഗൃഹനാഥന്‍ ചികിത്സകിട്ടാതെ മരിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2530885268079354268</id><published>2012-01-30T09:54:00.001+05:30</published><updated>2012-01-30T09:54:00.069+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരുടെ സമരം ശക്തമാകുന്നു</title><content type='html'>കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ശക്തമാവുന്നു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ എഴുനൂറോളം നേഴ്സുമാര്‍ ശനിയാഴ്ച രാവിലെമുതലാണ് അനിശ്ചിതകാലസമരം ആരംഭിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ , ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തി. പകല്‍ മൂന്നോടെയാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രക്ഷിതാക്കള്‍ മാര്‍ച്ച് നടത്തിയത്. ആശുപത്രിഗേറ്റിനുമുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ്വലയം ഭേദിച്ച് സമരപ്പന്തലിലെത്തിയ രക്ഷിതാക്കള്‍ നേഴ്സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ഭാരവാഹികളായ എ ആര്‍ മോഹന്‍കുമാര്‍ , അഡ്വ. സി ടി അയ്യപ്പന്‍ , ചാക്കോ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സമരപ്പന്തലിലെത്തിയപ്പോള്‍ ആവേശമുണര്‍ത്തി. ബ്ലോക്ക് പ്രസിഡന്റ് ജിന്‍സ് ടി മുസ്തഫ, സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിനു കുര്യാക്കോസ്, എ ആര്‍ രാജേഷ്, അജിതന്‍നായര്‍ , ടി ജി രഘു, രഞ്ജിത്ത് ടി അബ്ദുള്ള, പി കെ ജിനീഷ് എന്നിവര്‍ നേതൃത്വംനല്‍കി. സമരം മൂന്നാംദിനത്തിലേക്കു കടക്കുന്നതോടെ തിങ്കളാഴ്ച കൂടുതല്‍ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുമെന്നാണ് സൂചന. നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളുമടക്കം നൂറുകണക്കിനുപേരാണ് സമരപ്പന്തലിലെത്തുന്നത്. സമരം ശക്തമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ആശുപത്രി ഒ പി ബ്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചതിനുപുറമെ അഡ്മിറ്റ്ചെയ്ത പല രോഗികളെയും വിട്ടയച്ചു.&lt;br /&gt;&lt;br /&gt;ആശുപത്രി പ്രവര്‍ത്തനങ്ങളോടും മാനേജ്മെന്റിനോടുമുള്ള അതൃപ്തിയും സമരത്തിന് ജനപിന്തുണ ഏറാന്‍ ഇടയായിട്ടുണ്ട്. സമീപ ആശുപത്രികളില്‍നിന്ന് നേഴ്സുമാരെ ഇറക്കുമതിചെയ്തും നേഴ്സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ചും സമരം നേരിടാന്‍ മാനേജ്മെന്റ് നീക്കം നടത്തുന്നുണ്ട്. നേഴ്സിങ് വിദ്യാര്‍ഥികളെ ജോലിക്കുപയോഗിക്കാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളും എസ്എഫ്ഐ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. സമരക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ആശുപത്രിയുടെ വിവിധ കേന്ദ്രങ്ങളില്‍ മാനേജ്മെന്റ് ക്യാമറകള്‍ സ്ഥാപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന നേഴ്സുമാരെയും പിന്തുണയുമായി എത്തുന്നവരെയും നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി നിലവില്‍ ചില സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലാണ്.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2530885268079354268?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2530885268079354268/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9509.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2530885268079354268'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2530885268079354268'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9509.html' title='കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരുടെ സമരം ശക്തമാകുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1721251225097651052</id><published>2012-01-30T08:44:00.002+05:30</published><updated>2012-01-30T08:44:58.224+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അമേരിക്ക'/><title type='text'>അമേരിക്കയിലെ മനുഷ്യാവകാശം</title><content type='html'>നിസ്സാര കുറ്റത്തിന് അമേരിക്കന്‍ തടവറയില്‍ അടയ്ക്കപ്പെട്ട ഇന്ത്യക്കാരി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു മരിച്ച വാര്‍ത്ത ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങളെപ്പറ്റി ആശങ്കയുള്ളവരെ രോഷം കൊള്ളിക്കുന്നതുമാണ്. മനുഷ്യാവകാശങ്ങളെപ്പറ്റി പുറത്ത് പെരുമ്പറ മുഴക്കുകയും അത്യന്തം നഗ്നവും ഹീനവുമായി മനുഷ്യാവകാശം ലംഘിക്കുകയും ചെയ്യുന്ന അമേരിക്കയുടെ മണ്ണില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നതും ശ്രദ്ധേയമാണ്. ഗോവ സ്വദേശിയായ ലിവിറ്റ ഗോമസ് എന്ന അമ്പത്തിരണ്ടുകാരിയാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ കാട്ടുനീതിക്ക് ഇരയായത്. നീതിനിര്‍വഹണ സേവനത്തിന് അധികൃതര്‍ അയച്ച ചോദ്യാവലി കൈപ്പറ്റിയില്ലെന്ന തീരെ നിസ്സാരമായ കുറ്റത്തിനാണ് പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് അറ്റന്‍ഡറായി ജോലി നോക്കിയിരുന്ന ലിവിറ്റ അറസ്റ്റിലായത്. അറസ്റ്റുസമയത്ത് വിലങ്ങണിയിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ചെന്നതായി പിന്നീടു ചാര്‍ത്തപ്പെട്ട "ഗുരുതര"മായ കുറ്റം. ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ എത്താതിരുന്നതിന് വീണ്ടും അറസ്റ്റിലായ ലിവിറ്റയെ ഷിക്കാഗോയിലെ ജയിലിലാണ് പാര്‍പ്പിച്ചത്. അവിടെ മൂന്നാഴ്ചയിലേറെക്കാലം നിരാഹാരം അനുഷ്ഠിച്ച ലിവിറ്റയുടെ ആരോഗ്യനില വഷളാകുകയും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ജനുവരി മൂന്നിനു മരണമടയുകയും ചെയ്തു. ലിവിറ്റ ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന വിവരം ബന്ധുക്കളെപ്പോലും അറിയിക്കാന്‍ അമേരിക്കന്‍ ജയിലധികൃതര്‍ തയ്യാറായില്ല.&lt;br /&gt;&lt;br /&gt;മനുഷ്യാവകാശം ജന്മമെടുത്തതുതന്നെ തങ്ങളുടെ രാജ്യത്താണെന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വം അവകാശപ്പെടാറുള്ളത്. മനുഷ്യാവകാശം ഓരോ വ്യക്തിയിലും കുടികൊള്ളുന്നതാണെന്ന 1776ലെ സ്വാതന്ത്ര്യ പ്രഖ്യാപനരേഖ (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്) ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇങ്ങനെ അവകാശപ്പെടാറുള്ളത്. ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലെ പ്രഥമസ്ഥാനമാണ് ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിനുള്ളതെന്നും അവര്‍ പറയാറുണ്ട്. മനുഷ്യാവകാശങ്ങള്‍ 1787ല്‍ അമേരിക്കന്‍ ഭരണഘടനയുടെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യത്തെക്കുറിച്ചും മേനിനടിക്കാറുണ്ട്. 