<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7541104321210445578</id><updated>2012-02-03T03:39:00.071+05:30</updated><category term='ടൂറിസം'/><category term='ചെത്തുതൊഴിലാളി സമരം'/><category term='പാലേരി മാണിക്യം'/><category term='കൊടിക്കുന്നേല്‍'/><category term='പുസ്തകം'/><category term='ഇപ്റ്റ'/><category term='ബാബറി മസ്ജിദ്'/><category term='ശ്രീരാമസേന'/><category term='തലശേരി കലാപം'/><category term='നെന്മേനി സമരം'/><category term='കോമണ്‍‌വെല്‍ത്ത് ഗെയിംസ്'/><category term='മുംബൈ ഭീകരാക്രമണം'/><category term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category term='പത്മഭൂഷണ്‍'/><category term='വയനാട്'/><category term='സാഹിത്യം'/><category term='ആയുധക്കച്ചവടം'/><category term='മോസ്കോമൊക്ക്'/><category term='ഇടതുപക്ഷം'/><category term='സൈന്‍ ബോര്‍ഡ് അഴിമതി'/><category term='ഇ എം എസ് ഭവനപദ്ധതി'/><category term='CC Communique'/><category term='വാർത്ത'/><category term='കോവിലന്‍'/><category term='നിക്കരാഗ്വ'/><category term='ബാബ രാംദേവ്'/><category term='സ്ഥാനാര്‍ത്ഥികള്‍'/><category term='പ്രതിരോധനയം'/><category term='ജി 20'/><category term='വര്‍ഗീയത'/><category term='കമ്യൂണിസ്റ്റ് സമ്മേളനം'/><category term='റാ‍ഗിങ്ങ്'/><category term='പരിയാരം സമരം'/><category term='ജോമോ ക്വാമെ'/><category term='കണ്ഡമല്‍'/><category term='ലിബിയ'/><category term='മാനിഫെസ്റ്റോ'/><category term='അശ്ലീലം'/><category term='ശാരദാമിത്ര'/><category term='ഫോണ്‍ ചോര്‍ത്തല്‍'/><category term='മൈക്കേല്‍ ജാക്സണ്‍'/><category term='ഗ്രാമീണ സേവനം'/><category term='ഇറോം ശര്‍മിള'/><category term='ഐ.ടി.'/><category term='ടൈറ്റാനിയം'/><category term='ഓര്‍മ്മ'/><category term='കിനാലൂര്‍'/><category term='ബാങ്കിംഗ്'/><category term='എ.കെ.ജി'/><category term='ഡ്രോണ്‍ അഴിമതി'/><category term='സംഘപരിവാര്‍'/><category term='ബി.ജെ.പി'/><category term='കൊച്ചി ഐപിഎല്‍'/><category term='സ്വിസ് ബാങ്ക്'/><category term='മദ്യാസക്തി'/><category term='ബസു'/><category term='സ്ത്രീസംഘടന'/><category term='മാര്‍ക്സിസം'/><category term='കൊച്ചി ഷിപ്പ് യാര്‍ഡ്'/><category term='ചരിത്രം'/><category term='ക്യൂബ'/><category term='ഭാഷ'/><category term='സാങ്കേതികവിദ്യ'/><category term='മനുഷ്യന്‍'/><category term='സി.പി.ഐ'/><category term='തണ്ണീര്‍മുക്കം ബണ്ട്'/><category term='മണിപ്പുര്‍'/><category term='വിഷക്കള്ള് ദുരന്തം'/><category term='കറന്‍സി'/><category term='വിവരാ‍വകാശം'/><category term='ട്രേഡ് യൂണിയന്‍'/><category term='വൈദ്യുതി'/><category term='മുല്ലപ്പെരിയാര്‍'/><category term='ആണവ കരാര്‍'/><category term='കേരള പഠന കോണ്‍ഗ്രസ്'/><category term='പാമോയില്‍ കേസ്'/><category term='ശാ‍സ്ത്രം'/><category term='ശ്രീലങ്ക'/><category term='അനുസ്‌മരണം'/><category term='ഗ്രാമം'/><category term='സെന്‍സസ്'/><category term='ആദിവാസി ഭൂ നിയമം'/><category term='കൂടങ്കുളം'/><category term='പാമൊലിൻ'/><category term='കോൺഗ്രസ്'/><category term='ക്രമസമാധാനം'/><category term='മുത്തലിക്ക്'/><category term='നെല്ലങ്കര സമരം'/><category term='ചെങ്ങറ'/><category term='പൊതുവിതരണം'/><category term='എം.എഫ്.ഹുസൈന്‍'/><category term='ldfkeralam'/><category term='നിയമസഭ'/><category term='വികസനം'/><category term='കുട്ടനാട് പാക്കേജ്'/><category term='വികസന മുന്നേറ്റ ജാഥ'/><category term='എന്‍.സി.ശേഖര്‍'/><category term='ജാതി'/><category term='സംവരണം'/><category term='വിക്കിപീഡിയ'/><category term='അസംബ്ലി ഇലക്ഷന്‍'/><category term='സിനിമ'/><category term='വരുണ്‍ ഗാന്ധി'/><category term='വഖഫ് ബോര്‍ഡ്'/><category term='ഇ-മെയില്‍ ചോര്‍ത്തല്‍'/><category term='ദേവസ്വം ബില്‍'/><category term='കള്ളപ്പണം'/><category term='തപാല്‍ മേഖല'/><category term='നര്‍മ്മം'/><category term='മണല്‍ ക്ഷാമം'/><category term='കെ.എന്‍.രാജ്'/><category term='സിഖ് കൂട്ടക്കൊല'/><category term='വിമോചന സമരം'/><category term='ചെങ്ങറവാര്‍ത്ത.ഇടതു സര്‍ക്കാര്‍'/><category term='അഴിക്കോടന്‍ രാഘവന്‍'/><category term='ചെറുകിട വ്യാപാര മേഖല'/><category term='തൊഴില്‍മേഖല'/><category term='അഴിമതി'/><category term='അധിനിവേശം'/><category term='ഭാഗ്യക്കുറി'/><category term='ഗ്രന്ഥശാലാ പ്രസ്ഥാനം'/><category term='ആണവബാധ്യതാനിയമം'/><category term='വിദ്യാര്‍ഥി സംഘടന'/><category term='ലോകസഭ'/><category term='ബ്രസീല്‍'/><category term='പാല്‍'/><category term='കശുവണ്ടി'/><category term='അഭിമാനഹത്യ'/><category term='പെറു'/><category term='ഇടതു ഏകോപനസമിതി'/><category term='വിഴിഞ്ഞം'/><category term='വിദ്യാഭ്യാസ പരിഷ്കാരം'/><category term='കായികം'/><category term='മാരാരിക്കുളം'/><category term='വിഷന്‍ 2030'/><category term='ബംഗാള്‍'/><category term='സൂകി'/><category term='ഡോ.ഹനീഫ്'/><category term='അന്ധവിശ്വാസം'/><category term='മനുഷ്യച്ചങ്ങല'/><category term='പൂക്കോട്ടൂര്‍ കലാപം'/><category term='സമ്പദ്‌രംഗം'/><category term='പോലീസ് ബില്‍'/><category term='മംഗളൂരു വിമാന ദുരന്തം'/><category term='ഓഞ്ചിയം'/><category term='ഡി.വൈ.എഫ്.ഐ'/><category term='പൂനെ സ്ഫോടനം'/><category term='ജോലി തട്ടിപ്പ്'/><category term='മാതൃഭൂമി ഓഹരിവില്പന'/><category term='ഭരണകൂടം'/><category term='ശൂരനാട്'/><category term='ഐസ്ക്രീം'/><category term='പൊതുമേഖല'/><category term='ഒറീസ്സ'/><category term='മതം'/><category term='മത്സ്യകൃഷി'/><category term='ജലനിധി'/><category term='ആദരാഞ്ജലി'/><category term='മണ്ണഞ്ചേരി'/><category term='ലോകസഭാ തെരഞ്ഞെടുപ്പ്'/><category term='താന്ന്യം മിച്ചഭൂമിസമരം'/><category term='വെനസ്വേല'/><category term='ലെഫ്റ്റ് വേഡ്'/><category term='ശാസ്ത്രസാഹിത്യപരിഷത്ത്'/><category term='ചേരി നിര്‍മാര്‍ജ്ജനം'/><category term='സേലം വെടിവെപ്പ്'/><category term='കുമ്പിടിസമരം'/><category term='കരാർ പണി'/><category term='എന്‍.ശ്രീധരന്‍'/><category term='വ്യാപാര കരാര്‍'/><category term='സ്വദേശാഭിമാനി'/><category term='വിത്തുബില്‍'/><category term='നവവത്സരാശംസകള്‍'/><category term='മാവോയിസ്റ്റ്'/><category term='ശാസ്ത്രം'/><category term='അടിയന്തരാവസ്ഥ'/><category term='ബജറ്റ്'/><category term='കൊണ്ടോട്ടി'/><category term='വികസനംവൈദ്യുതി'/><category term='കുട്ടംകുളം സമരം'/><category term='പി.എഫ്.'/><category term='പാറപ്രം'/><category term='സി.ഐ.ടി.