<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7541104321210445578</id><updated>2012-01-28T22:00:22.788+05:30</updated><category term='ടൂറിസം'/><category term='ചെത്തുതൊഴിലാളി സമരം'/><category term='പാലേരി മാണിക്യം'/><category term='കൊടിക്കുന്നേല്‍'/><category term='പുസ്തകം'/><category term='ഇപ്റ്റ'/><category term='ബാബറി മസ്ജിദ്'/><category term='ശ്രീരാമസേന'/><category term='തലശേരി കലാപം'/><category term='നെന്മേനി സമരം'/><category term='കോമണ്‍‌വെല്‍ത്ത് ഗെയിംസ്'/><category term='മുംബൈ ഭീകരാക്രമണം'/><category term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category term='പത്മഭൂഷണ്‍'/><category term='വയനാട്'/><category term='സാഹിത്യം'/><category term='ആയുധക്കച്ചവടം'/><category term='മോസ്കോമൊക്ക്'/><category term='ഇടതുപക്ഷം'/><category term='സൈന്‍ ബോര്‍ഡ് അഴിമതി'/><category term='ഇ എം എസ് ഭവനപദ്ധതി'/><category term='CC Communique'/><category term='വാർത്ത'/><category term='കോവിലന്‍'/><category term='നിക്കരാഗ്വ'/><category term='ബാബ രാംദേവ്'/><category term='സ്ഥാനാര്‍ത്ഥികള്‍'/><category term='പ്രതിരോധനയം'/><category term='ജി 20'/><category term='വര്‍ഗീയത'/><category term='കമ്യൂണിസ്റ്റ് സമ്മേളനം'/><category term='റാ‍ഗിങ്ങ്'/><category term='പരിയാരം സമരം'/><category term='ജോമോ ക്വാമെ'/><category term='കണ്ഡമല്‍'/><category term='ലിബിയ'/><category term='മാനിഫെസ്റ്റോ'/><category term='അശ്ലീലം'/><category term='ശാരദാമിത്ര'/><category term='ഫോണ്‍ ചോര്‍ത്തല്‍'/><category term='മൈക്കേല്‍ ജാക്സണ്‍'/><category term='ഗ്രാമീണ സേവനം'/><category term='ഇറോം ശര്‍മിള'/><category term='ഐ.ടി.'/><category term='ടൈറ്റാനിയം'/><category term='ഓര്‍മ്മ'/><category term='കിനാലൂര്‍'/><category term='ബാങ്കിംഗ്'/><category term='എ.കെ.ജി'/><category term='ഡ്രോണ്‍ അഴിമതി'/><category term='സംഘപരിവാര്‍'/><category term='ബി.ജെ.പി'/><category term='കൊച്ചി ഐപിഎല്‍'/><category term='സ്വിസ് ബാങ്ക്'/><category term='മദ്യാസക്തി'/><category term='ബസു'/><category term='സ്ത്രീസംഘടന'/><category term='മാര്‍ക്സിസം'/><category term='കൊച്ചി ഷിപ്പ് യാര്‍ഡ്'/><category term='ചരിത്രം'/><category term='ക്യൂബ'/><category term='ഭാഷ'/><category term='സാങ്കേതികവിദ്യ'/><category term='മനുഷ്യന്‍'/><category term='സി.പി.ഐ'/><category term='തണ്ണീര്‍മുക്കം ബണ്ട്'/><category term='മണിപ്പുര്‍'/><category term='വിഷക്കള്ള് ദുരന്തം'/><category term='കറന്‍സി'/><category term='വിവരാ‍വകാശം'/><category term='ട്രേഡ് യൂണിയന്‍'/><category term='വൈദ്യുതി'/><category term='മുല്ലപ്പെരിയാര്‍'/><category term='ആണവ കരാര്‍'/><category term='കേരള പഠന കോണ്‍ഗ്രസ്'/><category term='പാമോയില്‍ കേസ്'/><category term='ശാ‍സ്ത്രം'/><category term='ശ്രീലങ്ക'/><category term='അനുസ്‌മരണം'/><category term='ഗ്രാമം'/><category term='സെന്‍സസ്'/><category term='ആദിവാസി ഭൂ നിയമം'/><category term='കൂടങ്കുളം'/><category term='പാമൊലിൻ'/><category term='കോൺഗ്രസ്'/><category term='ക്രമസമാധാനം'/><category term='മുത്തലിക്ക്'/><category term='നെല്ലങ്കര സമരം'/><category term='ചെങ്ങറ'/><category term='പൊതുവിതരണം'/><category term='എം.എഫ്.ഹുസൈന്‍'/><category term='ldfkeralam'/><category term='നിയമസഭ'/><category term='വികസനം'/><category term='കുട്ടനാട് പാക്കേജ്'/><category term='വികസന മുന്നേറ്റ ജാഥ'/><category term='എന്‍.സി.ശേഖര്‍'/><category term='ജാതി'/><category term='സംവരണം'/><category term='വിക്കിപീഡിയ'/><category term='അസംബ്ലി ഇലക്ഷന്‍'/><category term='സിനിമ'/><category term='വരുണ്‍ ഗാന്ധി'/><category term='വഖഫ് ബോര്‍ഡ്'/><category term='ഇ-മെയില്‍ ചോര്‍ത്തല്‍'/><category term='ദേവസ്വം ബില്‍'/><category term='കള്ളപ്പണം'/><category term='തപാല്‍ മേഖല'/><category term='നര്‍മ്മം'/><category term='മണല്‍ ക്ഷാമം'/><category term='കെ.എന്‍.രാജ്'/><category term='സിഖ് കൂട്ടക്കൊല'/><category term='വിമോചന സമരം'/><category term='ചെങ്ങറവാര്‍ത്ത.ഇടതു സര്‍ക്കാര്‍'/><category term='അഴിക്കോടന്‍ രാഘവന്‍'/><category term='ചെറുകിട വ്യാപാര മേഖല'/><category term='തൊഴില്‍മേഖല'/><category term='അഴിമതി'/><category term='അധിനിവേശം'/><category term='ഭാഗ്യക്കുറി'/><category term='ഗ്രന്ഥശാലാ പ്രസ്ഥാനം'/><category term='ആണവബാധ്യതാനിയമം'/><category term='വിദ്യാര്‍ഥി സംഘടന'/><category term='ലോകസഭ'/><category term='ബ്രസീല്‍'/><category term='പാല്‍'/><category term='കശുവണ്ടി'/><category term='അഭിമാനഹത്യ'/><category term='പെറു'/><category term='ഇടതു ഏകോപനസമിതി'/><category term='വിഴിഞ്ഞം'/><category term='വിദ്യാഭ്യാസ പരിഷ്കാരം'/><category term='കായികം'/><category term='മാരാരിക്കുളം'/><category term='വിഷന്‍ 2030'/><category term='ബംഗാള്‍'/><category term='സൂകി'/><category term='ഡോ.ഹനീഫ്'/><category term='അന്ധവിശ്വാസം'/><category term='മനുഷ്യച്ചങ്ങല'/><category term='പൂക്കോട്ടൂര്‍ കലാപം'/><category term='സമ്പദ്‌രംഗം'/><category term='പോലീസ് ബില്‍'/><category term='മംഗളൂരു വിമാന ദുരന്തം'/><category term='ഓഞ്ചിയം'/><category term='ഡി.വൈ.എഫ്.ഐ'/><category term='പൂനെ സ്ഫോടനം'/><category term='ജോലി തട്ടിപ്പ്'/><category term='മാതൃഭൂമി ഓഹരിവില്പന'/><category term='ഭരണകൂടം'/><category term='ശൂരനാട്'/><category term='ഐസ്ക്രീം'/><category term='പൊതുമേഖല'/><category term='ഒറീസ്സ'/><category term='മതം'/><category term='മത്സ്യകൃഷി'/><category term='ജലനിധി'/><category term='ആദരാഞ്ജലി'/><category term='മണ്ണഞ്ചേരി'/><category term='ലോകസഭാ തെരഞ്ഞെടുപ്പ്'/><category term='താന്ന്യം മിച്ചഭൂമിസമരം'/><category term='വെനസ്വേല'/><category term='ലെഫ്റ്റ് വേഡ്'/><category term='ശാസ്ത്രസാഹിത്യപരിഷത്ത്'/><category term='ചേരി നിര്‍മാര്‍ജ്ജനം'/><category term='സേലം വെടിവെപ്പ്'/><category term='കുമ്പിടിസമരം'/><category term='കരാർ പണി'/><category term='എന്‍.ശ്രീധരന്‍'/><category term='വ്യാപാര കരാര്‍'/><category term='സ്വദേശാഭിമാനി'/><category term='വിത്തുബില്‍'/><category term='നവവത്സരാശംസകള്‍'/><category term='മാവോയിസ്റ്റ്'/><category term='ശാസ്ത്രം'/><category term='അടിയന്തരാവസ്ഥ'/><category term='ബജറ്റ്'/><category term='കൊണ്ടോട്ടി'/><category term='വികസനംവൈദ്യുതി'/><category term='കുട്ടംകുളം സമരം'/><category term='പി.എഫ്.'/><category term='പാറപ്രം'/><category term='സി.ഐ.ടി.യു'/><category term='ആരോഗ്യരംഗം'/><category term='സ്വതന്ത്രവ്യാപാരകരാര്‍'/><category term='ശശി തരൂര്‍'/><category term='കുടുംബശ്രീ'/><category term='മഅ്ദനി'/><category term='കോംഗോ'/><category term='PB Communique'/><category term='പരിസ്ഥിതി'/><category term='ദിനേശ്'/><category term='ഒബാമ'/><category term='നബാര്‍ഡ്'/><category term='ഇടപ്പള്ളി'/><category term='നോം ചോംസ്കി'/><category term='അമേരിക്ക'/><category term='കോര്‍പ്പറേറ്റിസം'/><category term='കാർഷികം'/><category term='ഓട്ടിസം'/><category term='ത്രിപുര'/><category term='ചിലി'/><category term='ലേഖനം'/><category term='കെല്‍ട്രോണ്‍'/><category term='പുതുവർഷ ചിന്തകൾ'/><category term='ഇസ്രയേല്‍ ഭീകരത'/><category term='നായനാര്‍'/><category term='വാര്‍ഷികപദ്ധതി'/><category term='വിയറ്റ്നാം'/><category term='സ്പെക്ട്രം'/><category term='പെരുമാറ്റച്ചട്ടം'/><category term='കണ്ണൂര്‍'/><category term='കിള്ളി'/><category term='കേരളം'/><category term='സാമ്രാജ്യത്വം'/><category term='ബാബ്‌ളി പദ്ധതി'/><category term='നൊബേല്‍ സമ്മാനം'/><category term='കുണ്ടറ വിളംബരം'/><category term='ഹജ്ജ്'/><category term='കൊറിയ'/><category term='മുഖപ്രസംഗം'/><category term='സഹകരണ മേഖല'/><category term='കേരള ഫീഡ്‌സ്'/><category term='കൈരളി ചാനല്‍'/><category term='ഖാദി'/><category term='ലെബനന്‍'/><category term='തുഞ്ചന്‍ ഉത്സവം'/><category term='കരിവെള്ളൂര്'/><category term='രാഷ്ട്രീയം'/><category term='കാര്‍ഷികം'/><category term='സര്‍വകലാശാല നിയമനം'/><category term='കോവളം കൊട്ടാരം'/><category term='ക്ഷീരമേഖല'/><category term='പഞ്ചവത്സര പദ്ധതി'/><category term='ഇരട്ടനഗരം പദ്ധതി'/><category term='വിശ്വനാഥന്‍ ആനന്ദ്'/><category term='ഉമ്മൻ‌ചാണ്ടി'/><category term='വിലക്കയറ്റം'/><category term='കോണ്‍ഗ്രസ്'/><category term='ലോകയുവജനസമ്മേളനം'/><category term='കശ്മീര്‍'/><category term='ഗോവ'/><category term='ഡല്‍ഹി ഭീകരാക്രമണം'/><category term='സമൂഹം'/><category term='അലിഗഢ് കേന്ദ്രം'/><category term='കനു സന്യാല്‍'/><category term='ബ്രിസ്ക്'/><category term='നീര്‍മറി പദ്ധതി'/><category term='തൊഴിലുറപ്പ് പദ്ധതി'/><category term='ഫ്രാന്‍സ്'/><category term='ബിഎസ്ആര്‍ബി'/><category term='സന്നദ്ധസംഘടന'/><category term='പീടികത്തൊഴിലാളി ക്ഷേമനിധി'/><category term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category term='കാര്‍ട്ടൂണ്‍'/><category term='പ്രവാസി'/><category term='നുണപ്രചരണം'/><category term='ഖനി മാഫിയ'/><category term='കണ്ടല്‍'/><category term='മാധ്യമം'/><category term='സാക്ഷരത'/><category term='എസ്.എഫ്.ഐ'/><category term='ഇറാന്‍ വാതകപദ്ധതി'/><category term='goso'/><category term='ഇറാഖ്'/><category term='സ്ത്രീ'/><category term='ശബരിമല'/><category term='വാര്‍ത്ത'/><category term='തദ്ദേശ തെരഞ്ഞെടുപ്പ്'/><category term='സാംസ്കാരികം'/><category term='മുസ്ലീം ലീഗ്'/><category term='പലസ്തീന്‍'/><category term='ആരോഗ്യം'/><category term='നേത്രദാനം'/><category term='പ്രത്യയശാസ്ത്രം'/><category term='തെരഞ്ഞെടുപ്പ് 2011'/><category term='പാപ്പ ഉമാനാഥ്'/><category term='വിക്കിലീക്ക്സ്'/><category term='ചീമേനി'/><category term='മുടവന്‍‌മുഗള്‍'/><category term='കല്പിതസര്‍വകലാശാല'/><category term='കെ.എം.എം.എല്‍'/><category term='വിശകലനം'/><category term='2011'/><category term='പെട്രോനെറ്റ്'/><category term='കയ്യൂര്‍'/><category term='മലബാര്‍ സമരം'/><category term='ഇടുക്കി'/><category term='പോരാട്ടം'/><category term='മൈക്രോ ഫിനാന്‍സ്'/><category term='ഇടതു സര്‍ക്കാര്‍'/><category term='മൊബൈല്‍ ഫോണ്‍'/><category term='ഫിലിം ഫെസ്റ്റിവല്‍'/><category term='യുവകലാസാഹിതി'/><category term='ബ്ലോഗ്'/><category term='ജപ്പാന്‍'/><category term='നിയമസഭാ മണ്ഡലങ്ങള്‍'/><category term='കയര്‍'/><category term='ജനിതകപരിവര്‍ത്തനം'/><category term='വർഗീയത'/><category term='ക്രിക്കറ്റ്'/><category term='കോടതി'/><category term='വിമോചനയാത്ര'/><category term='സര്‍ക്കോസി'/><category term='സ്വകാര്യവല്‍ക്കരണം'/><category term='സക്കറിയ'/><category term='ബദല്‍'/><category term='തെരഞ്ഞെടുപ്പ് പരിഷ്കരണം'/><category term='ദേശാഭിമാനി'/><category term='&apos;തിരിച്ചുവിളിക്കല്‍&apos; പ്രസ്ഥാനം'/><category term='ഗാസ'/><category term='സാമ്പത്തികം'/><category term='ഹര്‍ത്താല്‍'/><category term='പോലീസ്'/><category term='ഫെഡറലിസം'/><category term='ആസിയാന്‍ കരാര്‍'/><category term='ഏറനാട്'/><category term='ഫുട്ബോള്‍ ലോകകപ്പ്'/><category term='ചികിത്സാരംഗം'/><category term='ജയിന്‍ ഹവാല കേസ്'/><category term='ആത്മകഥ'/><category term='ചൈന'/><category term='ബീഹാര്‍'/><category term='ഇടമലയാര്‍'/><category term='വാതുവെപ്പ്'/><category term='മണ്ണിന്റെ മക്കള്‍ വാദം'/><category term='നാറ്റോ'/><category term='അംബേദ്കര്‍'/><category term='പ്ലാച്ചിമട'/><category term='ഉപതെരഞ്ഞെടുപ്പ്'/><category term='ഗൂഗിള്‍ മാപ്പിങ്ങ്'/><category term='അധികാരവികേന്ദ്രീകരണം'/><category term='വിദ്യാഭ്യാസം'/><category term='തെലുങ്കാന'/><category term='മണി ചെയിന്‍ തട്ടിപ്പ്'/><category term='പു.ക.സ'/><category term='ഹെയ്ത്തി'/><category term='റെയില്‍‌വേ'/><category term='സിബിഐ'/><category term='ചെസ്'/><category term='പിറവം'/><category term='സ്വത്ത് ബില്‍'/><category term='ഇ.എം.എസ്'/><category term='പാലിയം സമരം'/><category term='പെന്‍ഷന്‍'/><category term='കടയ്ക്കല്‍'/><category term='അയിത്തം'/><category term='ബയോ ടെക്നോളജി'/><category term='വലതു സര്‍ക്കാര്‍'/><category term='വൈമാക്സ്'/><category term='ഭീകരത'/><category term='ഭോപ്പാല്‍'/><category term='പൊതുഗതാഗതം'/><category term='മൊസാദ്'/><category term='കുടിയേറ്റ തൊഴിലാളി'/><category term='കേരള കോണ്‍ഗ്രസ്'/><category term='ലാവലിന്‍'/><category term='കല'/><title type='text'>ജാഗ്രത</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://jagrathablog.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?max-results=100'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?start-index=101&amp;max-results=100'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>7838</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7541104321210445578.post-7467498151810736684</id><published>2012-01-28T21:59:00.000+05:30</published><updated>2012-01-28T21:59:50.343+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി</title><content type='html'>&lt;b&gt;സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തുടക്കം&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ഒമ്പതുവരെ തുടരും. പ്രതിഭാ വന്ദനം, നാടകോത്സവം, കഥാപ്രസംഗം, ചലച്ചിത്രോത്സവം, സെമിനാറുകള്‍ , കവിസമ്മേളനം, അന്തര്‍ദേശീയ പുസ്തകോത്സവം, കലാപരിപാടികള്‍ , കാവ്യ ചിത്രപ്രദര്‍ശനം എന്നിവ ഇതിനോടനുബന്ധിച്ച് നടക്കും. ജ്യോതിബസുനഗര്‍ (വിജെടി ഹാള്‍), എം കെ പന്ഥെനഗര്‍ (പുത്തരിക്കണ്ടം മൈതാനം), നായനാര്‍പാര്‍ക്ക്, ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലെ വേദികളിലാണ് പരിപാടികള്‍ .&lt;br /&gt;&lt;br /&gt;ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍നടക്കുന്ന പ്രതിഭാ വന്ദനം വൈകുണ്ഠസ്വാമി സ്മാരക പ്രഭാഷണം നിര്‍വഹിച്ച് പി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്യും. മുന്‍ എംപി പി വിശ്വംഭരന്‍ അധ്യക്ഷനാകും. അദ്ദേഹം അയ്യന്‍കാളിസ്മാരക പ്രഭാഷണം നടത്തും. സുനില്‍ പി ഇളയിടം, ശ്രീനാരായണഗുരുവിനെയും ഡോ. പുതുശ്ശേരിരാമചന്ദ്രന്‍ , ചട്ടമ്പിസ്വാമികളെയും റോസ്കോട്ട്കൃഷ്ണപിള്ള, ബാരിസ്റ്റര്‍ ജി പി പിള്ളയെയും അനുസ്മരിച്ച് സംസാരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ , കലാപരിപാടി സബ് കമ്മിറ്റി ചെയര്‍മാന്‍ പിരപ്പന്‍കോട് മുരളി, ജനറല്‍കണ്‍വീനര്‍ പ്രൊഫ. വി എന്‍ മുരളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s1600/cpim+state+conf+board+tvpm.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="195" src="http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s320/cpim+state+conf+board+tvpm.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന പ്രതിഭാ വന്ദനം സ്വദേശാഭിമാനി പ്രഭാഷണം നിര്‍വഹിച്ച് ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്യും. ഡോ. എന്‍ എ കരീം വക്കം മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സെബാസ്റ്റ്യന്‍പോള്‍ കേസരിബാലകൃഷ്ണപിള്ളയെയും പ്രൊഫ. ബി രാജീവന്‍ , സി വി രാമന്‍പിള്ളയെയും ഡോ. എം എം ബഷീര്‍ മഹാകവി കുമാരനാശാനെയും അനുസ്മരിക്കും. ശതാബ്ദി പ്രഭാഷണം ഒന്‍പതിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കും. പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്യും. തകഴി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. ഡോ. കെ പി മോഹനന്‍ പൊന്‍കുന്നം വര്‍ക്കിയെയും പ്രഭാവര്‍മ ചങ്ങമ്പുഴയെയും ഡോ. പി സോമന്‍ വൈലോപ്പിള്ളിയെയും പ്രൊഫ. സൂജാ സൂസന്‍ജോര്‍ജ് ലളിതാംബിക അന്തര്‍ജനത്തെയും അനുസ്മരിക്കും.&lt;br /&gt;&lt;br /&gt;പുത്തരിക്കണ്ടം മൈതാനത്ത് കലാപരിപാടികള്‍ ഒന്നിന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് മാര്‍ഗി കൃഷ്ണദാസും സംഘവും തായമ്പക അവതരിപ്പിക്കും. രാത്രി ഏഴുമുതല്‍ സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . രണ്ടിനും മൂന്നിനും സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . നാലിന് വൈകിട്ട് ഏഴിന് കലാമണ്ഡലം രാജിയും ദര്‍ശനയും സംഘവും ചങ്ങമ്പുഴക്കവിതകളുടെ നൃത്താവിഷ്കാരം നടത്തും. അഞ്ചിന് വൈകിട്ട് ആറിന് വനിതാ സാഹിതി അവതരിപ്പിക്കുന്ന കണ്‍ചിമ്മാതെ ലഘുനാടകം. രാത്രി ഏഴിന് കരിവെള്ളൂര്‍ മുരളി രചിച്ച അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകം രജിതാമധു അവതരിപ്പിക്കും. രാത്രി ഏട്ടിന് വൈലോപ്പിള്ളിക്കവിതയെ ആസ്പദമാക്കി കോഴിക്കോട് ഗാഥാ തിയറ്റര്‍ ഗ്രൂപ്പിന്റെ പരിപാടി. ആറിന് ഒ എന്‍ വി കവിതകളെ ആസ്പദമാക്കി കലാമണ്ഡലം ലീലാമ്മയുടെയും സംഘത്തിന്റെയും നൃത്തപരിപാടി. ഏഴിന് രാത്രി ഏഴിന് കൈരളി ചാനല്‍ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. എട്ടിന് രാത്രി ഏഴിന് ഡോ.നീനാപ്രസാദും സംഘവും നൃത്തപരിപാടികള്‍ അവതരിപ്പിക്കും. ഒന്‍പതിന് രാത്രി ഏഴിന് തൃശൂര്‍ ജനനയനയുടെ കലാപരിപാടികള്‍ അരങ്ങേറും.&lt;br /&gt;&lt;br /&gt;ആഗോളവല്‍ക്കരണകാലത്തെ കലയും സാഹിത്യവും സെമിനാര്‍ ആറിന് പകല്‍ രണ്ടിന് വിജെടി ഹാളില്‍ പ്രൊഫ. കെ സച്ചിദാനന്ദന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് കവി സമ്മേളനം ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനംചെയ്യും. എട്ടിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കുന്ന പുരോഗമന സാഹിത്യ പ്രസ്ഥാനവും മലയാള സാഹിത്യവും സെമിനാര്‍ ഒഎന്‍വി കുറുപ്പ് ഉദ്ഘാടനംചെയ്യും. ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്‍പതുവരെ പുത്തരിക്കണ്ടം മൈതാനത്ത് ചിന്താ പബ്ലിഷേഴ്സ് അന്തര്‍ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ വിജെടി ഹാളില്‍ കവി ശരത്്ചന്ദ്രലാലിന്റെ കാവ്യചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;സമരസ്മൃതികളിലേക്ക് പുത്തരി"ക്കണ്ടം" വഴികാട്ടും&lt;/b&gt;&lt;br /&gt;&lt;br /&gt;ഒരു കോണില്‍ പുത്തരിക്കണ്ടം വീണ്ടും "കണ്ട"മായി. ഉഴുതുമറിച്ച മണ്ണില്‍ നേമത്തു നിന്നെത്തിയ കര്‍ഷക തൊഴിലാളികള്‍ ഞാറുനട്ടു. വയലേലകളിലെ പോര്‍വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ചരിത്രം കാണാന്‍ ഈ കണ്ടത്തിന്റെ ഓരത്തുകൂടി വേണം പോകാന്‍ . ചേറുമണമടിക്കുന്ന കാറ്റില്‍ ഉലയുന്ന നെല്‍ച്ചെടികള്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശന നഗരിയിലേക്കു വഴികാട്ടും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നെല്‍പ്പാടമായിരുന്ന പുത്തരിക്കണ്ടത്തേക്ക് നേമത്തുനിന്ന് കൊണ്ടുവന്ന ഞാറ് ദിവസങ്ങള്‍ക്കകം വളര്‍ന്ന് പാകമാകും. ഇതിനോടു ചേര്‍ന്ന് ഈറ കീറി കുട്ടയും വട്ടിയും പണിതെടുക്കുന്ന തൊഴിലാളികളുടെ കുടില്‍ മാതൃക ഉയരും. മതില്‍ ചാടി മുടവന്‍മുഗളിലെ സമരഭൂമിയില്‍ പ്രവേശിക്കുന്ന എ കെ ജിയുടെ ചിത്രവും തൊട്ടടുത്ത് സ്ഥാപിക്കുന്നതോടെ കാര്‍ഷികസമരങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മകളിലാകും പുത്തരിക്കണ്ടം. മണ്ണിന്റെ മക്കളുടെ അവകാശപ്പോരാട്ടത്തിലൂടെ പിറവികൊണ്ട കേരളത്തിന്റെ ചരിത്രം പ്രദര്‍ശനത്തില്‍ അനാവൃതമാകും. പ്രദര്‍ശന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/--hSDFLRp-Xc/TyQh11stQAI/AAAAAAAAB5M/DamKmPjTHY0/s1600/putharikandam1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="89" src="http://2.bp.blogspot.com/--hSDFLRp-Xc/TyQh11stQAI/AAAAAAAAB5M/DamKmPjTHY0/s200/putharikandam1.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;തിങ്കളാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പ്രദര്‍ശനനഗരിയുടെ ഒരുക്കങ്ങള്‍ സജീവമായി മുന്നേറുകയാണ്. നെല്‍പ്പാടത്തിന്റെ ഹരിതാഭയ്ക്ക് എതിര്‍വശത്ത് മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. സ്റ്റേജിന്റെയും പ്രദര്‍ശനഹാളിന്റെയും നിര്‍മാണത്തിനൊപ്പമാണ് നഗരിയുടെ മുന്‍ഭാഗം അലങ്കരിക്കുന്നത്. ഫെബ്രുവരി 10 വരെ നീളുന്ന പ്രദര്‍ശനത്തില്‍ സമരകേരളത്തെ ആവിഷ്കരിക്കുന്ന ഫോട്ടോകളും വരകളും വര്‍ണങ്ങളും നിറയും. ഇതോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;ഉദാരവല്‍ക്കരണം മാധ്യമശൈലിയെയും സ്വാധീനിക്കുന്നു: വൈക്കം വിശ്വന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ മാധ്യമ ശൈലിയെയും ബാധിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴക്കൂട്ടത്ത് സംഘടിപ്പിച്ച "മാധ്യമങ്ങളുടെ രാഷ്ട്രീയം" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി പല മാധ്യമങ്ങളിലും വാര്‍ത്ത കൈകാര്യംചെയ്യുന്നതില്‍ വലിയ മാറ്റമുണ്ടാകുന്നു. കോര്‍പറേറ്റുകള്‍ പല പത്ര- ദൃശ്യ മാധ്യമങ്ങളുടെയും ഓഹരി വാങ്ങിക്കൂട്ടുന്നു. രാജ്യത്തെ അമ്പതുകോടിയോളം ജനങ്ങള്‍ മാധ്യമങ്ങളുടെ അഭിപ്രായംമാത്രം ആരാഞ്ഞ് ജീവിക്കുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ജനതയെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് മാധ്യമങ്ങളെ ഉപയോഗിക്കാനാകും. ഒരുകാലത്ത് ഇറാഖിനെ വാഴ്ത്തിയത് മാധ്യമങ്ങളാണ്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കായി ഒരുവിഭാഗം മാധ്യമങ്ങള്‍ ഇറാഖില്‍ ആയുധംവരെ ഉണ്ടെന്നുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. യുദ്ധം കഴിഞ്ഞശേഷം ആ വാര്‍ത്തകളൊക്കെ കള്ളമാണെന്ന് തെളിഞ്ഞു. ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കും അവരുടേതായ രാഷ്ട്രീയചിന്താഗതികള്‍ ഉണ്ടെന്നാണ്. കോര്‍പറേറ്റുകളെ തൂത്തെറിഞ്ഞ് ഒരു പുതുപുത്തന്‍ ബദല്‍ മാധ്യമനയം ഉണ്ടാകേണ്ട കാലഘട്ടം അടുത്തിരിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ദേശാഭിമാനി ചീഫ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍ എസ് ബാബു അധ്യക്ഷനായി. മാധ്യമങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വാക്കുകള്‍കൊണ്ട് എഴുതി പോരാടിയ വ്യക്തിയാണ് ഡോ. സുകുമാര്‍ അഴീക്കോടെന്ന് ആര്‍ എസ് ബാബു പറഞ്ഞു. സര്‍ക്കാരിന്റെ പൊള്ളത്തരം "ഇ-മെയില്‍" പ്രശ്നത്തിലൂടെ തുറന്നുകാട്ടിയ മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ എന്തിനാണ് കേസെടുക്കുന്നതെന്ന് ഭരണാധികാരികള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വമ്പന്‍ മാധ്യമങ്ങള്‍ വര്‍ഗീയവാദികളുടെയും കള്ളരാഷ്ട്രീയക്കാരുടെയും നിയന്ത്രണത്തിലാണെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പറഞ്ഞു. സ്ത്രീയെ ചരക്കുവല്‍ക്കരിക്കുകയെന്ന നയമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക എല്‍ സുകന്യ പറഞ്ഞു. ഇന്ന് ലോകത്തെ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന ഒന്നായി മാധ്യമങ്ങള്‍ മാറികഴിഞ്ഞുവെന്നും അവയാണ് ജീവിതമാറ്റത്തിന് നാന്ദി കുറിക്കുകയെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നും മാധ്യമപ്രവര്‍ത്തന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സഹകരണമേഖല തകര്‍ക്കാനുള്ള നീക്കം ചെറുക്കും: എം വി ഗോവിന്ദന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കകത്തെ മാനുഷികമുഖമാണ് സഹകരണമേഖലയെന്നും വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സഹകരണരംഗം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോളവല്‍ക്കരണത്തിനെതിരെയുള്ള രക്ഷാകവചങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ . സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നേമം ഏരിയകമ്മിറ്റി പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടും സഹകരണമേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍ .&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ നടപ്പാക്കുന്നത് സമ്മിശ്രസമ്പദ്വ്യവസ്ഥയെന്നത് തെറ്റാണ്. മുതലാളിത്തത്തിനകത്തെ മാനുഷികമുഖമാണ് സഹകരണമേഖല. സഹകരണമേഖലയില്‍ നടപ്പാക്കുന്നത് ഒരര്‍ഥത്തില്‍ മുതലാളിത്തമെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ജനകീയഇടപെടലുകളാണ്. 1930കളില്‍ മുതലാളിത്തത്തിനുണ്ടായ പ്രതിസന്ധി മഹാമാന്ദ്യത്തിനിടയാക്കി. അസമത്വത്തില്‍നിന്ന് സമത്വത്തിലേക്കുള്ള പോരാട്ടമാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം. സഹകരണരംഗം സമത്വത്തിനുവേണ്ടി സാമ്പത്തിക സംതുലനത്തിനുവേണ്ടി നിലകൊള്ളുന്നു. മുതലാളിത്ത ഉല്‍പ്പാദനവിതരണഘടനയിലെ പ്രശ്നപരിഹാരത്തിനുള്ള ബദല്‍ മാര്‍ക്സിസം മാത്രമാണെന്ന് ഉറക്കെയുള്ള വിളിയാണ് വാള്‍സ്ട്രീറ്റില്‍ കേട്ടത്. 13.50 കോടിയുടെ പ്രോജക്ട് ലക്ഷ്യംവച്ച് ഊഹക്കച്ചവടത്തിന് സൗകര്യമൊരുക്കുന്ന വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സഹകരണരംഗത്തിന്റെ മാനുഷികമുഖം തകര്‍ക്കാനും ഇടതുപക്ഷനിലപാടുകള്‍ അട്ടിമറിക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും ശ്രമിക്കുന്നത്. ഇതിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സഹകാരികസമൂഹവും പൗരസമൂഹവും തയ്യാറാകണമെന്ന് എം വി ഗോവിന്ദന്‍ ആഹ്വാനംചെയ്തു.&lt;br /&gt;&lt;br /&gt;&lt;b&gt;കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി&lt;/b&gt;&lt;br /&gt;&lt;br /&gt;മതമൗലിക പിന്തിരിപ്പന്‍ശക്തികള്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നല്‍കുന്ന സമീപനമാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രൊഫ. നൈനാന്‍ കോശി പറഞ്ഞു. മതമൗലികവാദികളുടെ സങ്കുചിതവാദത്തിന് പ്രോത്സാഹനം നല്‍കുകവഴി രാജ്യത്തിന്റെ മതേതര അടിത്തറയാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ഏരിയയിലെ പാങ്ങോട്ട് സംഘടിപ്പിച്ച "മതം മതനിരപേക്ഷത മതേതരത്വം" എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു നൈനാന്‍ കോശി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-QbTXRvAMA3E/TyQh27tSPtI/AAAAAAAAB5U/2QIXrr3gUuI/s1600/cpim+state+conf+attingal.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="146" src="http://1.bp.blogspot.com/-QbTXRvAMA3E/TyQh27tSPtI/AAAAAAAAB5U/2QIXrr3gUuI/s200/cpim+state+conf+attingal.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ജയ്പുര്‍ സാഹിത്യോത്സവത്തിന് ഇന്ത്യയിലേക്ക് വരാനിരുന്ന സാല്‍മാന്‍ റുഷ്ദിയുടെ സന്ദര്‍ശനം തടയുന്നതിനായി മതമൗലികവാദികള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ഇന്ത്യയുടെ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. നെഹ്റുവിന്റെ കാലത്ത് ജാതിമതഭേദമെന്യേ വളര്‍ത്തിയെടുത്ത ദേശീയത തുടര്‍ന്ന് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഹിന്ദു വര്‍ഗീയവാദികളും സങ്കുചിതദേശീയതയായി വളര്‍ത്തി. രാജ്യത്ത് മതനിരപേക്ഷതയുടെ വ്യാഖ്യാനം സഹിഷ്ണുതയാണെന്ന തെറ്റായ ന്യായീകരണവും അവര്‍ നല്‍കി.&lt;br /&gt;&lt;br /&gt;1991ല്‍ പുത്തന്‍ സാമ്പത്തികനയം സ്വീകരിച്ചതോടെ രാജ്യത്തെ സാമൂഹ്യനീതിയും തകര്‍ത്തെറിഞ്ഞെന്ന് നൈനാന്‍കോശി പറഞ്ഞു. വര്‍ഗീയത അധികാരത്തിന്റെയും സമ്പത്തിന്റെയും പക്ഷത്താണെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ പറഞ്ഞു. ആത്മീയത കപട ആത്മീയതയിലേക്കാണ് വഴിമാറുന്നത്. കര്‍ണാടകത്തില്‍ വയോവൃദ്ധനായ ശങ്കരരാമനെ കൊലപ്പെടുത്തിയ അന്വേഷണം കാഞ്ചികാമകോടിയിലേക്ക് തിരിഞ്ഞതോടെ പാവപ്പെട്ട ശങ്കരരാമന്റെ കുടുബത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു സമുദായപ്രമാണിമാരും ഉണ്ടായില്ല. സിസ്റ്റര്‍ അഭയ കേസിലും കോഴിക്കോട്ടെ റജീനയുടെ കേസിലും സ്ഥിതി മറിച്ചല്ല സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതശക്തികളെ മുതലാളിത്തം തങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പിനെ തടയിടാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുകയാണെന്ന് പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. സമുദായത്തിലെ സാധാരണക്കാരുടെ വേദനയും പ്രശ്നങ്ങളും പരിഹരിക്കാന്‍ ഒരു സംഘടനയും രംഗത്തുവരില്ല. അതേസമയം, പ്രമാണിമാരുടെ സ്വാര്‍ഥതാല്‍പ്പര്യം സംരക്ഷിക്കാന്‍ സമുദായക്കാര്‍ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;br /&gt;&lt;div&gt;&lt;br /&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7467498151810736684?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7467498151810736684/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6322.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7467498151810736684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7467498151810736684'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6322.html' title='കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s72-c/cpim+state+conf+board+tvpm.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7322547591389986420</id><published>2012-01-28T21:49:00.000+05:30</published><updated>2012-01-28T21:49:11.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സോഷ്യലിസ്റ്റ്ജനത പിളര്‍പ്പിലേക്ക്</title><content type='html'>സോഷ്യലിസ്റ്റ് ജനത പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ ഏകാധിപത്യഭരണത്തിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം മാതൃസംഘടനയിലേക്ക് തിരിച്ചുപാകുന്നതെന്ന് എസ്ജെഡി സംസ്ഥാനസമിതിയംഗം പാലോട് സന്തോഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;സംസ്ഥാനഭാരവാഹികളെ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പുറത്താക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജനതാദള്‍ പാര്‍ട്ടി പ്രസിഡന്റ് ദേവഗൗഡയുമായി പിരിഞ്ഞത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിച്ചും, തോല്‍പിച്ചും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെയും തന്റെ കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും പറഞ്ഞാണ് എല്‍ഡിഎഫില്‍ നിന്നും വേര്‍പെട്ടത്. എന്നാല്‍ ശ്രേയാംസ്കുമാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പാര്‍ട്ടി വിടാന്‍ യഥാര്‍ഥകാരണം. ഭൂമികയ്യേറ്റത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല. ജനതാദള്‍ പിളര്‍ന്ന് എസ്ജെഡി ആയപ്പോള്‍ വീന്ദ്രേകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. സഹഭാരവാഹികളെയും പ്രവര്‍ത്തകരെയും വിശ്വാസമില്ലാത്തതിനാലാണ് ഇത്തരം നടപടി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ പ്രസംഗിച്ച വീരേന്ദ്രകുമാര്‍ യുഡിഎഫ് പാളയത്തില്‍ ഇന്ന് നടത്തുന്നത് അഴമിതിയാണ്. ഇത് ചോദ്യം ചെയ്യുന്ന പ്രവര്‍ത്തകരെ സംഘടനതെരഞ്ഞെടുപ്പിന്റെ പേരില്‍ പാര്‍ട്ടി ഭരണഘടനാവിരുദ്ധമായി വെട്ടിനിരത്തുകയാണ്. കേരളത്തിലെ പഴയകാല നേതാക്കളും പ്രവര്‍ത്തകരും ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകര്‍ വീരേന്ദ്രകുമാറിന്റെ സ്വജനപക്ഷപാതത്തിലും അഴമതിയിലും പ്രതിഷേധിച്ച് മാതൃസംഘടനയായ ജനതാദള്‍ എസിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്.&lt;br /&gt;&lt;br /&gt;എസ്ജെഡി ജില്ലജനറല്‍സെക്രട്ടറിമാരായ പാലോട് മോഹനന്‍പിള്ള, ജഗതി പി ഹരികുമാര്‍ , അഡ്വ. എസ് ഫാസില്‍ , നന്തന്‍കോട് ശ്രീദേവി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7322547591389986420?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7322547591389986420/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7474.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7322547591389986420'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7322547591389986420'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7474.html' title='സോഷ്യലിസ്റ്റ്ജനത പിളര്‍പ്പിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4309754945277450837</id><published>2012-01-28T20:19:00.000+05:30</published><updated>2012-01-28T20:19:14.096+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CC Communique'/><title type='text'>ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s1600/karat+prakash.