1865ല്‍ അടിമത്തം ഭരണഘടനാപരമായി അവസാനിപ്പിച്ചതും 1920ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതുമൊക്കെ ഇതിന് ഉപോദ്ബലകമായി അമേരിക്ക ചൂണ്ടിക്കാണിക്കാറുള്ളതാണ്. അഭിപ്രായസ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ക്രൂരവും അസാധാരണവുമായ ശിക്ഷകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ന്യായയുക്തമായ നീതിനിര്‍വഹണസ്വാതന്ത്ര്യം എന്നിവയെല്ലാം അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അവര്‍ വീമ്പിളക്കാറുണ്ട്.&lt;br /&gt;&lt;br /&gt;എന്നാല്‍ , ഇതെല്ലാം ഏട്ടിലെ പശുവായി മാറുന്നുവെന്നതാണ് അനുഭവം. പുസ്തകത്താളുകളിലും പ്രസ്താവനാ വായ്ത്താരികളിലും തളച്ചിടപ്പെടുന്ന ഈ മനുഷ്യാവകാശം അമേരിക്കയുടെ പ്രവൃത്തികളില്‍ ഒരിടത്തും കാണാന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിനീചമായ മനുഷ്യാവകാശലംഘനങ്ങളാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയെന്നതും നിരവധി ഉദാഹരണത്തിലൂടെ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഗ്വാണ്ടനാമോ തടവറയിലും അബുഗരൈബ് ജയിലിലും അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ മനുഷ്യത്വവിരുദ്ധ വൈകൃതങ്ങള്‍ ലോകത്തിന് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്തതാണല്ലോ. ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോയിലെ തടവറയില്‍ ഇസ്ലാമിക ഭീകരരെന്ന് ആരോപിച്ച് അമേരിക്ക പിടിച്ചുകൊണ്ടുവന്നവരെ കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് അതിഭീകരമായി മര്‍ദിച്ച സംഭവങ്ങള്‍ ലോകം ഇനിയും മറന്നിട്ടില്ല. അബുഗരൈബ് ജയിലില്‍ വനിതാ പട്ടാളക്കാര്‍ അടക്കമുള്ളവര്‍ തടവുകാരെ നഗ്നരാക്കി ജനനേന്ദ്രിയങ്ങളില്‍ വരെ പൈശാചികമായ പീഡനമുറകള്‍ പരീക്ഷിച്ചതും ലോകവ്യാപക പ്രതിഷേധമുയര്‍ത്തിയതാണ്. ന്യായയുക്തമായ വിചാരണ ഉറപ്പാക്കുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നെന്ന് ആണയിടുന്ന അമേരിക്കന്‍ ഭരണകൂടംതന്നെയാണ് ഗ്വാണ്ടനാമോയിലും അബുഗരൈബിലും അരങ്ങേറിയ ഭീകരതയ്ക്ക് തിരക്കഥ രചിച്ചതെന്ന് ഓര്‍ക്കണം.&lt;br /&gt;&lt;br /&gt;ഇറാഖിലെ സദ്ദാംഹുസൈനെയും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും ഇരു രാജ്യത്തും കടന്നുകയറി ആക്രമിച്ച് നിഷ്ഠുരമായി കൊലപ്പെടുത്തിയതും മനുഷ്യാവകാശം പറയുന്ന അമേരിക്കയാണ് എന്നതാണ് വിരോധാഭാസം. അമൂല്യമായ എണ്ണയും പ്രകൃതിവാതക നിക്ഷേപവും കൈയടക്കാന്‍ വേണ്ടിയായിരുന്നു ഇറാഖിനെ ആക്രമിച്ചു കീഴടക്കുകയും സദ്ദാംഹുസൈനെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തത്. സദ്ദാംഹുസൈന്റെ വിചാരണപോലും പ്രഹസനമാക്കി. 42 വര്‍ഷം ലിബിയയുടെ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയെ വധിച്ചതും അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും അതിക്രൂരമായി പെരുമാറുകയും ചെയ്തത് അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു. ഗദ്ദാഫിയെ വീഴ്ത്താനുള്ള ആക്രമണങ്ങള്‍ക്കിടയില്‍ ട്രിപോളിയില്‍ തടവിലാക്കപ്പെട്ടവരോടു കാട്ടിയ നീചമായ മര്‍ദനമുറകള്‍ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയിറക്കുകയുണ്ടായി. ലാത്തിയും ദണ്ഡുകളുംകൊണ്ട് കൈകാലുകള്‍ തല്ലിത്തകര്‍ക്കുന്നതടക്കമുള്ള പീഡനങ്ങളാണ് തടവിലാക്കപ്പെട്ടവര്‍ക്കുമേല്‍ നടത്തിയത്. കറുത്തവംശജര്‍ക്കായിരുന്നു ഏറെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. നാറ്റോ സൈന്യം ഛിന്നഭിന്നമാക്കിയ ഗദ്ദാഫിയുടെ മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ഇറച്ചിക്കടയില്‍ കൊണ്ടിടുകയുമൊക്കെ ചെയ്തതും ലോകം കണ്ടതാണ്.&lt;br /&gt;&lt;br /&gt;സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാനെതിരായുള്ള നീക്കവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇറാനെതിരെ അണിനിരത്താനുള്ള ശ്രമവുമൊക്കെ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. സാമ്രാജ്യത്വത്തിന്റെ നീതിശാസനങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയെന്ന അമേരിക്കന്‍നയമാണ് ഈ സംഭവങ്ങളിലൂടെ തെളിയുന്നത്. കറുത്തവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും അമേരിക്കയില്‍ കൊടിയ വിവേചനവും പീഡനങ്ങളും നേരിടുന്നുണ്ട്. മുസ്ലിംപേരുകാര്‍ നേരിടേണ്ടി വരുന്ന വിവേചനവും പീഡനവും ചെറുതല്ലെന്നും ഓര്‍ക്കണം. ഇന്ത്യയുടെ മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ വസ്ത്രം അഴിച്ച് ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത് സമീപകാലത്താണ്. ഇങ്ങനെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരായി അഭിനയിക്കുകയും തീര്‍ത്തും നഗ്നമായ മനുഷ്യാവകാശലംഘനം നയമായിത്തന്നെ പിന്തുടരുന്ന രാഷ്ട്രമാണ് അമേരിക്ക എന്നാണ് ലിവിറ്റയുടെ മരണവും ലോകത്തോടു പറയുന്നത്.&lt;br /&gt;&lt;br /&gt;deshabhimani editorial 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1721251225097651052?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1721251225097651052/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6498.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1721251225097651052'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1721251225097651052'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6498.html' title='അമേരിക്കയിലെ മനുഷ്യാവകാശം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1750870257493405478</id><published>2012-01-30T08:42:00.000+05:30</published><updated>2012-01-30T08:42:19.923+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വിദ്യാഭ്യാസപുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ല-റൊമിലാ ഥാപ്പര്‍</title><content type='html'>വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ലെന്ന് പ്രസിദ്ധ ചരിത്രകാരി റൊമിലാ ഥാപ്പര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി യൂണിയനുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു ഥാപ്പര്‍ .