യു'/><category term='ആരോഗ്യരംഗം'/><category term='സ്വതന്ത്രവ്യാപാരകരാര്‍'/><category term='ശശി തരൂര്‍'/><category term='കുടുംബശ്രീ'/><category term='മഅ്ദനി'/><category term='കോംഗോ'/><category term='PB Communique'/><category term='പരിസ്ഥിതി'/><category term='ദിനേശ്'/><category term='ഒബാമ'/><category term='നബാര്‍ഡ്'/><category term='ഇടപ്പള്ളി'/><category term='നോം ചോംസ്കി'/><category term='അമേരിക്ക'/><category term='കോര്‍പ്പറേറ്റിസം'/><category term='കാർഷികം'/><category term='ഓട്ടിസം'/><category term='ത്രിപുര'/><category term='ചിലി'/><category term='ലേഖനം'/><category term='കെല്‍ട്രോണ്‍'/><category term='പുതുവർഷ ചിന്തകൾ'/><category term='ഇസ്രയേല്‍ ഭീകരത'/><category term='നായനാര്‍'/><category term='വാര്‍ഷികപദ്ധതി'/><category term='വിയറ്റ്നാം'/><category term='സ്പെക്ട്രം'/><category term='പെരുമാറ്റച്ചട്ടം'/><category term='കണ്ണൂര്‍'/><category term='കിള്ളി'/><category term='കേരളം'/><category term='സാമ്രാജ്യത്വം'/><category term='ബാബ്‌ളി പദ്ധതി'/><category term='നൊബേല്‍ സമ്മാനം'/><category term='കുണ്ടറ വിളംബരം'/><category term='ഹജ്ജ്'/><category term='കൊറിയ'/><category term='മുഖപ്രസംഗം'/><category term='സഹകരണ മേഖല'/><category term='കേരള ഫീഡ്‌സ്'/><category term='കൈരളി ചാനല്‍'/><category term='ഖാദി'/><category term='ലെബനന്‍'/><category term='തുഞ്ചന്‍ ഉത്സവം'/><category term='കരിവെള്ളൂര്'/><category term='രാഷ്ട്രീയം'/><category term='കാര്‍ഷികം'/><category term='സര്‍വകലാശാല നിയമനം'/><category term='കോവളം കൊട്ടാരം'/><category term='ക്ഷീരമേഖല'/><category term='പഞ്ചവത്സര പദ്ധതി'/><category term='ഇരട്ടനഗരം പദ്ധതി'/><category term='വിശ്വനാഥന്‍ ആനന്ദ്'/><category term='ഉമ്മൻ‌ചാണ്ടി'/><category term='വിലക്കയറ്റം'/><category term='കോണ്‍ഗ്രസ്'/><category term='ലോകയുവജനസമ്മേളനം'/><category term='കശ്മീര്‍'/><category term='ഗോവ'/><category term='ഡല്‍ഹി ഭീകരാക്രമണം'/><category term='സമൂഹം'/><category term='അലിഗഢ് കേന്ദ്രം'/><category term='കനു സന്യാല്‍'/><category term='ബ്രിസ്ക്'/><category term='നീര്‍മറി പദ്ധതി'/><category term='തൊഴിലുറപ്പ് പദ്ധതി'/><category term='ഫ്രാന്‍സ്'/><category term='ബിഎസ്ആര്‍ബി'/><category term='സന്നദ്ധസംഘടന'/><category term='പീടികത്തൊഴിലാളി ക്ഷേമനിധി'/><category term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category term='കാര്‍ട്ടൂണ്‍'/><category term='പ്രവാസി'/><category term='നുണപ്രചരണം'/><category term='ഖനി മാഫിയ'/><category term='കണ്ടല്‍'/><category term='മാധ്യമം'/><category term='സാക്ഷരത'/><category term='എസ്.എഫ്.ഐ'/><category term='ഇറാന്‍ വാതകപദ്ധതി'/><category term='goso'/><category term='ഇറാഖ്'/><category term='സ്ത്രീ'/><category term='ശബരിമല'/><category term='വാര്‍ത്ത'/><category term='തദ്ദേശ തെരഞ്ഞെടുപ്പ്'/><category term='സാംസ്കാരികം'/><category term='മുസ്ലീം ലീഗ്'/><category term='പലസ്തീന്‍'/><category term='ആരോഗ്യം'/><category term='നേത്രദാനം'/><category term='പ്രത്യയശാസ്ത്രം'/><category term='തെരഞ്ഞെടുപ്പ് 2011'/><category term='പാപ്പ ഉമാനാഥ്'/><category term='വിക്കിലീക്ക്സ്'/><category term='ചീമേനി'/><category term='മുടവന്‍‌മുഗള്‍'/><category term='കല്പിതസര്‍വകലാശാല'/><category term='കെ.എം.എം.എല്‍'/><category term='വിശകലനം'/><category term='2011'/><category term='പെട്രോനെറ്റ്'/><category term='കയ്യൂര്‍'/><category term='മലബാര്‍ സമരം'/><category term='ഇടുക്കി'/><category term='പോരാട്ടം'/><category term='മൈക്രോ ഫിനാന്‍സ്'/><category term='ഇടതു സര്‍ക്കാര്‍'/><category term='മൊബൈല്‍ ഫോണ്‍'/><category term='ഫിലിം ഫെസ്റ്റിവല്‍'/><category term='യുവകലാസാഹിതി'/><category term='ബ്ലോഗ്'/><category term='ജപ്പാന്‍'/><category term='നിയമസഭാ മണ്ഡലങ്ങള്‍'/><category term='കയര്‍'/><category term='ജനിതകപരിവര്‍ത്തനം'/><category term='വർഗീയത'/><category term='ക്രിക്കറ്റ്'/><category term='കോടതി'/><category term='വിമോചനയാത്ര'/><category term='സര്‍ക്കോസി'/><category term='സ്വകാര്യവല്‍ക്കരണം'/><category term='സക്കറിയ'/><category term='ബദല്‍'/><category term='തെരഞ്ഞെടുപ്പ് പരിഷ്കരണം'/><category term='ദേശാഭിമാനി'/><category term='&apos;തിരിച്ചുവിളിക്കല്‍&apos; പ്രസ്ഥാനം'/><category term='ഗാസ'/><category term='സാമ്പത്തികം'/><category term='ഹര്‍ത്താല്‍'/><category term='പോലീസ്'/><category term='ഫെഡറലിസം'/><category term='ആസിയാന്‍ കരാര്‍'/><category term='ഏറനാട്'/><category term='ഫുട്ബോള്‍ ലോകകപ്പ്'/><category term='ചികിത്സാരംഗം'/><category term='ജയിന്‍ ഹവാല കേസ്'/><category term='ആത്മകഥ'/><category term='ചൈന'/><category term='ബീഹാര്‍'/><category term='ഇടമലയാര്‍'/><category term='വാതുവെപ്പ്'/><category term='മണ്ണിന്റെ മക്കള്‍ വാദം'/><category term='നാറ്റോ'/><category term='അംബേദ്കര്‍'/><category term='പ്ലാച്ചിമട'/><category term='ഉപതെരഞ്ഞെടുപ്പ്'/><category term='ഗൂഗിള്‍ മാപ്പിങ്ങ്'/><category term='അധികാരവികേന്ദ്രീകരണം'/><category term='വിദ്യാഭ്യാസം'/><category term='തെലുങ്കാന'/><category term='മണി ചെയിന്‍ തട്ടിപ്പ്'/><category term='പു.ക.സ'/><category term='ഹെയ്ത്തി'/><category term='റെയില്‍‌വേ'/><category term='സൗരോര്‍ജ പദ്ധതി'/><category term='സിബിഐ'/><category term='ചെസ്'/><category term='പിറവം'/><category term='സ്വത്ത് ബില്‍'/><category term='ഇ.എം.എസ്'/><category term='പാലിയം സമരം'/><category term='പെന്‍ഷന്‍'/><category term='കടയ്ക്കല്‍'/><category term='അയിത്തം'/><category term='ബയോ ടെക്നോളജി'/><category term='വലതു സര്‍ക്കാര്‍'/><category term='വൈമാക്സ്'/><category term='ഭീകരത'/><category term='ഭോപ്പാല്‍'/><category term='പൊതുഗതാഗതം'/><category term='മൊസാദ്'/><category term='കുടിയേറ്റ തൊഴിലാളി'/><category term='കേരള കോണ്‍ഗ്രസ്'/><category term='ലാവലിന്‍'/><category term='കല'/><title type='text'>ജാഗ്രത</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://jagrathablog.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?max-results=100'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?start-index=101&amp;max-results=100'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>7951</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7541104321210445578.post-647082824427513984</id><published>2012-02-03T03:39:00.000+05:30</published><updated>2012-02-03T03:39:00.084+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><title type='text'>കണ്ണാടിപ്പനമ്പ് വിസ്മൃതിയിലേക്ക്</title><content type='html'>കട്ടപ്പന: കലാവിരുതിന് പേരുകേട്ട ഇടമലക്കുടിയിലെ കണ്ണാടിപ്പായ വിപണന സാധ്യതകള്‍ മങ്ങിയതിനെത്തുടര്‍ന്ന് വിസ്മൃതിയിലേക്ക് മറയുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ശില്പഭംഗിയോടെ നെയ്യുന്ന പായക്ക് അധ്വാനത്തിന്റെ വിലപോലും ലഭിക്കാതായതിനെത്തുടര്‍ന്ന് പായ നെയ്ത്ത് കുലത്തൊഴിലാക്കിയ ആദിവാസികള്‍ തങ്ങളുടെ പരമ്പരാഗതസിദ്ധിയെ കൈവിടുകയാണ്.&lt;br /&gt;&lt;br /&gt;തഴയോല കൊണ്ട് നെയ്‌തെടുക്കുന്ന പായയുടെ മിനുസവും നൂറുവര്‍ഷത്തോളം നീളുന്ന ആയുസ്സുമാണ് ഇടമലക്കുടിയിലെ കണ്ണാടിപ്പായയുടെ മേന്മ. ആദിവാസി ഗോത്രതനിമ പേറുന്ന കലാഭംഗിയോടെയാണ് ഇവ നെയ്‌തെടുക്കുന്നത്. കുട്ട, വട്ടി, മുറം തുടങ്ങിയ ഉല്പന്നങ്ങളും ഇവര്‍ ഉണ്ടാക്കുന്നുണ്ട്.