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="192" src="http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s200/karat+prakash.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. കോഴിക്കോട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പണാധിപത്യത്തിനു കീഴടങ്ങുന്നതിനെതിരെ പ്രതികരിക്കും. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി സമാനരാഷ്ട്രീയകക്ഷികളെ ഒരുമിച്ചു കൊണ്ടുവരും. കോണ്‍ഗ്രസും ബിജെപിയും രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ജനതാല്‍പര്യത്തിനെതിരായി ഭരണം നടത്തുന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. ഹിന്ദുത്വ അജന്‍ഡയിലൂടെ വര്‍ഗീയത പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളെ ചെറുത്ത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങളും പ്രശ്നങ്ങളും ഉയര്‍ത്തിപ്പിടിക്കും.&lt;br /&gt;&lt;br /&gt;രാജ്യത്ത് ഉയരുന്ന വര്‍ഗീയതയെ ശക്തമായി ചെറുക്കും. ആദിവാസികളും സാധാരണക്കാരുമടങ്ങുന്ന രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെ ജനാധിപത്യത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടു വരും. ജനകീയജനാധിപത്യവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് മുന്‍തൂക്കം നല്‍കും. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും. യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങളും ചെറുക്കും. മുസ്ലിം സമുദായത്തിന് 10 ശതമാനം സംവരണമേര്‍പ്പെടുത്തണം. രംഗരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ദുരിതജീവിതം നയിക്കുന്ന അസംഘടിതതൊഴിലാളിവിഭാഗങ്ങള്‍ക്കുവേണ്ടി ശക്തമായി രംഗത്തു വരുമെന്നും കാരാട്ട് അറിയിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #990000;"&gt;Draft Political Resolution&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution underlines the fact that the Left and democratic alternative is the only real alternative to the current bourgeois-landlord policies. In order to rally the different sections of the working people in support of the Left and democratic platform, the resolution sets out some of the major demands and policies of the Left and democratic platform.&lt;br /&gt;&lt;br /&gt;&lt;b&gt;Main Points of the Draft Political Resolution of the 20th Congress of the CPI(M)&lt;/b&gt;&lt;br /&gt;Date: 28 January 2012&lt;br /&gt;&lt;br /&gt;&lt;b&gt;International Situation&lt;/b&gt;&lt;br /&gt;&lt;br /&gt;The Draft Political Resolution points out that the global capitalist crisis which began in 2007-08 is continuing. This prolonged crisis indicates the unsustainability of finance capital-driven globalisation. &amp;nbsp;After spending billions of dollars to bail out the banks and financial institutions which were responsible for perpetuating the crisis, the governments in the United States and Europe have pursued austerity measures and cutbacks in public spending to shift the burden on to the people. The Eurozone countries are in the throes of a debt crisis with Greece at the epicenter.&lt;br /&gt;&lt;br /&gt;The impact of the crisis has led to high rates of unemployment, growing inequalities and severe cutbacks in social welfare benefits.&lt;br /&gt;&lt;br /&gt;The United States and its NATO allies have embarked on a number of aggressive interventions in order to prop up its hegemony in the face of the continuing economic crisis. The aggression on Libya, the threats of invasion in Syria and the ratcheting up of tensions with Iran are all part of this. The United States and Nato are unable to subdue the Taliban in Afghanistan and their Afpak strategy is in disarray.&lt;br /&gt;&lt;br /&gt;The people in all the advanced capitalist countries have been protesting and conducting struggles against the austerity measures and the cuts in social welfare. The Occupy Wall Street movement in the United States, the big strike struggle by workers, students and youth in Europe are noteworthy.&lt;br /&gt;&lt;br /&gt;The popular uprising in Tunisia and Egypt toppled the despotic governments there. The United States and the western powers have intervened to hijack and divert these uprisings. Israel continues with its occupation and oppression of the Palestinian people. But the Palestinian movement is more united today.&lt;br /&gt;&lt;br /&gt;The struggles and movements of the people in Europe can bring about a substantial change only when a strong political alternative in the form of the Left forces is built up.&lt;br /&gt;&lt;br /&gt;In Latin America, the Left has maintained its advance. A number of countries with Left governments have rejected the neo-liberal model and are implementing policies which are an alternative to neo-liberalism.&lt;br /&gt;&lt;br /&gt;The Party expresses its solidarity with the democratic and progressive forces in South Asia and will strive to increase the cooperation between the Left, democratic and secular forces in the region.&lt;br /&gt;&lt;br /&gt;The current capitalist crisis has ended talk of the triumph of capitalism. Increasingly it is becoming clear that the only alternative to the exploitative neo-liberal capitalism is socialism.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;b&gt;National Situation&lt;/b&gt;&lt;br /&gt;&lt;br /&gt;The UPA-II government has been pursuing the same neo-liberal policies that it adopted in the first term. The three-year period of the UPA government has been marked by:&lt;br /&gt;&lt;br /&gt;&lt;br /&gt;(i) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; Relentless price rise of essential commodities&lt;br /&gt;(ii) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;Massive high level corruption which began in the UPA-I term&lt;br /&gt;(iii) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;Continuance of the pro-US foreign policy and strategic alliance with the U.S.&lt;br /&gt;(iv) &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;The working class, peasantry and other sections of the working people continue to suffer from intense exploitation and deprivation.&lt;br /&gt;&lt;br /&gt;&lt;b&gt;Neo-Liberal Agenda&lt;/b&gt;&lt;br /&gt;&lt;br /&gt;The UPA-II government has sought to push forward the neo-liberal agenda with the disinvestment of public sector enterprises; privatization of oil, gas and ,mining sectors; seeking to increase FDI in the financial sector and opening it up further; allowing the pharmaceutical sector to be dominated by the MNCs and seeking to open up retail trade to multinational companies.&lt;br /&gt;&lt;br /&gt;The UPA government has refused to take the steps necessary to check price rise like ending futures trading in essential commodities; revising the taxation structure of petroleum products and introduction of a universal public distribution system.&lt;br /&gt;&lt;br /&gt;The global economic slowdown and the neo-liberal policies pursued domestically have led to a slowdown of the economy. Employment growth has drastically reduced.&lt;br /&gt;&lt;br /&gt;The agrarian crisis is resulting once again in suicides by farmers across the country. Inadequate public investment and cuts in subsidies have meant rising costs for agricultural inputs. With non-remunerative prices, farming is becoming unviable for many farmers.&lt;br /&gt;&lt;br /&gt;The condition of agricultural workers has steadily deteriorated. Migration by the rural poor is increasing. The UPA government’s policy is for the takeover of Indian agriculture by foreign and domestic big corporates. This has to be fought back.&lt;br /&gt;&lt;br /&gt;Land acquisition for SEZs, for corporates and mining has gong up on a large scale. This has led to protests against land acquisition in different parts of the country.&lt;br /&gt;&lt;br /&gt;The two decades of liberalisation have benefited the big business and the urban elite and caused deprivation for the majority of the working people. The number of dollar billionaires have increased from 13 in 2003 to 55 in March 2011. On the other hand the exploitation of the workers has increased. And the share of profits in the net value added went up from 20 per cent in the 1980s to 60 per cent by 2008. The share of wages has fallen drastically. Contract and casual work has become the dominant form of employment.&lt;br /&gt;&lt;br /&gt;&lt;b&gt;Corruption&lt;/b&gt;&lt;br /&gt;&lt;br /&gt;The UPA government has become synonymous with high-level corruption. The resolution notes the series of high-level corruption scandals like the 2G spectrum, Commonwealth Games, Adarsh housing, KG basin and the Antrix-Dewas contract for S band spectrum. The illicit financial flows abroad increased after deregulation and liberalisation. The government continues to drag its feet on unearthing black money and the funds illegally stashed abroad.&lt;br /&gt;&lt;br /&gt;The resolution sets out the measures required to combat high-level corruption in various spheres. These include apart from the Lokpal, separate legislation for the judiciary, electoral reforms and scrapping those policies which facilitate corporate loot and foster corruption through the big business-ruling politician-bureaucrat nexus.&lt;br /&gt;&lt;br /&gt;&lt;b&gt;Political System&lt;/b&gt;&lt;br /&gt;&lt;br /&gt;The Political Resolution condemns the growing nexus between big business and politics and the flow of big money into the electoral system. Parliamentary democracy is getting corroded by the use of money power. The restrictions on democratic rights are increasing. The Party will conduct a broad-based campaign against money power in politics and for major electoral reforms.&lt;br /&gt;&lt;br /&gt;The resolution sets out the need to restructure Centre-state relations; the political solution to the problem in Jammu &amp;amp; Kashmir by provision of maximum autonomy and the need to end ethnic conflicts and extremism in the North-East region.&lt;br /&gt;&lt;br /&gt;&lt;b&gt;Communalism &amp;amp; Terrorism&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution notes the BJP’s efforts to take up the Hindutva agenda after the defeat in the last Lok Sabha elections. The resolution deals with the continuing efforts to create communal tensions and stoke violence in different parts of the country. There have been continuing attacks on the minorities both Muslim and Christian in the BJP ruled states of Karnataka, Madhya Pradesh and Gujarat.&lt;br /&gt;&lt;br /&gt;The role of certain Hindutva extremist elements in terrorist attacks have unfolded in the last three years. The terrorist activities of both Hindu and Muslim extremists have to be fought and countered. The resolution stresses the importance of combating the extremist communal ideology which spawns terrorist violence.&lt;br /&gt;&lt;br /&gt;&lt;b&gt;On Social Oppression&lt;/b&gt;&lt;br /&gt;&lt;br /&gt;The Political resolution spells out the pernicious impact of the neo-liberal policies on the status and working conditions of women, the problems faced by the dalits, tribals and minorities. It sets out a platform of demands for social justice and ending the oppression of these sections.&lt;br /&gt;&lt;br /&gt;&lt;b&gt;Foreign Policy&lt;/b&gt;&lt;br /&gt;&lt;br /&gt;The foreign policy pursued by the UPA government in the past eight years has been a pro-US foreign policy and a departure from the independent foreign policy. Its strategic alliance with the United States is having a direct bearing on the domestic policies and the lives of the people, whether it is FDI in retail or the free trade agreements which have an adverse effect on farmers and small producers. The CPI(M) will continue its struggle and campaign among the people for an independent foreign policy.&lt;br /&gt;&lt;br /&gt;&lt;b&gt;Political Situation&lt;/b&gt;&lt;br /&gt;&lt;br /&gt;Noting the big change that has occurred since the 19th Congress after the CPI(M) and the Left suffered electoral reverses, the resolution makes the independent role and the strengthening of the Party at the national level as the central focus. The resolution states: “In the current situation, when the Left has suffered serious electoral reverses, and when West Bengal, the strongest base of the Party is under attack, it is of the utmost importance to expand the influence and the base of the Party in other states.” In order to do this, the resolution sets out the priorities in the work of the Party.&lt;br /&gt;&lt;br /&gt;&lt;b&gt;Political Line&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution gives the direction for the political-tactical line of the Party in the coming days as follows:&lt;br /&gt;&lt;br /&gt;“The CPI(M) has to politically fight the Congress and the BJP. Both are parties which represent the big bourgeois landlord order which perpetuates class exploitation and is responsible for the social oppression of various sections of the people. They pursue neo-liberal policies and advocate a pro-US foreign policy. Defeating the Congress and the UPA government is imperative given the crushing burden of price rise, unemployment, suffering of the farmers and workers on the one hand and the brazen corruption and big sops to big business and the wealthy sections. Isolating the BJP and countering its communal and rightwing agenda is necessary and important for the advance of the Left, democratic and secular forces.&lt;br /&gt;&lt;br /&gt;“As against the Congress and the BJP, the CPI(M) puts forth the Left and democratic alternative. Only a Left and democratic platform can be the alternative to bourgeois-landlord rule. This alternative needs to be built up through a process of movements and struggles and the emergence of a political alliance of the Left and democratic forces. In the course of these efforts, it may be necessary to rally those non-Congress, non-BJP forces which can play a role in defence of democracy, national sovereignty, secularism, federalism and defence of the people’s livelihood and rights. The emergence of such joint platforms should help the process of building the alliance of the Left and democratic forces.”&lt;br /&gt;&lt;br /&gt;“In the present situation we should strive for joint actions with the non-Congress secular parties on issues so that the movements can be widened. On specific policy matters and people’s issues, there can be cooperation in parliament with these parties. As and when required, there can be electoral understandings with some of these parties.”&lt;br /&gt;&lt;br /&gt;&lt;b&gt;Left Unity&lt;/b&gt;&lt;br /&gt;&lt;br /&gt;According the highest priority to strengthening the independent role of the Party, the resolution also stresses the necessity to strengthen Left unity. There are a number of Left minded groups and individuals outside the Left parties who should be brought together on issues which the Left advocates.&lt;br /&gt;&lt;br /&gt;&lt;b&gt;Left &amp;amp; Democratic Alternative&lt;/b&gt;&lt;br /&gt;&lt;br /&gt;The resolution underlines the fact that the Left and democratic alternative is the only real alternative to the current bourgeois-landlord policies. In order to rally the different sections of the working people in support of the Left and democratic platform, the resolution sets out some of the major demands and policies of the Left and democratic platform.&lt;br /&gt;&lt;br /&gt;The resolution exhorts the Party to lead to fight against the neo-liberal policies which are harming the interests of the working people. We have to conduct the struggles for land, food, employment and social justice. The CPI(M) has to counter the forces of communalism and divisiveness and defend secularism. We have to combat the imperialist pressures in all spheres. We will defend the Party and the Left against the attacks &amp;amp; violation of democratic rights in West Bengal.&lt;br /&gt;&lt;br /&gt;The resolution concludes with the call to build a powerful communist party throughout the country and with the pledge to continue the struggle to end class exploitation and social oppression of the Indian people so that we can go forward towards a new alternative path – towards people’s democracy and socialism.&lt;br /&gt;&lt;br /&gt;&lt;i&gt;&lt;span class="Apple-style-span" style="color: #990000;"&gt;&lt;a href="http://www.cpim.org/documents/2012-20Cong-Draft-Pol-Res.pdf" target="_blank"&gt;Click here for Full Text of the Draft Political Resolution&lt;/a&gt;&lt;/span&gt;&lt;/i&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4309754945277450837?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4309754945277450837/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4484.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4309754945277450837'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4309754945277450837'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4484.html' title='ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s72-c/karat+prakash.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5154557033196310787</id><published>2012-01-28T15:55:00.001+05:30</published><updated>2012-01-28T15:55:00.040+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='നുണപ്രചരണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ടിന് അനുമതി തേടിയിട്ടില്ല- കേന്ദ്രമന്ത്രി</title><content type='html'>മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ആരും ഇതേവരെ പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ . ഇത് താന്‍ നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണെന്നും അവര്‍ ചെന്നൈയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയന്തി നടരാജന്‍ . കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലോടെ ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പുതിയ ഡാം നിര്‍മിക്കുമെന്ന് ആവര്‍ത്തിക്കുകയല്ലാതെ അപേക്ഷപോലും നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടുകയെന്നത് പ്രാഥമികനടപടിയാണ്. ജനരോഷം ഉയരുമ്പോഴെല്ലാം ഇത് മറച്ചുവച്ചുള്ള പ്രചാരണമാണ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും നടത്തുന്നത്.&lt;br /&gt;&lt;br /&gt;അതേസമയം, പുതിയ അണക്കെട്ടാണ് പോംവഴിയെന്ന വാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെന്നൈയില്‍ ആവര്‍ത്തിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷസംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. തമിഴ്നാട്ടിലെ അഞ്ചു ജില്ല പൂര്‍ണമായും മുല്ലപ്പെരിയാറിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ തടസ്സം കൂടാതെ തമിഴ്നാടിന് വെള്ളം നല്‍കണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പുതുച്ചേരിക്ക് പോകുംവഴി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5154557033196310787?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5154557033196310787/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_925.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5154557033196310787'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5154557033196310787'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_925.html' title='മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ടിന് അനുമതി തേടിയിട്ടില്ല- കേന്ദ്രമന്ത്രി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1169592701154898171</id><published>2012-01-28T15:54:00.000+05:30</published><updated>2012-01-28T15:54:00.727+05:30</updated><category scheme='http://www.blogger.com/atom/ns#' term='എസ്.എഫ്.ഐ'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='വിദ്യാര്‍ഥി സംഘടന'/><title type='text'>കോളേജുകള്‍ക്കെതിരെ നടപടി വേണം: എസ്എഫ്ഐ</title><content type='html'>സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ 2007ല്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല തയ്യാറാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;കോളേജ് മാനേജ്മെന്റും സര്‍വകലാശാലയും പി എ മുഹമ്മദ് കമീഷനും ചേര്‍ന്ന് നടത്തിയ കൂട്ടുകച്ചവടത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാന്‍ യോഗ്യതയുള്ള 63 വിദ്യാര്‍ഥികളുടെ അവസരമാണ് നിഷേധിച്ചത്. കേരളത്തിലെ സര്‍വകലാശാലകള്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പുറത്തുവന്നത്. 2007ല്‍തന്നെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് എംസിഐ കണ്ടെത്തിയിട്ടുണ്ട്. വന്‍ സാമ്പത്തിക അഴിമതിയുടെ ഭാഗമായാണ് സ്വാശ്രയ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടത്തിന് സര്‍വകലാശാല അധികാരികള്‍ കൂട്ടുനില്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;സര്‍വകലാശാലകളുടെ നടപടിസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എസ്എഫ്ഐ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1169592701154898171?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1169592701154898171/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_782.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1169592701154898171'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1169592701154898171'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_782.html' title='കോളേജുകള്‍ക്കെതിരെ നടപടി വേണം: എസ്എഫ്ഐ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5255996578153690792</id><published>2012-01-28T14:53:00.000+05:30</published><updated>2012-01-28T14:53:00.293+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><title type='text'>വരുമാന നഷ്ടവും ഭയവും; ജയില്‍ ജോലിക്ക് ഡോക്ടര്‍മാരില്ല</title><content type='html'>ജയിലുകളില്‍ ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതുമൂലം സംസ്ഥാനത്ത് ജയില്‍ ഡോക്ടര്‍(മെഡിക്കല്‍ ഓഫീസര്‍)മാരുടെ ഒഴിവുകള്‍ പകുതിയും നികത്താതെ കിടക്കുന്നു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെയും കാസര്‍കോട് ചീമേനിയിലെയും തുറന്ന ജയില്‍ , കോഴിക്കോട് ജില്ലാജയില്‍ എന്നിവിടങ്ങളിലാണ് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. മൂന്നു സെന്‍ട്രല്‍ ജയിലുകളിലടക്കം ആറു ജയിലുകളിലാണ് ഡോക്ടര്‍മാരുടെ തസ്തികയുള്ളത്. നിലവില്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് ഡോക്ടര്‍മാരുള്ളത്. നഗരത്തില്‍നിന്ന് ഏറെ ദൂരെയുള്ള ജയിലുകളിലാണ് ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്നത്. സ്വകാര്യപ്രാക്ടീസില്‍നിന്നുള്ള അധികവരുമാനം നഷ്ടപ്പെടുമെന്നതും പ്രധാന കാരണമാണ്. കുറ്റവാളികളോടുള്ള ഭയവും എയ്ഡ്സ്പോലുള്ള മാരകരോഗങ്ങളുള്ളവരെ ചികിത്സിക്കേണ്ടിവരുന്നതും ചിലരെയെങ്കിലും ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;മുന്നൂറ് തടവുകാരില്‍ കൂടുതലുള്ള ജയിലുകളില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ വേണമെന്നാണ് നിയമം. കൊല്ലം ജില്ലാജയിലിലെ തടവുകാരുടെ എണ്ണം 300 കവിഞ്ഞിട്ട് ഒരുവര്‍ഷമായെങ്കിലും മെഡിക്കല്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചിട്ടില്ല. ജയില്‍വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. സബ്ജയിലുകളിലെയും സ്പെഷ്യല്‍ സബ്ജയിലുകളിലെയും സ്ഥിതിയും ദയനീയമാണ്. ഇവിടെ മെഡിക്കല്‍ ഓഫീസറുടെ തസ്തികയില്ലാത്തതിനാല്‍ രോഗികള്‍ ഡോക്ടറെ തേടി അടുത്തുള്ള പിഎച്ച്സിയിലെത്തണം. പകര്‍ച്ചവ്യാധി പിടിച്ചാല്‍ ജയിലില്‍ പ്രാഥമികശുശ്രൂഷക്ക് സംവിധാനവുമില്ല. വിവിധ ജയിലുകളിലായി സ്ത്രീകളടക്കം 6300 തടവുകാരുണ്ട്. ഇതില്‍ 230 പേര്‍ മാനസികരോഗികളും 43 പേര്‍ എയ്ഡ്സ് ബാധിതരുമാണ്. കോഴിക്കോട് ഒഴികെയുള്ള തുരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാജയിലുകളില്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തികതന്നെ ഇല്ലെന്ന് ജയില്‍ ഡിഐജി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5255996578153690792?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5255996578153690792/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5785.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5255996578153690792'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5255996578153690792'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5785.html' title='വരുമാന നഷ്ടവും ഭയവും; ജയില്‍ ജോലിക്ക് ഡോക്ടര്‍മാരില്ല'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2578033613068251123</id><published>2012-01-28T13:51:00.002+05:30</published><updated>2012-01-28T13:51:00.177+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>വക്കം കമ്മിറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ പുതിയ കലാപം</title><content type='html'>വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മേല്‍ കോണ്‍ഗ്രസില്‍ പുതിയ കലാപം. കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും നടപ്പിലാക്കരുതെന്നുമുള്ള വാദങ്ങളുമായി ഇരുവിഭാഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പി സി ചാക്കോ എം പിയും കെ അച്യുതന്‍ എം എല്‍ എയുമാണ് പരസ്യപ്രസ്താവനകളുമായി ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. പാര്‍ട്ടി പുന:സംഘടന അടുത്തവേളയിലാണ് ഇവരുടെ പരസ്യപ്രകടനം.&lt;br /&gt;&lt;br /&gt;വക്കം കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കോണ്‍ഗ്രസില്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് പി സി ചാക്കോ പറഞ്ഞത്. സ്്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണമെന്നാണ് വക്കം കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത്. ആ സ്ഥിതിക്ക് ആര്‍ക്കെങ്കിലുമെതിരെ നടപടി എടുക്കുകയല്ല വേണ്ടത്. പോസ്റ്റുമോര്‍ട്ടംകൊണ്ട് ഒരു കാര്യവുമില്ല. അതിനാല്‍ തെറ്റ് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുകയാണ് വേണ്ടത്.&lt;br /&gt;&lt;br /&gt;കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പി സി ചാക്കോ നടത്തിയത്. കെ പി സി സി നിര്‍ജീവമാണെന്ന് തുറന്നുപറയുന്ന ചാക്കോ പാര്‍ട്ടി ഭരണഘടന വിഭാവനം ചെയ്യുന്ന എക്‌സ്‌ക്യൂട്ടീവോ ജനറല്‍ ബോഡിയോ ഇല്ലാത്തതാണു ഈ അവസ്ഥയ്ക്ക് കാരണമെന്നും കുറ്റപ്പെടുത്തുന്നുണ്ട്. കെ പി സി സി എക്‌സിക്യൂട്ടിവ് വെറും ആള്‍ക്കൂട്ടമാണ്. കെ പി സി സി എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്ത് അംഗീകരിച്ച കാര്യങ്ങളാണ് പ്രസിഡന്റ് പറയേണ്ടതെന്നു കുറ്റപ്പെടുത്താനും ചാക്കോ മടിച്ചില്ല.&lt;br /&gt;&lt;br /&gt;ചാക്കോയുടെ ആരോപണങ്ങള്‍ക്ക് തടയിടാന്‍ ഐ ഗ്രൂപ്പ് രംഗത്തിറക്കിയത് കെ അച്യുതന്‍ എം എല്‍ എയായിരുന്നു. എ ഗ്രൂപ്പിനെതിരെ ശക്തമായ വിമര്‍ശനമാണ് അച്യുതന്‍ നടത്തിയത്. മിണ്ടാതിരിക്കുന്നത് സര്‍ക്കാരിന് കുഴപ്പമുണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന മുന്നറിയിപ്പും അച്യുതന്‍ നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ 71 അംഗങ്ങള്‍ മാത്രമാണ് യു ഡി എഫിനുള്ളത്. ഒരംഗം കൂടി കുറഞ്ഞാല്‍ കേവല ഭൂരിപക്ഷം സര്‍ക്കാരിന് നഷ്ടമാകുമെന്നാണ് വ്യംഗന്തരേണ എ ഗ്രൂപ്പിനെ അച്യുതന്‍ ഓര്‍മിപ്പിച്ചത്. ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ രാജിവെക്കുന്നില്ലെന്നുപോലും പരസ്യമായിതന്നെ അച്യുതന്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പുനസംഘടനയോടെ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ അച്യുതന്‍ തഴയപ്പെടാന്‍പോകുന്ന കാര്യവും എ ഗ്രൂപ്പിനെ പരോക്ഷമായി ഓര്‍മിപ്പിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ പരസ്യമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. നടപടി ഉണ്ടാവുമെന്ന് കെ പി സി സി എക്‌സിക്യൂട്ടീവും വക്കവും ഉറപ്പ് നല്‍കിയിരുന്നതായും അച്യുതന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഉടന്‍ ഇടപെടേണ്ടതില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ തീരുമാനം.&lt;br /&gt;&lt;br /&gt;janayugom 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2578033613068251123?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2578033613068251123/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1212.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2578033613068251123'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2578033613068251123'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1212.html' title='വക്കം കമ്മിറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ പുതിയ കലാപം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6671659120213723816</id><published>2012-01-28T12:50:00.002+05:30</published><updated>2012-01-28T12:50:56.995+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു</title><content type='html'>ദാവോസ്: ലോകസാമ്പത്തികരംഗത്ത് ആശങ്കയുടെ കാര്‍മേഘങ്ങള്‍ മൂടി നില്‍ക്കവേ ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.&lt;br /&gt;&lt;br /&gt;100 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത സാമ്പത്തിക വിദഗ്ധരുള്‍പ്പെടുന്ന 2,600 പ്രതിനിധികളാണ് സ്‌കി റിസോര്‍ട്ട് നഗരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.