&lt;br /&gt;&lt;br /&gt;ആഗോളവല്‍ക്കരണകാലത്ത് ഉന്നതവിദ്യാഭ്യസരംഗം ഏറെ പ്രതിസന്ധി നേരിടുകയാണ്. ചിലര്‍ വിദ്യാഭ്യാസമേഖല കൈയടക്കിവച്ചിരിക്കുന്നു. പാഠങ്ങള്‍ ഭേദഗതി ചെയ്യാനും തങ്ങളുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കാനും ചിലര്‍ വിദ്യാലയങ്ങളെ ഉപയോഗിക്കുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ കെ രാമാനുജത്തിന്റെ "രാമായണ" നിരോധിച്ചത് ഇതിനുതെളിവാണ്. പ്രൈമറിതലം മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് എത്താന്‍ കഴിയൂ. വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ അധ്യാപകര്‍ക്ക് പലപ്പോഴും കഴിയുന്നില്ല എന്നതാണ് വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്. യോഗ്യരായ അധ്യാപകരുടെ അഭാവവും പ്രശ്നമാകുന്നു. സാങ്കേതികവിദ്യയുടെ മേഖലയില്‍ ഏറെ മുന്നേറ്റമുണ്ടായെങ്കിലും പാഠ്യപദ്ധതിയില്‍ കാതലായ മാറ്റമുണ്ടായിട്ടില്ല. ലഭിക്കുന്ന അറിവ് സമൂഹ നന്മയ്ക്ക് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണം. സ്വതന്ത്രമായ ചിന്തയാണ് വിജ്ഞാനം നേടുന്നതിലൂടെ ലഭിക്കുന്നത്. ഇതിനായി പരന്ന വായന ആവശ്യമാണ്. മിക്ക വിദ്യാര്‍ഥികളും ഇന്റര്‍നെറ്റിലൂടെ കുറുക്കുവഴി തേടുകയാണ്. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ കൃത്യമല്ല എന്നതാണ് വസ്തുത. ആഗോളവല്‍കരണകാലത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പുതിയ രീതികളെക്കുറിച്ച് റൊമില കുട്ടികളോട് സംവദിച്ചു.&lt;br /&gt;&lt;br /&gt;ഡോ. കെ എന്‍ പണിക്കര്‍ , ഡോ. മൈക്കിള്‍തരകന്‍ , ഡോ. വിനോദ്റെയ്ന, ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. നൈനാന്‍ കോശി, ഡോ. കെ എന്‍ ഹരിലാല്‍ , ഡോ. രാജന്‍ വര്‍ഗീസ്, വിനീത് ഗോവിന്ദ് എന്നിവരും സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ ശീതള്‍ ഡേവിസ് അധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റി യുണിയന്‍ ചെയര്‍മാന്‍ എം ഹരികൃഷ്ണന്‍ സ്വാഗതവും എംജി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ബി അബ്ദുള്ള നന്ദിയും പറഞ്ഞു. സ്റ്റുഡന്റ് പാര്‍ലമെന്റ് തിങ്കളാഴ്ച സമാപിക്കും.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1750870257493405478?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1750870257493405478/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8787.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1750870257493405478'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1750870257493405478'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8787.html' title='വിദ്യാഭ്യാസപുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ല-റൊമിലാ ഥാപ്പര്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3713801230203152134</id><published>2012-01-30T04:44:00.000+05:30</published><updated>2012-01-30T04:44:00.043+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>മുല്ലപ്പെരിയാര്‍: സര്‍വെ ഓഫ് ഇന്ത്യയുടെ 'ഫ്‌ളഡ് റൂട്ടിങ് സര്‍വെ' അടുത്തമാസം</title><content type='html'>മുല്ലപ്പെരിയാറില്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഫ്‌ളഡ് റൂട്ടിംഗ് സര്‍വെ അടുത്തമാസം നടക്കും. ഇതിന്റെ പ്രാഥമിക പരിശോധനയ്ക്കായാണ് കഴിഞ്ഞദിവസം സര്‍വെ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറിലെത്തിയത്. അടുത്തയാഴ്ചയോടെ സര്‍വെ തുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മൂന്നാഴ്ചയോളം സര്‍വെ നീളും. ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് ഫഌഡ് റൂട്ടിംഗ് സര്‍വെ നടത്തുന്നത്.&lt;br /&gt;&lt;br /&gt;അതേസമയം ഈ സര്‍വെ കൊണ്ട് കാര്യമായ പ്രയോജനം ആര്‍ക്കുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ സര്‍വെ നടത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതി നിശ്ചയിച്ച കാലയളവിനുള്ളില്‍ സര്‍വെയുടെ പ്രാരംഭനടപടികള്‍പോലും തുടങ്ങിയിരുന്നില്ല. ഉന്നതാധികാര സമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മറ്റ് റിപ്പോര്‍ട്ടുകളൊന്നും അവര്‍ സ്വീകരിക്കില്ല.&lt;br /&gt;&lt;br /&gt;ഫെബ്രുവരി അവസാനത്തോടെ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ അതിന്റെ ജോലികളിലാണ് സമിതി ഇപ്പോള്‍. പുതിയ തെളിവുകളും റിപ്പോര്‍ട്ടുകളും ഇനി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സമിതി. മാത്രമല്ല ഫ്ഌഡ് റൂട്ടിംഗ് സര്‍വെയുടെ റിപ്പോര്‍ട്ട് വരുമ്പോഴേക്കും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടും തയ്യാറായിക്കഴിഞ്ഞിരിക്കും.&lt;br /&gt;എല്ലാ തെളിവുകളും ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ സമിതിയുടെ പരിഗണനയ്ക്ക് വരാത്ത റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. എങ്കിലും ഫഌഡ് റീഡിംഗ് സര്‍വെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.&lt;br /&gt;ഇപ്പോള്‍ റിസര്‍വോയറില്‍ 136 അടി ജലമാണുള്ളത്. ജലനിരപ്പ് 165 അടി ഉയര്‍ന്നാല്‍ റിസര്‍വോയറിലെ വനപ്രദേശം എത്രത്തോളം വെള്ളത്തിനടിയിലാകുമെന്നതാണ് ഫഌഡ് റൂട്ടിംഗ് സര്‍വെയിലെ പഠനവിഷയം. റിസര്‍വോയറിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ ഉയര്‍ന്നും താണും കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ മണ്ണടിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഗര്‍ത്തങ്ങളുണ്ട്. ഇവിടെയൊക്കെ എങ്ങനെയായിരിക്കും വെള്ളം നിറയുന്നതെന്നുള്ള കണക്കെടുപ്പും നടത്തും.&lt;br /&gt;&lt;br /&gt;കഴിഞ്ഞദിവസം സര്‍വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ ടി സഞ്ജീവ് കുമാറും, സൂപ്രണ്ടിംഗ് സര്‍വെയര്‍ റാവത്ത്, പ്ലെയ്ന്‍ ടേബഌ കെ രാജേഷ് എന്നിവരാണ് മുല്ലപ്പെരിയാറില്‍ എത്തിയത്. ശനിയാഴ്ച റിസര്‍വോയര്‍ മുഴുവന്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വനംവകുപ്പോ ജലവിഭവ വകുപ്പോ ഇവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഘത്തിന് വനപ്രദേശം ചുറ്റിക്കാണാന്‍ ബോട്ടു പോലും നല്‍കാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ കാത്തിരുന്നതിനു ശേഷമാണ് ബോട്ട് ലഭ്യമാക്കിയത്. ഇതെങ്ങിനെ സംഭവിച്ചുവെന്നു അന്വേഷിക്കുമെന്നു ജലവിഭവ വകുപ്പ് അധികൃതര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഇനി സര്‍വെക്കായി സംഘം അടുത്തമാസം എത്തും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നു താഴ്ന്നാല്‍ ഉണ്ടാകാവുന്ന ഭൂമിയുടെ അളവു സംബന്ധിച്ചുള്ള പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പീച്ചിയിലെ കെറിയാണ് ഈ പഠനം നടത്തിയത്.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3713801230203152134?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3713801230203152134/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2038.