പ്രത്യേക പ്രായത്തിലുള്ള ഈറ്റകള്‍ കണ്ടെത്തി അവ ഉപയോഗിച്ചാണ് കണ്ണാടിപ്പായ നിര്‍മ്മിക്കുന്നത്. അകംപൊളിയും താരതമ്യേന അല്പം കട്ടിയേറിയ പുറംപൊളികളും ചേര്‍ത്ത് നെയ്‌തെടുക്കുമ്പോള്‍ ഇവയില്‍ അലങ്കാരങ്ങളും ചിത്രങ്ങളും വിരിയും. പൂക്കള്‍വരെ ഇത്തരത്തില്‍ കണ്ണാടിപ്പനമ്പില്‍ നിര്‍മ്മിക്കാന്‍ കഴിയും. ചില ചിത്രങ്ങള്‍ ഇവയുടെ പ്രത്യേകകോണുകളില്‍ നിന്നുമാത്രമേ ദൃശ്യമാകൂ എന്ന പ്രത്യേകതയും ഈ പനമ്പുകള്‍ക്കുണ്ട്.&lt;br /&gt;&lt;br /&gt;കേരളത്തിലെ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയില്‍ ഈറ്റനെയ്ത്ത് തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണ് കണ്ണാടിപ്പായയുടെ നിര്‍മ്മാണ വൈദഗ്ധ്യമെന്നും തന്റെ അമ്മയാണ് തനിക്ക് ഇവയുടെ നിര്‍മ്മാണം പരിചയപ്പെടുത്തിയതെന്നും ഷെഡ്ഡുകുടിയിലെ ശംഖുവതി പറയുന്നു. &lt;br /&gt;&lt;br /&gt;ആദിവാസിക്കുടികളിലെത്തി ഇവ വാങ്ങിക്കൊണ്ടുപോകാന്‍ ആളുകളുണ്ടെങ്കിലും പരിശ്രമത്തിനുതകുന്ന പ്രതിഫലം ഒരിക്കലും ലഭിക്കാറില്ലെന്ന് ഇഡലിപ്പാറക്കുടിയിലെ മുത്തുലക്ഷ്മി പറയുന്നു. ഒരു പായയ്ക്ക് ഏറ്റവും കൂടുതല്‍ 100 രൂപവരെയാണ് ആദിവാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ യാത്രയുള്ള ഇടമലക്കുടിയിലേക്ക് ഒരു കിലോഗ്രാം അരിയെത്തിക്കുമ്പോള്‍ 15 രൂപ ചുമട്ടുകൂലിയായി ചെലവാകും. 18 കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ഇടമലക്കുടിയിലേക്കെത്താന്‍.&lt;br /&gt;&lt;br /&gt;കണ്ണാടിപ്പായയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികളെ ഉള്‍പ്പെടുത്തി കുടുംബ്ര്രശീ യൂണിറ്റ് രൂപീകരിക്കാന്‍ ജില്ലാ കുടുംബശ്രീ മിഷന് സാധിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ ഇവയെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ആവശ്യക്കാരുടെ എണ്ണം കുറയുകയും അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതാവുകയും ചെയ്തതോടെ ഈ പരമ്പരാഗത വ്യവസായവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാന ബാംബൂ കോര്‍പറേഷനും ഇതുവരെ ഇക്കാര്യത്തില്‍ ഇടപെടാനായിട്ടില്ല.&lt;br /&gt;&amp;nbsp;(പി കെ അജേഷ്)&lt;br /&gt;&lt;br /&gt;janayugom 030212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-647082824427513984?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/647082824427513984/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_1996.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/647082824427513984'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/647082824427513984'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_1996.html' title='കണ്ണാടിപ്പനമ്പ് വിസ്മൃതിയിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3185834422250764776</id><published>2012-02-03T00:35:00.000+05:30</published><updated>2012-02-03T00:35:17.420+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വികസനം'/><title type='text'>വികസന ജനക്ഷേമ പദ്ധതികള്‍ മരവിപ്പിക്കാന്‍ യു ഡി എഫ് നീക്കം</title><content type='html'>സംസ്ഥാനത്തെ വികസന, ജനക്ഷേമ പദ്ധതികള്‍ക്ക് മരവിപ്പിക്കാന്‍ യു ഡി എഫ് നീക്കം. സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വരുന്ന ബജറ്റില്‍ വികസന, ജനക്ഷേമ വികസന പദ്ധതികളുടെ മേല്‍ കൈവയ്ക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സംസ്ഥാനം വരും നാളുകളില്‍ &amp;nbsp;കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും എന്ന സൂചന നല്‍കി മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തത്.&lt;br /&gt;&lt;br /&gt;&amp;nbsp;എ കെ ആന്റണിയുടെ വഴിയെയാണ് താനെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. 2001-06 ല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സമാനമായ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും നിയമ നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയതും.&lt;br /&gt;&lt;br /&gt;കേന്ദ്രത്തില്‍നിന്നുള്ള നികുതിവിഹിതം കുറയുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. കേന്ദ്രവിഹിതത്തില്‍ കുറവുവരുന്നത് ആദ്യമായല്ല. കേരളം ഇടതുപക്ഷം ഭരിക്കുമ്പോഴെല്ലാം കേന്ദ്രസഹായം കുറയാറുണ്ട്. അപ്പോഴൊക്കെ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ഇൗ നടപടിയില്‍ പ്രതിഷേധിച്ചിട്ടുമുണ്ട്. അന്നൊക്കെ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തിറങ്ങുന്ന യു ഡി എഫ് ഇപ്പോള്‍ അതേ അവഗണന വിഴുങ്ങേണ്ട അവസ്ഥയിലാണെന്നതാണ് വിരോധാഭാസം.&lt;br /&gt;&lt;br /&gt;ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തെ ധനസ്ഥിതിയെ സംബന്ധിച്ചുള്ള വിലയിരുത്തലാണ് കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തില്‍ നടന്നത്. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത് ധനസ്ഥിതിയെ സംബന്ധിച്ച വിശദീകരണം നടത്തി.&lt;br /&gt;നികുതി വരുമാനം കുറയുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കമില്ലായ്മയും സര്‍ക്കാരിന്റെ ധൂര്‍ത്തും സംസഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്നതാണ് വസ്തുത. ബജറ്റില്‍ വകയിരുത്തിയ വിഹിതത്തെക്കാള്‍ 5,000 കോടിയോളം രൂപ വകുപ്പുകള്‍ക്ക് അനുവദിച്ചതും സാമ്പത്തിക പ്രയാസം രൂക്ഷമാക്കി. പൊതുമരാമത്ത് വകുപ്പിന് മാത്രം ഇത്തരത്തില്‍ 1,000 കോടി രൂപ നല്‍കിയിരുന്നു.&lt;br /&gt;&lt;br /&gt;സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ധനവകുപ്പിന്റെ നീക്കം. ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോടികളുടെ ധൂര്‍ത്ത് നടത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് ധനവകുപ്പ് വിമര്‍ശിച്ചത്. നടപടിക്രമങ്ങള്‍ ലംഘിച്ച് കോടിക്കണക്കിന് രൂപ മുഖ്യമന്ത്രി നേരിട്ട് വിതരണം ചെയ്തുവെന്നായിരിന്നു പ്രധാന ആരോപണം. വിവിധ ജില്ലകളില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിനായി ഖജനാവില്‍ നിന്ന് കോടികളാണ് പൊടിച്ചത്.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന സാമ്പത്തിക വിദഗ്ധന്മാരുടെ യോഗം രാജ്യത്ത് നടപ്പിലാക്കൊനൊരുങ്ങുന്ന പല പ്രൊജക്ടുകളും മുന്നോട്ടുകൊണ്ട് പോകാനാകില്ലെന്ന് നിര്‍ദേശിച്ചു. 2008 ന് സമാനമായ സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യമില്ലെങ്കിലും മാന്ദ്യം തുടരുന്നത് സ്ഥിതി ഇനിയും പ്രയാസകരമാക്കുമെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷം കേന്ദ്ര നികുതി വിഹിതം 1000 കോടി രൂപ കൂടിയെങ്കില്‍ ഇപ്പോള്‍ നികുതി വിഹിതം കുത്തനെ കുറഞ്ഞിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ മാത്രം മാനുഫാക്ചറിംഗ് മേഖലയിലെ നികുതി വിഹിതം -5 ആയി കുറഞ്ഞു. ഡിസംബറില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ എട്ടു ശതമാനത്തിന്റെ ഇടിവുണ്ടായി. സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്നത് വസ്തുതയാണെന്ന് ആസൂത്രണബോര്‍ഡംഗം പറഞ്ഞു. ഏഴുമാസത്തിനുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൂവായിരം കോടിയില്‍പരം രൂപ ട്രഷറിയില്‍ ബാക്കിവച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കവും വിഭവസമാഹരണവും കേന്ദ്രസര്‍ക്കാരിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ദിവസം പോലും ട്രഷറി അടച്ചിടേണ്ടി വന്നില്ലെന്നതും ശ്രദ്ധേയമാണ്.&lt;br /&gt;&lt;br /&gt;അതേസമയം 2006 ല്‍ സംസ്ഥാനത്തിന് കോടികളുടെ ബാധ്യത ബാക്കിവച്ചാണ് യു ഡി എഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്. കരാറുകാര്‍ക്ക് മാത്രം 1000 കോടിയുടെ ബാധ്യത വരുത്തി. കര്‍ഷക തൊഴിലാളിക്ഷേമ പെന്‍ഷന്‍, ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, തൊഴിലില്ലായ്മ വേതനം എന്നിവയിലെല്ലാം വന്‍ കുടിശ്ശിക വരുത്തിയാണ് യു ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്.