&lt;br /&gt;&lt;br /&gt;ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ പ്രസംഗത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. യൂറോസോണിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മെര്‍ക്കല്‍ സമ്മേളനത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. യൂറോസോണിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ വിദഗ്ധനിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ധരോട് മെര്‍ക്കല്‍ ആവശ്യപ്പെട്ടു. കറന്‍സികളുടെ മൂല്യനിര്‍ണയത്തില്‍ ഏകീകൃത സംവിധാനം വേണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;മഹത്തായ രൂപമാറ്റം, പുതുമാതൃകകള്‍ രൂപപ്പെടുത്തല്‍ എന്ന മുദ്രാവാക്യമാണ് സമ്മേളനം മുന്നോട്ട് വയ്ക്കുന്നത്. മുതലാളിത്തവ്യവസ്ഥയുടെ ഭാവി എന്ന വിഷയമാകും ചര്‍ച്ചയുടെ കാതല്‍ എങ്കിലും അടുത്ത വര്‍ഷത്തേയ്ക്കുളള ആഗോളസാമ്പത്തിക അജണ്ടയ്ക്ക് സമ്മേളനത്തില്‍ രൂപമാകും. 40 രാജ്യങ്ങളില്‍ നിന്നുളള രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനൊപ്പം അന്താരാഷ്ട്ര ആണവോര്‍ജ സമിതി അധ്യക്ഷന്‍ യൂക്കിയ അമാനോയും സമ്മേളന നടപടികളില്‍ പങ്കെടുക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഐ എം എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്തനര്‍ എന്നിവരും സംബന്ധിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;janayugom 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6671659120213723816?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6671659120213723816/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9129.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6671659120213723816'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6671659120213723816'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9129.html' title='ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6641537909764024021</id><published>2012-01-28T12:49:00.000+05:30</published><updated>2012-01-28T12:49:40.341+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>ശാസ്ത്രസമൂഹം പരീക്ഷിക്കപ്പെടുമ്പോള്‍</title><content type='html'>ശൂന്യാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ അന്തസുയര്‍ത്തിയ മഹത് സ്ഥാപനമാണ് ഐ എസ് ആര്‍ ഒ. ലോകത്തിന്റെ തന്നെ അംഗീകാരം നേടിയ ശാസ്ത്രജ്ഞരുടെ സങ്കേതമാണത്. ശൂന്യാകാശ ഗവേഷണത്തെ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ച ഒട്ടേറെ കണ്ടെത്തലുകളുടെ കേന്ദ്രം എന്ന നിലയിലും ഐ എസ് ആര്‍ ഒ രാജ്യത്തിന് പ്രിയങ്കരമാവുന്നു. അവിടെ നിന്ന് ശുഭകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രാജ്യത്തിന് ദുഃഖം തോന്നുന്നത് ഇക്കാരണങ്ങളാലാണ്.&lt;br /&gt;&lt;br /&gt;ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടി മീഡിയ കമ്പനി എന്ന സ്വകാര്യ സ്ഥാപനവും തമ്മില്‍ ഒപ്പുവെയ്ക്കപ്പെട്ട കരാറാണ് ഐ എസ് ആര്‍ ഒയുടെ മുഖശോഭയ്ക്ക് കളങ്കം ചാര്‍ത്തിയത്. 2005 ജനുവരി മാസം 28-ാം തീയതി ഒപ്പുവയ്ക്കപ്പെട്ട പ്രസ്തുത കരാറാണ് എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് എന്ന പേരില്‍ കുപ്രസിദ്ധി നേടിയത്. ഐ എസ് ആര്‍ ഒ വിക്ഷേപിക്കുന്ന രണ്ട് അത്യന്താധുനിക ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്‌പോണ്ടറുകളും ദേവാസ് മള്‍ട്ടി മീഡിയയ്ക്ക് ആ കരാറിലൂടെ കൈമാറുകയായിരുന്നു. അതിലൂടെ പൊതു ഖജനാവിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നുകേട്ട് രാജ്യം നടുങ്ങിപ്പോയി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കൈമറിഞ്ഞ 2 ജി സ്‌പെക്ട്രം ഇടപാടിനെ അതിശയിപ്പിക്കുന്നതായി എസ്-ബാന്‍ഡ് സ്‌പെക്ട്രം ഇടപാട്. രാജ്യരക്ഷയും അതിസൂക്ഷ്മ സാങ്കേതികതയും ഇഴപിരിക്കുന്ന ഇത്തരം ഇടപാടുകളിലെ സാമ്പത്തിക വിനിമയത്തിന്റെ കൃത്യമായ കണക്കുകള്‍ സമൂഹത്തിന് വ്യക്തമാകാറില്ല. അതുകൊണ്ടുതന്നെ ആ കണക്കുകളിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് പണ്ഡിതന്മാര്‍ പലവിധം പറയുമ്പോള്‍ അത്ഭുതം കൂറാനെ സമൂഹത്തിന് കഴിയൂ.&lt;br /&gt;&lt;br /&gt;ആന്‍ട്രിക്‌സ്-ദേവാസ് സ്‌പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ അരിച്ചരിച്ചു മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരമനുസരിച്ച് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരടക്കം രാജ്യത്തെ നാല് ശൂന്യാകാശ ശാസ്ത്രജ്ഞന്മാര്‍ കരിംപട്ടികയില്‍ പെട്ടിരിക്കുന്നു. ഐ എസ് ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍, ശൂന്യാകാശ വകുപ്പ് സെക്രട്ടറി, സ്‌പെയ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ അത്യുന്നത പദവികള്‍ വഹിച്ചിട്ടുള്ള ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ജി മാധവന്‍ നായര്‍. ശിരസു താഴ്ത്തി പിടിക്കേണ്ട ഒരു സാമ്പത്തിക ഇടപാടില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടുകാണുമ്പോള്‍ രാജ്യത്തിന് നാണംതോന്നുന്നത് സ്വാഭാവികം. ഈ സന്ദര്‍ഭത്തില്‍ സത്യം വിജയിക്കുകയാണ് ആവശ്യം. അത് രാജ്യത്തിന്റെയും രാഷ്ട്രത്തിന്റെയും വിജയമായിരിക്കും. ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ പ്രകടിപ്പിക്കുന്ന വികാരവിക്ഷോഭം മനസിലാക്കാന്‍ പ്രയാസമുള്ളതാണ്.&lt;br /&gt;&lt;br /&gt;ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ശിക്ഷണ നടപടി അതീവ ദുര്‍ബലമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് കുറ്റാരോപിതരായ ശാസ്ത്രജ്ഞന്മാര്‍ നാലുപേരേയും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഗവണ്‍മെന്റ് ചെയ്തത്. അതുപോലും ശാസ്ത്രലോകത്തിന്റെ മനോവീര്യം തളര്‍ത്തുമെന്നാണ് ഒരുവിഭാഗം ശാസത്രജ്ഞന്മാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിന്റേയും സുതാര്യതയുടേയും താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി വ്യക്തമാക്കുന്നു. അതുപോലും ഉള്‍ക്കൊള്ളാന്‍ ആവാത്തവിധം ദുര്‍ബലമാണോ ശാസ്ത്രസമൂഹത്തിന്റെ മനോവീര്യമെന്ന് സാമാന്യ ജനങ്ങളെക്കൊണ്ട് തോന്നിപ്പിക്കും വിധം ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഖേദകരമാണ്.&lt;br /&gt;&lt;br /&gt;മുന്‍കാബിനറ്റ് സെക്രട്ടറിയും സ്‌പേയ്‌സ് കമ്മിഷന്‍ അംഗവുമായിരുന്ന ബി കെ ചതുര്‍വേദി, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്ന പ്രത്യുഷ് സിന്‍ഹ തുടങ്ങിയ ആധികാരിക കേന്ദ്രങ്ങള്‍ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതാണ്. ഗവണ്‍മെന്റിന് ലഭിക്കേണ്ട വരുമാനത്തിന്റെ 15ല്‍ ഒരുഭാഗം മാത്രമാണ് ഈ ഇടപാടിന്റെ ഫലമായി ഖജനാവിലേക്ക് എത്തിയിട്ടുള്ളൂ. വഴിമാറിപ്പോയ സംഖ്യയുടെ വ്യാപ്തിയെപ്പറ്റി ആര്‍ക്കെങ്കിലും തര്‍ക്കവുമുണ്ടായിരിക്കാം. എന്നാല്‍ ക്രമക്കേട് ഉണ്ടായി എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങളാണ് ഉണ്ടാകേണ്ടത്. അതിന്റെ ലക്ഷ്യം സത്യം കണ്ടെത്തുക തന്നെയായിരിക്കണം. ക്രമക്കേടുകള്‍ തുറന്നു കാണിക്കപ്പെടുമ്പോള്‍ ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥത സംശയങ്ങള്‍ക്ക് ബലമേകുന്നതാണ്. രാജ്യംകണ്ട ഏറ്റവും പ്രമുഖനായ ശൂന്യാകാശ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ഡോക്ടര്‍ എ പി ജെ അബ്ദുല്‍കലാം പറഞ്ഞതുപോലെ സ്ഥാപനമാണ് വലുത്, വ്യക്തികളല്ല. ഒരു സ്ഥാപനം ഐ എസ് ആര്‍ ഒ ആണെന്നതുകൊണ്ടുതന്നെ അതിന്റെ വിശ്വാസ്യതയ്ക്ക് പോറല്‍ വീഴുന്നത്, തെല്ലും ആശാസ്യമല്ല.&lt;br /&gt;&lt;br /&gt;ഈ വസ്തുത കണക്കിലെടുത്ത് നീതിപൂര്‍വ്വമായ അന്വേഷണത്തിനും പഴുതടയ്ക്കുന്ന നടപടികള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈ എടുക്കണം. ശാസ്ത്ര ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇത്തരം നടപടിക്ക് ഉണ്ടാകണമെന്നാണ് ശാസ്ത്രവും സത്യവും ആവശ്യപ്പെടുന്നത്.&lt;br /&gt;&lt;br /&gt;janayugom editorial 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6641537909764024021?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6641537909764024021/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_817.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6641537909764024021'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6641537909764024021'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_817.html' title='ശാസ്ത്രസമൂഹം പരീക്ഷിക്കപ്പെടുമ്പോള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9165652653366090341</id><published>2012-01-28T11:45:00.001+05:30</published><updated>2012-01-28T11:45:00.597+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>നരിക്കാട്ടേരി സ്ഫോടനം: ലീഗ് നേതാവിനെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്തുന്നു</title><content type='html'>നരിക്കാട്ടേരി സ്ഫോടന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി സി എം പ്രദീപ് കുമാറിനെ മാറ്റിയതിനു പിന്നാലെ കേസിലെ പ്രധാന പ്രതിയായ ലീഗ് നേതാവിനെ രക്ഷപ്പെടുത്താന്‍ നീക്കം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും മേപ്പയ്യൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനും പ്രാദേശിക ലീഗ് നേതാവുമായ തയ്യില്‍ മൊയ്തു (55)വിനെയാണ് മാപ്പുസാക്ഷിയാക്കി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് മൊയ്തു ഇക്കഴിഞ്ഞ 23ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരായി. ക്രിമിനല്‍ നടപടി 164 വകുപ്പ് പ്രകാരം മജിസ്ട്രേട്ട് മൊയ്തുവിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി.&lt;br /&gt;&lt;br /&gt;നാദാപുരത്ത് കലാപമുണ്ടാക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി അഞ്ച് ലീഗ് പ്രവര്‍ത്തകരാണ് നരിക്കാട്ടേരിയില്‍ കൊല്ലപ്പെട്ടത്. നരിക്കാട്ടേരി സ്ഫോടനം സമഗ്രമായി അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസിന് വീഴ്ച പറ്റിയ സാഹചര്യത്തിലാണ് കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടത്. അന്വേഷണം അവസാനഘട്ടത്തിലെത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് എസ്പി സി എം പ്രദീപ് കുമാറിനെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയത്. നരിക്കാട്ടേരി സ്ഫോടനം ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ തലപ്പത്തുണ്ടായിരുന്ന കോഴിക്കോട് റൂറല്‍ എസ്പി നീരജ്കുമാര്‍ ഗുപ്തക്കാണ് ഇപ്പോള്‍ കേസിന്റെ ചുമതല നല്‍കിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാദാപുരം മേഖലയില്‍ കലാപമുണ്ടാക്കി ഐസ്ക്രീം വിവാദത്തിന് മറയിടാനായിരുന്നു ഗൂഢാലോചന. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ നരിക്കാട്ടേരി അണിയാരിക്കുന്നില്‍ ബോംബ് നിര്‍മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയുടെ മുഖ്യസൂത്രധാരന്‍ മൊയ്തുവാണെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ വെളിപ്പെടുത്തിയത്. മൊയ്തുവിനെ കേസില്‍ നിന്ന് ഒഴിവാക്കി പ്രവര്‍ത്തകരെ ബലിയാടാക്കുന്നതില്‍ ലീഗിനകത്തുനിന്നു തന്നെ പ്രതിഷേധമുണ്ട്. 2011 ഫെബ്രുവരി 26ന് രാത്രിയാണ് ബോംബ് നിര്‍മിക്കുന്നതിനിടയില്‍ സ്ഫോടനമുണ്ടായത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ചാലില്‍ റിയാസ് (25), ചെറിയതയ്യില്‍ ഷമീര്‍ (29), പുത്തൂരിടത്ത് റഫീഖ് (30), വലിയപീടികയില്‍ ഷബീല്‍ (20), കരയത്ത് ഷബീര്‍ (26) എന്നിവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.&lt;br /&gt;(കെ കെ ശ്രീജിത്)&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9165652653366090341?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9165652653366090341/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8981.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9165652653366090341'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9165652653366090341'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8981.html' title='നരിക്കാട്ടേരി സ്ഫോടനം: ലീഗ് നേതാവിനെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്തുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4171307463542936243</id><published>2012-01-28T10:14:00.001+05:30</published><updated>2012-01-28T10:14:00.104+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ലീഗില്‍ ചേരിതിരിവ് രൂക്ഷം; ഇ ടിക്കൊപ്പം കൂടുതല്‍ നേതാക്കള്‍</title><content type='html'>ഭരണത്തിന്റെ മറവില്‍ പാര്‍ടി നേതൃത്വം കോക്കസായി മാറിയെന്ന ആരോപണം മുസ്ലിംലീഗില്‍ ചേരിതിരിവ് രൂക്ഷമാക്കുന്നു. അധികാര ദല്ലാളന്മാരുടെ രംഗപ്രവേശത്തിനിടെ, പ്രവര്‍ത്തകരുടെയും പാര്‍ടിയുടെയും താല്‍പര്യം മാനിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് നേതൃതലത്തില്‍ ഭിന്നതയും അസംതൃപ്തിയും വ്യാപകമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഇ-മെയില്‍ , മാറാട് വിഷയങ്ങളിലാണ് ഇ ടി പാര്‍ടിയിലെ ചിലര്‍ക്കെതിരായ നിലപാടുകള്‍ പരസ്യമാക്കിയത്. ലീഗിന് ഒറ്റ ജനറല്‍ സെക്രട്ടറി മതിയെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും നേതൃത്വത്തിനെതിരായ വെടിയുതിര്‍ക്കലാണ്. തുടര്‍ച്ചയായി പാര്‍ടി സമീപനങ്ങളില്‍നിന്ന് വേറിട്ട അഭിപ്രായം പ്രകടിപ്പിച്ച മുഹമ്മദ്ബഷീര്‍ , ലീഗിന്റെ പോക്ക് ശരിയല്ലെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്.&lt;br /&gt;&lt;br /&gt;വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇ ടി യുടെ നിലപാടുകളോട് യോജിക്കുന്ന അപ്രതീക്ഷിത പ്രതികരണങ്ങളുണ്ടായി. ഇ-മെയില്‍ ചോര്‍ത്തപ്പെട്ട അബ്ദുള്‍സമദ് സമദാനിയും പി വി അബ്ദുള്‍വഹാബുമാണ് ഇ ടിയുടെ നിലപാടിനൊപ്പം നിലകൊണ്ടവരില്‍ പ്രമുഖര്‍ . ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ സമീപനം ശരിയായില്ലെന്ന അഭിപ്രായം ഒന്നിലേറെ നേതാക്കള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ലീഗ് നേതാക്കളെയടക്കം ഇ- മെയില്‍ ചോര്‍ത്താന്‍ പൊലീസ് ലക്ഷ്യമിട്ടതിനെ കുഞ്ഞാലിക്കുട്ടി ഗൗരവത്തിലെടുത്തില്ലെന്ന വാദമാണ് ചര്‍ച്ചയിലുയര്‍ന്നത്. ഭരണത്തെ ബാധിക്കാതിരിക്കാനാണ് താന്‍ ഇത്തരം നിലപാടെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കുശേഷമാണ് താന്‍ ഇ-മെയില്‍ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ പിന്നീടും ഇത് ഗൗരവമുള്ളതാണെന്ന ഇ ടിയുടെ പരാമര്‍ശം ശരിയായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.&lt;br /&gt;&lt;br /&gt;സര്‍ക്കാരിന്റെ സംരക്ഷണമേറ്റെടുത്തതോടെ പാര്‍ടിക്ക് സമുദായത്തിലും പുറത്തുമുള്ള വിശ്വാസ്യത ഇല്ലാതാകുന്നതെന്നായിരുന്നു ഇ ടിയുടെയും മറ്റും വാദം. ഇ-മെയില്‍ വിഷയത്തില്‍ , ലീഗ് ഭരണത്തിലിരിക്കുമ്പോഴാണ് പാര്‍ടിനേതാക്കളെയും സമുദായസംഘടനകളെയും പ്രതിക്കൂട്ടിലേറ്റിയതെന്നത് ചെറുതായി കാണാനാകില്ല. ടി എ അഹമ്മദ്കബീര്‍ എംഎല്‍എ, കുട്ടി അഹമ്മദ്കുട്ടി എന്നിവരും യോഗത്തില്‍ ഇതേ അഭിപ്രായം പങ്കുവച്ചു. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ചതോടെ ലീഗാകെ പ്രതിചേര്‍ക്കപ്പെട്ട അവസ്ഥയിലായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതോടൊപ്പം ഒരു ജനറല്‍സെക്രട്ടറി മതിയെന്നും താന്‍ സ്ഥാനത്തിനില്ലെന്നുമുള്ള ഇ ടിയുടെ ചാനലല്‍ വന്ന അഭിപ്രായവും ചര്‍ച്ചയായി. മറ്റൊരു ജനറല്‍ സെക്രട്ടറിയായ കെ പി എ മജീദിന്റെ പ്രവര്‍ത്തനത്തില്‍ ഇ ടിയ്ക്കും ഒപ്പമുള്ളവര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. മജീദ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്നു, മറ്റൊരു ജനറല്‍ സെക്രട്ടറിയായ താനൊന്നുമറിയുന്നില്ലെന്നാണ് ബഷീറിന്റെ പ്രതികരണത്തിനുപിന്നില്‍ . സെക്രട്ടറിയറ്റ് യോഗത്തിന് തൊട്ടുമുമ്പായിരുന്നു പരസ്യ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കെ പി എ മജീദിന്റെ പ്രവര്‍ത്തനം പോരെന്ന അഭിപ്രായവും ബഷീറിനുണ്ട്. അതിനാലാണ് ജനറല്‍ സെക്രട്ടറിയാകാന്‍ ലീഗില്‍ മിടുക്കരുണ്ട്, അവര്‍ക്ക് അവസരം നല്‍കണമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഇ ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള മജീദിനെ മാറ്റുകയെന്ന ഇടിയുടെ ലക്ഷ്യത്തിനാപ്പം എംഎല്‍എമാരടക്കമുള്ള നേതാക്കളിലൊരു വിഭാഗമുണ്ടെന്നതാണ് ചേരിതിരിവിന് പുതിയ തലം നല്‍കുന്നത്. കേന്ദ്രമന്ത്രി ഇ അഹമ്മദും മന്ത്രി മുനീറും റിപ്പബ്ലിക് ദിനത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തില്ല.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4171307463542936243?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4171307463542936243/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_830.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4171307463542936243'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4171307463542936243'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_830.html' title='ലീഗില്‍ ചേരിതിരിവ് രൂക്ഷം; ഇ ടിക്കൊപ്പം കൂടുതല്‍ നേതാക്കള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3528028374345847986</id><published>2012-01-28T10:00:00.000+05:30</published><updated>2012-01-28T10:00:00.080+05:30</updated><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>എസ് ബാന്‍ഡ് കരാര്‍ : വിശദീകരണമില്ലാതെ കേന്ദ്രം</title><content type='html'>എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയുടെ പേരില്‍ ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്ത യുപിഎ സര്‍ക്കാരിന്, ബഹിരാകാശമന്ത്രാലയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ കരാര്‍ കേന്ദ്രമന്ത്രിസഭ എങ്ങനെ അംഗീകരിച്ചെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വകുപ്പാണ് ഖജനാവിന് രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവയ്ക്കാവുന്ന കരാറിലെത്തിയത്.&lt;br /&gt;&lt;br /&gt;ഇതിനിടെ നാല് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തുവന്നു. മുന്‍ ആണവോര്‍ജവകുപ്പ് അധ്യക്ഷന്‍ അനില്‍ കാക്കോദ്ക്കര്‍ , പ്രധാനമന്ത്രിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേശകസമിതിയുടെ തലവന്‍ സിഎന്‍ആര്‍ റാവു, സിഎസ്ഐആര്‍ മുന്‍ മേധാവി ആര്‍ എ മഷേല്‍ക്കര്‍ , പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാല്‍ എന്നിവരാണ് വിയോജിപ്പുമായി രംഗത്തുവന്നത്.&lt;br /&gt;&lt;br /&gt;വിവിധ ഘട്ടങ്ങളിലായി ഉയര്‍ന്ന പരാതികള്‍ വകവയ്ക്കാതെയാണ് കേന്ദ്ര മന്ത്രിസഭ വിവാദ കരാറിന് അനുമതി നല്‍കിയത്. കരാര്‍ പ്രക്രിയയിലെ വീഴ്ചയെക്കുറിച്ച് ബഹിരാകാശവകുപ്പ് അന്വേഷണസമിതിയെ വിശദമായി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പറേഷന്‍ ബംഗളൂരുവിലെ ദേവാസ് മള്‍ട്ടിമീഡിയയുമായി കരാര്‍ ഒപ്പിട്ടതെന്നും ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി വിവരം നല്‍കാതെയാണ് ആന്‍ഡ്രിക്സ് ബോര്‍ഡ് ദേവാസുമായി കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. സമ്പൂര്‍ണമായ ചര്‍ച്ചയോ അജന്‍ഡയെക്കുറിച്ച് സൂക്ഷ്മ പരിശോധനയോ ഇല്ലാതെ കരാറിലെത്തി. ബോര്‍ഡ് യോഗത്തിന് ഒരാഴ്ച മുമ്പാണ് കരാര്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയത്. അസാധാരണമാം വിധം ധൃതിയിലാണ് ബോര്‍ഡ് നീങ്ങിയതെന്നും ബഹിരാകാശവകുപ്പ് അന്വേഷണസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ , ഇത്രയേറെ പരാതി ഉയര്‍ന്ന കരാറിനെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്താന്‍ കേന്ദ്ര മന്ത്രിസഭ തയ്യാറായില്ല.&lt;br /&gt;&lt;br /&gt;എസ് ബാന്‍ഡ് കൈകാര്യംചെയ്യാനുള്ള അതിവിദഗ്ധ സാങ്കേതികവിദ്യ വികസിപ്പിച്ചെന്ന ദേവാസ് മള്‍ട്ടിമീഡിയയുടെ അവകാശവാദം എങ്ങനെ വിശ്വാസത്തില്‍ എടുത്തെന്നും ബഹിരാകാശ വകുപ്പ് ചോദിക്കുന്നു. കരാറനുസരിച്ച് ജിസാറ്റ്-6, ജി സാറ്റ്-6എ ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്പോണ്ടറുകളും ദേവാസ് മള്‍ട്ടിമീഡിയക്ക് ഉപയോഗിക്കാം. എസ് ബാന്‍ഡ് സ്പെക്ട്രം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള തീരുമാനം നീതികരിക്കാനാകാത്തതും ഗുരുതര സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നതുമാണെന്ന് ബഹിരാകാശവകുപ്പ് പറയുന്നു. ഉപയോഗിക്കാന്‍ കഴിയുന്ന എസ് ബാന്‍ഡ് സ്പെക്ട്രത്തിന്റെ 60 ശതമാനം വരുന്ന 80 മെഗാഹെഡ്സ് ദേവാസിന് നല്‍കാനുള്ള തീരുമാനമാണ് ബഹിരാകാശവകുപ്പിനെ ചൊടിപ്പിച്ചത്. വസ്തുത മറച്ചുവച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നേടിയതെന്ന പരാതിയും ബഹിരാകാശവകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ജി സാറ്റ് 6ന്റെ ചെലവ് 150 കോടി രൂപയായി കുറച്ച്് കാണിച്ച ഐഎസ്ആര്‍ഒയുടെ നടപടിയെയാണ് ബഹിരാകാശവകുപ്പ് ചോദ്യം ചെയ്യുന്നത്. ഇത്രയേറെ ഗുരുതര പ്രശ്നം ഉയര്‍ന്നുവന്നിട്ടും ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ ബഹിരാകാശവകുപ്പും കേന്ദ്ര മന്ത്രിസഭയും എന്തുകൊണ്ട് തയ്യാറായില്ലെന്നത് ദുരൂഹമാണ്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3528028374345847986?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3528028374345847986/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4227.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3528028374345847986'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3528028374345847986'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4227.html' title='എസ് ബാന്‍ഡ് കരാര്‍ : വിശദീകരണമില്ലാതെ കേന്ദ്രം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7302326362493678856</id><published>2012-01-28T09:02:00.001+05:30</published><updated>2012-01-28T09:02:00.236+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><title type='text'>ഭരണകക്ഷിയുടെ ഭൃത്യസേനയോ</title><content type='html'>പൊലീസുകാര്‍ക്ക് സംഘടന വേണമോ എന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍ കേരളത്തിലെ വലതുപക്ഷ-അരാഷ്ട്രീയ ശക്തികളും അവരുടെ മാധ്യമങ്ങളും അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. പൊലീസുകാര്‍ സംഘടിക്കുന്നത് സേനയുടെ അച്ചടക്കം തകര്‍ക്കുമെന്നായിരുന്നു വാദം. എന്നാല്‍ , പൊലീസ് അസോസിയേഷന്‍ രൂപീകരിക്കുകയും ഏറെക്കുറെ പരാതികള്‍ക്ക് ഇടനല്‍കാതെ അതിന്റെ പ്രവര്‍ത്തനം മുന്നേറുകയും ചെയ്തു. യുഡിഎഫ് ഭരണത്തില്‍ വന്ന ഘട്ടങ്ങളിലൊഴികെ സേനയും സംഘടനയും നേര്‍വഴിക്കാണ് മുന്നോട്ടുപോയത്. പൊലീസിനെയും അന്വേഷണ സംവിധാനങ്ങളെയും കക്ഷിതാല്‍പ്പര്യത്തിനായി ദുരുപയോഗം ചെയ്യുന്ന പതിവ് കോണ്‍ഗ്രസ് എക്കാലത്തും തുടര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേസുകള്‍ സൃഷ്ടിക്കുക, പൊലീസിനെ കയറൂരിവിട്ട് ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുക എന്നിങ്ങനെയുള്ള നടപടികള്‍ക്കു പുറമെ, പൊലീസ് സംഘടനയെ ഭീഷണിയിലൂടെയും അധികാരത്തിന്റെ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് പതിവായിരിക്കുന്നു.&lt;br /&gt;&lt;br /&gt;അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ ക്രൂരന്മാരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറ്റിയെങ്കില്‍ പില്‍ക്കാലത്ത് സേനയില്‍ ആജ്ഞാനുവര്‍ത്തികളെയും ഉപജാപകരെയും പാലൂട്ടി വളര്‍ത്തുന്നതിനാണ് ശ്രദ്ധിച്ചത്. അങ്ങനെ വളര്‍ത്തിയെടുത്ത ഒരു പൊലീസ് ഉന്നതനാണ്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പച്ചക്കാര്‍ഡ് കാണിക്കുന്ന റിപ്പോര്‍ട്ട് സൃഷ്ടിച്ച് വിവാദനായകനായത്.&lt;br /&gt;&lt;br /&gt;യുഡിഎഫ് ഭരണത്തില്‍ കേരള പൊലീസിന്റെ അവസ്ഥ ദയനീയമാംവിധം അധഃപതിച്ചതിന് നിരവധി തെളിവ് ചൂണ്ടിക്കാട്ടാനാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് നവീകരണത്തിനും സമൂഹനന്മയ്ക്കുമായി നടപ്പാക്കിയ പരിഷ്കരണങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കുകയാണ്. പൊലീസിനെ ജനകീയവല്‍ക്കരിക്കുന്നതിനായി നടപ്പാക്കിയ ജനമൈത്രീ സുരക്ഷാപദ്ധതി സമൂഹം സര്‍വാത്മനാ സ്വീകരിച്ച ഒന്നാണ്. ആ പദ്ധതി യുഡിഎഫ് ഏറെക്കുറെ ഉപേക്ഷിച്ചിരിക്കുന്നു. അതിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിന്‍വലിച്ചു. സേനയുടെ പൊതുസ്ഥിതി പഴയ നിലയിലേക്ക് മടങ്ങാന്‍ ഇതൊരു കാരണമായിരിക്കുന്നു. ജനങ്ങളുടെ മിത്രങ്ങളാകേണ്ട പൊലീസിനെ ജനശത്രുക്കളാക്കി നിര്‍ത്തുന്നതിലാണ് യുഡിഎഫ് സര്‍ക്കാര്‍ അതീവ ശ്രദ്ധ കാണിക്കുന്നത്. കോഴിക്കോട്ട് വിദ്യാര്‍ഥിസമരത്തിനുനേരെ നിയമവും മര്യാദയും നഗ്നമായി ലംഘിച്ച് ഭ്രാന്തമായി വെടിവച്ച ഡിവൈഎസ്പിയുടെ നടപടിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കേരള സിവില്‍ പൊലീസ് രൂപീകരണവും ഈ സര്‍ക്കാര്‍ പൂര്‍ണതയില്‍ എത്തിച്ചില്ല.&lt;br /&gt;&lt;br /&gt;പൊലീസ് അസോസിയേഷന്‍ ഭരണകക്ഷിയുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് പിടിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്നതിന് നൂറുകണക്കിനു സ്ഥലംമാറ്റമാണ് നടത്തിയത്. ഭരണം നിയന്ത്രിക്കുന്ന പലരും പൊലീസുകാരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടത് വാര്‍ത്തകളായി പുറത്തുവന്നിരുന്നു. ഭൂമാഫിയയെ സഹായിക്കാന്‍ പൊലീസ് സേനയെ ദുരുപയോഗം ചെയ്തതിന് പൊലീസ് അസോസിയേഷന്റെ രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടിവന്നത് ഈയിടെയാണ്. അസോസിയേഷന്റെ തലപ്പത്ത് അവരോധിച്ചത് ചുരുങ്ങിയത് നാലുതവണ അച്ചടക്കനടപടിക്ക് വിധേയനായ ആളെയാണ്. യുഡിഎഫിനും കോണ്‍ഗ്രസിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് പദവികളും സംരക്ഷണവും മറയില്ലാതെ നല്‍കുന്നു. അത്തരം അരുതായ്മകള്‍ ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥരെ മ്ലേച്ഛമായി ആക്രമിക്കാനും ഭരണകക്ഷി മടിക്കുന്നില്ല.&lt;br /&gt;അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ റിപ്പബ്ലിക് ദിനത്തില്‍ കണ്ടത്. പരേഡ് നടക്കുന്നതിനിടയില്‍ കണ്ണൂര്‍ എംപി സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അവിടത്തെ അസോസിയേഷന്‍ നേതാക്കള്‍ തയ്യാറായി. സുധാകരന്‍ കണ്ണൂരിലെ എംപിയാണ്; കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവാണ്; നിരവധി ക്രിമിനല്‍കേസില്‍ പ്രതിയുമാണ്. ആ സുധാകരന് എന്തിന് പൊലീസ് അസോസിയേഷന്‍ പ്രത്യേക അഭിവാദ്യ ബോര്‍ഡ് വയ്ക്കണം? സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയായ റിപ്പബ്ലിക് ദിനാഘോഷവും അതിനോട് അനുബന്ധിച്ചു നടക്കുന്ന പരേഡും കക്ഷി രാഷ്ട്രീയ പ്രചാരണവേദിയാക്കാന്‍ പൊലീസ് സംഘടനയ്ക്ക് ആരാണ് അധികാരം നല്‍കിയത്. അത്തരമൊരു അനൗചിത്യം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്വാഭാവികമായ രീതിയില്‍ നീക്കിയതായാണ് മനസ്സിലാക്കാനായത്. അങ്ങനെ നീക്കിയ ബോഡ് കണ്ണൂര്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് ക്യാമ്പിനു മുന്നില്‍ വീണ്ടും സ്ഥാപിച്ച്, പൊലീസിലെ ഉന്നതരല്ല സുധാകരനെ പോലുള്ള ക്രിമിനല്‍ നേതാക്കളാണ് തങ്ങളെ നയിക്കുന്നതെന്ന് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. സുധാകരന്റെ സംഘത്തോടൊപ്പം ചില പൊലീസുകാരും പരസ്യമായിത്തന്നെ ഇതില്‍ പങ്കെടുത്തെന്നത് പൊലിസിന്റെ അച്ചടക്ക നിബന്ധനകളെക്കുറിച്ച് അറിയാവുന്നവരെ അമ്പരപ്പിക്കുന്ന സംഗതിയാണ്.&lt;br /&gt;&lt;br /&gt;രാഷ്ട്രീയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ജില്ലാ പൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനാണ് ഭരണകക്ഷിനേതാക്കള്‍ മുതിര്‍ന്നത്. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും നിയമത്തെയും പൊലീസ് സംവിധാനത്തെയും വെല്ലുവിളിക്കാനും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍ പോലും പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കാനും ഭരണകക്ഷി തയ്യാറായിരിക്കുന്നു. സംസ്ഥാനത്തെ പൊലീസ് എത്തിനില്‍ക്കുന്ന അവസ്ഥ എത്രമാത്രം ഗുരുതരമാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുകയാണ്. നാമമാത്രമായ ഭൂരിപക്ഷത്തിന്റെ ചരടില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സംസ്ഥാനത്തിന് ചെയ്യുന്ന കടുത്ത ദ്രോഹങ്ങളിലൊന്നാണ് ഇത്. ഭരണകക്ഷിയുടെ ഗുണ്ടകളാക്കി പൊലീസ് സേനയെ അധഃപതിപ്പിക്കാനുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;deshabhimani editorial 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7302326362493678856?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7302326362493678856/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5244.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7302326362493678856'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7302326362493678856'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5244.html' title='ഭരണകക്ഷിയുടെ ഭൃത്യസേനയോ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8212131046494486639</id><published>2012-01-28T09:00:00.001+05:30</published><updated>2012-01-28T09:00:00.754+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുടുംബശ്രീ'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ തടഞ്ഞു</title><content type='html'>പുതുപ്പാടിയില്‍ സിപിഐ എം സമരം&lt;br /&gt;&lt;br /&gt;തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത യുഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങി. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റോസി പൗലോസും വൈസ് ചെയര്‍പേഴ്സണായ യു പി ഹേമലതയും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ വികസന ഓഫീസര്‍ ശ്രീലത ഹാജരായിരുന്നില്ല. ചുമതലക്കാരനായ വിഇഒ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മോളി ആന്റോ, ബിന്ദു ഉദയന്‍ , സോദരി കൃഷ്ണന്‍ , സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ലാലി ജോസ് തുടങ്ങിയവര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയുമായിരുന്നു. വിഇഒയെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങിയത്.&lt;br /&gt;&lt;br /&gt;പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഇടപെട്ടാണ് സത്യപ്രതിജ്ഞ തടസപ്പെടുത്തിയത്. ചടങ്ങ് ബഹളമയമായതോടെ പഞ്ചായത്തിലുണ്ടായിരുന്നവര്‍ ഓഫീസ് അടയ്ക്കാതെ സ്ഥലം വിട്ടു. 147 എഡിഎസ് അംഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 21 പ്രതിനിധികളില്‍നിന്നാണ് ചെയര്‍പേഴ്സണായി റോസി പൗലോസിനെയും വൈസ് ചെയര്‍പേഴ്സണായി യു പി ഹേമലതയെയും തെരഞ്ഞെടുത്തത്. റോസി പൗലോസിന് ഒമ്പത് വോട്ടുകളും എതിരെ മത്സരിച്ച ലാലി ജോസിന് എട്ട് വോട്ടുകളും ലഭിച്ചു. നാലുപേര്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതെ നിഷ്പക്ഷത പാലിച്ചു. വൈസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട യു പി ഹേമലതക്ക് 11 വോട്ടുകളും എതിരെ മത്സരിച്ച എ ഇ കദീജക്ക് ഒമ്പത് വോട്ടുകളും ലഭിച്ചു. ഒരാള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.&lt;br /&gt;&lt;br /&gt;വ്യാഴാഴ്ച പകല്‍ നാലോടെ തുടങ്ങിയ സമരത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത.് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ നളിനി, എ രാഘവന്‍ , ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരക്കുറുപ്പ് തുടങ്ങിയ നേതാക്കള്‍ രാത്രി തന്നെ സ്ഥലത്തെത്തി നേതൃത്വം നല്‍കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ഇക്കാര്യമാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 9.30ന് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്തി, കലക്ടര്‍ , കുടുംബശ്രീ ഡയറക്ടര്‍ , കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികള്‍ പരാതി നല്‍കി.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8212131046494486639?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8212131046494486639/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2784.