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3713801230203152134'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3713801230203152134'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2038.html' title='മുല്ലപ്പെരിയാര്‍: സര്‍വെ ഓഫ് ഇന്ത്യയുടെ &apos;ഫ്‌ളഡ് റൂട്ടിങ് സര്‍വെ&apos; അടുത്തമാസം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8900000620589386823</id><published>2012-01-30T04:41:00.000+05:30</published><updated>2012-01-30T04:41:00.806+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പൊതുഗതാഗതം'/><title type='text'>റോഡ് സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു</title><content type='html'>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ സംഘടനകളെയും ജനങ്ങളെയും ഏകോപിപ്പിച്ച് റോഡ് സുരക്ഷ രംഗത്ത് സംസ്ഥാനത്തെ പഞ്ചായത്തുകളെ ശക്തിപ്പെടുത്താനായി നാറ്റ്പാക് പദ്ധതി ആവിഷ്‌കരിക്കുന്നു. സേഫ് കമ്മ്യൂണിറ്റി പ്രോഗ്രാം ഫോര്‍ പഞ്ചായത്ത്‌സ് എന്ന് പേരിട്ടിരിക്കുന്ന റോഡ് സുരക്ഷ പദ്ധതി റോഡ് അപകടങ്ങള്‍ കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്.&lt;br /&gt;&lt;br /&gt;&amp;nbsp;കേരളത്തെ 2020 ഓടെ റോഡപകടവിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനായി നാറ്റ്പാക്ക് ആവിഷ്‌കരിച്ച സീറോ ആക്‌സിഡന്റ് പദ്ധതിയുടെ ഭാഗമാണ് പൂതിയ റോഡ് സുരക്ഷ പദ്ധതി&lt;br /&gt;അപകടത്തില്‍പ്പെടുന്നവര്‍ക്ക് വൈദ്യ ശുശ്രൂഷ നല്‍കുക, അപകടങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ അപകട നിയന്ത്രണ സംവിധാനം രൂപീകരിക്കാന്‍ പദ്ധതി ആവശ്യപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഇത് പ്രാവര്‍ത്തികമാക്കാന്‍ നിയമ രംഗത്തെയും, ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനുള്ള നിര്‍ദ്ദേവും പദ്ധതി മുന്നോട്ട് വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;സംസ്ഥാനത്തെ റോഡുകളുടെ സിംഹഭാഗവും പഞ്ചായത്തുകളിലാണ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത്‌റോഡുകളില്‍ അധികവും ടാറിംഗ് ഇളകി കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്.&lt;br /&gt;റോഡുകളുടെ ഈ മോശാവസ്ഥ സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. റോഡ് സുരക്ഷ പദ്ധതി പ്രകാരം അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അവയെ സുരക്ഷിത മേഖലയാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കുണ്ടായിരിക്കും.&lt;br /&gt;&amp;nbsp;ഇതിനായി റോഡ് സുരക്ഷ, വേഗത നിയന്ത്രണം, കാല്‍ നടക്കാരുടെ സുരക്ഷ, റെയില്‍വേ ക്രോസുകള്‍ സുരക്ഷിതനായി മുറിച്ച് കടക്കുക, അടിയന്തര വൈദ്യ സഹായം, മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുക, അപകടത്തില്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയവ കര്‍ശനമായി നടപ്പില്‍ വരുത്താന്‍ പദ്ധതി ആവശ്യപ്പെടുന്നു. &amp;nbsp;.&lt;br /&gt;നാറ്റ്പാക് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കായിരിക്കും.&lt;br /&gt;&lt;br /&gt;പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ തുക സംസ്ഥാനത്തില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും വിവിധ ഏജന്‍സികളില്‍നിന്നും പഞ്ചായത്തുകള്‍ കണ്ടെത്തണം.&lt;br /&gt;നാറ്റ്പാക്കില്‍നിന്നും പഞ്ചായത്തുകള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും ലഭിക്കും.&lt;br /&gt;&lt;br /&gt;പഞ്ചായത്തുകളെ ഗതാഗത സുരക്ഷിത മേഖലയാക്കി മാറ്റുകയാണ് പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് നാറ്റ്പാക് ഗതാഗത സുരക്ഷ വിഭാഗം തലവന്‍ മഹേഷ് ചന്ദ് അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;&amp;nbsp;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8900000620589386823?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8900000620589386823/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5541.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8900000620589386823'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8900000620589386823'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5541.html' title='റോഡ് സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6079800854714780852</id><published>2012-01-30T02:48:00.002+05:30</published><updated>2012-01-30T02:48:00.088+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിഅനുമതി നിഷേധിച്ചു</title><content type='html'>കൊച്ചി-ബാംഗ്ലൂര്‍ പ്രകൃതി വാതക(എല്‍ എന്‍ ജി) പൈപ്പ് ലൈനിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. പൈപ്പ്‌ലൈന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി ജി സി ചതുര്‍വേദി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനം.&lt;br /&gt;&lt;br /&gt;പൈപ്പ് വഴി പുതുവൈപ്പിനിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്ന് മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പ്രകൃതി വാതകം എത്തിക്കുന്നതാണ് പദ്ധതി. കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം പൈപ്പ്‌ലൈനിന് 1168 കി.മീറ്റര്‍ നീളമാണ് കണക്കാക്കിയിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളില്‍കൂടി കടന്നുപോകുന്ന പദ്ധതിക്ക് 3263 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്.&lt;br /&gt;&lt;br /&gt;ഒക്‌ടോബറോടെ പൂര്‍ണസജ്ജമാകുന്ന എല്‍എന്‍ജി ടെര്‍മിനലിന് 2.5 മില്യണ്‍ മെട്രിക്ടണ്‍ ശേഷിയുണ്ട്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ പദ്ധതിയുമായുള്ള കരാര്‍പ്രകാരം 2015ഓടെ അവിടെനിന്നും പ്രകൃതിവാതകം ലഭിച്ചുതുടങ്ങും. പാചകവാതകം പൈപ്പ്‌ലൈന്‍വഴി വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും എല്‍എന്‍ജി അധികൃതര്‍ വിഭാവനംചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് പൈപ്പ് ലൈനുകള്‍ ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും തിരിയുന്നത്. കൊച്ചി എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാതകം എത്തിക്കുന്നതില്‍ നിലവില്‍ പ്രതിഷേധം നേരിടുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം കായംകുളത്തേക്കുള്ള എല്‍ എന്‍ ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് നിലവില്‍ ശക്തമായ പ്രതിഷേധം നേരിടുന്നത്.