&amp;nbsp;സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിക്കാതെ തന്നെ ഈ ബാധ്യതകള്‍ എല്ലാം എല്‍ ഡി എഫ് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തു.&lt;br /&gt;&amp;nbsp;(രാജേഷ് വെമ്പായം)&lt;br /&gt;&lt;br /&gt;janayugom 030212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3185834422250764776?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3185834422250764776/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_2685.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3185834422250764776'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3185834422250764776'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_2685.html' title='വികസന ജനക്ഷേമ പദ്ധതികള്‍ മരവിപ്പിക്കാന്‍ യു ഡി എഫ് നീക്കം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1467883340960314289</id><published>2012-02-03T00:32:00.002+05:30</published><updated>2012-02-03T00:32:51.878+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><title type='text'>നഴ്‌സുമാര്‍ ചൂഷണത്തിന് ഇരയാകുന്നു: ഹൈക്കോടതി</title><content type='html'>നഴ്‌സുമാരും അധ്യാപകരുമാണ് ഏറ്റവുമധികം ചൂഷണത്തിന് വിധേയരാകുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നഴ്‌സുമാരുടെ സമരം മൂലം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് വൃക്കരോഗിയായ തൊടുപുഴ ചൂരക്കാട് സ്വദേശി ജോസ്മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പത്തുവര്‍ഷത്തിലേറെ പ്രവൃത്തിപരിചയം ഉണ്ടായിട്ടും നഴ്‌സുമാര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്ക് മതിയായ വേതനം ലഭിക്കാതെ വരുമ്പോള്‍ അവര്‍ സമരം ചെയ്യുന്നില്ലേ? മാനേജുമെന്റുകളുടെ സ്വാര്‍ത്ഥതയാണ് ഈ സംഭവങ്ങള്‍ക്കെല്ലാം കാരണം. നഴ്‌സുമാര്‍ക്ക് മതിയായ വേതനം നല്‍കുന്നില്ല. അഞ്ചു വര്‍ഷം പഠിച്ചിറങ്ങിയ ജൂനിയര്‍ ഡോക്ടര്‍മാരുടെ സ്ഥിതിയും മെച്ചമല്ല. ഇവിടെ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് അധ്യാപകരും നഴ്‌സുമാരുമാണ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.&lt;br /&gt;&lt;br /&gt;നഴ്‌സുമാരുടെ സേവനം അവശ്യ സര്‍വീസാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവശ്യ സര്‍വീസിന്റെ പേരില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യരുതെന്നും അവര്‍ക്ക് അടിസ്ഥാന ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു. സമരത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. രോഗചികിത്സക്കു വേണ്ടിയുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച ഡിവിഷന്‍ ബെഞ്ച് രോഗം ചികിത്സിച്ചു ഭേദമാക്കുന്ന കാര്യത്തിനാണ് മുന്‍ഗണനയെന്നും പറഞ്ഞു. ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;കോഴിക്കോട് നാഷണല്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡോ. മൊയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചു. 2009 ലെ മിനിമം വേതനവ്യവസ്ഥയനുസരിച്ച് നഴ്‌സുമാര്‍ക്ക് വേതനം നല്‍കുന്നുണ്ടോ എന്നു വ്യക്തമാക്കി ആശുപത്രി അധികൃതര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോസ് മാത്യുവിനുവേണ്ടി അഡ്വ. ബെച്ചു കുര്യന്‍ തോമസും കോഴിക്കോട് നാഷണല്‍ ആശുപത്രിക്കു വേണ്ടി അഡ്വ. ആനന്ദും ഹാജരായി.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;janayugom news&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1467883340960314289?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1467883340960314289/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_03.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1467883340960314289'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1467883340960314289'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_03.html' title='നഴ്‌സുമാര്‍ ചൂഷണത്തിന് ഇരയാകുന്നു: ഹൈക്കോടതി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8485197949625905495</id><published>2012-02-02T23:54:00.002+05:30</published><updated>2012-02-02T23:54:51.908+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്</title><content type='html'>കൊല്ലം: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് എ, ഐ ഗ്രൂപ്പുകളുടെ കൂട്ടത്തല്ലില്‍ കലാശിച്ചു. റിട്ടേണിങ് ഓഫീസറായി എത്തിയ ആന്ധ്ര സ്വദേശിയെ എ ഗ്രൂപ്പുകാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. ബാലറ്റ് പെട്ടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ബുധനാഴ്ച നടന്ന യൂണിറ്റുതല സംഘടനാ തെരഞ്ഞെടുപ്പാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.&lt;br /&gt;&lt;br /&gt;അഞ്ച് ഡെലിഗേറ്റുകളെയും കോളേജ് യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ മുതല്‍ കൊടിക്കുന്നില്‍ സുരേഷിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പുകാരും വിശാല ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നിലനിന്നിരുന്നു. വൈകിട്ട് വോട്ടെടുപ്പ് അവാസാനിക്കാറായതോടെയാണ് തമ്മിലടി ആരംഭിച്ചത്. ഡെലിഗേറ്റായി മത്സരിച്ച കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പുകാരിയുമായ പവിജ പത്മനെ കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായികള്‍ കൈയേറ്റത്തിന് ശ്രമിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ എംപി ഓഫീസിലെ ജീവനക്കാരന്‍ സഫറുള്ള ഖാന്റെ നേതൃത്വത്തിലായിരുന്നു അക്രമം. തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയും വിശാല ഐഗ്രൂപ്പിന്റെ ജില്ലയിലെ നേതാവുമായ എന്‍ ജയചന്ദ്രനെ കൈയേറ്റംചെയ്തു. സഫറുള്ള ഖാന്റെ നേതൃത്വത്തില്‍ എഗ്രൂപ്പുകാര്‍ റിട്ടേണിങ് ഓഫീസര്‍ ആന്ധ്രപ്രദേശ് സ്വദേശി മൈക്കിളിനെ വളഞ്ഞിട്ടു മര്‍ദിച്ചു. മര്‍ദനമേറ്റ് മൈക്കിള്‍ നിലത്തുവീണതോടെ ബാലറ്റ്പെട്ടിയുമായി എ ഗ്രൂപ്പുകാര്‍ കടന്നു. പവിജ പത്മനും ജയചന്ദ്രനും സഫറുള്ള ഖാനെതിരെ കൊട്ടാരക്കര എസ്ഐക്ക് പരാതിനല്‍കി. തന്നെ മര്‍ദിച്ച എ ഗ്രൂപ്പുകാര്‍ക്കെതിരെ മൈക്കിള്‍ രാഹുല്‍ഗാന്ധിക്ക് വൈകിട്ടോടെ പരാതി ഫാക്സ് ചെയ്തു.&lt;br /&gt;&lt;br /&gt;സെന്റ് ഗ്രിഗോറിയോസ് കോളേജിലെ കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കൊട്ടാരക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എഴുകോണ്‍ കാരുവേലില്‍ എന്‍ജിനിയറിങ് കോളേജില്‍ എഗ്രൂപ്പിലെ തന്നെ കൊടിക്കുന്നിലിന്റെയും എഴുകോണ്‍ സത്യശീലന്റെയും അനുകൂലികള്‍ തമ്മിലായിരുന്നു മത്സരം. സത്യശീലന്‍ വിഭാഗത്തിനായിരുന്നു വിജയം. അഞ്ചല്‍ സെന്റ് ജോണ്‍സ്, പാരിപ്പള്ളി യുകെഎഫ് കോളേജുകളില്‍ വോട്ടിങ് അസാധുവായി. 20 ശതമാനം വോട്ടിങ് നടക്കാത്തതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച നടന്ന രണ്ടാം ദിവസത്തെ സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മൃഗീയ ഭൂരിപക്ഷം നേടിയതായി കെഎസ്യു ജില്ലാ ജനറല്‍സെക്രട്ടറി ഫൈസല്‍ കുളപ്പാടം അവകാശപ്പെട്ടു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസില്‍ ഐ ഗ്രൂപ്പുകാര്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തതായും ആരോപിച്ചു.&lt;br /&gt;&lt;br /&gt;deshabhimani 02012&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8485197949625905495?