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8212131046494486639'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8212131046494486639'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2784.html' title='സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ തടഞ്ഞു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3232950202219326323</id><published>2012-01-28T07:39:00.001+05:30</published><updated>2012-01-28T07:39:00.761+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>അനെര്‍ട്ടിന്റെ പേരില്‍ വ്യാപക തട്ടിപ്പ്</title><content type='html'>കോഴിക്കോട്: പാരമ്പര്യേതര ഊര്‍ജ്ജരംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ടിന്റെ പേരില്‍ ജില്ലയില്‍ വന്‍ തട്ടിപ്പ്. അനെര്‍ട്ടിന്റെ ഉല്‍പ്പന്നങ്ങളെന്ന വ്യാജേനെ അടുപ്പും സോളാര്‍ ഡിജിറ്റല്‍ പാനല്‍ സിസ്റ്റവും ഒരുസംഘം വന്‍ വിലയില്‍ വിറ്റഴിക്കുകയാണ്. അനെര്‍ട്ടിെന്‍റ ഫീല്‍ഡ് സ്റ്റാഫുകളാണെന്ന് പറഞ്ഞ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പന. 16,000 രൂപയുടെ പദ്ധതി പ്രകാരം വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന അടുപ്പാണ് ആദ്യം നല്‍കുന്നത്. ടിവിയും ഫ്രിഡ്ജും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ പാനലുകള്‍ അഞ്ച് മാസങ്ങള്‍ക്കകം നല്‍കുമെന്ന് ഉറപ്പ് നല്‍കും. കാര്യമായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇവയെന്നാണ് വിശ്വസിപ്പിക്കുന്നത്. കേന്ദ്ര സബ്സിഡിയായി 4000 രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് വീട്ടുകാരെ കൈയിലെടുക്കുന്നത്. വീട്ടില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുണ്ടെങ്കില്‍ സബ്സിഡി അനുവദിക്കില്ല. നാലായിരം രൂപ നല്‍കുമ്പോള്‍ അടുപ്പ് ലഭിക്കുന്നതിനാല്‍ തട്ടിപ്പ് പെട്ടെന്ന് സംശയിക്കില്ല. അഡ്വാന്‍സ് വാങ്ങി വില കുറഞ്ഞ അടുപ്പ് നല്‍കി പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ക&lt;br /&gt;&lt;br /&gt;ഴിഞ്ഞദിവസം തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാവയില്‍ ചീര്‍പ്പില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തിയ സംഘത്തിെന്‍റ പെരുമാറ്റത്തില്‍ സംശയംതോന്നി നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. ആളുകള്‍ കൂടിയതോടെ സംഘം തടിതപ്പി. ജില്ലയുടെ പല ഭാഗങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. അഡ്വാന്‍സ് കഴിച്ചുള്ള തുക ബാങ്ക് വഴിയോ ഗഡുക്കളായി മൂന്ന് മാസത്തിലൊരിക്കലോ നല്‍കണമെന്നാണ് നിബന്ധന.&lt;br /&gt;&lt;br /&gt;വീടുകള്‍ക്ക് നല്‍കുന്ന ഗ്യാസ് സിലിന്‍ഡറുകളുടെ എണ്ണം കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെ തുടര്‍ന്ന് ഊര്‍ജ്ജമേഖലയെ സോളാര്‍ സിസ്റ്റത്തിലേക്ക് മാറ്റുന്നതിെന്‍റ ഭാഗമായാണ് അനെര്‍ട്ടിന്റെ പുതിയ പദ്ധതിയെന്നാണ് വിശദീകരണം. കോട്ടയം മലങ്കരപ്ലാന്റേഷനില്‍ പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഹെറിറ്റേജ് ബില്‍ഡിങ്ങുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. അനെര്‍ട്ടിന്റെ രേഖകളോ ഐഡന്റിറ്റി കാര്‍ഡോ ഇവരുടെ കൈയിലില്ല. പേര് ഗംഗാധരന്‍ എന്നാണെന്നും മുണ്ടൂരുള്ള അനെര്‍ട്ടിന്റെ ഓഫീസ് സ്റ്റാഫ് ആണെന്നുമാണ് ഒരാള്‍ പരിചയപ്പെടുത്തിയത്. ബന്ധപ്പെടാനായി നല്‍കിയ 9744324041 നമ്പറില്‍ പിന്നീട് വിളിച്ചപ്പോള്‍ പ്രതികരണവും ഇല്ല. എന്നാല്‍ അനെര്‍ട്ടിന് മുണ്ടൂരില്‍ ഓഫീസില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സംഘവുമായോ ഉല്‍പ്പന്നങ്ങളുമായോ അനെര്‍ട്ടിന് ബന്ധമില്ലെന്ന് അനെര്‍ട്ട് റീജ്യനല്‍ പ്രോഗ്രാം മാനേജര്‍ സി സെബാസ്റ്റ്യന്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3232950202219326323?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3232950202219326323/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_283.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3232950202219326323'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3232950202219326323'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_283.html' title='അനെര്‍ട്ടിന്റെ പേരില്‍ വ്യാപക തട്ടിപ്പ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1613011152324915829</id><published>2012-01-28T07:37:00.000+05:30</published><updated>2012-01-28T07:37:00.036+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ജനസമ്പര്‍ക്കം അപേക്ഷകളേറെയും ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു</title><content type='html'>പാലക്കാട്: കഴിഞ്ഞ മാസം എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച അപേക്ഷകളേറെയും നിയമാനുസൃതമല്ലാത്തതിനാല്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. അന്ന് പരിഗണിച്ച 20,000അപേക്ഷകളില്‍ 4,000 അപേക്ഷകളില്‍മാത്രമാണ് തീര്‍പ്പുണ്ടായത്. ഇതാകട്ടെ ചികിത്സാസഹായം മാത്രം. റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ , സിവില്‍ സപ്ലൈസ് തുടങ്ങിയ മേഖലകളിലെ അപേക്ഷകള്‍ക്കൊന്നിനുപോലും തീര്‍പ്പുണ്ടാക്കാനായില്ല. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു കാണിച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണുണ്ടായത്. ചട്ടം മറികടന്ന് അപേക്ഷകള്‍ തീര്‍പ്പാക്കിയാല്‍ തങ്ങളുടെ ജോലിയെ ബാധിക്കുമെന്നാണ് മിക്ക ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്.&lt;br /&gt;&lt;br /&gt;അര്‍ഹതയില്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കണമെന്ന ശുപാര്‍ശയാണ് അപേക്ഷകളില്‍ കാണുന്നതെന്നാണ് സെക്ഷന്‍മേലധികാരികള്‍ പറയുന്നത്. എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കണമെന്നതും കൃഷിഭൂമിയില്‍ വീട് വയ്ക്കാന്‍ അനുമതി വേണമന്നതും യഥാര്‍ഥ അവകാശിയെ മറികടന്ന് ഫാമിലി പെന്‍ഷന്‍ അനുവദിക്കണമെന്നുമൊക്കെയാണ് അപേക്ഷകളില്‍ ഭൂരിഭാഗവും. രോഗം വ്യക്തമാക്കാതെയും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലാതെയും നല്‍കിയ ആയിരത്തോളം അപേക്ഷകളില്‍ ആയിരംരൂപവീതം ധനസഹായം നല്‍കിയത് ഇതിനകം ധനവകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്. ഡിസംബര്‍ എട്ടിനുതന്നെ 4,000പേര്‍ക്കാണ് ചികിത്സാ സഹായം അനുവദിച്ചത്. 1000മുതല്‍ 5000രൂപവരെയാണ് ചെക്ക് നല്‍കിയത്. ഒരുകേസില്‍മാത്രം 25,000രൂപ അനുവദിച്ചിട്ടുണ്ട്. മറ്റ് അപേക്ഷകളൊക്കെ അതത് വകുപ്പുകള്‍ക്ക് വിട്ടുകൊടുത്തു. ഇതിലൊന്നുംതന്നെ തീര്‍പ്പു കല്‍പ്പിക്കാനാകാതെ വകുപ്പ്മേധാവികള്‍ കുഴയുകയാണ്.&lt;br /&gt;&lt;br /&gt;കെഎല്‍യു ആക്ട്പ്രകാരം ഭൂമി വിനിയോഗിക്കാന്‍ നിരവധി അപേകഷകളും നൂലാമാലകളുമുണ്ട്. എന്നാല്‍ , മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍തന്നെ അനുമതി ലഭിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്‍ന്ന് ആയിരത്തോളം അപേക്ഷകളാണ് ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ചത്. ഇവയിലൊന്നിനുപോലും തീര്‍പ്പാക്കാന്‍ റവന്യുവകുപ്പ് തയ്യാറായിട്ടില്ല. എന്നാല്‍ , എല്ലാ അപേക്ഷകളും തിരിച്ചയക്കുകതന്നെ ചെയ്തു.&lt;br /&gt;&lt;br /&gt;ഏറെ കൊട്ടിഘോഷിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടപ്പാക്കിയ ജനസമ്പര്‍ക്കപരിപാടി വെറും ചികിത്സാസഹായവിതരണ പരിപാടി മാത്രമായതായി കോണ്‍ഗ്രസുകാര്‍തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷത്തില്‍ പതിനായിരത്തോളംപേര്‍ക്ക് ചികിത്സാസഹായം നല്‍കിയിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും വരുമാനസര്‍ട്ടിഫിക്കറ്റും അപേക്ഷയും സഹിതം എംഎല്‍എമാര്‍ മുഖേന നല്‍കിയാല്‍ 1,500മുതല്‍ 3,000രൂപവരെ ധനഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ഇത് അനുവദിച്ചിരുന്നത്. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു ഇത്തരത്തില്‍ ധനസഹായം നല്‍കിയത്. ഇതുപോലെ ധനസഹായം അനുവദിക്കാന്‍ കോടികള്‍ പാഴാക്കി "ജനസമ്പര്‍ക്കമാമാങ്കം"നടത്തേണ്ട വല്ല കാര്യവുമുണ്ടോയെന്നാണ് ഉദ്യോഗസ്ഥരും യുഡിഎഫുകാരും ചോദിക്കുന്നത്.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1613011152324915829?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1613011152324915829/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2831.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1613011152324915829'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1613011152324915829'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2831.html' title='ജനസമ്പര്‍ക്കം അപേക്ഷകളേറെയും ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7936003726623645604</id><published>2012-01-28T06:33:00.001+05:30</published><updated>2012-01-28T06:33:00.440+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഡ്യൂട്ടി നിശ്ചയിക്കുന്നത് ഡിസിസി ഓഫീസില്‍</title><content type='html'>&lt;b&gt;എആര്‍ ക്യാമ്പില്‍ രാഷ്ട്രീയ പകപോക്കല്‍&lt;/b&gt;&lt;br /&gt;&lt;br /&gt;പത്തനംതിട്ട: എആര്‍ ക്യാമ്പിലെ പൊലീസുകാരോട് മേലധികാരികള്‍ പരസ്യമായ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു. കോണ്‍ഗ്രസ് അനുകൂലികളല്ലാത്ത പൊലീസുകാരെ തെരഞ്ഞുപിടിച്ച് ക്രൂരമായി പീഢിപ്പിക്കുന്നതായാണ് ആക്ഷേപം. ഡിസിസി ഓഫീസില്‍നിന്നും പൊലീസ് അസോസിയേഷന്റെ ഭാരവാഹികളുടെ നിര്‍ദേശപ്രകാരവുമാണ് ക്യാമ്പില്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ പൊലീസുകാരോട് വേര്‍തിരിവ് കാണിക്കുന്നതായും പരാതിയുണ്ട്. ക്യാമ്പിലെ മെസ് നടത്തിപ്പിനായി മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കുന്നത് ചര്‍ച്ചയായിട്ടുണ്ട്. ഒരുമാസം കൂടുമ്പോള്‍ മെസിന്റെ നടത്തിപ്പ് മാറിമാറി നല്‍കണമെന്നിരിക്കെ ഇപ്പോള്‍ നാലുമാസത്തോളം ഒരു പ്രത്യേക വിഭാഗക്കാരാണ് മെസ് നടത്തുന്നത്. ഇതിനുപിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുണെണ്ടന്ന് ആരോപണമുണ്ട്. മോശം ഭക്ഷണം നല്‍കി പണം തിരിമറിയും മെസില്‍ നടക്കുന്നു. മാനദണ്ഡം ലംഘിച്ച് മെസ് അനുവദിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട നടപടിയുണ്ടായില്ല.&lt;br /&gt;&lt;br /&gt;പൊലിസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും കടുത്ത വേര്‍തിരിവുണ്ട്. പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ക്കും അവരുടെ അടുപ്പക്കാര്‍ക്കും ക്യാമ്പില്‍ പ്രത്യേക പരിഗണന നല്‍കി ജോലി നിശ്ചയിക്കും. ഇവര്‍ ജോലി ചെയ്യേണ്ടതില്ല. ഇവരുടെ ജോലിയടക്കം നല്‍കി മറ്റുള്ളവരെ പീഡിപ്പിക്കുന്നു. ഇതെല്ലാം അസോസിയേഷന്‍ ഭാരവാഹികള്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡിന് നല്‍കുന്ന പട്ടിക പ്രകാരമാണ് നടക്കുന്നത്. മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടി വസ്തുക്കള്‍ കടത്തിയ സംഭവത്തിലെ പ്രധാനിയായ അസോസിയേഷന്‍ ഭാരവാഹിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തകരായ ചില പൊലീസുകാര്‍ ക്യാമ്പിലെത്തിയ ശേഷം മറ്റു ജോലികള്‍ക്കായി പോകുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഒരാള്‍ കെട്ടിട നിര്‍മാണത്തിന്റെ കരാറുകാരനാണ്. സര്‍ക്കാര്‍ സേവനത്തിലിരിക്കെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്. വകുപ്പിന്റെ അനുവദിയില്ലാതെ ഒരാള്‍ നാടക പരിശീലനത്തിനായി പോകുന്നതും വിവാദമായിട്ടുണ്ട്. ക്യാമ്പിലെ പീഡന വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം എസ്പി ചട്ടവിരുദ്ധമായി പുറത്തിറക്കിയ നിര്‍ബന്ധിത സ്ഥലം മാറ്റ ഉത്തരവില്‍ ഇവിടുത്തെ 44 പൊലീസുകാരും ഉള്‍പ്പെട്ടിരുന്നു. ഇതും രാഷ്ട്രീയ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;എആര്‍ ക്യാമ്പിലെ കോണ്‍ഗ്രസനുകൂല പ്രചാരണ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എആര്‍ ക്യാമ്പിലും പരിസരത്തും സ്ഥാപിച്ച ബോര്‍ഡുകള്‍ അപ്രത്യക്ഷമായി. പൊലീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സ്ഥാപിച്ചിട്ട് ഒരുമാസത്തിലേറെയായ ബോര്‍ഡുകള്‍ വെള്ളിയാഴ്ച രാവിലെമുതലാണ് കാണാതായത്. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരേഡ് ഗ്രൗണ്ടില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച പൊലീസുകാരെ സസ്പന്‍ഡ് ചെയ്തതിനു പിന്നാലെയാണ് ആലപ്പുഴ എആര്‍ ക്യാമ്പിലും പരിസരത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ അഴിച്ചുമാറ്റിയത്. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ടികളുടെ പ്രചാരകരും പ്രവര്‍ത്തകരുമാകുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നിരിക്കെയാണ് ഒരുപറ്റം പൊലീസുകാര്‍ എആര്‍ ക്യാമ്പിനുള്ളിലും പരിസരത്തും കോണ്‍ഗ്രസനുകൂല ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഒരുമാസത്തിലേറെ ബോര്‍ഡുകള്‍ ഇവിടെ നിന്നിട്ടുംഅധികാരികള്‍ നടപടിയെടുത്തില്ലെന്നതും ഗൗരവതരമാണ്. യുഡിഎഫ് അധികാരമേറ്റശേഷം പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവം.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7936003726623645604?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7936003726623645604/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5764.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7936003726623645604'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7936003726623645604'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5764.html' title='ഡ്യൂട്ടി നിശ്ചയിക്കുന്നത് ഡിസിസി ഓഫീസില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7115883105366052400</id><published>2012-01-28T06:31:00.000+05:30</published><updated>2012-01-28T06:31:00.088+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പൊതുഗതാഗതം'/><title type='text'>എംസി റോഡ് വികസനം അട്ടിമറിച്ചതിനെതിരെ ജനകീയ കണ്‍വന്‍ഷന്‍</title><content type='html'>എംസി റോഡ് വികസനം അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം തുടങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന എംസി റോഡിന്റെ വികസന പ്രവര്‍ത്തനം അട്ടിമറിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ റോഡിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തത് കെഎസ്ടിപിയാണ്. ഇതില്‍ തിരുവനന്തപുരം- ചെങ്ങന്നൂര്‍ ഭാഗവും, അങ്കമാലി-മൂവാറ്റുപുഴ ഭാഗവും എല്‍ഡിഎഫ് ഭരണകാലത്ത് പൂര്‍ത്തിയായി. ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 250 കോടി രൂപയും ഉള്‍പ്പെടുത്തിയിരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പുതിയ ബജറ്റ് അവതരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ വകയിരുത്തിയ പണം റദ്ദാക്കി. എല്‍ഡിഎഫ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തിയ ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് പണം വകയിരുത്താതിരുന്നത്. എംസി റോഡ് വികസനം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.&lt;br /&gt;&lt;br /&gt;രാഷ്ട്രീയവൈരം വച്ച് വികസന പദ്ധതികള്‍ ഇല്ലാതാക്കുന്ന യുഡിഎഫ് നിലപാടിനെതിരെയാണ് ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം തുടങ്ങാന്‍ സിപിഐ എം തീരുമാനിച്ചത്. ജനകീയ പ്രക്ഷോഭത്തിന് മുന്നോടിയായി പ്രശ്നത്തില്‍ അധികാരികളുടെ അടിയന്തര ശ്രദ്ധ പതിയാന്‍ കോട്ടയത്ത് ജനകീയ കണ്‍വന്‍ഷന്‍ ചേരും. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്താണ് കണ്‍വന്‍ഷന്‍ ചേരുക. മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അഭ്യര്‍ഥിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;26 ലക്ഷം അനുവദിച്ചിട്ടും സംരക്ഷണം യുഡിഎഫ് അട്ടിമറിച്ചു&lt;/b&gt;&lt;br /&gt;&lt;br /&gt;ശാന്തന്‍പാറ: മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ 26 ലക്ഷം രൂപ അനുവദിച്ചിട്ടും നടപടിയായില്ല. വന്യമൃഗങ്ങളുടെ ആക്രമണംമൂലം ജീവനും കൃഷിയും നഷ്ടപ്പെടുന്ന പൂപ്പാറ, മൂലത്തുറ നിവാസികളുടെ നിരന്തര ആവശ്യത്തെതുടര്‍ന്നാണ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് എല്‍ഡിഎഫ് ഗവണ്‍മെന്റ് 26 ലക്ഷം രൂപ അനുവദിക്കുകയും ജോലികള്‍ ആരംഭിക്കുകയും ചെയ്തത്.എന്നാല്‍ ഭരണമാറ്റത്തോടെ നിര്‍മാണം നിലയ്ക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി കാട്ടാനകളുടെ ആക്രമണത്തിനിരയായി മരണപ്പെട്ടവരുടെ എണ്ണം ഇരുപതിലധികമാണ്. കൃഷി നഷ്ടപ്പെട്ടവരുടെ എണ്ണം ആയിരത്തിലധികവും. ഈ സ്ഥിതികള്‍ മനസിലാക്കിയാണ് ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഫെണ്‍സിങ് ഏര്‍പ്പെടുത്താന്‍ ഫണ്ട് അനുവദിച്ചത്. ഒരു വര്‍ഷത്തില്‍ അധികമായി നിര്‍മാണം തുടങ്ങിയെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാലാണ് പുതുപ്പാറ എസ്റ്റേറ്റിലെ തൊഴിലാളി രഘുവിന് ജീവന്‍ നഷ്ടമായത്. മനുഷ്യജീവന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7115883105366052400?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7115883105366052400/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8187.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7115883105366052400'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7115883105366052400'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8187.html' title='എംസി റോഡ് വികസനം അട്ടിമറിച്ചതിനെതിരെ ജനകീയ കണ്‍വന്‍ഷന്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3727378175185160221</id><published>2012-01-28T05:19:00.000+05:30</published><updated>2012-01-28T05:19:00.141+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പൊലീസ് ചമച്ചത് സിനിമയെ വെല്ലുന്ന തിരക്കഥ</title><content type='html'>ആലപ്പൂഴ: സിപിഐ എം നേതാക്കളെയടക്കം ജയിലിലടക്കാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് പി സി വിഷ്ണുനാഥിന്റെ സ്വാധീനത്തില്‍ പൊലീസ് മെനഞ്ഞത്. കുട്ടംപേരൂരിലെ എസ്കെവി സ്കൂളിന് സമീപം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ച റോഡിന്റെ ഉദ്ഘാടന വേദിയിലാണ് സംഭവങ്ങള്‍ക്ക് ആധാരമായ കാര്യങ്ങള്‍ ഉണ്ടായത്. പട്ടിക ജാതിക്കാരായ 15 കുടുംബങ്ങള്‍ താമസിക്കുന്ന റോഡിന്റെ ബാക്കി ഭാഗം കൂടി നവീകരിക്കണമെന്ന നിവേദനവുമായാണ് നാട്ടുകാര്‍ എംഎല്‍എയെ കാണാനെത്തിയത്. പക്വമായി മറുപടി പറഞ്ഞ് തീര്‍ക്കേണ്ടതിന് പകരം വളരെ നിഷേധപരമായ മറുപടിയാണ് എംഎല്‍എ നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു. എംഎല്‍എയും ഒപ്പം ഇരുന്നു. ഇതിനിടെ എംഎല്‍എയെ സ്വീകരിക്കാന്‍ താലവുമായെത്തിയ ഒരു സ്ത്രീ പട്ടികജാതിക്കാരിയായ ഭാരതിയെന്ന സ്ത്രീയെ താലപാത്രംകൊണ്ടടിച്ചു. ഇത് അല്‍പ്പം സംഘര്‍ത്തിനും വാക്കേറ്റത്തിനും വഴിവച്ചു. ഇതിനെയാണ് എംഎല്‍എയെ വധികാനുള്ള ആസൂത്രിത നീക്കമായി തിരക്കഥ മെനഞ്ഞ് പൊലീസ് കേസെടുത്തത്.&lt;br /&gt;&lt;br /&gt;എന്നാല്‍ ഡോക്ടര്‍ നല്‍കിയ ആക്സിഡന്റ് രജിസ്റ്റര്‍ റിപ്പോര്‍ട്ടില്‍ എംഎല്‍എ ദേഹത്ത് കാണത്തക്ക ഒരു പരിക്കും ഇല്ലെന്ന് പറഞ്ഞിരുന്നു. അതായത് ഒരു തുള്ളി രക്തം പൊടിയുകയോ, മുറിവേല്‍ക്കുകയോ ചെയ്തിരുന്നില്ല. അഞ്ച്- ആറ് സിപിഐ എം പ്രവര്‍ത്തകര്‍ നെഞ്ചില്‍ തള്ളുകയും ഇടിക്കുകയും ചെയ്തുവെന്നാണ് എംഎല്‍എ തന്നെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് എഫ്ഐആറില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കരിങ്കല്ലും കുറുവടിയുമായി 16 പേര്‍ എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഴുതിച്ചേര്‍ത്തു. സംഭവത്തില്‍ എംഎല്‍എയ്ക്ക് പരിക്കേല്‍ക്കാത്തതിനാല്‍ തന്നെ തൊട്ടടുത്ത ദിവസം മവേലിക്കര മജിസ്ട്രേറ്റ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. സമയം വൈകിയതിനാല്‍ പിറ്റേദിവസം നടപടി പൂര്‍ത്താക്കാമെന്ന വിശ്വാസത്തോടെ അഭിഭാഷകരും ഇവരുടെ ബന്ധുക്കളും മടങ്ങി. എന്നാല്‍ പിറ്റേ ദിവസം പൊലീസ് ഡിവൈഎസ്പിയടക്കമുള്ളവര്‍ മജിസ്ടേറ്റിന്റെ മുന്നിലെത്തി ജാമ്യം നല്‍കിയതിലുള്ള പ്രതിഷേധം അറിയിച്ചു. ഇതെ തുടര്‍ന്ന് ജാമ്യം നടപ്പാക്കല്‍ വൈകിച്ചു. ഇതിനിടെ കസ്റ്റഡി അപേക്ഷയും പൊലീസ് നല്‍കി. രണ്ട് പേരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന വിഷ്ണുനാഥിനെ വധിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കാമെന്നായിരുന്നു സമരക്കാരുടെ ഉദ്ദേശമെന്ന വാദമുഖം കൂടി പൊലീസ് നല്‍കി. തുടര്‍ന്ന് സെഷന്‍സ് കേടതിയില്‍ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും പൊലീസ് നല്‍കി. ഈ ഹര്‍ജി അസാമാന്യ വേഗത്തിലാണ് മാവേലിക്കര കോടതിയില്‍ എത്തിയത്. ഇതിലും എംഎല്‍എ ഇടപെട്ടുവെന്ന് ഇത് വ്യക്തമാക്കുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;കള്ളക്കേസില്‍ പത്ത് പേരുടെ പട്ടിക കൂടി കൈമാറി&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: കുട്ടംപേരൂരില്‍ ചെങ്ങന്നൂര്‍ എംഎല്‍എയെ ആക്രമിച്ചുവെന്ന കള്ളക്കേസില്‍ കുടുക്കി കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ നീക്കം. കേസില്‍ അറസ്റ്റുചെയ്യേണ്ട സ്ത്രീകളടക്കം പത്ത് പേരുടെ പേര് കോണ്‍ഗ്രസ് നേതൃത്വം പൊലീസിന് കൈമാറി. കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഐ എം ലോക്കല്‍ സെക്രട്ടറി പ്രസാദടക്കമുള്ളവര്‍ക്ക്് കോടതി ജാമ്യം നല്‍കിയിട്ടും എംഎല്‍എയും പൊലീസും ഗൂഢാലോചന നടത്തി നീതി നിഷേധിച്ച് കഴിഞ്ഞ 19 ദിവസമായി ജയിലിടച്ചതിന് പുറമെയാണിത്. കസ്റ്റഡിയിലുള്ള സിപിഐ എം ലോക്കല്‍ സെക്രട്ടറിയെയടക്കം കൈവിലങ്ങ്വെച്ച് തെളിവെടുപ്പും നടത്തി. സ്വന്തം നാട്ടില്‍ നിന്ന് എംഎല്‍എ കുടിയിരുത്തിയ സിഐയുടെ നേതൃത്വത്തിലാണ് ഈ നരനായാട്ടുകള്‍ . അതേസമയം ഇതുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസുപോലും എടുക്കാന്‍ മടിക്കുന്നു. സംഘര്‍ഷ സമയത്ത് താലപാത്രംകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക തലക്കടിച്ച ഭാരതിയെന്ന പട്ടികജാതി സ്ത്രീ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രസാദിന്റെ കട തല്ലിതകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുക്കാന്‍ വിമുഖത കാട്ടുന്നു. അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ രാജ്യദ്രോഹകുറ്റവും ചുമത്തി.&lt;br /&gt;&lt;br /&gt;&lt;b&gt;വിഷ്ണുനാഥ് മാപ്പു പറയണം&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: മാന്നാറില്‍ ജനാധിപത്യ പരമായി നാടിന്റെ ആവശ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച സിപിഐ എം നേതാക്കളെയടക്കം കള്ളക്കേസില്‍ കുടുക്കി കഴിഞ്ഞ 19 ദിവസമായി ജയിലിലടക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത പി സി വിഷ്ണുനാഥ്, എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് സജിചെറിയാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഫ്ഐആറില്‍ കള്ളകഥയുണ്ടാക്കി എഴുതിചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ജനപ്രതിനിധികളായിരുന്നവരെ പോലും കൈവിലങ്ങുവെച്ച് തെളിവെടുപ്പ് നടത്തി മനുഷ്യാവകാശം പാടെ ലംഘിച്ച പൊലീസ് ഉദ്യോഗസ്ഥരെ നടപടിയെടുക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3727378175185160221?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3727378175185160221/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1058.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3727378175185160221'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3727378175185160221'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1058.html' title='പൊലീസ് ചമച്ചത് സിനിമയെ വെല്ലുന്ന തിരക്കഥ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7752433926729126354</id><published>2012-01-28T05:12:00.000+05:30</published><updated>2012-01-28T05:12:00.080+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പൊലീസ് അസോ. നേതാക്കളുടെ വെല്ലുവിളി: മുഖ്യമന്ത്രി മറുപടി പറയണം-സിപിഐ എം</title><content type='html'>പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചതിലും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കിയതിലും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വ്യാഴാഴ്ച രാവിലെ റിപ്പബ്ലിക്ദിനപരേഡ് നടക്കുന്നതിനിടെ കണ്ണൂര്‍ എംപി കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് വച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബോര്‍ഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ചില പൊലീസുകാരുമുണ്ടായെന്നത് അമ്പരിപ്പിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ ഔദ്യോഗിക സംവിധാനത്തെയും പരിപാടികളെയും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന പ്രഖ്യാപനമാണ് കണ്ണൂര്‍ എംപിയും കൂട്ടരും നടത്തിയത്.&lt;br /&gt;&lt;br /&gt;പൊലീസ് അസോസിയേഷനെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയല്‍ പരേഡും. അവിടെ എംപിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഔചിത്വമല്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബോര്‍ഡ് നീക്കി. എന്നാല്‍ കെ സുധാകരന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് ക്യാമ്പിന് മുന്നില്‍ അനുയായികള്‍ ഫ്ളക്സ്ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. രാഷ്ട്രീയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പെന്‍ഡ്ചെയ്തതിന്റെ പേരില്‍ ജില്ലാപൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനും എംപിയുടെ അനുചരന്മാര്‍ തയ്യാറായി. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും പൊലീസ് സംവിധാനത്തെ വെല്ലുവിളിക്കാനും മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാരെത്തിയത്. നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കാനും അസഭ്യം ചൊരിയാനും ഇവര്‍ തയ്യാറായി. ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍പോലും പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കി. പൊലീസ് സേനയുടെ അച്ചടക്കം തകര്‍ക്കുന്ന നടപടിയാണ് എംപിയുടെ നേതൃത്വത്തില്‍ നടന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധമുയരണം- ജയരാജന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഒ വി നാരായണനും പങ്കെടുത്തു.&lt;br /&gt;&lt;br /&gt;&lt;b&gt;രാഷ്ട്രീയ ഇടപെടല്‍ : പൊലീസില്‍ അസ്വാസ്ഥ്യം പുകയുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;കണ്ണൂര്‍ : യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കോണ്‍ഗ്രസ് നേതാക്കളും പൊലീസ് അസോസിയേഷന്‍ നേതാക്കളും നടത്തുന്ന അന്യായ ഇടപെടലുകള്‍ ജില്ലയിലെ പൊലീസ് സേനയില്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ സ്ഥലംമാറ്റിയും ഒതുക്കിയും അഴിമതിക്കാരെയും കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ടവരെയും വിവിധ തസ്തികകളില്‍ നിയമിച്ചുമാണ് യുഡിഎഫ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ഖദര്‍ധാരികളുടെ വിഹാരകേന്ദ്രമായി പൊലീസ്സ്റ്റേഷനുകള്‍ മാറിയതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്നാണ് പൊലീസുദ്യോഗസ്ഥര്‍ പറയുന്നത്. കുറ്റവാളികള്‍ക്കുവേണ്ടി യുഡിഎഫ് നേതാക്കള്‍ പരസ്യമായി ഇടപെടുന്നത് സാധാരണമായി. വീടുകള്‍ കൊള്ളയടിച്ചതും പൊലീസുകാരെ ആക്രമിച്ചതുമടക്കമുള്ള മുന്നൂറോളം കേസുകള്‍ എഴുതിത്തള്ളാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;രാഷ്ട്രീയമായി അപ്രിയം തോന്നുന്നവരെ സ്ഥലംമാറ്റാന്‍ ഏത്ഹീനമാര്‍ഗവും ഉപയോഗിക്കുകയാണ് ജില്ലാ പൊലീസ് അസോസിയേഷനെന്ന് പൊലീസുകാര്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവി അതിന് കൂട്ടുനിന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നേരിട്ട് ഫാക്സ് വരുത്തും. മാനദണ്ഡങ്ങളാകെ കാറ്റില്‍പ്പറത്തി കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്ന പ്രകാരമാണ് പൊലീസുകാരെയും ഓഫീസര്‍മാരെയും സ്ഥലംമാറ്റുന്നത്. ഇതുമൂലം നൂറുക്കണക്കിന് പൊലീസുകാരും ഉദ്യോഗസ്ഥരുമാണ് നെട്ടോട്ടമോടുന്നത്. ഖദറുടുത്താല്‍ നിയമം ബാധകമല്ലെന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസുകാരും കെഎസ്യുക്കാരും പൊലീസുകാരോട് പെരുമാറുന്നത്. കഴിഞ്ഞ ദിവസം വളപട്ടണത്ത് അമിതവേഗത്തില്‍ പോയ കാര്‍ നിര്‍ത്താനാവശ്യപ്പെട്ടതിന് അഡീഷണല്‍ എസ്ഐക്ക്പരസ്യമായ തെറിയഭിഷേകം ലഭിച്ചത് കെഎസ്യു നേതാവില്‍ നിന്ന്. മറുത്തൊന്നും പറയാതെനിന്ന പൊലീസുകാരെ രക്ഷപ്പെടുത്തിയത് നാട്ടുകാരാണ്. എന്നാല്‍ അടുത്തദിവസം പൊലീസ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തിയത്.&lt;br /&gt;&lt;br /&gt;ജില്ലാപൊലീസ് മേധാവിയും പ്രധാന നേതാവിന്റെ ഹിറ്റ്ലിസ്റ്റിലാണ്. കോണ്‍ഗ്രസിനുവേണ്ടി ഗുണ്ടാപ്പണിയെടുക്കുന്നയാള്‍ ചാലാട്ട് അമിതവേഗതയില്‍ ബൈക്കോടിച്ചു മതിലിലിടിച്ചു മരിച്ചു. ഇത് കൊലപാതകമാണെന്ന് വരുത്തി സിപിഐ എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാനായിരുന്നു നേതാവിന്റെ ആവശ്യം. ടൗണ്‍ എസ്ഐയുടെയും ഡിവൈഎസ്പിയുടെയും അന്വേഷണത്തില്‍ തെളിഞ്ഞത് അപകടമരണമാണെന്നാണ്. കൊലപാതകമാക്കി മാറ്റാന്‍ തയ്യാറാവാത്ത ജില്ലാപൊലീസ് മേധാവി, ഡിവൈഎസ്പി, ടൗണ്‍എസ്ഐ എന്നിവരെ കണ്ണൂരിലിരുത്തില്ലെന്നായിരുന്നു നേതാവിന്റെ പ്രഖ്യാപനം. ഡിവൈഎസ്പിയെയും എസ്ഐയെയും സ്ഥലംമാറ്റി. ജില്ലാ പൊലീസ് മേധാവിയെയും മാറ്റാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും നേതാവ് ഈ പൊലീസ് ഓഫീസര്‍ക്കെതിരെ കുറ്റപത്രം നിരത്തി. കണ്ണൂരിലെ പൊലീസ്മേധാവി താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നാണ് പ്രധാന പരാതി.&lt;br /&gt;&lt;br /&gt;അസോസിയേഷന്‍ ഭാരവാഹിയായ പൊലീസ് ഡ്രൈവര്‍ വിജിലന്‍സ് വിഭാഗത്തില്‍ വന്നയുടന്‍ , ജീപ്പില്‍ നിറയ്ക്കാത്ത പെട്രോളിന്റെ ചാര്‍ജ് എഴുതിയെടുക്കാന്‍ ശ്രമം നടത്തി. തട്ടിപ്പ് കണ്ടുപിടിച്ച എഎസ്ഐക്ക് ലഭിച്ചത് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം. മേധാവിപോലും അറിയാതെ തിരുവനന്തപുരത്ത്നിന്ന് ഇ മെയിലിലാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്. ഇതേ ഡ്രൈവര്‍ കഴിഞ്ഞ ദിവസം വിജിലന്‍സിലെ എസ്ഐയെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിക്കുകയുമുണ്ടായി. പൊലീസുകാരുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ച അസോസിയേഷന്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നതില്‍ പൊലീസിലാകെ പ്രതിഷേധമുയരുകയാണ്.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7752433926729126354?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7752433926729126354/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6578.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7752433926729126354'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7752433926729126354'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6578.html' title='പൊലീസ് അസോ. നേതാക്കളുടെ വെല്ലുവിളി: മുഖ്യമന്ത്രി മറുപടി പറയണം-സിപിഐ എം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3872661980172608609</id><published>2012-01-28T04:07:00.000+05:30</published><updated>2012-01-28T04:07:39.232+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കോണ്‍ഗ്രസ് ഗ്രൂപ്പുപോര് തെരുവില്‍</title><content type='html'>കാസര്‍കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് തെരുവിലേക്ക്. മണ്ഡലം കമ്മിറ്റി പനഃസംഘടനയില്‍ ഡിസിസി നേതൃത്വം ഏകപക്ഷീയമായി ഭാരവാഹികളെ നിയമിക്കുന്നതിനെതിരെ ജില്ലയിലെ എ വിഭാഗത്തില്‍ ഉടലെടുക്കുന്ന അസംതൃപ്തിയുടെ ഭാഗമാണ് വെള്ളിയാഴ്ച ഡിസിസി ഓഫീസ് പരിസരത്ത് അരങ്ങേറിയത്. ജില്ലാകമ്മിറ്റി ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചാണ് ഉദുമയില്‍നിന്നുള്ള ഏതാനും പേര്‍ എത്തിയത്. പന്തല്‍ കെട്ടി സത്യഗ്രഹം ആരംഭിച്ചത് ജനങ്ങള്‍ കൗതുകത്തോടെയാണ് കണ്ടത്. പറഞ്ഞിട്ട് കേള്‍ക്കാത്തവരെ അടിച്ച് പിരിക്കാനായിരുന്നു ഐ ഗ്രൂപ്പ് തീരുമാനം. ഡിസിസി ഓഫീസില്‍നിന്നെത്തിയ ഏതാനും പേര്‍ സമരപ്പന്തല്‍ പൊളിച്ചാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സ്വന്തം പാര്‍ടിക്കാരുടെ കേട്ടാലറക്കുന്ന തെറിവിളിയും കൈയങ്കാളിയുമാണ് പിന്നീട് കണ്ടത്. പൊലീസ് ഇടപെട്ടതുകൊണ്ടാണ് അഹിംസാവാദികളായ കോണ്‍ഗ്രസുകാരുടെ രക്തം ഡിസിസി ഓഫീസിനുമുന്നില്‍ വീഴാതിരുന്നത്.&lt;br /&gt;&lt;br /&gt;പന്തല്‍ പൊളിച്ചിട്ടും ശ്രീജയന്‍ സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോകാന്‍ തയ്യാറായില്ല. മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന തന്നെ ഉദുമയില്‍ മത്സരിച്ച് തോറ്റ നേതാവ് ഒറ്റയടിക്ക് പുറത്താക്കിയാല്‍ എങ്ങനെ സഹിക്കുമെന്നാണ് ശ്രീജയന്റെ ചോദ്യം. അതുകൊണ്ട് വെയിലത്ത് ഇരുന്നായിരുന്നു പിന്നീട് സമരം. ഒടുവില്‍ ഐ ഗ്രൂപ്പുകാരനായ പാദൂര്‍ കുഞ്ഞാമുവിന്റെ ചുമ്മാതെയുള്ള ഉറപ്പില്‍ സമരം അവസാനിപ്പിച്ച് സത്യഗ്രഹികള്‍ സ്ഥലം വിട്ടതോടെ കോണ്‍ഗ്രസിന്റെ വിഴുപ്പലക്കല്‍ കണ്ട് ജനം മൂക്കത്ത് വിരല്‍വച്ച്പോയി. നീലേശ്വരം മണ്ഡലം കമ്മിറ്റി പുനഃസംഘടനയിലും പ്രതിഷേധം ആളിപ്പടരുന്നുണ്ട്. ഇവിടെ എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്ന് സമാന്തര മണ്ഡലം കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ നാളില്‍ ഓഫീസിന് രണ്ട് പൂട്ടിട്ടായിരുന്നു ഇവിടുത്തെ പ്രതിഷേധത്തിന് തുടക്കം. പിന്നീട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് കരി ഓയില്‍ ഒഴിച്ചും ഗ്രൂപ്പ് വൈരം പുറത്തുവന്നു.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3872661980172608609?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3872661980172608609/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2393.