&lt;br /&gt;&lt;br /&gt;വ്യാവസായിക-ഗാര്‍ഹിക ഉപയോഗത്തിനും വികസനത്തിനും ഏറെ സഹായകമാകുന്നതും പ്രകൃതിക്ക് അനുകൂലമായതുമാണ് എല്‍ എന്‍ ജി എങ്കിലും പൈപ്പ് ലൈനുകള്‍ വഴി ഇവ കൊണ്ടുപോകുന്നതിലെ വര്‍ദ്ധിച്ച അപകട സാദ്ധ്യതകളാണ് എതിര്‍പ്പ് ശക്തമാകാന്‍ കാരണം. അമേരിക്കയില്‍ പോലും അപകട സാദ്ധ്യത മുന്നില്‍കണ്ടുള്ള തീരദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് പൈപ്പ് ലൈനുകള്‍ വഴി എല്‍ എന്‍ ജി വിതരണ ശൃംഘല സ്ഥാപിക്കുന്നതിലെ അപകട സാദ്ധ്യതകളെ കുറിച്ചും ഉപയോഗപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും വ്യക്തമായ പഠനം നടത്താതെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതും പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പെട്രോനെറ്റ് കമ്പനിയാണ് കൊച്ചി പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് വാതകം വിതരണം ചെയ്യുക.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6079800854714780852?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6079800854714780852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_30.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6079800854714780852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6079800854714780852'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_30.html' title='കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിഅനുമതി നിഷേധിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8853006383344758893</id><published>2012-01-29T23:37:00.000+05:30</published><updated>2012-01-29T23:37:34.246+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><title type='text'>സമുദായവിലാസത്തില്‍ ലീഗിന്റെ ഇ മെയില്‍</title><content type='html'>മുസ്‌ലിംലീഗ് ഭരണത്തിലുള്ളപ്പോള്‍ കേരളത്തില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ല'. മാറാട്, ഇ-മെയില്‍ വിവാദങ്ങളില്‍നിന്ന് പുറത്തുചാടാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തിനുശേഷം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു. മുസ്‌ലിംലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിം സമുദായം വേട്ടയാടപ്പെടുകയും ന്യൂനപക്ഷ വിരുദ്ധരെന്ന് ഇക്കൂട്ടര്‍ അട്ടഹസിക്കുന്ന ഇടതുപക്ഷ ഭരണകാലത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ജീവന്‍ നല്‍കുകയും ചെയ്ത വസ്തുതകള്‍ പാണക്കാട് തങ്ങള്‍ വിസ്മരിക്കാനിടയില്ല. സമുദായത്തിന്റെ പാര്‍ട്ടി ലീഗും നേതൃത്വം പാണക്കാട് കുടുംബവും നിയന്ത്രണം പി കെ കുഞ്ഞാലിക്കുട്ടിയുമെന്ന ഏച്ചുകൂട്ടിയ സമവാക്യത്തില്‍ ഒരുപാട് കാലം ഊതിവീര്‍പ്പിക്കാന്‍ പിന്നണിയില്‍ ആളുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഇ മെയില്‍ വിവാദത്തിലെ ലീഗിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാവുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ സമുദായത്തിന്റെ ആശങ്കമാറ്റാനും കൂടെ നില്‍ക്കാനും മുസ്‌ലിം ലീഗുണ്ടായിരുന്നില്ല. അധികാരത്തിന്റെ സുഖങ്ങള്‍ അനുഭവിക്കാനും കൊടിവെച്ച കാറുകള്‍ വീട്ടുമുറ്റത്ത് അലങ്കാരമാക്കാനും ലീഗിന് മടിയുണ്ടായില്ല. സംയമനമാണെന്ന് പുറമേ കാണിച്ച് തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ രഹസ്യമായി നടത്തിയ ശ്രമങ്ങളുടെ വിജയമാണ് കേരളത്തില്‍ എന്‍ ഡി എഫ് ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഇടയാക്കിയത്. ഇവക്ക് വിത്ത് പാകിയവര്‍തന്നെ ഇക്കാലമത്രയും ഇവരെ സംരക്ഷിച്ചുവെന്നതും പച്ചക്കൊടിക്കകത്ത് ഒളിപ്പിച്ചുവെക്കാന്‍ കഴിയാത്ത സത്യംതന്നെ.&lt;br /&gt;&lt;br /&gt;മാറാട് കലാപങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ചരിത്രം ലീഗിനെ അനുവദിക്കില്ല. മാറാട്ടെ മണ്ണില്‍ കാലുകുത്താന്‍ കഴിയാതെ ലീഗ് മന്ത്രിക്ക് മടങ്ങേണ്ടി വന്നത് സമുദായം കൂടെനിന്നതുകൊണ്ടാണെന്ന് പറയാന്‍ കഴിയുമോ. മതത്തിന്റെ പേരില്‍ അന്യസമുദായക്കാരെ വേട്ടയാടാന്‍ കൂട്ടുനിന്നവരുടെ കുത്തിന് പിടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുങ്ങിയതിന്റെ സുചനയാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളം കണ്ടത്. ഇ മെയില്‍ വിവാദത്തില്‍നിന്ന് രക്ഷപ്പെടാനെന്ന് പുറമെ വരുത്തി മാറാട് രണ്ടാംകലാപത്തിന്റെ അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ട്് നേതാക്കള്‍ ഒത്തുചേര്‍ന്നത് ഇക്കാര്യത്തില്‍ ലീഗിന്റെ ആധിയും ഭയവും തെളിയിക്കുന്നതാണ്. ലീഗ് നേതാക്കള്‍ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നതിന്റെ സുചനകള്‍ പാര്‍ട്ടിയെ അലട്ടുന്നുണ്ട്. മാറാട് കലാപം നേതാക്കള്‍ ഒരുക്കിയ ആസൂത്രിത ആക്രമണമാണെന്ന് ലീഗ് ഉള്‍പ്പെടുന്ന യു ഡി എഫ് ഭരണകാലത്ത് തെളിയിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ലീഗ് ഭയപ്പെടുന്നുണ്ട്. ചൊല്‍പ്പടിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ മാറ്റി സ്വന്തം ആളുകളെ തിരുകിക്കയറ്റാനാണ് നീക്കം. പൊതുപ്രവര്‍ത്തനത്തിന്റെ മറവില്‍ അരാജകത്വം സൃഷ്ടിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അത് ലംഘിക്കാനുള്ള തിടുക്കമാണ് ലീഗും യു ഡി എഫും കാണിക്കുന്നത്&lt;br /&gt;&lt;br /&gt;യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന മാറാട് കലാപങ്ങളില്‍ ലീഗ് നേതാക്കളുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മിഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ലീഗിന്റെ ഇപ്പോഴത്തെ നടപടികളും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രൗഢമായ പാരമ്പര്യമുള്ള മലബാറിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക അന്തരീക്ഷത്തില്‍ മാറാട് കലാപം ഉണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല. കലാപത്തിന്റെ കനല്‍ അണയുംമുമ്പ് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിജെപിയുടെ അന്നത്തെ നിയുക്ത പ്രസിഡന്റ് പി. ശ്രീധരന്‍പിള്ളയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസക്തമാവുകയാണ്. കലാപം ഉണ്ടാക്കാനും അണക്കാനും നടത്തിയ ചര്‍ച്ചകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.