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8485197949625905495/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_1431.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8485197949625905495'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8485197949625905495'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_1431.html' title='കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4022339649724883692</id><published>2012-02-02T23:52:00.000+05:30</published><updated>2012-02-02T23:52:49.949+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാക്ഷരത'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>എറണാകുളം ജില്ല സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദവിയിലേക്ക്</title><content type='html'>സമ്പൂര്‍ണ സാക്ഷരതയിലൂടെ ലോകത്തിന് മാതൃകയായ എറണാകുളംജില്ല സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ജില്ലയെന്ന പദവിയിലേക്ക് ഉയരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. അക്ഷരജ്ഞാനം നേടിയവരും മൂന്നാംക്ലാസ്വരെ പഠനം നടത്തിയവരും ഇതിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ കോഴ്സില്‍ ചേര്‍ന്ന് പഠിക്കും. ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി.&lt;br /&gt;&lt;br /&gt;കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നടത്തിയ "അതുല്യം 2011" പരിപാടിയിലൂടെ ജില്ലയിലെ 10 പഞ്ചായത്തുകള്‍ ഇതിനോടകം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടി. കോതമംഗലം നഗരസഭയും ചെങ്ങമനാട് പഞ്ചായത്തും തനത് പദ്ധതിയിലൂടെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2012-13ല്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസപരിപാടി നടപ്പാക്കും. തുടര്‍ വിദ്യാഭ്യാസപരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 21 മുതല്‍ 27വരെ അനൗപചാരിക വിദ്യാഭ്യാസ വാരാചരണം നടത്തും. പത്താംതരം തുല്യതാ കോഴ്സിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായി യൂത്ത് @10 പ്രചാരണപരിപാടി നടത്തും. 17നും 35നുമിടയില്‍ പ്രായമുള്ള മുഴുവന്‍ യുവജനങ്ങളെയും 10-ാം ക്ലാസ് വിജയിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയില്‍ ഇപ്പോള്‍ നടക്കുന്ന 10-ാംതരം തുല്യത ബാച്ചില്‍ 39 ഹൈസ്കൂളുകളിലായി 3,511 പേര്‍ പഠിക്കുന്നുണ്ട്. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നതിനും ഡയറ്റിന്റെ സഹായത്തോടെ പരിശീലനം നല്‍കുന്നതിനും പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാക്ഷരതാസമിതികള്‍ പുനഃസംഘടിപ്പിക്കാനും തീരുമാനമായി. പഞ്ചായത്ത് സാക്ഷരതാ സമിതികളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കും. ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാക്ഷരതാ പ്രേരക്മാരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.&lt;br /&gt;&lt;br /&gt;സാക്ഷരതാമിഷന്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ വി രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സാജിത സിദ്ദിഖ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി സുധാംബിക, ഡയറ്റ് പ്രിന്‍സിപ്പല്‍ വി മുരളീധരന്‍ , എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ ജെ ദീപ, ജെഎസ്എസ് ഡയറക്ടര്‍ സി ജി മേരി, ജയിംസ് പറക്കാട്ടില്‍ , സുജിത്ത് പോള്‍ , കെ പി ജോയി, സി എ ജോസ്, കെ എം സുബൈദ, ആര്‍ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;deshabhimani 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4022339649724883692?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4022339649724883692/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_4942.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4022339649724883692'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4022339649724883692'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_4942.html' title='എറണാകുളം ജില്ല സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദവിയിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1903489674045319747</id><published>2012-02-02T23:08:00.000+05:30</published><updated>2012-02-02T23:08:31.951+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><title type='text'>പൊലീസിലെ രാഷ്ട്രീയവല്‍ക്കരണം</title><content type='html'>പൊലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇതിനായി പൊലീസ് അസോസിയേഷനെ തന്നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിലും പൊലീസിനെ കരുവാക്കുന്നു. കണ്ണൂരിലെ ഫ്ളക്സ്ബോര്‍ഡ് വിവാദം യാദൃശ്ചികമായുണ്ടായതാണെന്ന് കരുതാന്‍ കഴിയില്ല. കഴിഞ്ഞ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് നയത്തിനെതിരെ കെ സുധാകരന്‍ പൊട്ടിത്തെറിച്ചത്രേ. മറ്റു ജില്ലകളിലുള്ള സാഹചര്യം തന്റെ ജില്ലയിലെ പൊലീസ് പ്രവര്‍ത്തനത്തില്‍ ഇല്ലെന്നായിരുന്നു സുധാകരന്റെ പരിദേവനം. ഭരണകക്ഷിയുടെ ശിങ്കിടികളായി പ്രവര്‍ത്തിക്കാത്ത മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും അപ്രധാന തസ്തികകളിലേക്ക് മാറ്റി, അറിയപ്പെടുന്ന കോണ്‍ഗ്രസ് വിധേയരെ മാത്രം സുപ്രധാന തസ്തികകളില്‍ നിയമിച്ച ഉമ്മന്‍ചാണ്ടി കണ്ണൂരിനെ അവഗണിച്ചു എന്നാണ് സുധാകരന്‍ പറയുന്നത്. കേരളത്തിലെ 13 ജില്ലകളിലും കണ്‍ഫേര്‍ഡ് ഐപിഎസുകാരെ ജില്ലാ പൊലീസ് മേധാവികളായി നിയമിച്ചപ്പോള്‍ കണ്ണൂരില്‍ തന്റെ ആജ്ഞാനുവര്‍ത്തിയെ നിയമിക്കാത്തതിലുള്ള അമര്‍ഷം സുധാകരനില്‍ നിലനില്‍ക്കുമ്പോഴാണ് കണ്ണൂര്‍ സബ് ഡിവിഷനിലും ഉത്തരേന്ത്യാക്കാരനായ ഐപിഎസ് ഉദ്യോഗസ്ഥനെ എഎസ്പിയായി നിയമിച്ചത്. ഇതിനിടെയാണ് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ റിപ്പബ്ലിക്ക്ദിന പരേഡ് ഗ്രൗണ്ടില്‍ കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ചട്ടവിരുദ്ധമായി വച്ച ഫ്ളക്സ്ബോര്‍ഡ് കണ്ണൂര്‍ എസ്പി എടുത്തുമാറ്റുന്നത്.&lt;br /&gt;&lt;br /&gt;സുധാകരന്‍ എംപി ഫണ്ടില്‍നിന്നും തുക അനുവദിക്കാമെന്ന് പറഞ്ഞപ്പോള്‍തന്നെ രാഷ്ട്രീയതിമിരം ബാധിച്ച അസോസിയേഷന്‍ ഭാരവാഹികള്‍ ഫ്ളക്സ്ബോര്‍ഡ് വയ്ക്കുകയായിരുന്നു. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ പൊലീസ് സ്റ്റേഷനുകളിലും പൊതുനിരത്തിലും രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊലീസ് അസോസിയേഷന്‍ കൂറ്റന്‍ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിലെ പൂമുഖത്ത് തന്നെ മന്ത്രിമാരുടെയും അസോസിയേഷന്‍ നേതാക്കളുടെയും ചിത്രം ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ നിരത്തി ഒട്ടിച്ചിരിക്കുന്നു. ബൂത്ത് തലം തുടങ്ങി മുകളിലേക്ക് "നോമിനേറ്റഡ് ഡെമോക്രസി"യിലൂടെ നേതാക്കളായി വരുന്നവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് അവര്‍ തന്നെ സ്വന്തം ചെലവില്‍ പാതയോരങ്ങളില്‍ ഫ്ളക്സ് ബോര്‍ഡ് വയ്ക്കുന്ന സംസ്കാരമാണ് കോണ്‍ഗ്രസിനുള്ളത്. ഈ സംസ്കാരം പൊലീസ്സേനയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ 135 മീറ്റര്‍ മാത്രം നീളമുള്ള റോഡ് റീടാറിങ് നടത്തിയതിന് മന്ത്രി ഇബ്രാഹിം കുഞ്ഞിനും എആര്‍ ക്യാമ്പില്‍ വന്ന് ഭക്ഷണം കഴിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുംവരെ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1979 മുതല്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് അസോസിയേഷന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന സംസ്കാരമാണ് കഴിഞ്ഞ എട്ടുമാസം കൊണ്ടുണ്ടായിരിക്കുന്നത്. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെയും ഗ്രൂപ്പ്വല്‍ക്കരിക്കുന്നതിന്റെയും ഭാഗമാണിത്.&lt;br /&gt;&lt;br /&gt;സുധാകരന്റെ പ്രതിഷേധത്തിന്, ഇതിനുമുമ്പ് ചട്ടവിരുദ്ധമായി തന്റെ ഫോട്ടോ വച്ച് ബോര്‍ഡ് സ്ഥാപിച്ചവരെ സസ്പെന്‍ഡുചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇത് വസ്തുതയല്ല. കഴിഞ്ഞ ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ചങ്ങനാശേരി പൊലീസ്സ്റ്റേഷനില്‍ ഒരു പൊലീസുകാരന്‍ ഫ്ളക്സ്ബോര്‍ഡ് വച്ചു. ഇത് എടുത്തുമാറ്റിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡുചെയ്യുകയും സംഭവം വിവാദമായപ്പോള്‍ മുഖം രക്ഷിക്കാനായി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ആ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യുകയുമാണുണ്ടായത്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് വശംവദരായ പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ പരസ്യമായ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ നടപടിയെടുത്ത പൊലീസ് സൂപ്രണ്ടിനെ വെല്ലുവിളിച്ചുകൊണ്ട് അസോസിയേഷന്‍ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസുകാരെ ചുറ്റും നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ച് ഫ്ളക്സ് ബോര്‍ഡ് പുനഃസ്ഥാപിച്ചു. ഇത് വിവാദമായപ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുപോലെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന അടിസ്ഥാനരഹിതമായ വാദമാണ് ഉയര്‍ത്തുന്നത്. 2010ല്‍ പ്രിസണേഴ്സ് എസ്കോര്‍ട്ട് ഡ്യൂട്ടിയില്‍ റൈഫിള്‍ ഒഴിവാക്കി പിസ്റ്റള്‍ അനുവദിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നന്ദാവനം ക്യാമ്പില്‍ നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ പതിച്ച ഫ്ളക്സ്ബോര്‍ഡ് ആ വേദിയ്ക്കുസമീപം വച്ചിരുന്നു. അത് മാറ്റിച്ചതിനു ശേഷം മാത്രമാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. ഡിജിപി ജേക്കബ് പുന്നൂസും ഐജി ഹേമചന്ദ്രനും അതിന് സാക്ഷിയായിരുന്നു.&lt;br /&gt;&lt;br /&gt;ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ജനാധിപത്യപരമായും സാമൂഹ്യപ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കേണ്ടതാണ് പൊലീസ് അസോസിയേഷന്‍ . എന്നാല്‍ , ഇപ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കങ്കാണികളായാണ് അത് പ്രവര്‍ത്തിക്കുന്നത്. അസോസിയേഷന്റെ രൂപീകരണ കാലത്തുതന്നെ അതിനെ തകര്‍ക്കുന്നതിന് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചിട്ടുണ്ട്. 1991ല്‍ അന്യായമായ സ്ഥലംമാറ്റം നടത്തി സ്വന്തം ആജ്ഞാനുവര്‍ത്തികളുടെ കരങ്ങളിലേക്ക് സംഘടനയെ ഏല്‍പ്പിച്ചശേഷം ഇനി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വേണ്ട എന്ന് ഉത്തരവിറക്കി. തുടര്‍ന്ന് അഞ്ചുവര്‍ഷം തെരഞ്ഞെടുപ്പ് നടത്തിയില്ല. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. 2011ല്‍ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന ഉടനെ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി അന്യായമായ സ്ഥലംമാറ്റം നടത്തി പൊലീസ് അസോസിയേഷന്‍ നേതൃത്വം കോണ്‍ഗ്രസിന്റെ പാര്‍ശ്വവര്‍ത്തികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. 2006ല്‍ എംഎല്‍എ ആയിരുന്ന വി എന്‍ വാസവനെതിരെ പരസ്യമായി തെരുവില്‍ ഫ്ളക്സ്ബോര്‍ഡ് വച്ചതിന്റെ പേരിലും, നോട്ടീസ് അടിച്ച് വിതരണംചെയ്തതിന്റെ പേരിലും അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ് പൊലീസ് അസോസിയേഷന്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ്. 2001-2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരസ്യമായ അച്ചടക്കലംഘനങ്ങളുടെ പേരില്‍ നാല് തവണ സസ്പെന്‍ഷന്‍ നടപടികള്‍ക്കും ഒരുതവണ സര്‍വീസില്‍നിന്നും പിരിച്ചുവിടലിനും വിധേയനായ ആളാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി. ഇത്തരക്കാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അസോസിയേഷന്‍ നിരോധിക്കാനുള്ള സാഹചര്യം അവര്‍ തന്നെ ഉണ്ടാക്കിത്തരും എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;2009-2010 കാലയളവിലെ നിയമസഭാ സമ്മേളനങ്ങളില്‍ പൊലീസ് അസോസിയേഷനെ നിരോധിക്കാമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനോട് രേഖാമൂലം ചോദിച്ച രണ്ടു എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭയാണ് ഉമ്മന്‍ചാണ്ടിയുടേത്. അധികാരം കൈയിലുള്ളപ്പോള്‍ ആരോടും ചോദിക്കാതെ സംഘടനയെ ഇല്ലാതാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അവര്‍ . അതുകൊണ്ടുതന്നെ അപക്വമായ കരങ്ങളിലേക്ക് സംഘടന എത്തിയതിന്റെ നിരാശയിലാണ് പൊലീസിലെ ഭൂരിപക്ഷം പേരും.&lt;br /&gt;അച്ചടക്കലംഘനത്തിന്റെ പേരില്‍ കണ്ണൂരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ആറ് പൊലീസുകാരെയും മാപ്പെഴുതി സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ ഇടപെടുന്നുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധങ്ങളുടെ പിണിയാളുകളായി അസോസിയേഷന്‍ ഭാരവാഹികള്‍ മാറിയിരിക്കുന്നു. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായോ പൊലീസുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചതിനോ അല്ല ഇവരെ സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനം നടത്തി എസ്പിയെ വെല്ലുവിളിച്ച് പരസ്യ രാഷ്ട്രീയപ്രവര്‍ത്തനത്തിന് മുതിര്‍ന്നതിനായിരുന്നു നടപടി. ഈ നടപടി പിന്‍വലിക്കുകയാണെങ്കില്‍ അത് പൊലീസില്‍ സൃഷ്ടിക്കുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും. കാരണം ഇതിനെക്കാള്‍ ചെറിയ തെറ്റുകള്‍ക്ക് സസ്പെന്‍ഷനിലുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥന്മാരുണ്ട്. ഇവരെ തിരിച്ചെടുക്കുന്നത് സേനയുടെ അച്ചടക്കത്തെ ഗുരുതരമായി ബാധിക്കും.&lt;br /&gt;&lt;br /&gt;പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നിരവധി ശ്രമങ്ങളില്‍ ഒന്നുമാത്രമാണിത്. എറണാകുളത്തെ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വല്ലാര്‍പ്പാടത്ത് വയല്‍ നികത്തുന്ന ഭൂമാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി അവരില്‍നിന്ന് കൈക്കൂലി വാങ്ങി വഴിവിട്ട് കാര്യങ്ങള്‍ ചെയ്തുകൊടുത്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ , ഇവരില്‍ ഒരു ഉദ്യോഗസ്ഥന് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നല്‍കിയാണ് മുഖ്യമന്ത്രി രാഷ്ട്രീയനിറം വ്യക്തമാക്കിയത്.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിക്കും ഗ്രൂപ്പുക്കളിക്കും നിന്നുകൊടുക്കാത്ത ഉദ്യോഗസ്ഥരെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റുകയാണ്. വനിതാ പൊലീസുകാരെപ്പോലും വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുന്നു. എല്ലാ കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമായുള്ള സ്ഥലംമാറ്റങ്ങള്‍ക്കും ഗ്രൂപ്പ് രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കും ഇടയില്‍ പൊലീസിന്റെ കാര്യക്ഷമതയും നിലവാരവും നീതിബോധവും അനുദിനം താഴേക്ക് പോകുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ക്രമസമാധാനപാലനത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമതായിരുന്ന കേരളം യുഡിഎഫ് ഭരണമേറ്റെടുത്തതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന്റെ ദൃഷ്ടാന്തമാണ്.&lt;br /&gt;&lt;br /&gt;ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തന്റെ പേരിലും അന്യായമായ കേസുകളെടുത്തിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായ അജയ് തറയില്‍ കഴിഞ്ഞ ദിവസം പരിഭവിക്കുകയുണ്ടായി. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും! എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നിരവധി പരിഷ്കരണ നടപടികള്‍ തകിടം മറിച്ചും പൊലീസുകാരെ അമിതജോലിഭാരത്തിലേക്ക് തള്ളിവിട്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരകളാക്കിയും പൊലീസിന്റെ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും ഗ്രൂപ്പുവല്‍ക്കരണത്തിന്റെയും അജന്‍ഡ ഉമ്മന്‍ചാണ്ടിയും കൂട്ടരും വിജയകരമായി നടപ്പാക്കുകയാണ്.&lt;br /&gt;&lt;br /&gt;സത്യശീലന്‍ deshabhimani 02012&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1903489674045319747?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1903489674045319747/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_5158.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1903489674045319747'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1903489674045319747'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_5158.html' title='പൊലീസിലെ രാഷ്ട്രീയവല്‍ക്കരണം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3954414080703989899</id><published>2012-02-02T22:59:00.002+05:30</published><updated>2012-02-02T22:59:56.295+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><title type='text'>ഓര്‍ഡിനന്‍സ് രാജ്</title><content type='html'>ജനാധിപത്യരാജിനെ ഓര്‍ഡിനന്‍സ് രാജ് കൊണ്ട് പകരംവയ്ക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ . രണ്ടുമാസങ്ങള്‍ക്കുള്ളില്‍ പത്തൊമ്പത് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ ഇറക്കിയത്. ചിലത് പുതിയവ; മറ്റുചിലത് നിലവിലുള്ള നിയമങ്ങള്‍ ഭേദഗതിപ്പെടുത്താനുദ്ദേശിച്ചുള്ളവ; ഇനിയും ചിലത് കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനുള്ളവ. ഇത്രയേറെ ഓര്‍ഡിനന്‍സുകള്‍ ഇത്ര ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലിറങ്ങിയത് കേരളചരിത്രത്തില്‍ അത്യപൂര്‍വമായിരിക്കും. ജനാധിപത്യഭരണം ഓര്‍ഡിനന്‍സുകളെ പ്രോല്‍സാഹിപ്പിക്കാറില്ല. കാരണം അത് കുറുക്കുവഴിക്കുണ്ടാക്കുന്ന നിയമമാണെന്നതുകൊണ്ടുതന്നെ. ജനാധിപത്യപ്രക്രിയയില്‍ വിശ്വാസമുള്ളവര്‍ ഓര്‍ഡിനന്‍സുകള്‍ കഴിയുന്നത്ര ഒഴിവാക്കാനേ ശ്രമിക്കൂ. എന്നാലിവിടെ നിയമനിര്‍മാണത്തെ ഓര്‍ഡിനന്‍സ് ഇറക്കല്‍കൊണ്ട് പകരംവയ്ക്കാനാണ് യുഡിഎഫ് ഭരണത്തിന് വ്യഗ്രത. നിയമസഭയെ അഭിമുഖീകരിക്കാതെയും സഭാതലത്തിലുള്ള പരിശോധന കൂടാതെയും നിയമമുണ്ടാക്കാനുള്ള വിദ്യയായി ഓര്‍ഡിനന്‍സ് രാജിനെ കണ്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടിമന്ത്രിസഭ.&lt;br /&gt;&lt;br /&gt;അസാധാരണവും അത്യപൂര്‍വവുമായ സാഹചര്യങ്ങളില്‍ ഭരണസ്തംഭനം ഒഴിവാക്കാനുള്ള മാര്‍ഗം എന്ന നിലയ്ക്ക് വിഭാവനം ചെയ്യപ്പെട്ട സംവിധാനമാണ് ഓര്‍ഡിനന്‍സ്. എന്നാല്‍ , തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓര്‍ഡിനന്‍സിറക്കി നിയമനിര്‍മാണപ്രക്രിയയെയും നിയമസഭയുടെ നിയമനിര്‍മാണാധികാരത്തെയും അട്ടിമറിക്കുകയാണ് ഉമ്മന്‍ചാണ്ടിമന്ത്രിസഭ ചെയ്യുന്നത്. പത്തൊമ്പത് ഓര്‍ഡിനന്‍സുകളില്‍ അഞ്ചെണ്ണം കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലെ സ്വയംഭരണാധികാരാധിഷ്ഠിത ജനാധിപത്യസംവിധാനത്തെ തകര്‍ക്കാനുള്ളവയാണ്. കേരള, എം,ജി, കണ്ണൂര്‍ , കൊച്ചി, ശ്രീശങ്കര എന്നീ സര്‍വകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കറ്റിനെ അട്ടിമറിക്കാന്‍ അഞ്ച് ഓര്‍ഡിനന്‍സുകള്‍ .&lt;br /&gt;എന്ത് അടിയന്തര സാഹചര്യമായിരുന്നു ഈ ഓര്‍ഡിനന്‍സുകളിറക്കാനുണ്ടായിരുന്നത്? സ്വയംഭരണ ജനാധിപത്യസംവിധാനത്തെ നിയമസഭയറിയാതെ തകര്‍ക്കുക എന്ന ഗൂഢ ഉദ്ദേശ്യമാണ് ഇവിടെ സര്‍ക്കാരിനെ നയിച്ചത്. ജനാധിപത്യവിരുദ്ധമായ ഉള്ളടക്കത്തോടുകൂടിയ ബില്ലുമായി നിയമസഭയിലേക്കു ചെന്നാല്‍ സഭയില്‍ ശക്തമായ പ്രതിഷേധമുയരും; ചര്‍ച്ച വരും. ആ ചര്‍ച്ചയ്ക്കിടയില്‍ സര്‍ക്കാരിന്റെ ദുരുദ്ദേശ്യം തുറന്നുകാട്ടപ്പെടും. അതുകൊണ്ടുതന്നെ സഭ കൂടാന്‍ കാത്തുനില്‍ക്കാതെ ധൃതിപിടിച്ച് ഓര്‍ഡിനന്‍സിറക്കി കൃത്യമായ നിയമമുണ്ടാക്കി. പത്തൊമ്പത് ഓര്‍ഡിനന്‍സുകളില്‍ ചിലത് കഴിഞ്ഞ നിയമസഭാസമ്മേളനം സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലിറങ്ങിയവയാണ്. സഭ സമ്മേളിച്ചിരിക്കെ നിയമനിര്‍മാണത്തിലേക്ക് കടക്കാതെ, സഭ കഴിയാന്‍ കാത്തിരുന്ന് അടുത്തദിവസം ഓര്‍ഡിനന്‍സിറക്കുക. നിയമസഭയെ അധിക്ഷേപിക്കലാണിത്; സഭയുടെ ജനാധിപത്യപരമായ ഭരണഘടനാവകാശം ധ്വംസിക്കലാണിത്.&lt;br /&gt;&lt;br /&gt;പ്രതിപക്ഷനേതാവിനെയും ചീഫ്വിപ്പിനെയും അയോഗ്യതാനിയമത്തിന്റെ പരിധിയില്‍നിന്ന് മാറ്റിയെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇക്കൂട്ടത്തിലുണ്ട്. തനിക്കുവേണ്ടി നിയമനിര്‍മാണമൊന്നും നടത്തേണ്ടതില്ല എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. അപ്പോള്‍ ചീഫ്വിപ്പായ പി സി ജോര്‍ജിനെ രക്ഷിക്കാനായിരുന്നു ഈ ഓര്‍ഡിനന്‍സ് എന്നു വ്യക്തം. കേരള മുനിസിപ്പല്‍ ഭേദഗതി ഓര്‍ഡിനന്‍സ്, ചുമട്ടുതൊഴിലാളി ഓര്‍ഡിനന്‍സ്, പഞ്ചായത്തിരാജ് ഓര്‍ഡിനന്‍സ്, സഹകരണ സൊസൈറ്റി ഓര്‍ഡിനന്‍സ്, തദ്ദേശ സ്വയംഭരണ സമിതികളിലെ കൂറുമാറ്റ നിരോധന ഓര്‍ഡിനന്‍സ് തുടങ്ങിയവയൊക്കെയുണ്ട് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ലിസ്റ്റില്‍ . 1923ലെ വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ (നഷ്ടപരിഹാരം) നിയമത്തിന്റെ ആനുകൂല്യം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് ബാധകമല്ലാതാക്കുന്നതാണ് ഒരു ഓര്‍ഡിനന്‍സ്. ടോള്‍പിരിവിന്റെ പരിധി നൂറു ലക്ഷമെന്നതില്‍നിന്ന് അഞ്ഞൂറു ലക്ഷമാക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ഓര്‍ഡിനന്‍സ്. ഒരിക്കലും നിയമസഭയിലേക്ക് ബില്ലുമായി ചെല്ലാതെ ഓര്‍ഡിനന്‍സുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പുതുക്കിയിറക്കുന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടിമന്ത്രിസഭ കൈക്കൊള്ളുന്നത്.&lt;br /&gt;&lt;br /&gt;ഓര്‍ഡിനന്‍സ് രാജിനോട് വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട്, തന്റെ ഒപ്പിനായി മന്ത്രിസഭ പാസാക്കി അയച്ച ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഒപ്പിടാതെ തിരിച്ചയച്ചുവെന്ന വാര്‍ത്തയുണ്ട്. കെപിസിസി പ്രസിഡന്റ് സമ്മര്‍ദം ചെലുത്തിനോക്കിയിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ലത്രെ. ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഇടപെട്ടപ്പോഴാണത്രെ ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായത്. നിയമനിര്‍മാണപ്രക്രിയയില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നതിന്റെ ഒന്നാംനമ്പര്‍ ദൃഷ്ടാന്തമാണിത്. ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയ ഓര്‍ഡിനന്‍സുകളില്‍ കേരള, കൊച്ചി, കണ്ണൂര്‍ തുടങ്ങിയ സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റുകള്‍ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ളവയും ഉള്‍പ്പെടുന്നു. ഇവ ഗവര്‍ണര്‍ മടക്കിയത് സര്‍വകലാശാലയുടെ ജനാധിപത്യ സ്വയംഭരണാധികാരം തകര്‍ക്കാനുള്ള നീക്കമാണ് ഓര്‍ഡിനന്‍സിനു പിന്നിലുള്ളത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞതുകൊണ്ടാവണം. അത്തരം ഓര്‍ഡിനന്‍സുകള്‍ വീണ്ടും മന്ത്രിസഭ പാസാക്കി ഗവര്‍ണര്‍ക്കയച്ചു. സമ്മര്‍ദഫലമായി ഗവര്‍ണര്‍ അവയില്‍ ഒപ്പിടുകയും ചെയ്തുവത്രെ. സംസ്ഥാന മന്ത്രിമാര്‍ കര്‍ണാടക രാജ്ഭവനില്‍ ചെന്ന് വിശദീകരിച്ചിട്ടും ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെക്കൊണ്ടും ഹൈക്കമാന്‍ഡിനെക്കൊണ്ടും സമ്മര്‍ദംചെലുത്തി ഒപ്പിടുവിക്കുകയായിരുന്നുവെന്നത് ജനാധിപത്യത്തില്‍ അങ്ങേയറ്റത്തെ അനൗചിത്യമായിപ്പോയി എന്നുപറയാതിരിക്കാനാവില്ല.