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3872661980172608609'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3872661980172608609'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2393.html' title='കോണ്‍ഗ്രസ് ഗ്രൂപ്പുപോര് തെരുവില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4942776498593282965</id><published>2012-01-28T04:02:00.000+05:30</published><updated>2012-01-28T04:02:49.320+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആദരാഞ്ജലി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കേരള ഗവര്‍ണറായിരിക്കെ മരിച്ച രണ്ടാമന്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/--tIsePwfIPg/TyMl2iKbz9I/AAAAAAAAB4s/c6GadMwf8rg/s1600/farooq.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/--tIsePwfIPg/TyMl2iKbz9I/AAAAAAAAB4s/c6GadMwf8rg/s1600/farooq.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;b&gt;എം ഒ എച്ച് ഫാറൂഖിന് അന്ത്യാഞ്ജലി&lt;/b&gt;&lt;br /&gt;&lt;br /&gt;കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പുതുച്ചേരി ഉപ്പളം ജുമാമസ്ജിദില്‍ വെള്ളിയാഴ്ച വൈകിട്ട് പൂര്‍ണ ഔദ്യോഗികബഹുമതികളോടെയായിരുന്നു കബറടക്കം. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വൃക്കരോഗത്തെതുടര്‍ന്ന് ഡിസംബര്‍ നാലിന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാറൂഖിന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 9.10നായിരുന്നു. 74 വയസ്സായിരുന്നു. പുതുച്ചേരി മുഖ്യമന്ത്രിയായും കേന്ദ്ര സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ഫാറൂഖ് സെപ്തംബര്‍ എട്ടിനാണ് കേരള ഗവര്‍ണറായി ചുമതലയേറ്റത്.&lt;br /&gt;&lt;br /&gt;1937 സെപ്തംബര്‍ ആറിന് പുതുച്ചേരിയിലെ കാരക്കലിലായിരുന്നു എം ഒ ഹസ്സന്‍ ഫാറൂഖ് മരിക്കാര്‍ എന്ന എം ഒ എച്ച് ഫാറൂഖിന്റെ ജനനം. രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മുഖ്യമന്ത്രിയായ വ്യക്തി ഇദ്ദേഹമാണ്; 29-ാംവയസ്സില്‍ , 1967ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. 1969, 1974 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തി. 1991, 1996, 1999 വര്‍ഷങ്ങളില്‍ പുതുച്ചേരി ലോക്സഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായി. ദീര്‍ഘകാലം കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍ അംഗമായിരുന്നു. പരേതയായ ഖദീജ നെച്ചിയിലാണ് ഭാര്യ. രണ്ടു മക്കളുണ്ട്.&lt;br /&gt;&lt;br /&gt;ഫാറൂഖിന്റെ നിര്യാണത്തെതുടര്‍ന്ന് കേരളത്തില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗികപരിപാടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച പൊതു അവധിയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സര്‍വകലാശാല, പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു. രാജ്ഭവനില്‍ പ്രത്യേക അനുശോചനയോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, ഇ അഹമ്മദ്, വി നാരായണസ്വാമി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , മന്ത്രിമാരായ കെ സി ജോസഫ്, അടൂര്‍ പ്രകാശ്, ഡോ. എം കെ മുനീര്‍ , വി കെ ഇബ്രാഹിംകുഞ്ഞ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ , ഡിജിപി ജേക്കബ് പുന്നൂസ്, പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി, ലഫ്. ഗവര്‍ണര്‍ ഡോ. ഇഖ്ബാല്‍ സിങ്, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ പുതുച്ചേരിയില്‍ എത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കുവേണ്ടിയും റീത്ത് സമര്‍പ്പിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;അധികാരപദവികളില്‍ നാല് പതിറ്റാണ്ട്&lt;/b&gt;&lt;br /&gt;&lt;br /&gt;നാലു പതിറ്റാണ്ടിലേറെ പുതുച്ചേരി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച് ഭരണരംഗത്ത് നിറഞ്ഞുനിന്ന അതികായനായിരുന്നു എം ഒ ഹസന്‍ ഫാറൂഖ് മരയ്ക്കാര്‍ എന്ന എം ഒ എച്ച് ഫാറൂഖ്. മതനിരപേക്ഷമൂല്യം ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയെന്ന നിലയിലാവും ജനങ്ങള്‍ ഫാറൂഖിനെ ഓര്‍ക്കുക. സംസ്ഥാനത്തെ പ്രായംകുറഞ്ഞ സ്പീക്കര്‍ , മുഖ്യമന്ത്രി എന്നീ നിലകളില്‍ ചരിത്രം സൃഷ്ടിച്ചാണ് പുതുച്ചേരി വിമോചനപോരാളിയായ ഈ നേതാവ് യാത്രയാവുന്നത്.&lt;br /&gt;&lt;br /&gt;പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലില്‍ 1937 സെപ്തംബര്‍ ആറിന് ജനിച്ച ഫാറൂഖ് വിദ്യാര്‍ഥിയായിരിക്കെ ഫ്രഞ്ച്സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം 1964ല്‍ കാരയ്ക്കല്‍ നോര്‍ത്തില്‍നിന്ന് 27-ാം വയസിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യസഭയില്‍ സ്പീക്കറുമായി. 1967 ഏപ്രില്‍ ഒമ്പതിന് ഇരുപത്തൊമ്പതാം വയസില്‍ മുഖ്യമന്ത്രിയായി- ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി. ഒരു വര്‍ഷമേ ആ ഭരണത്തിന് ആയുസുണ്ടായുള്ളൂ. കോണ്‍ഗ്രസ് വിട്ട് ഡിഎംകെയില്‍ ചേക്കേറിയ ഫാറൂഖ് 1969 മാര്‍ച്ച് 17 മുതല്‍ മുഖ്യമന്ത്രിക്കസേരയില്‍ വീണ്ടുമെത്തി. ഇക്കുറി കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങി. 1985ല്‍ മൂന്നാംതവണയും മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി. ദ്രാവിഡ രാഷ്ട്രീയത്തില്‍ ചുറ്റിക്കറങ്ങിയ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് മേല്‍വിലാസമുണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കാരയ്ക്കലിലെ ഓരോ കുടുംബത്തെയും പേരെടുത്തുവിളിക്കാനുള്ള ബന്ധവും അടുപ്പവുമുണ്ടായിരുന്നു. സംസ്ഥാനത്ത് വിദേശമദ്യഷാപ്പ് ലൈസന്‍സ് വ്യാപകമായി അനുവദിച്ചതും ഫാറൂഖ് മുഖ്യമന്ത്രിയായിരിക്കെയാണ്. 1990ല്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. 1991, 1996, 1999 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് ഹാട്രിക് വിജയം. "91ലെ നരസിംഹറാവു മന്ത്രിസഭയില്‍ വ്യോമയാന- ടൂറിസം സഹമന്ത്രി. 2004ല്‍ സൗദി അംബാസഡറായി. 2010ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. തുടര്‍ന്ന് കേരള ഗവര്‍ണറും.&lt;br /&gt;(പി ദിനേശന്‍)&lt;br /&gt;&lt;br /&gt;&lt;b&gt;കേരള ഗവര്‍ണറായിരിക്കെ മരിച്ച രണ്ടാമന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;കേരള ഗവര്‍ണര്‍ പദവിയിലിരിക്കെ മരണമടയുന്ന രണ്ടാമത്തെ ഗവര്‍ണറാണ് എം ഒ എച്ച് ഫാറൂഖ്. മുന്‍ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തും കേരള ഗവര്‍ണറായിരിക്കുമ്പോഴാണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഭക്ത് 2004 ഫെബ്രവരി 23 നാണ് മരിച്ചത്. ചുമതലയേറ്റ് രണ്ടുവര്‍ഷം തികയും മുമ്പ് അദ്ദേഹം മരിച്ചു. എം ഒ എച്ച് ഫാറൂഖ് കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് കേരള ഗവര്‍ണറായി ചുമതലയേറ്റത്. അസുഖബാധിതനായതിനെത്തുടര്‍ന്ന് അധികമൊന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനായില്ല. കേരളകലാകേന്ദ്രം സുവര്‍ണ സംഗമത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങിലാണ് ഗവര്‍ണര്‍ ഏറ്റവുമൊടുവില്‍ പങ്കെടുത്തത്. നവംബര്‍ ഒമ്പതിനായിരുന്നു അത്. ആര്‍ എസ് ഗവായിയുടെ പിന്‍ഗാമിയായി പത്തൊമ്പതാമത് ഗവര്‍ണറായാണ് ഫാറൂഖ് എത്തുന്നത്. നാല് മാസവും പതിനിനേഴ് ദിവസവുമാണ് അദ്ദേഹം തുടര്‍ന്നത്. ചികിത്സയെത്തുടര്‍ന്ന് ഫാറൂഖ് അവധിയിലായതിനാല്‍ ഗവര്‍ണറുടെ ചുമതല കഴിഞ്ഞയാഴ്ച കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഏറ്റെടുത്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഗവര്‍ണര്‍ പദവിയിലിരുന്നത് ടി എന്‍ ചതുര്‍വേദിയാണ്. 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ 23 വരെയാണ് ചതുര്‍വേദി ഗവര്‍ണറായിരുന്നത്.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4942776498593282965?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4942776498593282965/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7020.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4942776498593282965'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4942776498593282965'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7020.html' title='കേരള ഗവര്‍ണറായിരിക്കെ മരിച്ച രണ്ടാമന്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/--tIsePwfIPg/TyMl2iKbz9I/AAAAAAAAB4s/c6GadMwf8rg/s72-c/farooq.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6777907747549080318</id><published>2012-01-28T00:22:00.001+05:30</published><updated>2012-01-28T05:27:35.044+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അയിത്തം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കര്‍ണാടക ക്ഷേത്രങ്ങളിലെ അയിത്തം: ഉഡുപ്പിയില്‍ പ്രക്ഷോഭം തുടങ്ങി</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-kMQQRRQ__HM/TyM52RJaNTI/AAAAAAAAB40/4nLvTy_t76g/s1600/uduppi+cpim+protest.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="139" src="http://1.bp.blogspot.com/-kMQQRRQ__HM/TyM52RJaNTI/AAAAAAAAB40/4nLvTy_t76g/s320/uduppi+cpim+protest.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;ജാതീയതയ്ക്കും ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ക്കുമെതിരെ സിപിഐ എം കര്‍ണാടക സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് അത്യുജല തുടക്കം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ വിശ്വാസികള്‍ക്ക് ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി മഠത്തിനുമുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന റാലിയിലും ധര്‍ണയിലും അയ്യായിരത്തോളംപേര്‍ അണിചേര്‍ന്നു. വരുംനാളുകളില്‍ കര്‍ണാടകത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉഡുപ്പി സമരം നാന്ദി കുറിച്ചു. പ്രവര്‍ത്തകരെ സമരത്തിന് മുമ്പ് അറസ്റ്റുചെയ്യാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല.&lt;br /&gt;&lt;br /&gt;ഉഡുപ്പി അജ്ജര്‍ക്കാട് രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് റാലി ആരംഭിച്ചത്. ഉഡുപ്പി മഠത്തിനുമുന്നില്‍ കനകദാസ റോഡില്‍ ബാരക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനകത്തേക്ക് കുതിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇവരെ ശാന്തരാക്കി. ബംഗളൂരു, ദക്ഷിണകാനറ, ഉഡുപ്പി, തുമക്കൂറു, കോലാര്‍ , ഹാസ്സന്‍ , മൈസൂരു, കുടക്, ചിക്ക്മംഗളൂരു, കാര്‍വാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. വിവിധ ക്ഷേത്രങ്ങളില്‍ എച്ചിലിലയില്‍ പ്രദക്ഷിണം ചെയ്യിപ്പിക്കുക, ചാതുര്‍വര്‍ണ്യവ്യവസ്ഥ പ്രകാരം ഭക്ഷണവിതരണം ചെയ്യുക തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമരക്കാര്‍ ഉയര്‍ത്തിയത്. സിപിഐ എം കര്‍ണാടക സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡി സമരം ഉദ്ഘാടനംചെയ്തു. 250ലേറെ ക്ഷേത്രങ്ങളില്‍ നടമാടുന്ന അയിത്താചരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി അവസാനിപ്പിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി ജെ കെ നായര്‍ , സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ജി എന്‍ നാഗരാജ്, ബി മാധവ, കെ ആര്‍ ശ്രീയാന്‍ , കെ നില, എസ് പ്രസന്നകുമാര്‍ , നിത്യാനന്ദസ്വാമി, ഉഡുപ്പി ജില്ലാസെക്രട്ടറി കെ ശങ്കര്‍ , മനുഷ്യാവകാശപ്രവര്‍ത്തകന്‍ വെങ്കടേഷ്മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. സമരത്തിനിടെ ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ സമരപ്പന്തലില്‍ എത്തി സിപിഐ എമ്മിന്റെ നിവേദനം ഏറ്റുവാങ്ങി.&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6777907747549080318?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6777907747549080318/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_28.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6777907747549080318'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6777907747549080318'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_28.html' title='കര്‍ണാടക ക്ഷേത്രങ്ങളിലെ അയിത്തം: ഉഡുപ്പിയില്‍ പ്രക്ഷോഭം തുടങ്ങി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-kMQQRRQ__HM/TyM52RJaNTI/AAAAAAAAB40/4nLvTy_t76g/s72-c/uduppi+cpim+protest.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5916006481305661676</id><published>2012-01-28T00:18:00.000+05:30</published><updated>2012-01-28T00:18:09.731+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ത്രിപുര'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ത്രിപുരയില്‍ മറ്റ് പാര്‍ടികളില്‍നിന്ന് 30,000 പേര്‍ സിപിഐ എമ്മില്‍</title><content type='html'>&amp;nbsp;ത്രിപുരയില്‍ മൂന്ന് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളില്‍നിന്നും രാജിവച്ച് 30,000 പേര്‍ സിപിഐ എമ്മില്‍ ചേര്‍ന്നെന്ന് സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അറിയിച്ചു. ഞായറാഴ്ച ആരംഭിക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളന പരിപാടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം ത്രിപുരയില്‍ സിപിഐ എം അഭൂതപൂര്‍വമായ വളര്‍ച്ച നേടി. സംസ്ഥാനത്ത് പാര്‍ടിയില്‍ 77,915 അംഗങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 16,000 പുതിയ അംഗങ്ങള്‍ ചേര്‍ന്നു.&lt;br /&gt;&lt;br /&gt;ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അഗര്‍ത്തല ടൗണ്‍ഹാളിലെ വൈദ്യനാഥ് മജുംദാര്‍ ഹാളിനുമുന്നില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് അഗര്‍ത്തല ആസ്താബല്‍ മൈതാനത്ത് നടക്കുന്ന റാലി കാരാട്ട് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് പ്രതിനിധിസമ്മേളനം കാരാട്ട് ഉദ്ഘാടനംചെയ്യും. 512 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദകാരാട്ട് എന്നിവരും പങ്കെടുക്കും. ത്രിപുരയില്‍ സമാധാനവും വികസനവും തുടര്‍ന്നു കൊണ്ടുപോകാന്‍ ഏഴാമത് ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സമ്മേളനം രൂപം നല്‍കും. സോഷ്യലിസമാണ് മാനവരാശിയുടെ ഭാവി എന്ന ശക്തമായ പ്രചാരണം നടത്തും.&lt;br /&gt;&lt;br /&gt;സംസ്ഥാന സമ്മേളന റാലി നടത്താന്‍ അഗര്‍ത്തലയിലെ അസം റൈഫിള്‍സ് മൈതാനം വിട്ടുതരാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ബിജന്‍ ധര്‍ പറഞ്ഞു. മുമ്പ് രാഷ്ട്രീയപാര്‍ടികള്‍ക്ക് പൊതുയോഗം നടത്താന്‍ ഈ മൈതാനം അനുവദിച്ചിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് സീതാറാം യെച്ചൂരി നല്‍കിയ കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നല്‍കിയ മറുപടി. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇതേ മൈതാനത്ത് കോണ്‍ഗ്രസിന്റെ പൊതുയോഗം നടത്തിയിട്ടുണ്ട്. ജ്യോതിബസുവും ഇ എം എസും പങ്കെടുത്ത സിപിഐ എമ്മിന്റെ റാലികളും ഇതേ മൈതാനത്ത് നടന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി കള്ളം പറയുകയും രാഷ്ട്രീയ പകപോക്കല്‍ നടത്തുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.&lt;br /&gt;(വി ജയിന്‍)&lt;br /&gt;&lt;br /&gt;deshabhimani 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5916006481305661676?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5916006481305661676/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/30000.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5916006481305661676'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5916006481305661676'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/30000.html' title='ത്രിപുരയില്‍ മറ്റ് പാര്‍ടികളില്‍നിന്ന് 30,000 പേര്‍ സിപിഐ എമ്മില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-340839829488303327</id><published>2012-01-27T23:29:00.000+05:30</published><updated>2012-01-27T23:29:05.072+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിഷന്‍ 2030'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വികസനം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>'വിഷന്‍ 2030'ല്‍ കാര്‍ഷികമേഖലയെ അവഗണിച്ചത് ദോഷം ചെയ്യും: സത്യന്‍ മൊകേരി</title><content type='html'>&lt;b&gt;കേരള വിഷന്‍ 2030 ന് രൂപം കൊടുക്കും: മുഖ്യമന്ത്രി&lt;/b&gt;&lt;br /&gt;&lt;br /&gt;സംസ്ഥാന വികസനത്തിനുള്ള സപ്തധാരാ പദ്ധതികള്‍ക്കൊപ്പം തന്നെ കേരള വിഷന്‍ 2030 ന് രൂപം കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.&lt;br /&gt;തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡ് പരിശോധിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;അതിവേഗ റെയില്‍പാത, കൊച്ചി കോയമ്പത്തൂര്‍ വ്യവസായിക ഇടനാഴി, തിരുവനന്തപുരം കോഴിക്കോട് മോണോ റെയിലുകള്‍, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, നാലുവരിപ്പാതകള്‍, ദേശീയജലപാത തുടങ്ങി അടിസ്ഥാനവികസനരംഗത്ത് കേരളം കുതിച്ചുചാട്ടത്തിനു സജ്ജമാകുകയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന എമേര്‍ജിംഗ് കേരള വഴി നിക്ഷേപരംഗത്ത് കേരളത്തിനു പുതിയൊരു പ്രതിച്ഛായ ഉറപ്പാക്കാനാകുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.&lt;br /&gt;&lt;br /&gt;വന്‍ വികസനങ്ങള്‍ക്കിടയില്‍ ചെറിയ മനുഷ്യരും അവരുടെ ചെറിയ കാര്യങ്ങളുമെന്നു പറഞ്ഞ് മറ്റുള്ളവര്‍ തള്ളിക്കളയുന്നവ സാധാരണക്കാരന്റെ ജീവല്‍ പ്രശ്‌നങ്ങളാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. എന്തിലും, ഏവര്‍ക്കും തുല്യത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ കടമ. വികസന പ്രക്രിയയില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.&lt;br /&gt;രാജ്യത്ത് മതേതര മൂല്യങ്ങള്‍ ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നില്ലെന്നാണ് വസ്തുത.&lt;br /&gt;മതേതരകാര്യങ്ങളില്‍ മായം ചേര്‍ക്കാത്ത സംസ്ഥാനമെന്നതാണ് കേരളത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഇതിനു വിപരീതമായി ചില അപസ്വരങ്ങളും ബോധപൂര്‍വമായ നീക്കങ്ങളൊക്കെ ചില ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. അവര്‍ സ്വയം തിരുത്തുന്നില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തുന്ന കാലം വിദൂരമല്ല. മതേതരവിശ്വാസ പ്രമാണങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും നാടിന്റെയും ജനങ്ങളുടെയും സുരക്ഷയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ അണുവിട വ്യതിചലിക്കില്ല.&lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാര്‍ ഡാം അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുന്നതാണു കേരളത്തിന്റെ സമീപനം. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണു കേരളം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;ഇന്ത്യയെ പരമാധികാര റിപ്പബഌക്കിലേക്കു നയിച്ചവരെയും അതു കാത്തുസൂക്ഷിക്കാന്‍ ത്യാഗം അനുഷ്ഠിച്ചവരെയും രാജ്യത്തെ വളര്‍ച്ചയിലേക്കു നയിച്ചവരെയും നാം അഭിമാനത്തോടെ സ്മരിക്കുമ്പോള്‍, വരുംതലമുറയ്ക്ക് നമ്മെ അഭിമാനപൂര്‍വം ഓര്‍ക്കുവാന്‍ എന്തെങ്കിലും അവശേഷിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;'വിഷന്‍ 2030'ല്‍ കാര്‍ഷികമേഖലയെ അവഗണിച്ചത് ദോഷം ചെയ്യും: സത്യന്‍ മൊകേരി&lt;/b&gt;&lt;br /&gt;&lt;br /&gt;കോഴിക്കോട്: കേരളത്തിന്റെ സമഗ്രവികസനത്തിന് പത്ത് പദ്ധതികളുമായെത്തിയ സാം പിത്രോദ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും കൃഷിയെ അവഗണിച്ചുകൊണ്ടുള്ള വികസനകാഴ്ചപ്പാടുകള്‍ രാജ്യത്തിനും സംസ്ഥാനത്തിനും ഗുണം ചെയ്യില്ലെന്നും കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി പ്രസ്താവനയില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;വിഷന്‍ 2030 ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട പത്ത് നിര്‍ദ്ദേശങ്ങളില്‍ മുഖ്യപങ്കും അടിസ്ഥാനവികസനവുമായി ബന്ധപ്പെട്ടതാണ്. പത്തിന പദ്ധതിയില്‍ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം ഉള്‍പ്പെടുത്തിയെങ്കിലും കൃഷിയെ കണ്ടില്ലെന്ന് നടിച്ചു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെങ്കിലും വിഷന്‍ 2030ല്‍ ഇതേക്കുറിച്ച് &amp;nbsp;പരാമര്‍ശം പോലുമില്ല. ദേശീയ തലത്തില്‍ തന്നെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടും സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തില്‍ കൃഷിമേഖലയെ പാടേ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു.&lt;br /&gt;&lt;br /&gt;കൃഷിയെ തഴഞ്ഞുകൊണ്ടുള്ള വികസനചിന്ത രാജ്യത്തിനും സംസ്ഥാനത്തിനും ദോഷകരമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖല നിരവധി പ്രതിസന്ധികളെ നേരിടുകയാണ്.&lt;br /&gt;കൃഷി ഭൂമി കുറഞ്ഞുവരുന്നതിനാലും ഉത്പാദനക്ഷമതയില്‍ കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനാലും ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യത്തിലെത്താന്‍ നമ്മുടെ രാജ്യത്തിന് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. കൃഷിക്കാര്‍ക്ക് ന്യായമായ വിലയും കൃഷി ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കണം. &amp;nbsp;തോട്ടം മേഖല ഉള്‍പ്പെടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ലോകോത്തര നിലവാരത്തിലുള്ള ഉത്പാദനക്ഷമതയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടത്തണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;janayugom 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-340839829488303327?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/340839829488303327/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/2030.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/340839829488303327'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/340839829488303327'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/2030.html' title='&apos;വിഷന്‍ 2030&apos;ല്‍ കാര്‍ഷികമേഖലയെ അവഗണിച്ചത് ദോഷം ചെയ്യും: സത്യന്‍ മൊകേരി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4238613591204082508</id><published>2012-01-27T23:22:00.002+05:30</published><updated>2012-01-27T23:22:55.190+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><title type='text'>പാല്‍ പദ്ധതി അവതാളത്തില്‍</title><content type='html'>സംസ്ഥാനത്തെ ജനങ്ങളില്‍ വര്‍ധിച്ച് വരുന്ന &amp;nbsp;ശ്വാസകോശ രോഗങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ &amp;nbsp;പ്രാക്ടിക്കല്‍ അപ്രോച്ച് ടു ലംഗ് ഹെല്‍ത്ത് (പാല്‍) പദ്ധതി പവര്‍ത്തനങ്ങള്‍ &amp;nbsp;അവതാളത്തിലായി. സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും (എന്‍ ആര്‍ എച്ച് എം) &amp;nbsp;സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് പുതിയ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഊര്‍ദ്ധ്വശാസം വലിക്കുന്നത്. ക്ഷയം ( ട്യൂബര്‍ക്കിലോസിസ്), ബ്രോങ്കൈറ്റിസ് (വില്ലന്‍ചുമ) തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും തീരദേശജില്ലകളില്‍ ജില്ലയില്‍ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ലോകാരോഗ്യ സംഘടനയും നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.&lt;br /&gt;&lt;br /&gt;സംസ്ഥാനത്തെ &amp;nbsp;വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ നല്ലൊരുശതമാനംപേര്‍ &amp;nbsp;വിവിധ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരെന്നും &amp;nbsp;പഠനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ പാല്‍ പദ്ധതി ആവിഷ്‌കരിച്ചത്.&lt;br /&gt;&lt;br /&gt;തിരുവനന്തപുരം ജില്ലയിലെ സ്ഥിതിവിവരകണക്കുകള്‍തന്നെ ശ്വാസക്വാശ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം എത്രമാത്രം ഗുരുതരമെന്ന് വ്യക്തമാക്കുന്നു. കാര്യവട്ടം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 250 രോഗികളാണ് ദിനംപ്രതി ഒ പി വിഭാഗത്തില്‍ ചികിത്സക്കെത്തുന്നത്. ഇതില്‍ 75 പേര്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരാണന്ന കണ്ടെത്തലാണ് പദ്ധതിയുടെ ആവശ്യകത സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനമുണ്ടായത്. &amp;nbsp;വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ദിനംപ്രതിയെത്തുന്ന 600 രോഗികളില്‍ 150 പേര്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരാണ്.&lt;br /&gt;&lt;br /&gt;വിതുര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ 750 രോഗികളില്‍ 200 പേര്‍, വിഴിഞ്ഞത്തിന് സമീപം മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 100 രോഗികളില്‍ 30 പേരും, തിരുവല്ലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 100 പേരില്‍ 34 പേരും, തൊളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 250 പേരില്‍ 75 രോഗികളും, മലയടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസേന എത്തുന്ന 50 പേരില്‍ 25 പേര്‍ക്കും, ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 400 രോഗികളില്‍ 120 പേര്‍ക്കും, പെരിങ്ങമ്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 80 രോഗികളില്‍ 25 പേരും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവരെന്നാണ് ആശുപത്രിയിലെ രേഖകള്‍ വ്യക്തമാക്കുന്നത്. ബള്‍ഗേറിയ, ജോര്‍ദ്ദാന്‍, ബോളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പാല്‍ എന്ന പുതിയ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.&lt;br /&gt;&lt;br /&gt;കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, തേവള്ളി, നീണ്ടകര, ശക്തികുളങ്ങര, ഓച്ചിറ, ചവറ തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്വാസകോശരോഗികളുടെ എണ്ണം കൂടുതലാണെന്ന് കണ്ടത്തിയത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, പത്തനംതിട്ട ജില്ലയിലെ കോന്നി, ഇലന്തൂര്‍, ഇടുക്കി ജില്ലയിലെ മൂന്നാര്‍, തൊടുപുഴ, രാജക്കാട്, കോട്ടയം ജില്ലയിലെ തിരുവല്ല, കവിയൂര്‍, എര്‍ണാകുളം ജില്ലയിലെ തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, കളമശ്ശേരി, മട്ടാഞ്ചേരി, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, ചാലക്കുടി, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, മഞ്ചേരി, വേങ്ങര, പാലക്കാട് ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍, കോഴിക്കോട് ജില്ലയിലെ ഫിഷ് മാര്‍ക്കറ്റ്, കടലുണ്ടി, കണ്ണൂര്‍ ജില്ലയിലെ പഴശ്ശി, പറശ്ശിനിക്കടവ്, ഇരിക്കൂര്‍, കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്വാസകോശ രോഗികളുടെ എണ്ണം കൂടുതലായി കണ്ടെത്തിയത്.&lt;br /&gt;&lt;br /&gt;അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉന്നതതല കര്‍മ്മ സമിതി രൂപീകരിച്ചു. രണ്ടാം ഘട്ടത്തില്‍ രോഗികളുടെ വിവരങ്ങളും എണ്ണവും ലഭ്യമാക്കുന്നതിനുള്ള സര്‍വേ നടപ്പാക്കി. നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലനം സംഘടിപ്പിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കണക്കാക്കി.&lt;br /&gt;&lt;br /&gt;മൂന്നാം ഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 14 സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ സംവിധാനം നടപ്പാക്കി. അവസാന ഘട്ടത്തില്‍ രോഗികളുടെ മൊത്തം വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി അവതാളത്തിലായി.&lt;br /&gt;&lt;br /&gt;ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ രോഗം ബാധിച്ച 80 ശതമാനം പേര്‍ക്കും രോഗം ഭേദപ്പെട്ടതായി കണ്ടെത്തി. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഫണ്ടില്‍ നിന്നും ലഭ്യമാക്കി. തുടര്‍ ചികിത്സക്കുള്ള മരുന്നുകളും സൗജന്യമായാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് രോഗിള്‍ക്ക് നല്‍കിയിരുന്നത്.&lt;br /&gt;&lt;br /&gt;janayugom 280112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4238613591204082508?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4238613591204082508/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2388.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4238613591204082508'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4238613591204082508'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2388.html' title='പാല്‍ പദ്ധതി അവതാളത്തില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1287075188618345899</id><published>2012-01-27T19:28:00.000+05:30</published><updated>2012-01-27T19:28:46.076+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>കോണ്‍ഗ്രസിലും വാര്‍ത്തകളുണ്ട്...</title><content type='html'>&lt;b&gt;വക്കംകമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം കെ അച്യുതന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;പാലക്കാട്: വക്കം കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കെ അച്യുതന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മിണ്ടാതിരിക്കുന്നത് സര്‍ക്കാരിന് കുഴപ്പമുണ്ടാക്കരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് പുനസംഘടനയോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നു.ഒരാളുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ രാജിവെക്കുന്നില്ല. തനിക്കെതിരെ പരസ്യമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. നടപടി ഉണ്ടാവുമെന്ന് കെപിസിസി എക്സിക്യൂട്ടീവും വക്കവും പറഞ്ഞിരുന്നു. അതുകൊണ്ടാണ് പരാതി പറയാന്‍ പോയത്. പരാതി തെളിവു സഹിതം പറഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ റിപ്പോര്‍ട്ടു കിട്ടിയിട്ടും നടപടിയെടുക്കാത്തത് ശരിയല്ല. നടപടിയെടുക്കുന്നില്ലെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും അച്യുതന്‍ പറഞ്ഞു. വക്കം കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയൊന്നുമുണ്ടാകാന്‍ സാധ്യതയില്ലെന്ന് പി സി ചാക്കോ ഒരു ദൃശ്യമാധ്യമത്തോട് പറഞ്ഞിരുന്നു. ആര്‍ക്കെതിരെയും നടപടിയുടെ ആവശ്യമില്ല. തെറ്റു ചെയ്തവര്‍ തിരുത്തിയാല്‍ മതിയെന്ന ചാക്കോയുടെ പ്രസ്താവനക്കെതിരെയാണ് അച്യുതന്‍ പ്രതികരിച്ചത്.&lt;br /&gt;&lt;br /&gt;&lt;b&gt;കോണ്‍ഗ്രസ്സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി; പൊലീസുകാരെയും ആക്രമിച്ചു&lt;/b&gt;&lt;br /&gt;&lt;br /&gt;വടകര: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് തെരുവ് യുദ്ധത്തിലേക്ക്. താലൂക്കില്‍ പലേയിടത്തും എ, ഐ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുകാരെയും അക്രമിച്ചു. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അലങ്കേലപ്പെട്ടു. വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കെഎസ്യു ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും തെരുവില്‍ ഏറ്റുമുട്ടി. ബുധനാഴ്ച പകല്‍ മൂന്നരയോടെ കോളേജ് പരിസരത്താണ് എഐ വിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഐ വിഭാഗം പ്രവര്‍ത്തകര്‍ സോഡാക്കുപ്പി പൊട്ടിച്ച് എതിരാളികളെ നേരിട്ടു. സംഘര്‍ഷ സ്ഥലത്തെത്തിയ പൊലീസുകാരെയും ഐ വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് അക്രമത്തിന് ഇരയായ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.&lt;br /&gt;&lt;br /&gt;ആന്ധ്രപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു റിട്ടേണിങ് ഓഫീസര്‍ . അമ്പത് അംഗങ്ങളുടെ ലിസ്റ്റാണ് റിട്ടേണിങ് ഓഫീസറുടെ മുന്നില്‍ ഉണ്ടായിരുന്നത്. വേട്ടേഴ്സ് ലിസ്റ്റില്‍ കൃത്രിമം ഉണ്ടെന്ന് എ വിഭാഗം ആരോപിച്ചു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ വോട്ടേഴ്സ് ലിസ്റ്റ് കോളേജ് പ്രിന്‍സിപ്പലിനെ കൊണ്ട് പരിശോധിപ്പിച്ചു. അമ്പതംഗ വോട്ടേഴ്സ് ലിസ്റ്റിലെ നാല് പേര്‍ മാത്രമാണ് പോളിടെക്നിക് കോളേജില്‍ പഠിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ റിട്ടേണിങ് ഓഫീസര്‍ തയ്യാറായപ്പോള്‍ ഐ വിഭാഗം റിട്ടേണിങ് ഓഫീസറെ തടഞ്ഞ് വെക്കുകയും എ വിഭാഗം പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ജയദാസന്‍ കാടോട്ടി, കളത്തില്‍ പീതാംബരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഐ മൂസയുടെ ഒത്താശയോടെ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് എ വിഭാഗം ആരോപിച്ചു. നാദാപുരത്ത് ദാറുല്‍ഹുദാ കോളേജിലും പുളിയാവ് നാഷനല്‍ കോളേജിലും കെഎസ്യു തെരഞ്ഞെടുപ്പ് കയ്യാങ്കളിയില്‍ കലാശിച്ചു. കെഎസ്യു നേതൃത്വത്തെ വരുതിയിലാക്കാനുള്ള ഗ്രൂപ്പ് പോരാണ് നാട്ടില്‍ ക്രമസമാധന പ്രശ്നം സൃഷ്ടിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;b&gt;തിരുവള്ളൂര്‍ മുരളിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം&lt;/b&gt;&lt;br /&gt;&lt;br /&gt;വടകര: കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തോക്കിന്‍തിരകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തോക്ക് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറാകണം. ബുധനാഴ്ച വടകര പോളിടെക്നിക് കോളേജ് പരിസരത്ത് തമ്മിലടിച്ച കോണ്‍ഗ്രസ്സുകാര്‍ പൊലീസുകാരെ അക്രമിച്ചത് ഗൗരവമായി കാണണം. ഭരണത്തിന്റെ ഹുങ്കില്‍ പൊലീസിനെ ഭീഷണിപ്പെടുത്തി ക്രമസമാധാന നില തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ബ്ലോക്ക് സെക്രട്ടറി പി ടി കെ രാജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;കാസര്‍കോട് ഡിസിസിയില്‍ എ ഐ തമ്മിലടി&lt;/b&gt;&lt;br /&gt;&lt;br /&gt;കാസര്‍കോട്: കാസര്‍കോട് ഡിസിസിക്കു മുന്നില്‍ സംഘര്‍ഷം. എ ഐ വിഭാഗങ്ങള്‍ തമ്മിലടിച്ചു. എ വിഭാഗം സത്യഗ്രഹം നടത്തിയിരുന്ന സമരപ്പന്തല്‍ ഐക്കാര്‍ പൊളിച്ചു നീക്കി. ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്ന ശ്രീജയനെ സസ്പെന്‍ഡു ചെയ്തതിനെതിരെ എ വിഭാഗം രാവിലെ മുതല്‍ സത്യഗ്രഹസമരം പ്രഖ്യാപിച്ചിരുന്നു. ഓഫീസിലുണ്ടായിരുന്ന ഐക്കാര്‍ സത്യഗ്രഹപന്തല്‍ പൊളിച്ചു നീക്കി. ശ്രീജയനെ ഭീഷണിപ്പെടുത്തി ഓടിച്ചു. ശ്രീജയനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയവരെയും കൈകാര്യം ചെയ്തു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1287075188618345899?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1287075188618345899/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9805.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1287075188618345899'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1287075188618345899'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9805.html' title='കോണ്‍ഗ്രസിലും വാര്‍ത്തകളുണ്ട്...'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7057829302913134400</id><published>2012-01-27T15:57:00.001+05:30</published><updated>2012-01-27T15:57:00.866+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><title type='text'>മുഖ്യമന്ത്രിയുടെ ബഹുജനസമ്പര്‍ക്ക പരിപാടിയും സിവില്‍ സര്‍വീസും</title><content type='html'>ജനാധിപത്യഭരണക്രമം വരുന്നതിനുമുമ്പും സിവില്‍ സര്‍വീസ് ഉണ്ടായിരുന്നു. പക്ഷേ അത് രാജാവിന്റെ അല്ലെങ്കില്‍ ഭരണം നടത്തുന്നവരുടെ സുരക്ഷയ്ക്കും സുഖസൗകര്യങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. 1722 ല്‍ ഇന്ത്യയില്‍ സിവില്‍ സര്‍വീസിനു തുടക്കമായി എന്നു പറയാം. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ സൗകര്യത്തിനു വേണ്ടിയായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും തപാല്‍വിതരണ സംവിധാനവും റെയില്‍വേയും ഒക്കെ തുടങ്ങിയതെങ്കിലും അതിന്റെയൊക്കെ കുറെ സൗകര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്കും ലഭിക്കുകയുണ്ടായി. തിരുവിതാംകൂറില്‍ 1729 ല്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ഭരിക്കുമ്പോഴാണ് റവന്യൂ, ധനകാര്യം, നീതിന്യായം, പട്ടാളം എന്നീ വകുപ്പുകള്‍ രൂപംകൊള്ളുന്നത്.&lt;br /&gt;സ്വാര്‍ഥതാല്‍പ്പര്യത്തോടെയാണെങ്കിലും ഓരോ സന്ദര്‍ഭങ്ങളില്‍ സിവില്‍ സര്‍വീസിനെ എങ്ങനെ ഉപയോഗിക്കാമെന്ന് നന്നായി പഠിച്ച് പ്രവര്‍ത്തിച്ച ഒരു ഭരണാധികാരിയായിരുന്നു സര്‍ സി പി രാമസ്വാമി.&lt;br /&gt;&lt;br /&gt;'സാധാരണ ജനങ്ങള്‍ക്ക് വഴി കണ്ടെത്താന്‍ കഴിയാത്ത ഒന്നാണ് സിവില്‍ സര്‍വീസ്' എന്നാണ് ലെനിന്‍ പറഞ്ഞിരുന്നത്. 'ഭരണപരമായ കാട്' എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു സിവില്‍ സര്‍വീസിനെ വിശേഷിപ്പിച്ചത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ജനാധിപത്യ ഉപകരണമായി സിവില്‍ സര്‍വീസിനെ ഉപയോഗിക്കാന്‍ പരിശ്രമിച്ചവരായിരുന്നു രണ്ടുപേരും. അതിനവര്‍ക്ക് നല്ല വിയര്‍പ്പൊഴുക്കേണ്ടിവന്നു. ഒരുപരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യത്തിനുശേഷം സിവില്‍ സര്‍വീസിന്റെ പ്രവര്‍ത്തനത്തില്‍ കുറെ മാറ്റങ്ങള്‍ കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും 1957 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വരവോടെയാണ് സര്‍ക്കാര്‍ ആഫീസുകളും അവിടെ പണിയെടുക്കുന്ന ജീവനക്കാരും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണെന്ന ധാരണ ശക്തിപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭൂപരിഷ്‌കരണം തുടങ്ങി നിരവധി കാര്യങ്ങളില്‍, ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ വകുപ്പുകളും ജീവനക്കാരും നിര്‍ബന്ധിതരായി. 1969 നവംബര്‍ ഒന്നിന് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി വന്നതിനുശേഷം സര്‍ക്കാര്‍ ആഫീസുകളുടെ മുഖം അതിവേഗം മാറി. കേരളത്തിന്റെയും ജനങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കിയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ശാസ്ത്ര - സാങ്കേതികരംഗത്തെ പുത്തന്‍ ഉണര്‍വുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയും സിവില്‍ സര്‍വീസ് വളരാന്‍ തുടങ്ങി. 1969 ല്‍ 2,68,000 ജീവനക്കാര്‍ ഉണ്ടായിരുന്നത് (അധ്യാപകരുള്‍പ്പെടെ) 1979 ആയപ്പോഴേക്കും 4,60,000 ആയി ഉയര്‍ന്നു. കേരളം ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത് ഈ കാലഘട്ടത്തിലായിരുന്നു. ധാരാളം കുറവുകള്‍ ചൂണ്ടിക്കാട്ടാനാകുമെങ്കിലും കേരളത്തിന്റെ വളര്‍ച്ചയില്‍ സിവില്‍ സര്‍വീസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.&lt;br /&gt;&lt;br /&gt;ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് സിവില്‍ സര്‍വീസ് അനിവാര്യമാണ്. എന്നാല്‍ ഇന്നത്തെ കേരളത്തിലെ സര്‍ക്കാര്‍ ആഫീസുകളെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും ജനങ്ങള്‍ക്ക് നല്ല &amp;nbsp;അഭിപ്രായമില്ല. ജീവനക്കാരില്‍ ഒരു വിഭാഗം അഴിമതിക്കാരും പണിയെടുക്കാത്തവരും മോശമായ പെരുമാറ്റമുള്ളവരുമാണ്. തട്ടുകളുടെ എണ്ണം കുറയ്ക്കുക, കൂടുതല്‍ അധികാരങ്ങള്‍ താഴേത്തട്ടുകളിലേക്ക് കൈമാറുക, ഭരണഭാഷ മലയാളമാക്കുക തുടങ്ങിയ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടില്ല. രാഷ്ട്രീയ അഴിമതിയും സത്യസന്ധതയില്ലായ്മയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. സേവനം വിലകൊടുത്തു വാങ്ങുക എന്ന ആഗോളവല്‍ക്കരണനയം എല്ലാ മേഖലയിലും വേരുറപ്പിക്കുന്നു. പ്രധാനമായും ഈ നാലുകാരണങ്ങള്‍ കൊണ്ടാണ് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിവില്‍ സര്‍വീസ് മാറാത്തത്. ഇവിടെയാണ് ഭരണാധികാരികളുടെ കഴിവ് മാറ്റുരയ്ക്കപ്പെടുന്നത്.&lt;br /&gt;&lt;br /&gt;'എല്ലാവരേയും സന്തോഷിപ്പിക്കുക' എന്ന ശൈലി നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. ഈ ശൈലി അച്യുതമേനോന് അന്യമായിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ആനുകൂല്യം നല്‍കേണ്ടത് അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാകണമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. അച്യുതമേനോനില്‍ നിന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്കുള്ള ദൂരം അളന്നെടുക്കുവാന്‍ മാര്‍ഗ്ഗമൊന്നുമില്ല.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ &amp;nbsp;നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് ചെയ്യിക്കുവാന്‍ മുഖ്യമന്ത്രിയോ ജനപ്രതിനിധികളോ ഇടപെടുക തന്നെ വേണം. പക്ഷേ എല്ലാപേരേയും വിളിച്ചുകൂട്ടി, എല്ലാപേര്‍ക്കും ആനുകൂല്യം നല്‍കി അധികകാലം മുന്നോട്ട് പോകാനാകില്ല. ഓരോ ആനുകൂല്യവും നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിച്ച്, നിയമാനുസൃതം അര്‍ഹരെ കണ്ടെത്തി വേണം അത് നല്‍കാന്‍. ഭരണഘടന അതേ അനുവദിക്കുന്നുള്ളൂ. പാര്‍ട്ടിക്കാരോടും വേണ്ടപ്പെട്ടവരോടും ആളെകൂട്ടി വരാന്‍ നിര്‍ദ്ദേശിക്കുകയും അങ്ങനെ വന്നവര്‍ക്കെല്ലാം ആനുകൂല്യം നല്‍കുകയുമാണ് കേരളമുഖ്യമന്ത്രി ചെയ്തുവരുന്നത്. ഒരു ഡോക്ടര്‍ തന്നെ ആയിരത്തിലധികം പേര്‍ക്ക് അസുഖമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അവര്‍ക്കെല്ലാം സാമ്പത്തിക ആനുകൂല്യം നല്‍കുകയും ചെയ്യുന്ന ഭരണശൈലി ശരിയാണോ എന്ന് കേരളം ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രിയുടെ &amp;nbsp;പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് ആനുകൂല്യം നേടിയ അര്‍ഹതപ്പെട്ടവര്‍ 15 ശതമാനത്തില്‍ താഴെയാണ്. സംഘടിതമായ രീതിയില്‍ സാമ്പത്തിക ആനുകൂല്യം നേടിയെടുക്കുകയായിരുന്നു മറ്റുള്ളവര്‍ ചെയ്തത്. പല സ്ഥലങ്ങളിലും സിവില്‍ സര്‍വീസിനെ നോക്കുകുത്തിയാക്കി, ഭരണകക്ഷിക്കാരുടെ 'ഷോ' ആയി ഇത് മാറുകയും ചെയ്തു. കേരളത്തില്‍ എന്തോ അത്ഭുതം നടക്കുന്നു എന്ന വിധത്തിലാണ് ചില മാധ്യമങ്ങള്‍ ഈ പരിപാടി ആഘോഷിച്ചത്. പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ സാമ്പത്തിക വിതരണവും അതുവാങ്ങിയെടുക്കുന്നതിനുള്ള സംഘടിതനീക്കവും ഉണ്ടായിരുന്നില്ലെങ്കില്‍, ഇപ്പോള്‍ പങ്കെടുത്തതിന്റെ നാലിലൊന്നു ജനക്കൂട്ടം കൂടി അവിടെ ഉണ്ടാകുമായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഇതുമായി ബന്ധപ്പെട്ട ഒരു പഴയ അനുഭവം കൂടി വിശദീകരിക്കുന്നു. കഴിഞ്ഞപ്രാവശ്യം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമ്പോഴാണ് പൊതുജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നത്. അന്ന് തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുത്ത ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. 'സ്വന്തമായി വീടില്ലാത്തതിനാല്‍ പൂജപ്പുരയിലെ ഒരു സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കണം' എന്നായിരുന്നു. മുഖ്യമന്ത്രി അതില്‍ എഴുതി '2000 രൂപ അനുവദിച്ചിരിക്കുന്നു' എന്ന്. മറ്റൊരാള്‍ നല്‍കിയത് ഒരു സ്ഥലംമാറ്റ അപേക്ഷയായിരുന്നു. അതിലും 2000 രൂപ നല്‍കാന്‍ ഉത്തരവിട്ടു. സംഘടന ഭാരവാഹിയായ ഞാന്‍ ഇക്കാര്യം പത്രങ്ങള്‍ക്ക് വാര്‍ത്തയായി നല്‍കുകയും 'സൂര്യാ റ്റി വി'യില്‍ ഇന്റര്‍വ്യൂ നല്‍കുകയും ചെയ്തു. അന്നത്തെ സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ പി രാജേന്ദ്രന്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചു. വലിയ വിവാദമായി. ഇപ്പോഴത്തെ ഇടുക്കി എം പി &amp;nbsp;പി റ്റി തോമസ് എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി (അതോ എഴുതി വാങ്ങിയോ?) സര്‍ക്കാര്‍ ജീവനക്കാരനായ ഞാന്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കി എന്നായിരുന്നു പരാതി. &amp;nbsp;സര്‍ക്കാര്‍ സുമന എന്‍ മേനോന്‍ ഐ എ എസ് നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ചുമതലപ്പെടുത്തി. നോട്ടീസ് ലഭിച്ച പ്രകാരം പോയി മൊഴി നല്‍കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയാല്‍ ഇത്തരം കൂടുതല്‍ ക്രമക്കേടുകള്‍ തെളിയിക്കാമെന്നും മൊഴിനല്‍കി ഒപ്പിട്ടുകൊടുത്തു. അന്വേഷണ റിപ്പോര്‍ട്ട് ഒടുവില്‍ യുക്തമായ ഉത്തരവിനായി മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തി. തുടര്‍നടപടി ആവശ്യമില്ല എന്ന് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തി. ആ അധ്യായം അവിടെ അവസാനിച്ചു. അന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ ജാഗ്രത കാട്ടിയോ എന്നറിയില്ല.&lt;br /&gt;&lt;br /&gt;വിവരാവകാശനിയമം നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നായി മാറി. ഇനി സേവനാവകാശ നിയമം നടപ്പിലാക്കുകയും അതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് പരിഷ്‌കരിക്കുകയും വേണം. അതോടൊപ്പം അഴിമതിയും ക്രമക്കേടും പുറത്തുകൊണ്ടു വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമവും പാസ്സാക്കണം. അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ ഭരണ - രാഷ്ട്രീയ തലത്തിലെ അഴിമതിയും സ്വാര്‍ഥമോഹത്തോടെയുള്ള ഇടപെടലും അവസാനിപ്പിക്കുകയും വേണം. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. എല്ലാവരെയും സുഖിപ്പിക്കുന്ന പൈങ്കിളിശൈലി ഒരു ഭരണകൂടത്തിന്റെ മുദ്രയായി മാറുന്നത് ജനങ്ങള്‍ക്കും കേരളത്തിനും ഗുണകരമല്ല.&lt;br /&gt;&lt;br /&gt;സി ആര്‍ ജോസ്പ്രകാശ് (ലേഖകന്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ്)&lt;br /&gt;&lt;br /&gt;janayugom 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7057829302913134400?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7057829302913134400/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1650.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7057829302913134400'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7057829302913134400'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1650.html' title='മുഖ്യമന്ത്രിയുടെ ബഹുജനസമ്പര്‍ക്ക പരിപാടിയും സിവില്‍ സര്‍വീസും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-425571444668585195</id><published>2012-01-27T13:32:00.000+05:30</published><updated>2012-01-27T13:32:12.481+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='കണ്ണൂര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പരേഡ് മൈതാനിയില്‍ സുധാകരന്റെ ബോര്‍ഡ്</title><content type='html'>&lt;b&gt;6 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;കണ്ണൂരില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് നടക്കുന്ന മൈതാനത്ത് കെ സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡ് വെച്ച കേരള പൊലീസ് അസോസിയേഷന്റെ ഭാരവാഹികളെ അന്വേഷണവിധേയമായി സസ്പെന്റുചെയ്തു. ജില്ലാഭാരവാഹികളായ ആറുപേരെയാണ് എസ് പി സസ്പെന്റുചെയ്തത്.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക്ക് ദിനാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പരേഡും. അവിടെ എംപിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഔചിത്വമില്ലാത്ത നടപടിയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇത് നീക്കി.&lt;br /&gt;&lt;br /&gt;കെ സുധാകരന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ആംഡ്റിസര്‍വ്ഡ് പൊലീസ് ക്യാമ്പിന് മുന്നില്‍ അനുയായികള്‍ ഫ്ളക്സ്ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. പൊലീസുകാരെ സസ്പന്റ്ചെയ്തതിന്റെ പേരില്‍ ജില്ലപൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനും എംപിയുടെ അനുചരന്മാര്‍ തയ്യാറായി. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും പൊലീസ് സംവിധാനത്തെ വെല്ലുവിളിക്കാനും മൂനിസിപ്പല്‍ സ്റ്റാന്റിങ്ങ്കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസുകാര്‍ എത്തിയത്. ജില്ല പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-425571444668585195?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/425571444668585195/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6244.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/425571444668585195'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/425571444668585195'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6244.html' title='പരേഡ് മൈതാനിയില്‍ സുധാകരന്റെ ബോര്‍ഡ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2901500672137888684</id><published>2012-01-27T12:43:00.000+05:30</published><updated>2012-01-27T12:43:08.055+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><title type='text'>ഈജിപ്ഷ്യന്‍ മുന്നേറ്റത്തിന് ഒരു വയസ്സ്</title><content type='html'>ഈജിപ്തില്‍ ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യഭരണത്തെ തൂത്തെറിഞ്ഞ ജനകീയ പ്രക്ഷോഭം കഴിഞ്ഞിട്ട് ഒരു വര്‍ഷം. സമരസ്മരണ പുതുക്കാന്‍ പതിനായിരങ്ങളാണ് പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി കെയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തില്‍ തടിച്ചു കൂടിയത്.&lt;br /&gt;&lt;br /&gt;എന്നാല്‍ പ്രക്ഷോഭത്തിലെ ഒത്തൊരുമ പ്രകടനങ്ങളിലുണ്ടായില്ല. ഒരു വിഭാഗം പേര്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ &amp;nbsp;ഇസ്‌ലാമിക പാര്‍ട്ടികള്‍ക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ചു. എന്നാല്‍ മറ്റൊരു വിഭാഗം പേര്‍ തിരഞ്ഞെടുപ്പില്‍ അഴിമതി നടന്നുവെന്നും &amp;nbsp;രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലിരുന്ന അടിയന്തിരാവസ്ഥ ഭാഗികമായി പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് പേരെ മോചിപ്പിച്ചു.&lt;br /&gt;&lt;br /&gt;&amp;nbsp;പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ തഹ്‌രീര്‍ സ്‌ക്വയറില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നേരം പുലര്‍ന്നതോടെ ഇവിടം ജനസാഗരമായി. ഇസ്‌ലാമികവാദികളും പുരോഗമനവാദികളും ഇവിടെ ഒത്തുചേര്‍ന്നെങ്കിലും സംഘര്‍ഷങ്ങളൊന്നുമുണ്ടായില്ല. ഈജിപ്ഷ്യന്‍ വിപഌവത്തിന്റെ ക്രെഡിറ്റ് ഇരു വിഭാഗവും അവകാശപ്പെടുന്നുവെങ്കിലും വാര്‍ഷികാഘോഷങ്ങള്‍ സമാധാനപരമാക്കുന്നതില്‍ ഇരു വിഭാഗവും സഹകരിച്ചു.&lt;br /&gt;&lt;br /&gt;&amp;nbsp;മുബാറക് ഭരണകൂടം പുറത്തായെങ്കിലും തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഇസ്‌ലാമികവാദികള്‍ കടുത്ത മതനിയമങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ രാജ്യം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ പിടിയിലാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;janayugom news&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2901500672137888684?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2901500672137888684/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6640.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2901500672137888684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2901500672137888684'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6640.html' title='ഈജിപ്ഷ്യന്‍ മുന്നേറ്റത്തിന് ഒരു വയസ്സ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5609235573996993336</id><published>2012-01-27T12:37:00.000+05:30</published><updated>2012-01-27T12:37:04.068+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='സമ്പദ്‌രംഗം'/><title type='text'>യൂറോപ്യന്‍ പ്രതിസന്ധി ലോകസമ്പദ്ഘടനയെ ബാധിക്കും: ഐ എം എഫ്</title><content type='html'>യൂറോപ്യന്‍ മേഖലാരാഷ്ട്രങ്ങളെ ബാധിച്ചിട്ടുള്ള കടത്തിന്റെ പ്രതിസന്ധി രൂക്ഷമാകുകയാണെന്നും തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിനുള്ള ആഗോള സമ്പദ്ഘടനയുടെ ശ്രമങ്ങളെ അത് പാളം തെറ്റിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) യുടെ മുന്നറിയിപ്പ്.&lt;br /&gt;&lt;br /&gt;ലോകസമ്പദ്ഘടന 2012 ല്‍ 4 ശതമാനം വളര്‍ച്ച നേടുമെന്ന് മൂന്ന് മാസം മുമ്പ് ഐ എം എഫ് പ്രവചിച്ചിരുന്നുവെങ്കിലും അതിപ്പോള്‍ 3.3 ശതമാനമായി ചുരുക്കിയിരിക്കുകയാണ്. യൂറോപ്യന്‍ പ്രതിസന്ധി തുടരുന്ന പക്ഷം അത് രണ്ട്ശതമാനമായി കുറയുകയും ലോകം മറ്റൊരു ആഗോള മാന്ദ്യത്തിന് ഇരയാവുകയും ചെയ്യുമെന്ന് ഐ എം എഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ധനായ ഒലിവര്‍ ബ്ലങ്കാര്‍ഡ് പറഞ്ഞു. അമേരിക്കക്ക് 1.8 ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമേ ഉണ്ടാകുകയുള്ളൂ. ജപ്പാന്റെ വളര്‍ച്ച 1.7 ശതമാനവുമായിരിക്കും.&lt;br /&gt;വികസിത രാഷ്ട്രങ്ങളിലെ കുറഞ്ഞസാമ്പത്തിക വളര്‍ച്ചാനിരക്ക് വന്‍തോതിലുള്ള തൊഴിലില്ലായ്മക്ക് ഇടയാക്കും.&lt;br /&gt;&lt;br /&gt;യൂറോപ്യന്‍ പ്രതിസന്ധി മൂര്‍ച്ചിക്കുന്നത് അമേരിക്കയേയും മറ്റ് വികസിത സമ്പദ്ഘടനകളേയും വിഷമത്തിലാക്കും. വികസ്വര സമ്പദ്ഘടനകള്‍ 2012 ല്‍ 5.4 ശതമാനം വളര്‍ച്ചകൈവരിക്കും. 6.1 ശതമാനം വളര്‍ച്ചയായിരുന്നു സെപ്തംബറില്‍ ഐ എം എഫ് പ്രവചിച്ചിരുന്നത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 9 ശതമാനം പ്രതീക്ഷിച്ചിരുന്നത് 8.2 ശതമാനമായി കുറയും. 2013 ല്‍ 8.8 ശതമാനം സാമ്പത്തിക വളര്‍ച്ച ചൈന കൈവരിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ അതിവേഗം മുന്നേറുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊട്ടാകെ 7.3 ശതമാനം വളര്‍ച്ചയാകും ഉണ്ടാവുക.&lt;br /&gt;&lt;br /&gt;മദ്ധ്യപൂര്‍വദേശത്തും വടക്കന്‍ ആഫ്രിക്കയിലും നല്ല സാമ്പത്തിക വളര്‍ച്ചയുണ്ടാകും. ഒമ്പതുമാസക്കാലം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിനൊടുവില്‍ ഗദ്ദാഫി വധിക്കപ്പെട്ട ലിബിയയില്‍ത്തന്നെയാകും ഏറ്റവും വലിയതോതില്‍ വളര്‍ച്ചയുണ്ടാകുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ചയുണ്ടാകുമെങ്കിലും എണ്ണവിലയെ അത് സാരമായി ബാധിക്കുകയില്ലെന്നാണു ഐ എം എഫ് പ്രവചനം. അതേസമയം എണ്ണയിതര ഉല്‍പ്പന്നങ്ങളുടെ വില ഈ വര്‍ഷം 14 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്.&lt;br /&gt;ആഗോളസാമ്പത്തിക മാന്ദ്യം ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ കാര്യമായി ബാധിക്കുകയില്ല. ദക്ഷിണാഫ്രിക്ക മാത്രമായിരിക്കും ഇതിനൊരപവാദം. ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ പൊതുവില്‍ 5.5 ശതമാനം വളര്‍ച്ച നേടും.&lt;br /&gt;&lt;br /&gt;സാമ്പത്തിക മാന്ദ്യത്തിന്റെകെടുതി ഏറ്റവും രൂക്ഷമായി ബാധിക്കുക മധ്യ - കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളെയായിരിക്കുമെന്ന് ഐ എം എഫ് പറയുന്നു. 2012 ല്‍ 2.7 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നതിപ്പോള്‍ 1.1 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. അടുത്തവര്‍ഷം 2.4 ശതമാനത്തിനപ്പുറം വളര്‍ച്ചയുണ്ടാകില്ല.&lt;br /&gt;&lt;br /&gt;janayugom news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5609235573996993336?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5609235573996993336/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3674.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5609235573996993336'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5609235573996993336'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3674.html' title='യൂറോപ്യന്‍ പ്രതിസന്ധി ലോകസമ്പദ്ഘടനയെ ബാധിക്കും: ഐ എം എഫ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8387114482952775265</id><published>2012-01-27T10:07:00.001+05:30</published><updated>2012-01-27T10:07:00.098+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിയണം: ഡോ. ഷേര്‍ളി വാസു</title><content type='html'>പോസ്റ്റ്മോര്‍ട്ടത്തിന്റെയും അനുബന്ധ നടപടിക്രമങ്ങളുടെയും പ്രാധാന്യം ജനങ്ങളും പൊലീസും തിരിച്ചറിയണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു പറഞ്ഞു. എറണാകുളം ലോ കോളേജ് സംഘടിപ്പിച്ച "ഫോറന്‍സിക് സയന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ട്രയല്‍" ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍ .&lt;br /&gt;&lt;br /&gt;ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൃതശരീരങ്ങള്‍ കഴിവതും കീറിമുറിക്കാതെ സംസ്കരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. രാഷ്ട്രീയക്കാരുടെയും മറ്റ് അധികാരികളുടെയും സഹായത്തോടെ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതശരീരം വിട്ടുകിട്ടാനാണ് പലരും ശ്രമിക്കുക. എത്രയും പെട്ടെന്ന് തെളിവുകള്‍ ലഭ്യമാക്കണമെന്ന് പൊലീസുകാരും പോസ്റ്റ്മോര്‍ട്ടം നടത്തുന്ന ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ രണ്ടുമണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടത്തിനായി നീക്കിവയ്ക്കുമ്പോള്‍ കേരളത്തില്‍ ഒന്നരമണിക്കൂറിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഡോ. പി എസ് സഞ്ജയ്, പ്രൊഫ. നാഗേന്ദ്രപ്രഭു, ഡോ. കന്തസ്വാമി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. അഡ്വ. ഷൈജന്‍ സി ജോര്‍ജ്, ഡോ. എലിസബത്ത് വര്‍ക്കി എന്നിവര്‍ മോഡറേറ്ററായി. വൈകിട്ട് സമാപനസമ്മേളനത്തില്‍ ജസ്റ്റിസ് തോമസ് പി ജോസഫ് ഉപസംഹാര പ്രസംഗവും ജസ്റ്റിസ് സി ടി രവികുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. എ എസ് സരോജ അധ്യക്ഷയായി. അസിസ്റ്റന്റ് പ്രഫ. തോമസ് വി പുളിക്കന്‍ , കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കുട്ടി ഫിര്‍ദൗസ് അമര്‍ രാജ്, സ്റ്റുഡന്റ് കോ ഓഡിനേറ്റര്‍ അബിദ് മില്ലത് എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കോ ഓഡിനേറ്റര്‍ എ ആര്‍ ശങ്കര്‍ ശില്‍പശാലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് പ്രഫ. എസ് മിനി സ്വാഗതവും അസിസ്റ്റന്റ് പ്രഫസര്‍ രാജേഷ് രാജഗോപാല്‍ നന്ദിയും പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8387114482952775265?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8387114482952775265/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9082.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8387114482952775265'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8387114482952775265'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9082.html' title='പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിയണം: ഡോ. ഷേര്‍ളി വാസു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8783291636943437072</id><published>2012-01-27T10:01:00.000+05:30</published><updated>2012-01-27T10:01:15.937+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='പരിയാരം സമരം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>മണ്ണിനെ നെഞ്ചോടുചേര്‍ത്തവരുടെ പോരാട്ടത്തിന്റെ ഓര്‍മ്മക്ക്</title><content type='html'>മണ്ണിനെ നെഞ്ചോടു ചേര്‍ത്ത് ഹരിതാഭമായ പ്രകൃതിയെ ഉപാസിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കൃഷിയെ ഉപജീവനമാക്കിയ കുറെ കുടുംബങ്ങള്‍. തങ്ങള്‍ വിതച്ച വിത്തിനും മണ്ണില്‍ കുഴിച്ചു വച്ച നടുതലകള്‍ക്കും മുളപൊട്ടുന്നതും കാത്തുകാത്തിരുന്ന അവരുടെ നെഞ്ചില്‍ ഇടിത്തീയായി ആ വാര്‍ത്ത വന്നു. തങ്ങളെ കുടിയിറക്കാന്‍ പോകുന്നു. അന്നം തന്ന് പോറ്റിയ മണ്ണിനെ വിട്ട് പ്രായമായവരെയും കുഞ്ഞുങ്ങളെയും കൂട്ടി എങ്ങോട്ടുപോകുമെന്ന ചിന്ത പഴയ പരിയാരം പഞ്ചായത്തിലെ നായരങ്ങാടി, മേട്ടിപ്പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വീട്ടുകാരെയെല്ലാം ഒന്നിച്ചു നിര്‍ത്തി. അങ്ങനെ തലമുറ തലമുറയായി തങ്ങള്‍ പുലര്‍ന്നുപോരുന്ന മണ്ണില്‍ നിന്ന് ഒരു തരിപോലും വിട്ടുകൊടുക്കില്ലെന്ന അവരുടെ തീരുമാനം ചരിത്രത്തിന്റെ ഭാഗമായ ഒരു കര്‍ഷകപോരാട്ടമായി. കാലം ആ പോരാട്ടത്തെ പരിയാരം കര്‍ഷകസമരമെന്ന് വിളിക്കുന്നു.&lt;br /&gt;&lt;br /&gt;തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയ്ക്കടുത്തുള്ള ഒരു മലയോരകാര്‍ഷിക ഗ്രാമമാണ് പരിയാരം. 1942 -43 കാലഘട്ടത്തില്‍ തന്നെ പരിയാരത്തും സമീപപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കയ്യില്‍ കര്‍ഷകസംഘം വേരോടിയിരുന്നു. പരിയാരം, നായരങ്ങാടി, കുണ്ടുകുഴിപ്പാടം, മോതിരക്കണ്ണി, കുന്നപള്ളി പ്രദേശങ്ങളില്‍ കര്‍ഷകസംഘം ഒരനിഷേധ്യശക്തിയായി വളര്‍ന്നുകൊണ്ടിരുന്ന സമയത്ത് 1948 ലാണ് പരിയാരം സമരം നടന്നത്. പി ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എസ് എന്‍ ഡി പിയും പി കെ ചാത്തന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പുലയമഹാസഭയും കര്‍ഷകസംഘത്തിന് അടിത്തറ പാകുന്നതില്‍ പ്രധാനപങ്കു വഹിച്ച പ്രസ്ഥാനങ്ങളാണ്. ബീഡി തൊഴിലാളി യൂണിയനും കൊച്ചിന്‍ പോട്ടറീസ് തൊഴിലാളി യൂണിയനും കര്‍ഷകസംഘത്തിനുവേണ്ട പോഷണം നല്‍കി. കര്‍ഷകരെ കുടിയിറക്കുന്നതിനുള്ള നീക്കത്തിനെതിരെ കര്‍ഷകസംഘം സമരം ആരംഭിച്ചു. സമരത്തിനാവശ്യമായ സഹായവുമായി നിലകൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അവരെല്ലാം ഒത്തുകൂടി. 'ഉള്ളമണ്ണില്‍ ഉറച്ചു നില്‍ക്കുക' എന്ന മുദ്രാവാക്യം ആ സമരസഖാക്കളില്‍ ആവേശത്തിന്റെയും അതിജീവനത്തിന്റെയും അഗ്നിശലാകയായി.&lt;br /&gt;&lt;br /&gt;janayugom&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8783291636943437072?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8783291636943437072/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8681.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8783291636943437072'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8783291636943437072'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8681.html' title='മണ്ണിനെ നെഞ്ചോടുചേര്‍ത്തവരുടെ പോരാട്ടത്തിന്റെ ഓര്‍മ്മക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4722477246489332239</id><published>2012-01-27T09:04:00.002+05:30</published><updated>2012-01-27T09:04:00.353+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='കണ്ണൂര്‍'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>പുകയുന്ന ജീവിതങ്ങളെ ഊതിത്തണുപ്പിച്ച സി</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-z5LPmyKxZ7s/TyGOx8SvXxI/AAAAAAAAB4c/Oj00O1nD_Tc/s1600/c.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-z5LPmyKxZ7s/TyGOx8SvXxI/AAAAAAAAB4c/Oj00O1nD_Tc/s1600/c.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;നന്മയുടെയും ധീരതയുടെയും പര്യായമാണ് ബീഡിത്തൊഴിലാളികള്‍ . ഒരുകാലത്ത് മലബാറിന്റെ രാഷ്ട്രീയ ചിന്തക്ക് തീ പകര്‍ന്നത് ബീഡിക്കമ്പനികളില്‍നിന്നായിരുന്നു. അനീതിക്കെതിരെ മുറം താഴെവച്ച് അവര്‍ മുന്നിട്ടിറങ്ങി. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കൂട്ടമായെത്തി. ജീവിതം വഴിമുട്ടുമ്പോള്‍ കൂലിയും ആനുകൂല്യങ്ങളും കൂട്ടിക്കിട്ടാന്‍ പോരാടി. ബീഡിവ്യവസായം പുകഞ്ഞുതീരുകയാണിന്ന്. എന്നാല്‍ , തൊഴിലാളിയുടെ സംഘബോധവും സഹജീവി സ്നേഹവും ചരിത്രത്തിലെ മായാത്ത മുദ്ര. ഒത്തുനില്‍ക്കാനും ഉള്ളത് പറയാനും അവരെ പഠിപ്പിച്ച ചാലിലോത്ത് കണ്ണന്‍ എന്ന സി കാലച്ചുവരില്‍ തിളങ്ങുന്ന ഏകാക്ഷരവും.&lt;br /&gt;&lt;br /&gt;ആഴ്ചയിലൊരു ദിവസം കൂലിയോടെ അവധി ഇന്നും പല സ്വകാര്യ കമ്പനികളിലും സ്വപ്നമാണ്. ബീഡിത്തൊഴിലാളികള്‍ 45 വര്‍ഷംമുമ്പ് ഈ അവകാശം നേടിയെടുത്തു. ബീഡി- ചുരുട്ടു തൊഴിലാളികളുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെട്ട 1966 ലെ ബീഡി-സിഗാര്‍ വര്‍ക്കേഴ്സ് (കണ്ടീഷന്‍സ് ഓഫ് എംപ്ലോയ്മെന്റ്) ആക്ടാണ് നിരാലംബ ജീവിതങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്. പുകയിലയുമായി നിരന്തര സമ്പര്‍ക്കം, അമിതജോലി, പോഷകാഹാരക്കുറവ് ഇവയെല്ലാം തൊഴിലാളികളെ രോഗികളാക്കിയ കാലം. ബീഡിത്തൊഴിലാളികള്‍ക്ക് കേന്ദ്ര നിയമമെന്ന ആവശ്യം എ കെ ജിയുടെ മുന്നില്‍വച്ച സി ആവശ്യമായ വിവരം ശേഖരിക്കാന്‍ രാപ്പകല്‍ പാടുപെട്ടു. ഖനി തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ പഠിച്ച സി അലഹബാദ് ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധി കണ്ടെത്തി. തൊഴിലാളികളുടെ റിട്ട് ഹര്‍ജിയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ അംഗീകരിച്ച് ആഴ്ചയില്‍ ഒരുദിവസം കൂലിയോടെ അവധി, പോഷകാഹാരം എന്നിവ നല്‍കാനായിരുന്നു വിധി. എ കെ ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിന്റെ പ്രധാനഭാഗം സി തയ്യാറാക്കിയതായിരുന്നു. രാജമുണ്ഡ്രി ജയിലില്‍ സഹതടവുകാരനായിരുന്ന അഡ്വ. തിമ്മയ്യയുടെ വിലാസം പഴയ ഡയറിയില്‍നിന്ന് തേടിപ്പിടിച്ചാണ് അദ്ദേഹം അലഹബാദ് കോടതിയുടെ വിധിപ്പകര്‍പ്പ് സമ്പാദിച്ചത്. ആധികാരിക വിവരങ്ങളോടെയുള്ള അനൗദ്യോഗിക ബില്ല് അവഗണിക്കാന്‍ ഗവണ്‍മെന്റിനായില്ല. അടുത്ത സമ്മേളനത്തില്‍ ഗവണ്‍മെന്റ് തന്നെ ബില്‍ കൊണ്ടുവന്ന് നിയമമാക്കി. ബീഡിത്തൊഴിലാളികള്‍ക്ക് പിഎഫും മിനിമംകൂലിയും സേവനവ്യവസ്ഥകളും.&lt;br /&gt;&lt;br /&gt;ജീവിക്കാന്‍ വഴിയില്ലാതെ സ്കൂള്‍ ഉപേക്ഷിച്ച് പതിനൊന്നാം വയസ്സില്‍ ബീഡിക്കമ്പനി കയറിയ കണ്ണന്‍ വിദഗ്ധര്‍ വിഹരിക്കുന്ന നിയമ നിര്‍മാണ പ്രക്രിയയുടെ ഭാഗമായത് നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഥ. പ്രാഥമിക വിദ്യാഭ്യാസവുമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം അനുരഞ്ജന ചര്‍ച്ചകളിലും ദേശീയ സമ്മേളനങ്ങളിലും അനായാസം ഇംഗ്ലീഷ് സംസാരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ പി വി സി ആയിരിക്കെ സെനറ്റിലെ ട്രേഡ് യൂണിയന്‍ പ്രതിനിധിയായ കണ്ണനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ:&lt;br /&gt;&lt;br /&gt;"അദ്ദേഹം വസ്തുതകള്‍ പഠിച്ചും പക്ഷപാതം കൂടാതെയും വിഷയം അന്തസ്സായി അവതരിപ്പിക്കുന്നതില്‍ നിപുണനായിരുന്നു. ദുര്‍ലഭമായേ അത്തരം അംഗങ്ങളെ കിട്ടിയിരുന്നുള്ളൂ".&lt;br /&gt;&lt;br /&gt;2006ല്‍ 96-ാം വയസ്സില്‍ മരിക്കുംവരെ സി യുടെ വാക്കിനും പ്രവൃത്തിക്കും ഒറ്റ ലക്ഷ്യം-തൊഴിലെടുക്കുന്നവന്റെ ഉന്നതി. തൊഴിലാളിരംഗത്ത് സി പ്രവര്‍ത്തിക്കാത്ത മേഖല ചുരുക്കം. ബീഡിയും നെയ്ത്തും ചുമടും നിര്‍മാണവുമൊക്കെയായിരുന്നു കര്‍മമേഖലകളില്‍ മുഖ്യം. തോട്ടികളെ ആദ്യം സംഘടിപ്പിച്ചതും സി. ബീഡിത്തൊഴിലാളി യൂണിയന്‍ രൂപീകരിക്കുമ്പോള്‍ ജോയിന്റ് സെക്രട്ടറിയായ കണ്ണന്‍ വൈകാതെ മുഖ്യസാരഥിയായി. 2006 ഏപ്രില്‍ 16ന് അന്തരിക്കുംവരെ പ്രസിഡന്റ്. 