&lt;br /&gt;&lt;br /&gt;ലീഗിന്റെ മതസൗഹാര്‍ദ്ദ സന്ദേശം മുന്‍കാലങ്ങളിലും കുപ്രസിദ്ധമാണ്. പാര്‍ട്ടി മുഖപത്രത്തിന്റെ ഒന്നാംപേജിലെ സൗഹാര്‍ദ്ദ അഭ്യര്‍ത്ഥനയല്ല നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ തെളിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബലത്തില്‍ പള്ളിയില്‍ കയറി നമസ്‌കരിക്കാന്‍ തുനിഞ്ഞ് സമുദായ സ്പര്‍ധ വളര്‍ത്തിയ കേന്ദ്രമന്ത്രിയുടെ തനിനിറം ഗുജറാത്ത് കലാപത്തിന്റെ പിറ്റെനാള്‍ മുതല്‍ നാം കണ്ടതാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്ര സഭാ ജനറല്‍ കൗണ്‍സിലില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നില്ലെന്ന് സ്ഥാപിക്കാന്‍ ലീഗ് നേതാവ് ഇ. അഹമ്മദ് തന്നെയാണ് ഇറങ്ങിത്തിരിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട കാസര്‍കോട് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച എം എ നിസാര്‍ കമ്മിഷനെ പിരിച്ചുവിട്ട ലീഗ് നടപടി സ്വന്തം അണികളെ പോലും അമ്പരപ്പിച്ചതാണ്. എല്ലാത്തിനും പുറമെ ഭരണത്തിലെ രണ്ടാമനും ലീഗിലെ ഒന്നാമനും ആയ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 30ന് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ പോവുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇ മെയില്‍ വിവാദം. മുസ്‌ലിം സംഘടനകള്‍ക്കെല്ലാം ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായമുണ്ട്. ലീഗില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിക്കും അഭിപ്രായമുണ്ട്, അതു പക്ഷെ ലീഗിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധവുമാണ്. മുസ്‌ലിം ഐക്യത്തിന്റെ നേതൃത്വം കയ്യാളാന്‍ മിനക്കെടുന്നതിനിടയില്‍ ഓരോന്നോരോന്നായി ലീഗിനെ തിരിഞ്ഞുകൊത്തുകയാണ്. സമൂഹ മധ്യത്തില്‍ യഥാര്‍ഥ ലീഗ് എന്താണെന്ന് തിരിച്ചറിയാന്‍ പോവുകയാണ്. ഇക്കാലമത്രയും സമുദായത്തിനുവേണ്ടി എന്തു ചെയ്തുവെന്ന് മാറാടും ഇ മെയില്‍ ചോര്‍ച്ചയും ഗുജറാത്ത് കലാപത്തിലെ നിലപാടും പാലക്കാട്ടെ സിറാജുന്നീസയും കാസര്‍കോട് നിസാര്‍ കമ്മിഷന്‍ പിരിച്ചുവിടലും സാദിഖലി തങ്ങളും ശ്രീധരന്‍പിള്ളയുമായുള്ള രഹസ്യ ചര്‍ച്ചയും നാദാപുരത്തെ ബോംബുകളും ഇതിനകം മനസ്സിലാക്കിത്തന്നു.&lt;br /&gt;&lt;br /&gt;ലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ലെന്ന പാണക്കാട് തങ്ങളുടെ പ്രസ്താവനയും യാഥാര്‍ഥ്യവും തമ്മിലുള്ള ദൂരം കൂടുതലാണ്. ലീഗില്ലാത്ത ഏതുകാലത്താണ് സമുദായം വേട്ടയാടപ്പെട്ടത്. എന്തു ചരിത്രപിന്തുണയാണ് ഈ വാദം സാധൂകരിക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. ജനകീയ കോടതിയില്‍ സാങ്കേതികമായി വിജയിച്ചുവെന്ന് കരുതിയ കേസുകള്‍ ഹൈക്കോടതിയിലും മറ്റ് കോടതികളിലുമായി വിധി പറയാനിരിക്കുകയാണ്. ആ വിധികള്‍ സമുദായത്തെയല്ല ബാധിക്കുക, മറിച്ച് സമുദായത്തിന്റെ മറപിടിച്ച് സമൂഹത്തെ ദ്രോഹിച്ചവര്‍ക്കുള്ള ഗുണപാഠമാവും അതെന്ന് തീര്‍ച്ചയാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;കുറിപ്പ്: &lt;/b&gt;മാധ്യമത്തിനെതിരെ കേസ്സെടുക്കണമെന്ന് ആര്യാടന്‍ പറയുമ്പോള്‍ ആ അമ്പ് കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമാണ്. ലീഗ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് പറയാതെ പറഞ്ഞിരിക്കയാണ് ആര്യാടന്‍&lt;br /&gt;&lt;br /&gt;അഡ്വ. കെ കെ സമദ് janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8853006383344758893?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8853006383344758893/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5258.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8853006383344758893'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8853006383344758893'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5258.html' title='സമുദായവിലാസത്തില്‍ ലീഗിന്റെ ഇ മെയില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9056868092169226944</id><published>2012-01-29T23:34:00.001+05:30</published><updated>2012-01-29T23:34:49.387+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>രണ്ടാം മാറാട് കലാപ ഗൂഢാലോചന: ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍</title><content type='html'>ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍.&lt;br /&gt;&lt;br /&gt;മുസ്‌ലിംലീഗ് &amp;nbsp;ബേപ്പൂര്‍ മേഖലാ സെക്രട്ടറി പി പി മൊയ്തീന്‍കോയയെ ഒന്നാം പ്രതിയും സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, കലാപ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ സംശയിക്കാവുന്നതായിട്ടാണ് ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 2010 സെപ്റ്റംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആര്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (അഞ്ച്) കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അതീവരഹസ്യമായി വെച്ചിരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;കുറ്റകരമായ ഗൂഢാലോചനയിലൂടെ &amp;nbsp;മാറാട് കൂട്ടക്കൊലക്ക് ഒത്താശ ചെയ്യുക &amp;nbsp;വഴി ഇരുവരും കൂട്ടക്കൊലയില്‍ പരസ്പര പങ്കാളികളായി പ്രവര്‍ത്തിച്ചുവെന്നാണ് എ എഫ് ഐ ആറിലുള്ളത്. എന്‍ ഡി എഫുകാരെയും മഹല്ല് കമ്മിറ്റി അംഗങ്ങളെയും കുറിച്ച് പരമാര്‍ശങ്ങളുണ്ടെങ്കിലും ഈ &amp;nbsp;രണ്ട് ലീഗ് നേതാക്കളെ മാത്രമേ പേരെടുത്ത് പരാമര്‍ശിക്കുന്നുള്ളൂ.&lt;br /&gt;&lt;br /&gt;&amp;nbsp;ഇതില്‍ എം സി മായിന്‍ഹാജിയുടെ പേര് നേരത്തേയും ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. &amp;nbsp;കേസ് അന്വേഷിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ ടി കെ വിനോദകുമാര്‍ ഇദ്ദേഹത്തെ പ്രതിയാക്കാന്‍ തീരുമാനിച്ചിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. &amp;nbsp;മാറാട് സംഭവത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി സൂചന ലഭിച്ചതായി പൊലീസിന് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ മായിന്‍ഹാജി പറഞ്ഞിരുന്നു. &amp;nbsp;2006 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ്.&lt;br /&gt;&lt;br /&gt;ഇക്കഴിഞ്ഞ പുനഃസംഘടനയിലാണ് മായിന്‍ ഹാജി ലീഗിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. മാറാട് കേസില്‍ കോടതി വിട്ടയച്ച പി പി മൊയ്തീന്‍കോയ ഈയിടെയാണ് &amp;nbsp;പാര്‍ട്ടി മേഖലാ സെക്രട്ടറിയായത്. &amp;nbsp;ഗൂഢാലോചനക്കേസില്‍ ഇരുവരെയും പ്രതിചേര്‍ത്ത് അന്വേഷണം പുരോഗമിക്കുകയും ചോദ്യംചെയ്യുമെന്നുള്ള ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി എം പ്രദീപ്കുമാറിനെ സ്ഥലം മാറ്റിയത്.&lt;br /&gt;&lt;br /&gt;മാറാട് മേഖലയില്‍ ടൂറിസം വികസനത്തിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച 500 ഏക്കര്‍ ഭൂമി ഒറ്റ പ്ലോട്ടായി വരത്തക്ക വിധത്തില്‍ തീരദേശപാതയില്‍ ഗതിമാറ്റം വരുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9056868092169226944?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9056868092169226944/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3786.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9056868092169226944'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9056868092169226944'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3786.html' title='രണ്ടാം മാറാട് കലാപ ഗൂഢാലോചന: ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5572672646118758259</id><published>2012-01-29T21:14:00.000+05:30</published><updated>2012-01-29T21:14:00.578+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><title type='text'>മണ്ണ് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം: സുഗതകുമാരി</title><content type='html'>ഭൂമിയില്‍ മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും ഉണ്ടെങ്കിലും മനുഷ്യന്റെ ആര്‍ത്തിക്കനുസരിച്ച് ഇല്ലെന്ന കാര്യം നാം മനസ്സിലാക്കിയേ തീരു എന്ന് കവിയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശാസ്താംകോട്ടയില്‍ 'ആഗോളതാപനവും പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിന്മേല്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.&lt;br /&gt;&lt;br /&gt;നമ്മുടെ മണ്ണ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഇത്തിരി ഭൂമിയേ കേരളത്തിലുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍ മൂന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. പമ്പാതീരത്ത്-ആറന്മുളയില്‍ വീണ്ടും വിമാനത്താവളം തുടങ്ങാന്‍ പോകുന്നു. ഇതിന് പിന്നില്‍ ദുഷ്ടമായ സ്വാര്‍ത്ഥതയുള്ള ശക്തികളാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നു. അനാവശ്യ സുഖഭോഗങ്ങള്‍ക്കുവേണ്ടി മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെ വി സുരേന്ദ്രനാഥിന്റെയും ശര്‍മ്മാജിയുടെയും പാര്‍ട്ടിയായിരുന്നു. അവരുടെ അനുഭവങ്ങള്‍ പാര്‍ട്ടിയുടേയും കൂടിയായിരുന്നു. വലിയ വികസനം, വലിയ റോഡ്, റിസോര്‍ട്ട്, വിമാനത്താവളം, സുഖഭോഗങ്ങള്‍ എന്നിവയാണ് നമുക്ക് വേണ്ടതെന്ന് ചിലര്‍ കരുതുന്നു.&lt;br /&gt;&lt;br /&gt;സുഖഭോഗതൃഷ്ണകൊണ്ട് മരങ്ങളെല്ലാം മുറിക്കുകയാണ്. ഇന്നും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ മേരി പുഷ്യത്തിന്റെ നേതൃത്വത്തില്‍ മരംമുറിപ്പ് നടന്നു.&lt;br /&gt;ഇത്തരത്തിലുള്ള ധിക്കാരം വര്‍ദ്ധിച്ചുവരുകയാണ്. ഇതിനെ ചെറുക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവരണം. 44 നദികളും നശിക്കുകയാണ്. മണല്‍വാരല്‍ പോലുള്ള കൊള്ളരുതായ്മയ്ക്ക് മുന്നില്‍ നാം മിണ്ടാതിരിക്കുകയാണ്. ഈ മിണ്ടാതിരിക്കലാണ് നാശത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;വരുംകാല രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രസ്ഥാനങ്ങളിലൊന്ന് പരിസ്ഥിതി തന്നെയാണെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. &amp;nbsp;കാറല്‍ മാര്‍ക്‌സ് മൂലധനത്തില്‍ പറഞ്ഞിരിക്കുന്നത് മൂലധനത്തോട് ആസക്തിയുള്ളവര്‍ പ്രകൃതിയെ ബാല്‍ത്സംഗം ചെയ്യുന്നുവെന്നാണ്. ആ ബലാത്സംഗത്തിന്റെ ഭാഗമാണ് ആഗോള താപനത്തിന്റെ സൃഷ്ടി. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരന് സ്വന്തം നിലപാടുണ്ടാകാം. കായല്‍ മാത്രമല്ല മണ്ണും കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;പി പ്രസാദ് വിഷയം അവതരിപ്പിച്ചു. ഡോ. വിജയന്‍, ആര്‍ അജയന്‍, ആര്‍ രാമചന്ദ്രന്‍, ചവറ കെഎസ് പിള്ള, കെ ശിവശങ്കരന്‍നായര്‍, ആര്‍എസ് അനില്‍ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;janayugom&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5572672646118758259?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5572672646118758259/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1177.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5572672646118758259'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5572672646118758259'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1177.html' title='മണ്ണ് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം: സുഗതകുമാരി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8802753459874839267</id><published>2012-01-29T19:12:00.000+05:30</published><updated>2012-01-29T19:12:18.671+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സര്‍ക്കാരും ഐ എ എസുകാരും ഇടയുന്നു</title><content type='html'>രാഷ്ട്രീയ പകപോക്കലിന് ഐ എ എസുകാരെ ബലിയാടാക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കൂടെ ജോലിചെയ്യാനാവില്ലെന്ന് ഐ എ എസ് അസോസിയേഷന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അസോസിയേഷന്‍ ഭാരവാഹികള്‍ രേഖാമൂലം പ്രതിഷേധം അറിയിക്കുകയും ചെയ്തു. &amp;nbsp;ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് പ്രതിഷേധം ഉള്‍ക്കൊള്ളുന്ന നിവേദനം നല്‍കിയത്.&lt;br /&gt;&lt;br /&gt;പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍ ഒന്നാം പ്രതിയായ ഭൂമിദാന കേസില്‍ നാല് ഐ എ എസുകാരെക്കൂടി പ്രതിയാക്കിയിട്ടുണ്ട്. പൊതുവേ സത്യസന്ധരെന്ന് അറിയപ്പെടുന്ന നാല് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പ്രതിയാക്കിയിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ നിഷ്പക്ഷമായി പരിശോധിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തില്‍ കൈമാറിയ നിവേദനത്തില്‍ &amp;nbsp;മുഖ്യമന്ത്രിയോട് &amp;nbsp;ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നതിന് മുമ്പ് അത് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണം. ഈ സംവിധാനം മുമ്പ് ഇവിടെ നിലവിലുണ്ടായിരുന്നു. 2001 ലാണ് അത് അവസാനിപ്പിച്ചത്. ആ സംവിധാനം പുനരാരംഭിക്കണം. കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ മാതൃകയില്‍ സംസ്ഥാനത്തും വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കണം. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;നിലവില്‍ ആറും ഏഴും വകുപ്പുകളുടെ ചുമതലയാണ് ഓരോ ഐ എ എസ് ഉദ്യോഗസ്ഥനുമുള്ളത്. ഇത് നല്‍കുന്ന മാനസിക സംഘര്‍ഷംതന്നെ താങ്ങാനാവാത്തതാണ്. അതിന്റെകൂടെയാണ് ഇത്തരം അനാവശ്യ കേസുകള്‍കൂടി വരുന്നത്. ഇത് ഉദ്യോഗസ്ഥരെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നിലപാടാണ്. ഇത് ഭരണ സംബന്ധമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന്റെ പഴിയും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ചില മന്ത്രിമാര്‍ ശ്രമിക്കുന്നത്. ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ മന്ത്രിമാരോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. ഇത് ഭരണ സ്തംഭനത്തിന് വഴിയവയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. &lt;br /&gt;&lt;br /&gt;യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ വേട്ടയാടപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരായ എം സുബ്ബയ്യ, എസ് എം വിജയാനന്ദ് എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയായിരിക്കെ വി എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, കെ ആര്‍ മുരളീധരന്‍, കാസര്‍ഗോഡ് കലക്ടര്‍മാരായിരുന്ന ആനന്ദ് സിംഗ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥര്‍.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8802753459874839267?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8802753459874839267/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8858.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8802753459874839267'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8802753459874839267'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8858.html' title='സര്‍ക്കാരും ഐ എ എസുകാരും ഇടയുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6501347405997635705</id><published>2012-01-29T19:09:00.000+05:30</published><updated>2012-01-29T19:09:30.123+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വിമാനയാത്രാ നിരക്കുകളില്‍ വന്‍വര്‍ധനയ്ക്ക് സാധ്യത</title><content type='html'>ഏപ്രില്‍ മാസം മുതല്‍ വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കണമെന്ന് വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് ഉറപ്പായതോടെയാണ് വിമാന യാത്രാ നിരക്കുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഉറപ്പായത്.&lt;br /&gt;&lt;br /&gt;ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ഡിയാല്‍) വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ 774% വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രില്‍ മുതല്‍ 334% വര്‍ദ്ധനവിനാണ് അനുമതി നല്‍കപ്പെട്ടത്. മുംബൈ വിമാനത്താവള അധികൃതരും ഈ ഇനത്തില്‍ വര്‍ദ്ധനവിന് ആവശ്യമുന്നയിച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഇരട്ടിയാക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചാല്‍ വര്‍ദ്ധിപ്പിക്കുന്ന ചാര്‍ജ്ജ് വിമാന യാത്രക്കാര്‍ വഹിക്കേണ്ടിവരും. &amp;nbsp; വിമാനക്ക കമ്പനികള്‍ നഷ്ടക്കണക്കുകള്‍ നിരത്തിയപ്പോള്‍ വിമാനത്താവളങ്ങളും അവരുടെ നഷ്ടക്കണക്കുകള്‍ നിരത്തി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.&lt;br /&gt;&lt;br /&gt;എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം ചാര്‍ജ്ജ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.&lt;br /&gt;ഫലത്തില്‍ നിരക്ക് വര്‍ദ്ധനയെല്ലാം യാത്രക്കാര്‍ വഹിക്കേണ്ടി വരും. വിദേശത്ത് തൊളിലെടുക്കുന്നവരെയാകും ഇത്തരം നിരക്കുകള്‍ കാര്യമായി ബാധിക്കുക. വിവിധ വിദേശ-ആഭ്യന്തര എയര്‍ലൈനുകളും ഓഹരിയുടമകളും വിമാനത്താവള വാടക നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ് എന്നിവയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6501347405997635705?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6501347405997635705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6868.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6501347405997635705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6501347405997635705'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6868.html' title='വിമാനയാത്രാ നിരക്കുകളില്‍ വന്‍വര്‍ധനയ്ക്ക് സാധ്യത'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1784081212440242860</id><published>2012-01-29T15:05:00.003+05:30</published><updated>2012-01-29T15:05:00.686+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഏക ബദല്‍ സോഷ്യലിസം</title><content type='html'>അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.&lt;br /&gt;&lt;br /&gt;ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും.&lt;br /&gt;&lt;br /&gt;ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി&lt;/b&gt;&lt;br /&gt;&lt;br /&gt;നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ .&lt;br /&gt;&lt;br /&gt;പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.&lt;br /&gt;&lt;br /&gt;ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.&lt;br /&gt;&lt;br /&gt;പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;b&gt;കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി&lt;/b&gt;&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.&lt;br /&gt;&lt;br /&gt;കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം.&lt;br /&gt;&lt;br /&gt;ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി&lt;/b&gt;&lt;br /&gt;&lt;br /&gt;സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.&lt;br /&gt;&lt;br /&gt;അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും&lt;/b&gt;&lt;br /&gt;&lt;br /&gt;ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം.&lt;br /&gt;&lt;br /&gt;പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;b&gt;ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.&lt;br /&gt;&lt;br /&gt;ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം.&lt;br /&gt;&lt;br /&gt;അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തി