74 വര്‍ഷം ഒരു യൂണിയന്റെ നേതൃത്വത്തില്‍ തുടര്‍ന്നതിന്റെ റെക്കോഡ് അദ്ദേഹത്തിന് സ്വന്തം.&lt;br /&gt;&lt;br /&gt;1934 ലെ ലക്ഷ്മി ബീഡിക്കമ്പനി സമരം മുതല്‍ എത്രയെത്ര പണിമുടക്കുകള്‍ , അനുരഞ്ജന ചര്‍ച്ചകള്‍ , നിയമപോരാട്ടങ്ങള്‍ . സമരങ്ങളിലൂടെ മലബാറിലെയും തെക്കന്‍ കര്‍ണാടകത്തിലെയും ബീഡിത്തൊഴിലാളികള്‍ നേടിയ ആനുകൂല്യങ്ങള്‍ സ്വാതന്ത്ര്യാനന്തരം നിഷേധിക്കപ്പെടുമ്പോള്‍ അദ്ദേഹം തടവിലായിരുന്നു. മോചിതനായ അന്ന് തുടങ്ങിയ പോരാട്ടം 1966ലെ നിയമത്തോടെ വിജയംകണ്ടു. നിയമം നടപ്പാക്കില്ലെന്ന വെല്ലുവിളിയില്‍ മംഗലാപുരം കമ്പനികള്‍ കേരളത്തിലെ ശാഖകള്‍ പൂട്ടിയപ്പോള്‍ പട്ടിണിയിലായത് 12000 പേര്‍ . ബീഡി സഹകരണസംഘം വിപുലപ്പെടുത്തി പുനരധിവാസ പ്രവര്‍ത്തനം സി ഏറ്റെടുത്തു. അങ്ങനെ വളര്‍ന്ന ദിനേശ് 42000 പേര്‍ക്ക് തൊഴില്‍ നല്‍കി ലോകമാതൃകയായതിന് പിന്നിലും അദ്ദേഹത്തിന്റെ ബുദ്ധിയും സമര്‍പ്പണവും. യൂണിയന്റെ പ്രവര്‍ത്തനഫലമാണ് 1972ലെ വെല്‍ഫെയര്‍ പദ്ധതി, കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, വീടുവയ്ക്കാന്‍ സഹായം, പ്രസവാനുകൂല്യം, ചികിത്സാ സഹായം തുടങ്ങിയവ.&lt;br /&gt;&lt;br /&gt;1939ല്‍ പൊന്നാനി ബീഡിത്തൊഴിലാളി പണിമുടക്കിലാണ് സിയുടെ ആദ്യഅറസ്റ്റും ജയില്‍വാസവും. തളിപ്പറമ്പ് ബീഡി പണിമുടക്കിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോഴായിരുന്നു സേലം ജയില്‍ വെടിവയ്പ്. തലയിലെ വെടിച്ചീളുകള്‍ ജീവിതാന്ത്യംവരെ ശേഷിച്ചു. നവോത്ഥാനത്തിന്റെ പകലിലൂടെയാണ് സി നടന്നുതുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനിയായും കോണ്‍ഗ്രസ് സോഷ്യലിസ്റ്റായും കമ്യൂണിസ്റ്റായും വളര്‍ന്നപ്പോഴും തൊഴിലാളി പ്രവര്‍ത്തനം കൈവിട്ടില്ല. ഒളിവുജീവിതവും അറസ്റ്റും മര്‍ദനവും ജയില്‍ചാട്ടവുമെല്ലാം തുടര്‍ക്കഥകള്‍ . വിവാഹംവേണ്ടെന്ന് വച്ച് സ്വകാര്യ ജീവിതം വേണ്ടെന്നുവച്ച സിയ്ക്ക് ലാളിത്യം അലങ്കാരമായിരുന്നില്ല. ടി പത്മനാഭന്റെ വാക്കുകള്‍ : "ജീവിക്കാന്‍ വേണ്ടിയായിരുന്നില്ല സി കണ്ണന്‍ തൊഴിലാളി നേതാവായത്. പക്ഷേ അദ്ദേഹം തൊഴിലാളികള്‍ക്കു വേണ്ടി ജീവിച്ചു. അവസാന നാളുകളില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആര്‍ഭാടം".&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 260112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4722477246489332239?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4722477246489332239/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5464.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4722477246489332239'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4722477246489332239'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5464.html' title='പുകയുന്ന ജീവിതങ്ങളെ ഊതിത്തണുപ്പിച്ച സി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-z5LPmyKxZ7s/TyGOx8SvXxI/AAAAAAAAB4c/Oj00O1nD_Tc/s72-c/c.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4989108132363528744</id><published>2012-01-27T09:00:00.000+05:30</published><updated>2012-01-27T09:00:00.690+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>സമരതീക്ഷ്ണമായ ജീവിതത്തിന്റെ സ്മരണകളില്‍ രഘുനാഥന്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-qOSiO09QYws/TyGMNjfquDI/AAAAAAAAB4M/cQVukf6Rllo/s1600/raghunathan.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="133" src="http://1.bp.blogspot.com/-qOSiO09QYws/TyGMNjfquDI/AAAAAAAAB4M/cQVukf6Rllo/s200/raghunathan.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കുണ്ടറ: നാടിന്റെ വിമോചന പോരാട്ടത്തിന്റെ ഓര്‍മകളുയരുകയാണ് രഘുനാഥന്റെ മനസ്സില്‍ . എണ്‍പത്തിയാറിന്റെ നിറവിലും വിപ്ലവവീര്യം നെഞ്ചോടു ചേര്‍ക്കുന്ന കരിക്കോട് കല്ലുവിള വീട്ടില്‍ പി എസ് രഘുനാഥന്റെ ഓര്‍മകളില്‍ ഇന്നും സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട നാളുകളുടെ ആവേശം ജ്വലിക്കുന്ന മങ്ങാത്ത കാഴ്ചകളാണ്. മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതും നാട്ടിലെ നിരവധി അവകാശ പോരാട്ടങ്ങള്‍ക്ക് ചെങ്കൊടിയുടെ കീഴില്‍ അണിനിരന്നതും ഇന്നത്തെപ്പോലെ രഘുനാഥന്റെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;കൊല്ലംവഴി ക്ഷേത്രപ്രവേശന വിളംബരജാഥ കടന്നുപോയപ്പോള്‍ അച്ഛന്‍ പത്മനാഭനൊപ്പം പത്തുവയസ്സുകാരനായ രഘുനാഥന്‍ ആവേശത്തോടെ കാണാന്‍പോയി. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജ്യേഷ്ടന്‍ പി എസ് പ്രഭാകരനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പിന്നീട് പ്രക്ഷോഭരംഗത്തെത്തിയത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി മാറിയ പ്രഭാകരന്‍ ജയിലില്‍ പൊലീസിന്റെ മര്‍ദനമേറ്റാണ് മരിച്ചത്. തൊഴിലാളി സംഘടനാപ്രവര്‍ത്തനത്തിന് നിരോധനമുള്ള കാലത്ത് ആലപ്പുഴയില്‍നിന്ന് യൂണിയന്റെ സന്ദേശങ്ങള്‍ കൊല്ലത്ത് എത്തിച്ചിരുന്നത് രഘുനാഥനായിരുന്നു. പുലിയിലയില്‍ കുടികിടപ്പ് അവകാശത്തിനായി ജന്മികള്‍ക്കെതിരെ നടന്ന കര്‍ഷക സമരത്തിന്റെ മുന്നണിയില്‍ രഘുനാഥനുമുണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുകയായിരുന്ന മഹാത്മാഗാന്ധിയെ കൊല്ലത്തുവച്ച് കാണാന്‍ കഴിഞ്ഞത് രഘുനാഥന് മറക്കാനാകാത്ത അനുഭവമാണ്.&lt;br /&gt;&lt;br /&gt;പി ടി പുന്നൂസ്, കെ സി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകൃതമായപ്പോള്‍ കൊല്ലത്തെ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചു. പട്ടത്താനത്ത് ചുമട്ടുതൊഴിലാളി യൂണിയന്‍ രൂപീകരിക്കാനും മുന്നണിയില്‍നിന്നു. കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായ "ജനശബ്ദം" വാരികയുടെ കൊല്ലത്തെ വിതരണച്ചുമതലയും രഘുനാഥനായിരുന്നു. പുന്നപ്ര- വയലാര്‍ സമരത്തെ അനുകൂലിച്ച് കൊല്ലത്ത് പ്രകടനംനടത്തിയതിന് പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലം സബ് ജയിലില്‍ ഏഴുമാസം തടവുശിക്ഷ അനുഭവിച്ചു. പൊലീസ് മര്‍ദനത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റതോടെ ജയില്‍മോചിതനായ ശേഷം രോഗങ്ങള്‍ വേട്ടയാടി. കൊറ്റങ്കര പഞ്ചായത്ത് രൂപീകൃതമായ കാലത്ത് അംഗമായിരുന്നു. സിപിഐ എമ്മിന്റെ ആദ്യകാല അംഗമായ രഘുനാഥന്‍ തുടര്‍ച്ചയായി 15 വര്‍ഷം കൊറ്റങ്കര പഞ്ചായത്ത് പ്രതിനിധിയായി.&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള സംസ്ഥാന പെന്‍ഷന്‍ മാത്രമാണ് വരുമാനം. കേന്ദ്ര പെന്‍ഷന്‍ ഇതുവരെയും ലഭ്യമായിട്ടില്ല. രഘുനാഥന്‍ ഭാര്യ സത്യഭാമയും ഫോട്ടോഗ്രാഫര്‍ കൂടിയായ മകന്‍ കുട്ടനും ഒപ്പം കരിക്കോട്ടെ വീട്ടില്‍ ശിഷ്ടജീവിതം നയിക്കുകയാണ് ഇപ്പോള്‍ .&lt;br /&gt;(ഷാനു കേരളപുരം)&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4989108132363528744?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4989108132363528744/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5709.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4989108132363528744'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4989108132363528744'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5709.html' title='സമരതീക്ഷ്ണമായ ജീവിതത്തിന്റെ സ്മരണകളില്‍ രഘുനാഥന്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-qOSiO09QYws/TyGMNjfquDI/AAAAAAAAB4M/cQVukf6Rllo/s72-c/raghunathan.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6598943876978995185</id><published>2012-01-27T07:08:00.001+05:30</published><updated>2012-01-27T07:08:00.748+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പീഡനം ഒഴിയുന്നില്ല; ആനകളെ ഒതുക്കാന്‍ നട്ട് ഇട്ട വടിയും</title><content type='html'>കോഴഞ്ചേരി: മുള്ളുചങ്ങലയും കുന്തവും ഉമ്മത്തിന്‍കായ പ്രയോഗവും ഉള്‍പ്പെടെയുള്ള പീഡനമാര്‍ഗങ്ങള്‍ക്ക് പിന്നാലെ ആനകള്‍ക്ക് നട്ട് ഇട്ട വടി കൊണ്ടുള്ള പീഡനവും. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രോത്സവത്തിന് എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആനകളുടെ പാപ്പാന്മാരില്‍ ചിലരുടെ കൈകളിലാണ് നട്ട് ഇട്ട വടി ശ്രദ്ധയില്‍പ്പെട്ടത്. ആനകളെ തങ്ങളുടെ വരുതിക്ക് വരുത്താന്‍ ചില പാപ്പാന്മാര്‍ ക്രൂരമായ രീതികള്‍ അവലംബിക്കാറുണ്ട്. ചങ്ങലയ്ക്കകത്തുള്ള ഇരുമ്പ് റാഡില്‍ ആണി വെല്‍ഡ് ചെയ്ത് കാലുകളില്‍ സ്ഥാപിക്കും. ഈ ചങ്ങല പ്ലാസ്റ്റിക് കയറുകൊണ്ട് ബന്ധിച്ച് ഒരറ്റം പുറത്തിരിക്കുന്ന പാപ്പാന്റെ കയ്യിലോ ആനയുടെ അടുത്തുകൂടി നടന്നുപോകുന്ന പാപ്പാന്റെ കയ്യിലോ പിടിച്ചിരിക്കും. അനുസരണക്കേട് കാണിക്കുമ്പോള്‍ പ്ലാസ്റ്റിക് കയറില്‍ വലിക്കും. ഇതോടെ ആണി കാലിലെ മാംസത്തിലേക്ക് തുളച്ചുകയറും. ഇങ്ങനെയുള്ള ആനകളുടെ കാലുകളില്‍ വ്രണങ്ങള്‍ വ്യാപകമായി കാണാറുണ്ട്.&lt;br /&gt;&lt;br /&gt;കൂര്‍ത്ത കുന്തം കൊണ്ട് നെറ്റിക്ക് കുത്തുകയും കാഴ്ച കുറയ്ക്കാന്‍ ഉമ്മത്തിന്‍കായ കണ്ണില്‍ പുരട്ടുകയും മറ്റും ചെയ്യുന്ന ക്രൂരതകളും ചിലര്‍ അവലംബിക്കാറുണ്ട്. ആനകള്‍ക്ക് നേരേ നടക്കുന്ന മറ്റൊരു അതിക്രമമാണ് നട്ടിട്ട വടി കൊണ്ടുള്ള അടി. ഇതുകൊണ്ടുള്ള അടിയേറ്റാല്‍ നട്ട് കൊള്ളുന്ന ഭാഗം ചതയുകയും ആന അസഹ്യമായ വേദനകൊണ്ട് പുളയുകയും ചെയ്യും. ചില ചെറുപ്പക്കാരായ പാപ്പാന്മാരുടെ കൈകളിലാണ് ഇത്തരം വടി കണ്ടെത്തിയത്. വിശ്രമരഹിതമായ ജോലിയും കടുത്ത പീഡനവും പലപ്പോഴും ആനകളെ പ്രകോപിതരാക്കാറുണ്ട്. മദപ്പാടു കൂടി ആകുന്നതോടെ പ്രകോപനം നിയന്ത്രണാതീതമായി മാറും. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ നിയന്ത്രിക്കാനും മറ്റും നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും അവയൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതിന്റെ തെളിവാണിത്.&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6598943876978995185?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6598943876978995185/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4041.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6598943876978995185'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6598943876978995185'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4041.html' title='പീഡനം ഒഴിയുന്നില്ല; ആനകളെ ഒതുക്കാന്‍ നട്ട് ഇട്ട വടിയും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1969303412121272618</id><published>2012-01-27T05:59:00.000+05:30</published><updated>2012-01-27T05:59:00.057+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഒറ്റ സ്നാപ്പിലൊതുങ്ങാത്ത ആകുലതകള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-5GSwRvtu_p8/TyGNj_XlVTI/AAAAAAAAB4U/3fYBme6IYIg/s1600/otta+snap.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="168" src="http://2.bp.blogspot.com/-5GSwRvtu_p8/TyGNj_XlVTI/AAAAAAAAB4U/3fYBme6IYIg/s200/otta+snap.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;തെരുവു ജീവിതങ്ങള്‍ക്കുനേരെ തുറന്നുവച്ച ക്യാമറക്കണ്ണുകളൊപ്പിയെടുത്ത ചിത്രങ്ങളുമായി സന്തോഷ് രാജേന്ദ്രന്റെ "സ്ട്രീറ്റ് എ ലൈറ്റ്" ഫോട്ടോഗ്രഫി പ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. പ്രദര്‍ശനം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനംചെയ്തു.&lt;br /&gt;&lt;br /&gt;തെരുവില്‍ ജനിച്ചുവീഴുന്ന കുഞ്ഞില്‍നിന്നാരംഭിച്ച് അവിടെത്തന്നെ ജീവിച്ചുമരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതയും സ്നേഹവും ശൂന്യതയും വിശപ്പുമെല്ലാം ഈ ചിത്രങ്ങളിലൂടെ മിഴിതുറക്കുന്നു. വൈകല്യവും ദാരിദ്ര്യവും വാര്‍ധക്യവും മനുഷ്യനെ തെരുവിലെത്തിക്കുന്ന പതിവു കാഴ്ചകള്‍ക്കപ്പുറം വിധി തെരുവിലെറിഞ്ഞ മനുഷ്യന്റെ അതീജീവനം വേറിട്ട കാഴ്ചയൊരുക്കുന്നു. നഗരത്തിരക്കില്‍ തെരുവിലലയുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ സാമൂഹികയാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കുകയാണ്. തെക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ തെരുവുജീവിതങ്ങളാണ് കറുപ്പിലും വെളുപ്പിലുമായി സന്തോഷ് പകര്‍ത്തിയിട്ടുള്ളത്. പ്രദര്‍ശനത്തില്‍നിന്നുള്ള വരുമാനത്തിന്റെ നിശ്ചിതഭാഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന് നീക്കിവച്ച് ഓരോരുത്തരെയും അവനവനിലേക്കുതന്നെ നോക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് പ്രദര്‍ശനം. സ്ട്രീറ്റ് എ ലൈറ്റ് വിഭാഗത്തിലെ 42 ചിത്രങ്ങളടക്കം 85 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 2005 മുതലുള്ള ചിത്രങ്ങളാണ് തെരുവുകാഴ്ചകളിലുള്ളത്.&lt;br /&gt;&lt;br /&gt;1998 മുതല്‍ ഫോട്ടോഗ്രഫിരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്തോഷ് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലടക്കം വിവിധ കോളേജുകളില്‍ ക്ലാസുകളെടുക്കുന്നുണ്ട്. എഐടിയുസി ദേശീയതലത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ നാലാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രഫര്‍ സി രാജേന്ദ്രന്റെയും മീനയുടെയും മകനാണ്. ഭാര്യ തുഷാര. മകന്‍ : നിരഞ്ജന്‍ . ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം 29ന് അവസാനിക്കും.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 260112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1969303412121272618?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1969303412121272618/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_27.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1969303412121272618'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1969303412121272618'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_27.html' title='ഒറ്റ സ്നാപ്പിലൊതുങ്ങാത്ത ആകുലതകള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-5GSwRvtu_p8/TyGNj_XlVTI/AAAAAAAAB4U/3fYBme6IYIg/s72-c/otta+snap.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3703977068126504272</id><published>2012-01-27T03:53:00.000+05:30</published><updated>2012-01-26T23:55:29.318+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='കല'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>തെരുവരങ്ങ് തിരിച്ചെത്തുന്നു</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-GAmSSVMgBMY/TyGaO2WRw3I/AAAAAAAAB4k/qnQMVLW-Acg/s1600/theruvarangu.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-GAmSSVMgBMY/TyGaO2WRw3I/AAAAAAAAB4k/qnQMVLW-Acg/s1600/theruvarangu.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;പഴയ കരുത്തോടെ തെരുവരങ്ങ് തിരിച്ചെത്തുകയാണ്. അരങ്ങില്‍ തീവെളിച്ചം പോലെ നിറയുകയാണ് തെരുവിലെ അവതരണങ്ങള്‍ . ചുറ്റിലുമുള്ള കെട്ട കാഴ്ചകള്‍ക്കെതിരെ സാധാരണക്കാരന്റെ ഭാഷയില്‍ ഗര്‍ജിക്കുന്ന അരങ്ങുകള്‍ . പട്ടുവസ്ത്രം നെയ്യുന്ന തൊഴിലാളികള്‍ ചണചാക്കിന്റെ ഉടുപ്പണിയേണ്ടിവരുന്നതിന്റെ ഗതികേടിലേക്ക് വിരല്‍ചൂണ്ടുകയാണ് ഇവ. അധിനിവേശകാലത്തെ പുതിയ പ്രലോഭനങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ചതികളെ ചൂണ്ടിക്കാട്ടുകയാണ് അവ. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സിലും തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയവും ചേര്‍ന്ന് സംഘടിപ്പിച്ച സഫ്ദര്‍ ഹാശ്മി നാടകോത്സവമാണ് ജീവസ്സുറ്റ തെരുനാടകങ്ങളുടെ അവതരണങ്ങളാല്‍ സജീവമായത്.&lt;br /&gt;&lt;br /&gt;അഞ്ചു നാടകങ്ങളാണ് അരങ്ങിലെത്തിയത്. കാഴ്ചവട്ടത്തെ നേരുചികയുന്ന നാടകങ്ങള്‍ക്ക് കാഴ്ചക്കാരാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. ജീവിതവിജയങ്ങള്‍ക്ക് കുറുക്കുവഴികള്‍ തേടുന്ന പുതുതലമുറശയ ചിത്രീകരിച്ച വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റെ "വിത്തും കൈക്കോട്ടു" മാണ് മികച്ച നാടകം. അന്നം തന്ന വയലും വിളകളും ഉപേക്ഷിച്ച് പച്ചപ്പരിഷ്കാരികളാവാന്‍ ശ്രമിക്കുന്ന സമൂഹത്തെ നാടകം ജനീകീയ വിചാരണ ചെയ്യുന്നു. ലാഭം മാത്രം ഉന്നം വെക്കുന്ന മൂലധനത്തിന്റെ പ്രലോഭന തന്ത്രങ്ങളാണ് ചെറിയ മൂലകലാവേദിയുടെ അപ്പൂപ്പന്‍ താടികളില്‍ അവതരിപ്പിച്ചത്. മികച്ച രണ്ടാമത്തെ നാടകം ഇതാണ്. ലാഭക്കൊതി മൂത്ത് പാരമ്പര്യവും പൈതൃകങ്ങളും വിറ്റുതുലക്കുന്ന സമകാലീന സമൂഹമാണ് കുണിയന്‍ യുവപ്രതിഭ അവതരിപ്പിച്ച "ഗാമ സര്‍ക്കസി"ല്‍ നിറഞ്ഞത്. വാസ്കോഡ ഗാമയിലൂടെ കേരളത്തിലേക്ക് കാലൂന്നിയ വ്യാപാരതാല്‍പര്യങ്ങളുടെ വീണ്ടും വേഷപ്രഛന്നരായി എത്തുകയാണെന്ന് നാടകം മുന്നറിയിപ്പ് നല്‍കുന്നു. സൗജന്യങ്ങള്‍ക്ക് പിന്നിലെ കാണാച്ചരടുകളിലൂടെ ഉടമ്പടികള്‍ക്ക് പിന്നിലെ ചതിയാണ് കാളീശ്വരം സ്നേഹാര്‍ദ്രയുടെ "നല്ലൊരു കൂട്ടിന് കൂടരുത്" എന്ന നാടകം വെളിച്ചത്തുകൊണ്ടുവരുന്നത്. വിവാഹചടങ്ങുകള്‍ മുതല്‍ സംസ്കാര ചടങ്ങുകള്‍ വരെ മദ്യത്തില്‍ മുങ്ങുന്ന കാഴ്ചയാണ് ഡിവൈഎഫ്ഐ ചെറുകുന്ന് സൗത്ത് വില്ലേജ് കമ്മറ്റിയുടെ "ഓലചുരുട്ടിപ്പുഴു" ചിത്രീകരിച്ചത്. വിത്തും കൈക്കോട്ടിലെ ഗിരീഷ് ഗ്രാമികയാണ് മികച്ച സംവിധായകന്‍ . ഇതേ നാടകത്തിലെ എം പി രമേശനാണ് നല്ല നടന്‍ .&lt;br /&gt;&lt;br /&gt;നാടകോത്സവം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സഫ്ദര്‍ ഹാശ്മി അനുസ്മരണവും രാജഗോപാലന്‍ നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വൈക്കത്ത് നാരായണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ ബൈജു, ടി പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വായനാമത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് എം കെ മനോഹരന്‍ ട്രോഫി സമ്മാനിച്ചു. ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി, കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ സി ശ്രീനിവാസന്‍ സ്വാഗതവും പി പി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3703977068126504272?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3703977068126504272/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1846.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3703977068126504272'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3703977068126504272'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1846.html' title='തെരുവരങ്ങ് തിരിച്ചെത്തുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-GAmSSVMgBMY/TyGaO2WRw3I/AAAAAAAAB4k/qnQMVLW-Acg/s72-c/theruvarangu.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3434748383419617937</id><published>2012-01-27T01:08:00.000+05:30</published><updated>2012-01-27T01:08:00.911+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>10 പദ്ധതികള്‍ക്ക് പിട്രോഡ രൂപരേഖ തയ്യാറാക്കും</title><content type='html'>തീരദേശ ജലപാത, അതിവേഗ ട്രെയിന്‍ അടക്കം 10 പദ്ധതികളില്‍ 90 ദിവസത്തിനകം രൂപരേഖ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് സാം പിട്രോഡ അറിയിച്ചു. കേരളത്തിന്റെ വികസനപദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിട്രോഡ.&lt;br /&gt;ചരക്കുഗതാഗതത്തിനായി തീരദേശജലപാത, നോളഡ്ജ് സിറ്റി, ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം, നിശ്ചിത തുക ബില്ലില്‍ അധികം വാങ്ങി മെബൈല്‍ ഉപയോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, മാലിന്യസംസ്കരണം, സര്‍വീസില്‍നിന്ന് വിരമിച്ചവരെ പുതിയ തൊഴില്‍മേഖലയില്‍ വിനിയോഗിക്കല്‍ , പരമ്പരാഗത വ്യവസായമേഖലകളുടെ ആധുനികവല്‍ക്കരണം, ഇ-ഗവേണന്‍സ്, ആയുര്‍വേദമേഖല പുനരുദ്ധാരണം, അതിവേഗ ട്രെയിന്‍ എന്നീ മേഖലയിലാണ് പിട്രോഡയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുക. പത്ത് പദ്ധതികള്‍ സംബന്ധിച്ചും വിശദമായ പഠനം നടത്തും. രൂപരേഖ തയ്യാറാക്കുന്ന പദ്ധതികളില്‍ ഏതെല്ലാം നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുക.&lt;br /&gt;&lt;br /&gt;ലോകം മാറുന്നതനുസരിച്ച് കേരളവും മാറുകയാണെന്നും പദ്ധതികള്‍ നല്ലതാണെങ്കില്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ സ്വകാര്യമേഖല തയ്യാറാകുമെന്നും പിട്രോഡ പറഞ്ഞു. തൊഴില്‍പ്രശ്നങ്ങളുടെ പേരില്‍ സ്ഥാപനങ്ങള്‍ പൂട്ടുന്ന സ്ഥിതി കേരളത്തില്‍ അവസാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 260112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3434748383419617937?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3434748383419617937/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/10_27.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3434748383419617937'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3434748383419617937'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/10_27.html' title='10 പദ്ധതികള്‍ക്ക് പിട്രോഡ രൂപരേഖ തയ്യാറാക്കും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3173027460070822047</id><published>2012-01-26T23:10:00.000+05:30</published><updated>2012-01-26T23:10:00.911+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രസാഹിത്യപരിഷത്ത്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><title type='text'>കേരള ആരോഗ്യ മാതൃകയെ അമേരിക്കന്‍ മോഡലാക്കാന്‍ ശ്രമം: തോമസ് ഐസക്</title><content type='html'>ലോകം വാഴ്ത്തിയ കേരളത്തിലെ ആരോഗ്യ മാതൃകയെ അമേരിക്കന്‍ ആരോഗ്യ മാതൃകയിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് യുഡിഎഫ് സര്‍ക്കാരും ഉപദേശകരും ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. എന്നാല്‍ അവിടുത്തെ ആരോഗ്യ മാതൃക പൊളിച്ചെഴുതുമെന്ന പ്രഖ്യാപനമാണ് അമേരിക്കയില്‍ ഒബാമയ്ക്ക് ജനപിന്തുണ നേടികൊടുത്തതെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വേണം പുതിയൊരു കേരളം എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദയാത്രയ്ക്ക് ആലപ്പുഴ നഗര ചത്വരത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;സാം പിട്രോഡയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ച പരിപാടിയില്‍ മൊബൈല്‍ ഉള്ളവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ നീക്കം പൊതു ആരോഗ്യ രംഗത്തെ തകര്‍ക്കും. ഇത് സ്വകാര്യ മേഖലയ്ക്കാകും കൂടുതല്‍ ഗുണം ചെയ്യുക. പണം ഉണ്ടാക്കല്‍ മാത്രമല്ല വികസനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദശകത്തില്‍ രാജ്യത്ത് പ്രതിശീര്‍ഷ ആളോഹരി വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത് കേരളമാണ്. അതേസമയം മറ്റ് മേഖലകളില്‍ കൂടുതല്‍ പ്രതിസന്ധികളും നേരിട്ടു. ഇവ പരിഹരിക്കാന്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള കൂട്ടായ ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;ആലപ്പുഴയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ഇത്തരം ജനകീയ ഇടപെടല്‍ വേണം. നഗരത്തിലെ മാലിന്യം കഴിഞ്ഞ എട്ടുവര്‍ഷമായി നിക്ഷേപിക്കുന്ന കോമളപുരത്ത് ഇവ അധികവും ഇന്ന് മണ്ണായി കഴിഞ്ഞു. അത് തൊഴിലുറപ്പ് പരിപാടിയില്‍പെടുത്തി മാറ്റാനായി രണ്ട് തവണ മന്ത്രിതല യോഗം ചേര്‍ന്നിട്ടും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ സ്വീകരണകമ്മിറ്റി പ്രസിഡന്റ് അഡ്വ. ബി രാജശേഖരന്‍ അധ്യക്ഷനായി. വിപ്ലവഗായിക പി കെ മേദിനി, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, സിപിഐ മുന്‍ ജില്ലാ സെക്രട്ടറി എ ശിവരാജന്‍ ജാഥാക്യാപ്റ്റന്‍ പ്രൊഫ. ടി പി കുഞ്ഞികണ്ണന്‍ , മാനേജര്‍ പി മുരളി എന്നിവര്‍ സംസാരിച്ചു. കെ ജി ജയരാജ് സ്വാഗതം പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് പരിഷത്ത് കലാസംഘം നൃത്തരൂപവും അവതരിപ്പിച്ചു.&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3173027460070822047?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3173027460070822047/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3522.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3173027460070822047'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3173027460070822047'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3522.html' title='കേരള ആരോഗ്യ മാതൃകയെ അമേരിക്കന്‍ മോഡലാക്കാന്‍ ശ്രമം: തോമസ് ഐസക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4369450088555006580</id><published>2012-01-26T23:04:00.001+05:30</published><updated>2012-01-26T23:35:50.113+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കാമ്പസുകളില്‍ നിന്നും വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത് കൂടുതലും പെണ്‍കുട്ടികള്‍</title><content type='html'>കോട്ടയം: കാമ്പസുകളില്‍ നിന്നും വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത് കൂടുതലും പെണ്‍കുട്ടികള്‍ . ജനുവരി ഒന്നുമുതല്‍ 25 വരെ നടത്തിയ പേര് ചേര്‍ക്കല്‍ പരിപാടിയില്‍ 1776 പേരാണ് ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നും പുതുതായി വോട്ടര്‍മാരായി ചേര്‍ന്നത്. ഇതില്‍ 1170 പേര്‍ പെണ്‍കുട്ടികളാണ്. 606 ആണ്‍കുട്ടികളും. ഉദ്യോഗസ്ഥര്‍ കാമ്പസുകളില്‍ നേരിട്ടെത്തി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ രാജ്യത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപ്പാക്കിയത്. ജില്ലയിലെ 25 കോളേജ് കാമ്പസുകളില്‍ നിന്നാണ് ഇത്രയും പേര്‍ പുതുതായി വോട്ടര്‍മാരായത്. കാമ്പസുകളില്‍ എത്തി പേര് ചേര്‍ക്കുന്ന നടപടി ബുധനാഴ്ച അവസാനിച്ചു. അടുത്തഘട്ടം പേര് ചേര്‍ക്കല്‍ പ്രക്രിയ ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങും.&lt;br /&gt;&lt;br /&gt;18 വയസ് തികഞ്ഞ എല്ലാവര്‍ക്കും ഒന്നു മുതല്‍ തുടങ്ങുന്ന പേര് ചേര്‍ക്കല്‍ പ്രക്രിയയില്‍ വോട്ടര്‍മാരായി ചേരാം. വിവിധ താലൂക്ക് ഓഫീസുകളിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. ഫോം സി എന്ന അപേക്ഷ സൗജന്യമായി താലൂക്ക് ഓഫീസുകളില്‍ നിന്നും ലഭിക്കും. പേരും താമസസ്ഥലവും സാക്ഷ്യപ്പെടുത്തുന്നതിനുള്ള തെളിവും (എസ്എസ്എല്‍സി ബുക്കും, റേഷന്‍ കാര്‍ഡും) ഹാജരാക്കണം. ഓണ്‍ലൈനിലും പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. ceo.kerala.gov.in എന്ന സൈറ്റില്‍ നിന്നും സി ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. സൈറ്റിലെ ഇ രജിസ്ട്രേഷനില്‍ നിന്നും ഫോം എടുക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഹിയറിങിനുള്ള തീയതിയും സമയവും തെരഞ്ഞെടുക്കാം. ആ തിയതിയില്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയായാല്‍ അന്നു തന്നെ ഫോട്ടോയും എടുക്കും. താലൂക്ക് ഓഫീസുകളില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ഹിയറിങിനുള്ള തീയതി ഓഫീസില്‍ നിന്നും അറിയിക്കും. വോട്ടര്‍പ്പട്ടികയിലെ പേരു തിരുത്തുന്നതിനും വിലാസം മാറ്റുന്നതിനുമടക്കമുള്ള മറ്റ് അപേക്ഷകളും ഇനി നല്‍കാം. അടുത്ത കരട് വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആണ് പ്രസിദ്ധീകരിക്കുക. അതു വരെയും വോട്ടര്‍പ്പട്ടികയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ അവസരമുണ്ടാകും.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 260112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4369450088555006580?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4369450088555006580/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4905.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4369450088555006580'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4369450088555006580'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4905.html' title='കാമ്പസുകളില്‍ നിന്നും വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത് കൂടുതലും പെണ്‍കുട്ടികള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4082864611725277297</id><published>2012-01-26T22:06:00.001+05:30</published><updated>2012-01-26T22:06:00.111+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രസാഹിത്യപരിഷത്ത്'/><title type='text'>നഗരം സ്ത്രീ സൗഹൃദമാകാന്‍ കടമ്പകളേറെ</title><content type='html'>കല്‍പ്പറ്റ: നഗരത്തിരക്കിനിടയില്‍ നിര്‍ഭയം യാത്ര ചെയ്യാനുള്ള പരിമിത സ്വാതന്ത്യമെങ്കിലും തങ്ങള്‍ക്ക് സാധ്യമാക്കണമെന്നാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. സന്ധ്യയായാല്‍ ഇരുട്ടിലമരുന്ന നഗരവീഥികളും സാമൂഹ്യവിരുദ്ധ പ്രശ്നങ്ങളും അതിക്രമങ്ങളും ടോയ്ലറ്റുകളില്ലാത്തതും നഗരത്തിലെത്തുന്ന സ്ത്രീകളെ അരക്ഷിതരാക്കുന്നതായി പരിഷത് പഠനസര്‍വേ വ്യക്തമാക്കുന്നു. "വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യപരിഷത് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ നഗരത്തെ സ്ത്രീസൗഹൃദ നഗരമാക്കുന്നതിന്റ ഭാഗമായാണ് സര്‍വേ സംഘടിപ്പിച്ചത്. നഗരസഭയുടേയും കുടുംബശ്രീയുടേയും മറ്റു വനിതാ സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ കല്‍പ്പറ്റ ഗവ.കോളേജിലെ എന്‍എസ്എസ് വൊളന്റിയര്‍മാരാണ് സര്‍വ്വേ നടത്തിയത്. നഗരത്തില്‍ ദിവസം ശരാശരി 35,000ല്‍ പരം പേര്‍ വന്നുപോകുന്നുണ്ട് എന്ന് സര്‍വ്വെ വ്യക്തമാക്കി. ഇത് നഗരജനസംഖ്യയിലും കൂടുതലാണ്. ഇതനുസരിച്ച് നഗരത്തില്‍ നടപ്പാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്നത് തെറ്റായ വികസന കാഴ്ചപ്പാടിന്റെ തെളിവാണെന്ന് പരിഷത്ത് ജില്ലാപ്രസിഡന്റ് കെ ടി ശ്രീവത്സന്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ സച്ചിദാനന്ദന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;മാറിയ കാലത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളും പുരുഷനൊപ്പം ഇടപെടുന്നുണ്ട്. അതുകൊണ്ടു തന്നെ ആയിരക്കണക്കിനു സ്ത്രീകളും ദിവസേന നഗരത്തിലെത്തുന്നുണ്ട്. അവരെ കൂടി ഉള്‍പ്പെടുത്താതെയാണ് നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. രണ്ട് ബസ്സ്റ്റാന്റുകളിലെ കംഫര്‍ട്ട് സ്റ്റേഷനല്ലാതെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എവിടെയും സൗകര്യമില്ല. ബസ് സ്റ്റാന്റുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും രാത്രി 10 മണി വരെ വനിതാ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന നിര്‍ദേശം സര്‍വേയില്‍ ഉയര്‍ന്നു. കൂടാതെ പെട്ടെന്ന് സഹായം ലഭിക്കാന്‍ വനിതാ സെല്ലിലേക്ക് വിളിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കണം. ബസ് സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി വെക്കണം. ആഴ്ചയിലൊരിക്കല്‍ നഗരസഭാധികൃതരൂം പൊലീസും അതു പരിശോധിച്ച് പരിഹരിക്കാനാവുന്നവ പരിഹരിക്കണം. പ്രാഥമിക സൗകര്യങ്ങളുടെ കാര്യം ദയനീയമാണ്. രണ്ട് ബസ് സ്റ്റാന്റുകളിലുമുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഒഴിച്ചാല്‍ പൊതു ടോയ്ലറ്റുകള്‍ ലഭ്യമല്ല. ഏറ്റവും തിരക്കേറിയ അനന്തവീര, കൈനാട്ടി, സിവില്‍സ്റ്റേഷന്‍ എന്നീ ബസ് സ്റ്റോപ്പുകള്‍ക്കടുത്ത് എവിടേയും മൂത്രപ്പുരകള്‍ ഇല്ലാത്തത് ദയനീയ സ്ഥിതിയാണ്. ഗത്യന്തരമില്ലാതെ പുരുഷന്മാര്‍ പരിസരത്തെ നടപ്പാതകള്‍ മൂത്രപ്പുരയാക്കി മാറ്റുമ്പോള്‍ സ്ത്രീകള്‍ അടക്കി പിടിക്കേണ്ടി വരുന്നു. മൂത്രം ഒഴിക്കാതെ അടക്കിപ്പിടിക്കുന്നതും മൂത്രശങ്ക ഭഭയന്ന് ആവശ്യത്തിനുള്ള വെള്ളം കുടിക്കാതിരിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാ ഹോട്ടലുകളോടനുബന്ധിച്ചും പ്രധാനപ്പെട്ട വ്യാപാര സ്ഥാപനങ്ങളോടനൂബന്ധിച്ചും വൃത്തിയുള്ളതും സൗകര്യപ്രദവുമായ ടോയ്ലറ്റുകള്‍ ഉണ്ടെന്ന് നഗരസഭഭ ഉറപ്പു വരുത്തണം. ഉദ്യോഗസ്ഥര്‍ ഇടക്കിടെ ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ എടുക്കണം.&lt;br /&gt;&lt;br /&gt;നഗരത്തിരക്കിനിടയില്‍ തന്നെ ഒന്നു വിശ്രമിക്കാനോ കാത്തിരിക്കാനോ പൊതു ഇടങ്ങള്‍ ഇല്ലാത്തത് കല്‍പ്പറ്റയുടെ ഒരു പോരായ്മ തന്നെയാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ നഗരത്തില്‍ കാത്തിരിപ്പ് ആവശ്യമായി വന്നാല്‍ സുരക്ഷിതമായ ഒരൂ വിശ്രമ സ്ഥലം നഗരത്തിലില്ല. രണ്ട് ബസ്സ്റ്റാന്റുകളിലും വിശാലമായ ഓരോ റീഡിങ് റൂമുകള്‍ ഉണ്ടാവുന്നത് മാതൃകാപരമായിരിക്കും. നഗരത്തിനുള്ളില്‍ ചെറുതെങ്കിലും ഒരു പാര്‍ക്ക് ഉണ്ടാവുക എന്നത് പ്രധാനമാണെന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു.&lt;br /&gt;&lt;br /&gt;സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറാനും അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും കഴിയാത്ത ഒരു സമൂഹത്തെ എന്തൊക്കെ നേട്ടങ്ങള്‍ ആര്‍ജിച്ചാലും സംസ്കാരമുള്ള സമൂഹമായി കണക്കാക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്കൂം കൂട്ടികള്‍ക്കൂം നേരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കൂ നാള്‍ വര്‍ധിച്ചു വരൂന്ന സാഹചര്യത്തില്‍ പൊതു സമൂഹത്തിന്റെ ബോധപൂര്‍വ്വമായ ഇടപെടലിലൂടെ കല്‍പ്പറ്റ നഗരത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്ത്രീ സൗഹൃദമാക്കുക എന്നതാണ് ഈ ജനകീയ കൂട്ടായ്മയുടെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. പഠനത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ എങ്ങനെ പരിഹരിക്കാം എന്ന നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഒന്നാംഘട്ട പഠനമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചകള്‍ക്കൂ ശേഷം ഉടന്‍ മുന്നോട്ടു വയ്ക്കും. രണ്ടാം ഘട്ട സര്‍വ്വേ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം കെ വിലാസിനി, അജി ബഷീര്‍ , സി കെ ജുമൈല എന്നിവരും പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4082864611725277297?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4082864611725277297/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4226.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4082864611725277297'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4082864611725277297'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4226.html' title='നഗരം സ്ത്രീ സൗഹൃദമാകാന്‍ കടമ്പകളേറെ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7882708734005233089</id><published>2012-01-26T21:52:00.003+05:30</published><updated>2012-01-26T21:52:49.857+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വീരവാദവുമായി എംഎല്‍എ; അന്തംവിട്ട് മുഖ്യമന്ത്രി</title><content type='html'>കേന്ദ്രഫണ്ട് വിനിയോഗിച്ചു നിര്‍മിക്കുന്ന 28 കിലോമീറ്റര്‍ റോഡ് നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ. എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ അന്തംവിട്ട് മുഖ്യമന്ത്രി. ആക്കുളം, നെയ്യാര്‍ഡാം വിനോദസഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനവേദിയിലാണ് സ്വാഗതപ്രസംഗം നടത്തിയ എം എ വാഹിദ് എംഎല്‍എ നാലുമാസംകൊണ്ട് 28 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത്. സ്വാഗതപ്രാസംഗികന്റെ ആവേശം നിറഞ്ഞ വാക്കുകള്‍ കേട്ട് വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അടക്കമുള്ളവര്‍ പരുങ്ങി.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഹിദിന്റെ പ്രഖ്യാപനത്തോട് പരിഹാസത്തോടെയാണ് പ്രതികരിച്ചത്. എംഎല്‍എയുടെ പ്രഖ്യാപനം നടപ്പാകില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാരിന്റെ പദ്ധതികള്‍ സമയത്തിനു തീര്‍ക്കാറില്ലെന്ന്് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എയുടെ പ്രഖ്യാപനത്തെ വെല്ലുവിളിയായി കണ്ട് നാലുമാസംകൊണ്ട് റോഡുപണി പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്നു സംസാരിച്ച മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവരും എംഎല്‍എയുടെ പ്രഖ്യാപനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഡിസിസി പ്രസിഡന്റിന്റെ അഭിപ്രായം നിരുത്തരവാദപരം&lt;br /&gt;&lt;br /&gt;ആലപ്പുഴ: കുട്ടനാട് കാര്‍ഷിക പാക്കേജിന്റെ അവലോകനയോഗത്തില്‍ പങ്കെടുക്കാതെ കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ മന്ത്രി പി ജെ ജോസഫിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരവും ഖേദകരവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം അഭിപ്രായപ്പെട്ടു. യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനോട് അസഹിഷ്ണതയോടെ പെരുമാറുന്നത് മുന്നണിമര്യാദയ്ക്ക് യോജിച്ചതല്ല. കൊടിക്കുന്നില്‍ സുരേഷിനെ ശാസിക്കാന്‍ ബാധ്യതയുള്ള ഡിസിസി പ്രസിഡന്റ് മന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത് ജാള്യത മറച്ചുവയ്ക്കാനാണ്.&lt;br /&gt;&lt;br /&gt;കോടികള്‍ അനുവദിച്ചെന്ന കേന്ദ്രസഹമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പ്&lt;br /&gt;&lt;br /&gt;ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികള്‍ അനുവദിച്ചതായി കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍ പലതവണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തട്ടിപ്പായിരുന്നെന്ന് വ്യക്തമായി. വിവരാവകാശ നിയമപ്രകാരം "ഗ്രീന്‍സൊസൈറ്റിന്‍" ഭാരവാഹികള്‍ നല്‍കിയ അപേക്ഷയില്‍ ദേശീയപാതവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ നല്‍കിയ മറുപടിയിലാണ് തട്ടിപ്പ് വെളിവായത്. ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തീകരിക്കാന്‍ തുകയൊന്നും അനുവദിച്ചിട്ടില്ലെന്നാണ് ഗ്രീന്‍ സൊസൈറ്റി സെക്രട്ടറി തോമസ് കളപ്പുരയെ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ രേഖാമൂലം അറിയിച്ചത്. ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തികള്‍ ബിഒടി വ്യവസ്ഥയിലോ നാലുവരിപാത നിര്‍മാണത്തിനൊപ്പമോ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 1990ലും 2007ലും രണ്ട് ഘട്ടങ്ങളിലായാണ് ബൈപ്പാസിന്റെ പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതിന് ആകെ 14.9856 കോടി രൂപയാണ് അന്ന് അനുവദിച്ചത്. ഇതില്‍ 13.4856 കോടി രൂപ ചെലവഴിച്ചു. ബൈപ്പാസ് നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ ആക്കാനുള്ള നീക്കം ജനകീയമായി നേരിട്ട് പ്രതിരോധിക്കുമെന്ന് ഗ്രീന്‍സൊസൈറ്റി പ്രസിഡന്റ് തോമസ് കളപ്പുരയും സെക്രട്ടറി ടി എം സന്തോഷും പ്രസ്താവനയില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7882708734005233089?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7882708734005233089/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8855.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7882708734005233089'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7882708734005233089'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8855.html' title='വീരവാദവുമായി എംഎല്‍എ; അന്തംവിട്ട് മുഖ്യമന്ത്രി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4305834336932270957</id><published>2012-01-26T21:48:00.002+05:30</published><updated>2012-01-26T21:48:36.796+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ഇടുക്കി'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>കുടിയേറ്റ ചരിത്രത്തെ ഇടുക്കിയെന്ന് വിളിച്ചിട്ട് 40 ആണ്ട്</title><content type='html'>നാടും വീടും വിട്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പേരറിയാത്ത, അപരിചിതമായ നാട്ടിലേക്കുള്ള ഒരു കൂട്ടത്തിന്റെ പാലായനം. വഴങ്ങാന്‍ കൂട്ടാക്കാത്ത മണ്ണിനേയും പ്രകൃതിയേയും കഠിനധ്വാനം കൊണ്ട് കീഴടക്കി സ്വപ്നങ്ങളും സമ്പാദ്യങ്ങളും സ്വരുക്കൂട്ടുമ്പോഴും അധികാരികളുടെ ഉത്തരവുകള്‍ ഇടിത്തീയായി പതിക്കുന്നു. സാഹസികമായ ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നെങ്കിലും പുരോഗമന പ്രസ്ഥാനങ്ങളുടെ കൊടിക്കീഴില്‍ അണിനിരന്ന് അവര്‍ പ്രതീക്ഷയുടെ പുതിയ ലോകത്തേയ്ക്ക് ചിറകടിച്ചു. ഈ കുടിയേറ്റ ചരിത്രത്തെ "ഇടുക്കി"യെന്ന് വിളിക്കാന്‍ തുടങ്ങിയിട്ട് വ്യാഴാഴ്ച 40 വര്‍ഷം തികയുന്നു.&lt;br /&gt;&lt;br /&gt;1972 ജനുവരി 26ന് ആദ്യ കലക്ടര്‍ ഡി ബാബുപോള്‍ ദേശീയ പതാക ഉയര്‍ത്തി മലനാടിനെ ജില്ലയായി പ്രഖ്യാപിക്കുന്നതിനും മുമ്പും പിമ്പുമുള്ള കുടിയേറ്റ കര്‍ഷകന്റെ ജീവിതം പ്രതീക്ഷയോടൊപ്പം ആശങ്കയും കലര്‍ന്നതാണ്. പട്ടയപ്രശ്നവും ഇടുക്കി പാക്കേജ് അട്ടിമറിയും മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവുമെല്ലാം നാല്‍പ്പതിന്റെ വളര്‍ച്ചയിലും ബാലാരിഷ്ടതകള്‍ തീര്‍ക്കുന്നു. പിറവിയെടുത്ത സമയത്ത് ഇടുക്കിയുടെ വികസനമുഖങ്ങള്‍ ചുവപ്പുനാടയിലും പ്രതിബദ്ധതയില്ലാത്ത ജനപ്രതിനിധികളുടെ കൈയിലുംപെട്ട് വികൃതമായിരുന്നു. എന്നാല്‍ വികസനം സ്വപ്നമാണെന്ന് കരുതിയ തലമുറയെ പുരോഗതിയുടെ പന്ഥാവിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ ജനനായകരുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങളും അതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരുകളും കാരണമായി.&lt;br /&gt;&lt;br /&gt;1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയുടെ ആസ്ഥാന വികസനത്തിനായി വനംവകുപ്പിന്റെ സാങ്കേതിക തടസങ്ങളെ മറികടന്ന് 1000 ഏക്കര്‍ ഏറ്റെടുത്ത് നല്‍കി. സര്‍ക്കാര്‍ ഓഫീസുകളും അനുബന്ധസൗകര്യങ്ങളും ഒരുകുടക്കീഴിലാക്കാനുള്ള ഒരു നാടിന്റെ ആഗ്രഹസഫലീകരണത്തിനായിരുന്നു അത്. സ്ഥലം ഇടുക്കി വികസന അതോറിറ്റിയെ ഏല്‍പ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. ചണ്ഡീഗഡ് മാതൃകയില്‍ ആസൂത്രിത നഗരമായി രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനവും ദ്രുതഗതിയിലാക്കി. ജില്ലാ പഞ്ചായത്ത് കാര്യാലയം, ജില്ലാ ആശുപത്രി, നിര്‍മിതി കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് ഭൂമി കൈമാറി നിര്‍മാണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. കൂടാതെ മലയോര കൃഷിക്കാരുടെ പട്ടയസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ തുടക്കമിട്ടതും എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. 96 ശതമാനം മലമ്പ്രദേശങ്ങളായ ജില്ലയുടെ കാര്‍ഷിക സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളും നടന്നു. ജനകീയാസൂത്രണത്തിലൂടെയും ജില്ല ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. എന്നാല്‍ പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യം പറഞ്ഞ് പദ്ധതികള്‍ മരവിപ്പിക്കുന്ന കാഴ്ചയാണ് മലയോരമേഖല കണ്ടത്. കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയ ഇടുക്കി മറ്റൊരു ദുരന്തത്തിലേക്കാണ് കണ്ണ് തുറന്നത്.&lt;br /&gt;&lt;br /&gt;2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതികള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുകയും കര്‍ഷകര്‍ക്കായി നിരവധി സുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചും കര്‍ഷക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രഷിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നും പ്രക്ഷോഭത്തെ തുടര്‍ന്നും ഇടുക്കിക്ക് കാര്‍ഷിക പാക്കേജ് കേന്ദ്രം അനുവദിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാര്‍ഷിക പാക്കേജ് അട്ടിമറിക്കുകയും ഭൂമിപതിവ് കമ്മിറ്റികളെ മരവിപ്പിക്കുകയുമാണ് ചെയ്തത്. സിപിഐ എം നേതൃത്വത്തിലുള്ള സമരം ഭൂമിപതിവ് കമ്മിറ്റികളെ പുനരിജ്ജീവിപ്പിക്കാന്‍ സാധിച്ചു. ഹൈറേഞ്ച് മേഖലയെ തീര്‍ത്തും അവഗണിച്ചുള്ള കാര്‍ഷിക പാക്കേജിനെതിരെയുള്ള ജനരോഷം തുടങ്ങിക്കഴിഞ്ഞു. പാക്കേജിലെ റോഡ് വികസനവും ആടു വിതരണപദ്ധതിയുമെല്ലാം ഇടുക്കി എംപിയും ജില്ലക്കാരനായ മന്ത്രിയും ചേര്‍ന്ന് അട്ടിമറിക്കുന്നതിലുള്ള പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്നാടിന് മേല്‍ കേരളത്തിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ചെയ്തത്. എജിയുടെ സത്യവാങ്ങ്മൂലത്തിലൂടെ ഇടുക്കിയെ മാത്രമല്ല കേരളത്തെ മുഴുവന്‍ ഞെട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൂടാതെ പ്രശ്നം വഷളാക്കി സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും വിള്ളല്‍ വീഴിച്ചു. കോണ്‍ഗ്രസും സഖ്യകക്ഷികളും മുല്ലപ്പെരിയാര്‍ സമരത്തെ ആദ്യം അനുകൂലിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്തപ്പോള്‍ എല്‍ഡിഎഫ് മാത്രമാണ് ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമായുള്ള സമരവുമായി മുന്നോട്ടുപോയത്. എല്‍ഡിഎഫിന്റെ ജനകീയ നേതാക്കള്‍ വണ്ടിപ്പെരിയാറിലും ചപ്പാത്തിലുമായി ഉപവാസമിരുന്ന് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കൂടാതെ മനുഷ്യമതില്‍ തീര്‍ത്ത് ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാമെന്ന ആത്മവിശ്വാസത്തേടെയാണ് 40 പിന്നിടുന്ന ജില്ല മുന്നോട്ടുപോകുന്നത്.&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4305834336932270957?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4305834336932270957/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/40.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4305834336932270957'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4305834336932270957'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/40.html' title='കുടിയേറ്റ ചരിത്രത്തെ ഇടുക്കിയെന്ന് വിളിച്ചിട്ട് 40 ആണ്ട്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-286397343186831598</id><published>2012-01-26T21:01:00.002+05:30</published><updated>2012-01-26T21:01:56.222+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആദരാഞ്ജലി'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഗ്രീക്ക് സംവിധായകന്‍ ആഞ്ചലോപൗലോ അന്തരിച്ചു</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-Qs_PteB5OZg/TyFxzsOv4qI/AAAAAAAAB4E/S-SZDeT-bdg/s1600/anchelo+paulo.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-Qs_PteB5OZg/TyFxzsOv4qI/AAAAAAAAB4E/S-SZDeT-bdg/s1600/anchelo+paulo.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;വിഖ്യാത ഗ്രീക്ക് ചലച്ചിത്ര സംവിധായകന്‍ തിയോ ആഞ്ചലോപൗലോ (76) വാഹനാപകടത്തില്‍ മരിച്ചു. ഏതന്‍സിലെ തുറമുഖപട്ടണമായ പിരായുസില്‍ തന്റെ പുതിയ സിനിമയായ "ദ അദര്‍ സീ"യുടെ സെറ്റിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കവേ പൗലോയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പൊലീസ് ഓഫീസര്‍ക്കും ഗുരുതരമായി പരിക്കേറ്റു.&lt;br /&gt;&lt;br /&gt;1935 ഏപ്രില്‍ 27ന് ഏതന്‍സിലാണ് ആഞ്ചലോപൗലോയുടെ ജനനം. ഏതന്‍സ് സര്‍വകലാശാലയില്‍ ബിരുദം പഠിച്ച അദ്ദേഹം പിന്നീട് പാരീസിലെത്തി സിനിമാപഠനത്തിന് ചേര്‍ന്നു. ഗ്രീസില്‍ മടങ്ങിയെത്തി അദ്ദേഹം ഇടതുപക്ഷ പത്രത്തില്‍ സിനിമാനിരൂപകനായി. 1967 മുതലാണ് ചലച്ചിത്രനിര്‍മാണത്തിലേക്ക് കടന്നത്. കവിയും എഴുത്തുകാരനുമെന്ന നിലയില്‍ ശ്രദ്ധേയനായശേഷമാണ് അദ്ദേഹം സിനിമാരംഗത്തേക്ക് തിരിഞ്ഞത്. എഴുപതുകളുടെ തുടക്കംമുതല്‍ മികച്ച സിനിമകളിലൂടെ അദ്ദേഹം പടിപടിയായി ലോകശ്രദ്ധയിലേക്കുയര്‍ന്നു. ഗ്രീക്ക് ചലച്ചിത്രരംഗത്ത് നവതരംഗത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് ആഞ്ചലോപൗലോ. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തിനിടെ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1995ലെ കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് ജൂറി പ്രൈസ് നേടിയ അദ്ദേഹം മൂന്നുവര്‍ഷത്തിനുശേഷം മുഖ്യപുരസ്കാരമായ പാം ഡി ഓള്‍ സ്വന്തമാക്കി. 1980ല്‍ വെനീസ് മേളയില്‍ "അലക്സാണ്ടര്‍ ദി ഗ്രേറ്റ്" എന്ന ചിത്രം ഗോള്‍ഡണ്‍ ലയന്‍ പുരസ്കാരം നേടി. ദ ട്രാവലിങ് പ്ലെയേഴ്സ്, ദ ഹണ്ടേഴ്സ്, റികണ്‍സ്ട്രക്ഷന്‍ , ലാന്‍ഡ്സ്കേപ് ഇന്‍ ദ മിസ്റ്റ്, ദ വീപിങ് മെഡോ തുടങ്ങിയ പ്രധാന ചിത്രങ്ങളാണ്.&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-286397343186831598?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/286397343186831598/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5851.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/286397343186831598'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/286397343186831598'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5851.html' title='ഗ്രീക്ക് സംവിധായകന്‍ ആഞ്ചലോപൗലോ അന്തരിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-Qs_PteB5OZg/TyFxzsOv4qI/AAAAAAAAB4E/S-SZDeT-bdg/s72-c/anchelo+paulo.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5392258295551554114</id><published>2012-01-26T20:57:00.000+05:30</published><updated>2012-01-26T20:57:17.604+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഹസാരികയ്ക്കും മരിയോ മിറാന്‍ഡയ്ക്കും പത്മവിഭൂഷണ്‍ ; ശബാനക്ക് പത്മഭൂഷണ്‍</title><content type='html'>ഇതിഹാസ സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും വിഖ്യാത കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ . ഇവര്‍ക്കു പുറമെ ചിത്രകാരനും ശില്‍പ്പിയുമായ കെ ജി സുബ്രഹ്മണ്യന്‍ , ഓര്‍ത്തോപീഡിക്സ് വിദഗ്ധന്‍ ഡോ. കാന്തിലാല്‍ ഹസ്തിമാല്‍ സചേതി, ടി വി രാജേശ്വര്‍ (സിവില്‍ സര്‍വീസ്) എന്നിവരെയും പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. ഭാരതരത്നയ്ക്ക് ഈവര്‍ഷം ആരെയും നാമനിര്‍ദേശം ചെയ്തില്ല. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ വിത്തലിന് പത്മഭൂഷണ്‍ ലഭിക്കും. ചലച്ചിത്രതാരം ശബാന അസ്മി, സംവിധായിക മീരാ നായര്‍ എന്നിവരും പത്മഭൂഷണ് അര്‍ഹയായി. സംവിധായകന്‍ പ്രിയദര്‍ശന്‍ , വിഎസ്എസ്സി അസോസിയറ്റ് ഡയറക്ടര്‍ ഡോ. വി ആദിമൂര്‍ത്തി, ആയുര്‍വേദ വിദഗ്ധന്‍ ഡോ. ജെ ഹരീന്ദ്രന്‍നായര്‍ , സാഹിത്യകാരി പെപിത സേത്ത്, കൂടിയാട്ടം വിദഗ്ധന്‍ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, വ്യവസായി ഗോപിനാഥ്പിള്ള എന്നിവര്‍ക്ക് പത്മശ്രീ നല്‍കും. 19 വനിതകളടക്കം 109 പേര്‍ക്കാണ് അവാര്‍ഡുകള്‍ .&lt;br /&gt;&lt;br /&gt;ചലച്ചിത്രതാരം ധര്‍മേന്ദ്ര, ചിത്രകാരന്‍ ജതിന്‍ദാസ്, ശില്‍പ്പി അനീഷ് കപൂര്‍ , കര്‍ണാട സംഗീതജ്ഞന്‍ ഡോ. ടി വി ഗോപാലകൃഷ്ണന്‍ , വയലിന്‍ വിദ്വാന്‍ എം എസ് ഗോപാലകൃഷ്ണന്‍ , ഹൃദ്രോഗ വിദഗ്ധന്‍ ദേവിപ്രസാദ് ഷെട്ടി, അര്‍ബുദ വിദഗ്ധന്‍ സുരേഷ് എച്ച് അദ്വാനി, ടാറ്റാ സ്റ്റീല്‍ എംഡി ബി മുത്തുരാമന്‍ , വ്യവസായി സുബ്ബയ്യ വേലയ്യന്‍ , യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ റോണെന്‍സെന്‍ , സരോദ് വാദകന്‍ പണ്ഡിറ്റ് ബുദ്ധദേവ് ദാസ് ഗുപ്ത, നാടകകാരന്‍ ഖാലിദ് ചൗധരി, സാമൂഹ്യപ്രവര്‍ത്തകന്‍ സത്യനാരായണ്‍ ഗോയങ്ക, ശാസ്ത്രജ്ഞരായ പ്രൊഫ. ശശികുമാര്‍ ചിത്രെ, ഡോ. എം എസ് രഘുനാഥന്‍ , ന്യൂറോളജി വിദഗ്ധന്‍ ഡോ. നൊഷിര്‍ എച്ച് വാഡിയ, സാഹിത്യ-വിദ്യാഭ്യാസമേഖലകളില്‍ നിന്നായി ഡോ. എസ് ബി മജുംദാര്‍ , പ്രൊഫ. വിദ്യദഹേജിയ, അരവിന്ദ് പനഗരിയ, ജോസ്പെരേര, ഹോമി കെ ഭാവ, സിവില്‍ സര്‍വീസില്‍ നിന്ന് മാതാപ്രസാദ് എന്നിവര്‍ക്കും പത്മഭൂഷണ്‍ ലഭിച്ചു. സിത്താര്‍ വിദ്വാന്‍ ഷഹീദ് പര്‍വേസ്ഖാന്‍ , രാമചന്ദ്ര സുബ്രയ ഹെഗ്ഡെ (യക്ഷഗാനം), ജോയ് മൈക്കല്‍(നാടകം), സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. പി കെ ഗോപാല്‍ , കായികതാരങ്ങളായ അജീത് ബജാജ് (സ്കീയിങ്), ജുലന്‍ ഗോസ്വാമി (വനിതാ ക്രിക്കറ്റ്), സഫര്‍ ഇഖ്ബാല്‍ (ഹോക്കി), ദേവേന്ദ്ര ജജ്രിജ (പാരാലിമ്പിക്സ്), ലിംബറാം (അമ്പെയ്ത്ത്), സയ്യദ് മുഹമ്മദ് ആരിഫ് (ബാഡ്മിന്റണ്‍) എന്നിവര്‍ക്കും പത്മശ്രീ ലഭിക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;സമൂഹം പരിഹസിച്ചു; ശിവന്‍ നമ്പൂതിരി കുലുങ്ങിയില്ല&lt;/b&gt;&lt;br /&gt;&lt;br /&gt;കൊല്ലങ്കോട്: നമ്പൂതിരി സമുദായത്തില്‍ പിറന്ന് കൂടിയാട്ടം കലാകാരനായി ജീവിതം തുടങ്ങിയ കലാമണ്ഡലം ശിവന്‍ നമ്പൂതിരിക്ക് പത്മശ്രീ പുരസ്കാരം തേടിയെത്തിയപ്പോള്‍ അത് സമൂഹത്തിനുള്ള മറുപടി. കൂടിയാട്ടത്തിലൂടെ സാമൂഹ്യവീക്ഷണവും പുരാണകഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവിതവുമേകിയ ശിവന്‍ നമ്പൂതിരിയെ പലരും കളിയാക്കിയിരുന്നു. നമ്പൂതിരിക്ക് എങ്ങനെയാണ് ചാക്യാരുടെ വേഷം ചേരുക, വേറെ പണിക്ക് പൊയ്ക്കൂടെ എന്നൊക്കെ പലരും ചോദിച്ചിരുന്നു. എന്നാല്‍ ഈ പരിഹാസത്തെയാകെ എതിരിട്ട് കൂടിയാട്ടത്തിന് അദ്ദേഹം പുതിയ മാനങ്ങള്‍ തീര്‍ത്തു. അദ്ദേഹത്തിന്റെ കലാസപര്യകൊണ്ട് കൊടുവായൂരിലെ കാക്കയൂര്‍ എന്ന ഗ്രാമം ഇന്ന് കേരളമറിയുന്നു.&lt;br /&gt;&lt;br /&gt;ഷൊര്‍ണൂര്‍ കണയം അമ്മങ്കോട്ട് മനയ്ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1950ല്‍ ജനിച്ച ശിവന്‍ നമ്പൂതിരി തന്റെ 15-ാം വയസ്സില്‍ കൂടിയാട്ടംവിദ്യാര്‍ഥിയായി ചേര്‍ന്നു. ചാക്യാര്‍ സമുദായത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ വിദ്യാര്‍ഥിയായിരുന്നു ശിവന്‍ നമ്പൂതിരി. ഇത് പലര്‍ക്കും ദഹിച്ചില്ല. പലരും കളിയാക്കി, ചോദ്യങ്ങളുന്നയിച്ചു. ഏതെങ്കിലും ക്ഷേത്രത്തില്‍ പൂജാരിയായി പോകാതെ കൂത്ത് പഠിക്കാനിറങ്ങിയത് ശരിയായില്ലെന്നും പലരും പറഞ്ഞു. എന്നാല്‍ , പൈങ്കുളം രാമചാക്യാരുടെ ശിക്ഷണത്തില്‍ ചിട്ടയായ പരിശീലനത്തിലൂടെ അദ്ദേഹം കല സ്വായത്തമാക്കി. പൈങ്കുളം രാമചാക്യാരാണ് ചാക്യാര്‍സമുദായത്തിന് പുറത്തുള്ള വിദ്യാര്‍ഥികളെ ആദ്യമായി കൂടിയാട്ടം പഠിപ്പിക്കാന്‍ ധൈര്യം കാട്ടിയത്. അദ്ദേഹത്തിന്റെ ആദ്യബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു ശിവന്‍നമ്പൂതിരി.&lt;br /&gt;&lt;br /&gt;ആറുമാസം ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ കഥകളി അഭ്യസിച്ചു. അപ്പോഴാണ് കൂടിയാട്ടത്തിന് സ്കോളര്‍ഷിപ്പ് ലഭിച്ചത്. കഥകളിയില്‍നിന്ന് വീണ്ടും കൂടിയാട്ടത്തിലേക്കുള്ള ചുവടുമറ്റം "കര്‍മദോഷ"മാണെന്ന് പലരും പറഞ്ഞു. എന്നാല്‍ , ശിവന്‍നമ്പൂതിരി അതത്ര കാര്യമാക്കിയില്ല. സൗപര്‍ണഹാങ്കം കൂടിയാട്ടത്തില്‍ ശ്രീരാമന്റെ വേഷം അരങ്ങിലെത്തിച്ച് 1968ല്‍ അരങ്ങേറ്റവും ഗംഭീരമാക്കി. ആ വര്‍ഷംതന്നെ കലാമണ്ഡലം സംഘത്തില്‍ ചേര്‍ന്നു. പഠനത്തിനുശേഷം 1975ല്‍ കൂടിയാട്ടം അധ്യാപകനായി കലാമണ്ഡലത്തില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. ഒട്ടുമിക്ക യൂറോപ്യന്‍രാജ്യങ്ങളിലും കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ജഡായുവധത്തിലെ രാവണന്‍ , ബാലി, ശൂര്‍പ്പണഖ, സംന്യാസി തുടങ്ങിയ വേഷങ്ങളും മികവോടെ അരങ്ങിലെത്തിച്ച് കൂടിയാട്ടത്തെ ശ്രദ്ധേയമാക്കി.&lt;br /&gt;&lt;br /&gt;നിരവധി പുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തെ തേടിയെത്തി. 1970 മുതല്‍ മൂന്നു തവണ മാര്‍ഗി സ്വര്‍ണമെഡല്‍ ലഭിച്ചു. 1992ല്‍ കൊല്‍ക്കത്ത മലയാളി അസോസിയേഷന്റെ നാട്യകലാരത്ന അവാര്‍ഡ്, 1995ല്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ്, 1998ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999ല്‍ മൃണാളിനി സാരാഭായ് അവാര്‍ഡ്, 2004ല്‍ കലാമണ്ഡലം അവാര്‍ഡ്, ആ വര്‍ഷംതന്നെ കലാകാര മഹാസംഗമത്തിന്റെ കലാകുലശ്രീ അവാര്‍ഡ്, 2007ല്‍ കൂടിയാട്ടത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 2009ല്‍ ഗുരുവായൂരപ്പന്‍ പുരസ്കാരം എന്നിവയും നേടി. കാക്കയൂര്‍ ഡിഎംഎസ്ബി സ്കൂളിലെ സംസ്കൃതം അധ്യാപിക ഇന്ദിരയെ 1979ല്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് 1986 മുതല്‍ കൊടുവായൂരിലെ കാക്കയൂരില്‍ സ്ഥിരതാമസമാക്കി. മക്കള്‍ : മനു, മഞ്ജു.&lt;br /&gt;&lt;br /&gt;&lt;b&gt;ബഹിരാകാശഗവേഷണ മികവിനുള്ള അംഗീകാരമായി ആദിമൂര്‍ത്തിക്ക് പത്മശ്രീ&lt;/b&gt;&lt;br /&gt;&lt;br /&gt;ബഹിരാകാശ വാഹനങ്ങളുടെ ഗതിനിയന്ത്രണമടക്കമുള്ള ഗവേഷണ മികവിനുള്ള അംഗീകാരമായി ഡോ. വി ആദിമൂര്‍ത്തിയെ തേടി പത്മശ്രീ എത്തി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളില്‍ പ്രധാന പങ്കുവഹിച്ച മൂര്‍ത്തി ചന്ദ്രയാന്‍ - ഒന്ന് വിജയത്തിനുപിന്നിലെ മുഖ്യശില്‍പ്പികളിലൊരാളാണ്. ബഹിരാകാശ മാലിന്യങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ലോകശ്രദ്ധ നേടി. 2003-04ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ സ്പേയ്സ് ഡബ്രീസ് കോര്‍ഡിനേഷന്റെ ചെയര്‍മാനായിരുന്നു. 99 മുതല്‍ ഏജന്‍സിയില്‍ ഐഎസ്ആര്‍ഒയെ പ്രതിനിധീകരിക്കുന്നത് ആദിമൂര്‍ത്തിയാണ്. ഐഐടി കാണ്‍പൂരില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം അതേ വര്‍ഷംതന്നെ വിഎസ്എസ്സിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഡോ. എ പി ജെ അബ്ദുള്‍ കലാമിനൊപ്പവും പ്രവര്‍ത്തിച്ചു. എസ്എല്‍വിമുതല്‍ ജിഎസ്എല്‍വി മാര്‍ക്ക് ത്രീവരെയുള്ള എല്ലാ വിക്ഷേപണ വാഹനങ്ങളുടെയും ഗവേഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വിഎസ്എസ്സിയില്‍ ഡെപ്യൂട്ടി ഡയക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ബംഗളൂരില്‍ ഐഎസ്ആര്‍ഒയുടെ ഗോളാന്തരപര്യവേഷണ പദ്ധതിയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്നു. ആന്ധ്ര രാജ്മുന്ധ്ര സ്വദേശിയായ മൂര്‍ത്തി തിരുവനന്തപുരം കുമാരപുരത്ത് താമസിക്കുന്നു. ഭാര്യ: സന്ധ്യ. മക്കള്‍ : രജിത, ആദിത്യ(ഗ്രാഫിക് ഡിസൈനര്‍)&lt;br /&gt;(ദിലീപ് മലയാലപ്പുഴ)&lt;br /&gt;&lt;br /&gt;&lt;b&gt;പത്മപുരസ്കാര നിറവില്‍ ഡോ. ഹരീന്ദ്രന്‍നായര്‍&lt;/b&gt;&lt;br /&gt;&lt;br /&gt;സാമൂഹ്യരംഗത്തെ സജീവപ്രവര്‍ത്തകനായ ഡോ. ഹരീന്ദ്രന്‍നായര്‍ക്ക് പത്മശ്രീ പുരസ്കാരം. നെയ്യാറ്റിന്‍കര താലൂക്കില്‍ മാറനല്ലൂര്‍ പഞ്ചായത്തില്‍ കണ്ടല പങ്കജകസ്തൂരിയില്‍ ജനാര്‍ദനന്‍ നായരുടെയും പങ്കജത്തിന്റെയും മൂന്നാമത്തെ മകനായ ഡോ. ഹരീന്ദ്രന്‍നായര്‍ (50) പങ്കജകസ്തൂരി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. കണ്ടല യുപി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹരീന്ദ്രന്‍നായര്‍ മാറനല്ലൂര്‍ ഹൈസ്കൂളില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് ബിഎഎംഎസും നേടി. 1986ല്‍ പൂജപ്പുര ആര്‍ആര്‍ഐയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1988ല്‍ പൂവച്ചലില്‍ ചെറിയ ക്ലിനിക് ആരംഭിച്ചാണ് ആയുര്‍വേദരംഗത്ത് സജീവമാകുന്നത്. അതേവര്‍ഷംതന്നെയാണ് ആസ്ത്മയുടെ മരുന്ന് പങ്കജകസ്തൂരി നിര്‍മിച്ചത്. രാജ്യത്തിനകത്തും പുറത്തും പങ്കജകസ്തൂരി മരുന്നിന് വന്‍പ്രചാരം ലഭിച്ചു. നിലവില്‍ റഷ്യ, മലേഷ്യ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പങ്കജകസ്തൂരി കയറ്റുമതി ചെയ്യുന്നു. 2002ല്‍ കിള്ളിയില്‍ പങ്കജകസ്തൂരി ആയുര്‍വേദ കോളേജ് ആരംഭിച്ചു. 2009ല്‍ പങ്കജകസ്തൂരി എന്‍ജിനിയറിങ് കോളേജ് തുടങ്ങി. 2007ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ആശ. മക്കള്‍ : കസ്തൂരി (രണ്ടാം വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥി), കാവേരി (പ്ലസ്ടു വിദ്യാര്‍ഥി). ജ്യേഷ്ഠന്‍ മഹേന്ദ്രന്‍ പങ്കജകസ്തൂരി ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. പ്രസന്നകുമാരിയാണ് സഹോദരി.&lt;br /&gt;&lt;br /&gt;&lt;b&gt;ആദരവേകിയത് ഭാഗവതര്‍മഠത്തിലെ സംഗീതസപര്യക്ക്&lt;/b&gt;&lt;br /&gt;&lt;br /&gt;തൃപ്പൂണിത്തുറ: സംഗീതചക്രവര്‍ത്തി ടി വി ഗോപാലകൃഷ്ണന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചപ്പോള്‍ സംഗീതലോകത്തിനുമുന്നില്‍ ആദരിക്കപ്പെട്ടത് തൃപ്പൂണിത്തുറയില്‍ നാട്ടുകാര്‍ സ്നേഹപൂര്‍വം ഭാഗവതര്‍മഠമെന്നു വിളിക്കുന്ന വലിയപറമ്പത്തുമഠത്തിലെ സംഗീതപാരമ്പര്യത്തെ. പത്മഭൂഷണ്‍ ലഭിച്ച ടി വി ഗോപാലകൃഷ്ണന്‍ ഈ മഠത്തിലെ ഇപ്പോഴത്തെ തലമുറയിലെ മുതിര്‍ന്ന സംഗീതജ്ഞനാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ദക്ഷിണേന്ത്യയിലെ തഞ്ചാവൂരില്‍നിന്നെത്തിയവരാണ് ഈ മഠത്തിലെ പൂര്‍വികര്‍ . പ്രശസ്ത സംഗീജ്ഞനായിരുന്ന രാമസ്വാമി ഭാഗവതര്‍മുതല്‍ അഞ്ചുതലമുറയുടെ ചരിത്രംമാത്രമേ ഇന്നത്തെ തലമുറയ്ക്ക് ഓര്‍മയുള്ളു. രാമസ്വാമിഭാഗവതര്‍ക്കുശേഷം ഗോപാലകൃഷ്ണ ഭാഗവതര്‍ കൊച്ചി രാജകുടുംബത്തിലെ ആസ്ഥാന വിദ്വാനായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ നാരായണ ഭാഗവതര്‍ വയലിന്‍ പ്രതിഭയായിരുന്നു. ഗോപാലകൃഷ്ണ ഭാഗവതരുടെ മകന്‍ വിശ്വനാഥ ഭാഗവതരുടെ മകനാണ് ടി വി ഗോപാലകൃഷ്ണന്‍ . ഇദ്ദേഹത്തിന്റെ സഹോദരന്മാരില്‍ ടി വി രമണി വയലിനിലും ടി വി വാസവന്‍ മൃദംഗത്തിലും കഴിവുതെളിയിച്ചവരാണ്. സഹോദരി രാജലക്ഷ്മി വീണയിലാണ് ശ്രദ്ധേയയായത്. മൃദംഗവിദ്വാന്‍ പരേതനായ ജി എന്‍ നാരായണസ്വാമി ഗോപാലകൃഷ്ണന്റെ ചെറിയച്ഛനാണ്. ജി എന്‍ നാരായണസ്വാമിയുടെ മക്കളായ തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ ഘടത്തിലും എന്‍ ഗോപാലകൃഷ്ണന്‍ ഗഞ്ചിറയിലും എന്‍ വെങ്കിടേഷ് തബലയിലും ശ്രദ്ധേയരാണ്. ലോകപ്രശസ്ത വയലിന്‍ വാദകന്‍ ടി എന്‍ കൃഷ്ണനും ഈ കലാപരമ്പരയിലെ അംഗമാണ്.&lt;br /&gt;&lt;br /&gt;ടി വി ഗോപാലകൃഷ്ണന്‍ ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചു. മൃദംഗത്തിലും പരിശീലനം നേടി. മഹാരാജാസ് കോളേജിലെ ബിരുദപഠനത്തിനുശേഷം ചെന്നൈയിലേക്കു പോയി. ഇവിടെ ഏജീസ് ഓഫീസില്‍ ഉദ്യോഗം നേടിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ചെന്നൈയില്‍ താമസിക്കുമ്പോഴും തൃപ്പൂണിത്തുറയിലെ സംഗീതപരിപാടിയില്‍ ഇദ്ദേഹം എത്തുമായിരുന്നു. ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവം സംഗീതസഭയുടെ പരിപാടികള്‍ , എം ഡി രാമനാഥന്‍ അനുസ്മരണം തുടങ്ങിയ പരിപാടികളില്‍ ഇദ്ദേഹം മുടക്കംവരുത്താറില്ല. രാധയാണ് ഭാര്യ. വിശ്വനാഥന്‍ , രാമനാഥന്‍ , യാമിനി എന്നിവരാണ് മക്കള്‍ . രാമനാഥന്‍ സാക്സഫോണ്‍കച്ചേരിയില്‍ ഇതിനകം ശ്രദ്ധേയനായി. യാമിനി അറിയപ്പെടുന്ന നര്‍ത്തകിയാണ്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 260112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5392258295551554114?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5392258295551554114/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5924.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5392258295551554114'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5392258295551554114'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5924.html' title='ഹസാരികയ്ക്കും മരിയോ മിറാന്‍ഡയ്ക്കും പത്മവിഭൂഷണ്‍ ; ശബാനക്ക് പത്മഭൂഷണ്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1368178188454483234</id><published>2012-01-26T11:26:00.000+05:30</published><updated>2012-01-26T11:26:00.219+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='വിദ്യാര്‍ഥി സംഘടന'/><title type='text'>വെറ്ററിനറി കോളേജ് യൂണിയന്‍ : എസ്എഫ്ഐക്ക് ഉജ്വല വിജയം</title><content type='html'>തൃശൂര്‍ : കേരള വെറ്ററിനറി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. ഒരു റപ്രസന്റേറ്റീവ് ക്ലാസ് ഒഴികെ ബാക്കി എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് നടന്ന റപ്രസന്റേറ്റീവ്് സീറ്റില്‍ എസ്എഫ്ഐക്ക് എതിരെ നിന്ന കൂട്ടുമുന്നണിയെ 90 ശതമാനത്തിലേറെ വോട്ട് നേടിയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.&lt;br /&gt;&lt;br /&gt;അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ എസ്എഫ്ഐ സാരഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്എഫ്ഐ പാനലില്‍നിന്ന് അനീഷ മുഹമ്മദ് (പ്രസിഡന്റ്), ബിനുവര്‍ഗീസ് (സെക്രട്ടറി), ആര്‍ രേണു (വൈസ് പ്രസിഡന്റ്), അമല്‍ ഭാസ്കര്‍ (ജോയിന്റ് സെക്രട്ടറി), ടോമി തോമസ് (ആര്‍ട്സ് സെക്രട്ടറി), എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അഞ്ജലി കൃഷ്ണന്‍ (കൗണ്‍സിലര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു കൗണ്‍സിലര്‍മാരായി സി ജെ ശിഹാബ്, വര്‍ഷ പാട്രോണ്‍ എന്നിവരും വിജയിച്ചു. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിച്ച സ്ഥാനാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.&lt;br /&gt;&lt;br /&gt;deshabhimani 260112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1368178188454483234?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1368178188454483234/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9628.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1368178188454483234'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1368178188454483234'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9628.html' title='വെറ്ററിനറി കോളേജ് യൂണിയന്‍ : എസ്എഫ്ഐക്ക് ഉജ്വല വിജയം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5615555820940253087</id><published>2012-01-26T10:25:00.001+05:30</published><updated>2012-01-26T10:25:00.465+05:30</updated><category scheme='http://www.blogger.com/atom/ns#' term='പൊതുമേഖല'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>എച്ച്എംടി ഭൂമി പിടിച്ചെടുക്കാന്‍ വീണ്ടും നീക്കം</title><content type='html'>കളമശേരി എച്ച്എംടിയുടെ കൈവശഭൂമി വീണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ പിന്നില്‍ ഭൂമാഫിയയാണെന്ന ചിന്തയ്ക്ക് ബലമേറുന്നു. എച്ച്എംടി മാനേജ്മെന്റിനെപ്പോലും അറിയിക്കാതെയാണ് റവന്യു ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം അവിടെ സര്‍വേ നടത്തിയത്. എച്ച്എംടിയുടെ മുന്‍കാല പ്രതാപം വീണ്ടെടുക്കുന്നതിനായി തൊഴിലാളികള്‍ നടത്തുന്ന വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കിടയില്‍ കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതിനിടെ വീണ്ടും ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത് ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;1963ല്‍ കളമശേരി യൂണിറ്റ് തുടങ്ങുമ്പോള്‍ 900 ഏക്കറായിരുന്നു കൈവശഭൂമി. ഏഴരക്കോടി മുതല്‍മുടക്കില്‍ എച്ച്എംടി മെഷീന്‍ ടൂള്‍സ് വിഭാഗമാണ് തുടങ്ങിയത്. പിന്നീട് പലവിധ ആവശ്യങ്ങള്‍ക്കായി അതില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചെടുത്തത് 550ലേറെ ഏക്കര്‍ . ബാക്കിയുള്ള 348.5 ഏക്കര്‍ ഭൂമിയിലേക്കാണ് വീണ്ടും നോട്ടമിടുന്നത്. ഫാക്ടറിയുടെ അനുബന്ധസൗകര്യങ്ങള്‍ , ക്വാര്‍ട്ടേഴ്സ്, സ്കൂള്‍ , ഹെല്‍ത്ത് സെന്റര്‍ , കമ്യൂണിറ്റി നഗര്‍ , റിക്രിയേഷന്‍ സെന്റര്‍ തുടങ്ങിയവ കഴിഞ്ഞാല്‍ ഭാവി വികസനത്തിനുള്ള ഭൂമിയെ ഇപ