&lt;br /&gt;&lt;br /&gt;കര്‍ണാടകത്തില്‍ ഗവര്‍ണറായിരിക്കുന്ന എച്ച് ആര്‍ ദരദ്വാജ് അവിടെ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ശക്തമായ നിലപാടാണ് എടുക്കാറുള്ളത്. അത് നല്ലതുമാണ്. എന്നാല്‍ , കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി കേരളത്തിന്റെ അധികച്ചുമതലയുള്ള അദ്ദേഹത്തിനുമുമ്പില്‍ ചെന്നപ്പോള്‍ , സമ്മര്‍ദഫലമായാണെങ്കിലും കീഴടങ്ങി എന്നത് ഗവര്‍ണര്‍പദവിയുടെ രാഷ്ട്രീയഛായയെക്കൂടി ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. ഗവര്‍ണര്‍സ്ഥാനം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ ഭരദ്വാജിനെക്കൊണ്ട് കേരള സര്‍ക്കാര്‍ ഒമ്പത് ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുവിപ്പിച്ചു. പിന്നീട് കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ ബില്ലവതരിപ്പിച്ച് പാസാക്കിയെടുക്കുന്ന നിയമംകൊണ്ട് പകരം വയ്ക്കാതെ വീണ്ടും വീണ്ടും പുതുക്കിയെടുക്കലായി. പുതുക്കിയിറക്കാനുദ്ദേശിച്ച ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ കര്‍ക്കശമായ നിലപാടാണ് ഗവര്‍ണര്‍ ആദ്യം കൈക്കൊണ്ടതെന്നാണറിയുന്നത്. ഏതായാലും രാഷ്ട്രീയ സമ്മര്‍ദത്തില്‍ ആ കാര്‍ക്കശ്യം ഇല്ലാതായത്രേ. നിയമസഭ സമ്മേളിക്കാന്‍ കാത്തിരിക്കാതെ ഓര്‍ഡിനന്‍സ് പാസാക്കി ഒപ്പിനായി മന്ത്രിമാര്‍ നേരിട്ട് കര്‍ണാടകരാജ്ഭവനുമുമ്പില്‍ചെന്ന് വിധേയരായി നില്‍ക്കുന്ന ഏര്‍പ്പാട് യുഡിഎഫ് ഭരണത്തിന് അപമാനകരമാണ്.&lt;br /&gt;&lt;br /&gt;ഓര്‍ഡിനന്‍സ് രഅജ് അവസാനിപ്പിക്കാനും നിയമനിര്‍മാണം ആവശ്യമുള്ള ഘട്ടങ്ങളില്‍ ബില്ലുമായി നിയമസഭയില്‍ പോകാനും മന്ത്രിമാര്‍ തയ്യാറാവേണ്ടതുണ്ട്. അത്തരമൊരു രാഷ്ട്രീയ മനോഭാവമാറ്റമാണ് ജനാധിപത്യവ്യവസ്ഥിതി ആവശ്യപ്പെടുന്നത്. തല്‍ക്കാല സൗകര്യങ്ങളും വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള താല്‍പ്പര്യവും നോക്കി സഭാതലത്തിലെ നിയമനിര്‍മാണത്തെ ഓര്‍ഡിനന്‍സുകള്‍കൊണ്ട് പകരംവയ്ക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല.&lt;br /&gt;&lt;br /&gt;deshabhimani editorial 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3954414080703989899?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3954414080703989899/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_374.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3954414080703989899'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3954414080703989899'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_374.html' title='ഓര്‍ഡിനന്‍സ് രാജ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5858425587747143472</id><published>2012-02-02T21:48:00.000+05:30</published><updated>2012-02-02T21:48:07.553+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം: സിപിഐ എം</title><content type='html'>കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് അവരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നഴ്സുമാര്‍ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. അംഗീകൃതമായ തൊഴില്‍ നിയമങ്ങളുടേയും വ്യവസ്ഥകളുടേയും നഗ്നമായ ലംഘനത്തിനെതിരായിട്ടാണ് നഴ്സുമാര്‍ സമരരംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;2009 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വേജസ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളും തയ്യാറാവുന്നില്ല. ദിവസത്തില്‍ 12 മണിക്കൂറും മാസത്തില്‍ 28 മുതല്‍ 30 ദിവസം വരേയും ജോലി ചെയ്യേണ്ട സാഹചര്യമാണ് പലയിടങ്ങളിലും ഉള്ളത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നതിനും നിര്‍ബന്ധിതമാക്കുന്ന വിധത്തില്‍ ജോലിക്ക് പ്രവേശിക്കുന്ന അവസരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വെക്കുകയും രണ്ട് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യാമെന്ന് ഉറപ്പുവരുത്തികൊണ്ട് ബോണ്ടില്‍ ഒപ്പിടിവിക്കുകയും ചെയ്യുന്ന രീതിയും പലയിടത്തും നിലവിലുണ്ട്. മലയാളികളായ 11 ലക്ഷം നഴ്സുമാരില്‍ 9 ലക്ഷം പേരും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണ്. ഇപ്പോള്‍ പലയിടത്തും ലഭിക്കുന്ന ശമ്പളം വെച്ച് അവര്‍ക്കൊരിക്കലും വായ്പ തിരിച്ചടയ്ക്കാനുമാവില്ല. ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഴ്സുമാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ജനാധിപത്യകേരളം മുന്നോട്ട് വരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5858425587747143472?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5858425587747143472/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_2852.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5858425587747143472'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5858425587747143472'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_2852.html' title='നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം: സിപിഐ എം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-206403778743843262</id><published>2012-02-02T21:37:00.000+05:30</published><updated>2012-02-02T21:37:20.943+05:30</updated><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>2 ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി</title><content type='html'>2ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. പതിനൊന്ന് കമ്പനികള്‍ക്ക് വിതരണം ചെയ്തിരുന്ന 122 ലൈസന്‍സുകളാണ് സുപ്രീം കോടതി റദ്ദാക്കിയത്. പുതിയ ലൈസന്‍സ് വിതരണത്തിനായി വീണ്ടും ലേലം നടത്തണമെന്നും കോടതി ഉത്തരവിട്ടു. നാലു മാസത്തിനകം ലേലം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ കെ ഗാംഗുലി, ജിഎസ് സിംഗ്വി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇടപാടില്‍ നഗ്നമായ അഴിമതിയും ഭരണഘടനാലംഘനവുമാണ് നടന്നതെന്ന് വ്യക്തമായി.&lt;br /&gt;&lt;br /&gt;2008 ജനുവരിക്കുശേഷം നല്‍കിയ ലൈസന്‍സുകളാണിവ. ഇടപാടില്‍ എ രാജക്കു മാത്രമാണ് ഉത്തരവാദിത്വമെന്നും അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിനും പ്രധാനമന്ത്രിക്കും ഉത്തരവാദിത്വമില്ലയെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മാനദണ്ഡങ്ങള്‍ മറികടന്ന ആദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് ആദ്യം എന്ന നയമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇടപാട് സര്‍ക്കാരിന് 1.76 ലക്ഷം കോടി നഷ്ടമുണ്ടാക്കി. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ ധനമന്ത്രി ചിദംബരത്തിനെതിരെ സിബിഐ അനേഷണം നടത്തുന്ന കാര്യം വിചാരണകോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചിദംബരത്തിന്റെ കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാന്‍ വിചാരണക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണകോടതി ഈ കേസില്‍ ശനിയാഴ്ച വിധി പറയാനിനിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;വീണ്ടും ലേലം നടത്തുന്നതിന് ട്രായ് മേല്‍നോട്ടം വഹിക്കണം. പുതിയ ലേലത്തിനുള്ള മാനദണ്ഡങ്ങള്‍ ട്രായ് രണ്ടുമാസത്തിനകം അറിയിക്കണം. വീഡിയോകോണ്‍ , ടാറ്റ, ഐഡിയ, യൂനിനോര്‍ , സ്വാന്‍ ,ലൂപ്പ്, എസ്ടെല്‍ , എയര്‍സെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സുകളാണ് റദ്ദാക്കിയത്. സ്പെക്ട്രം ഒന്നിന് 5 കോടി വീതം കമ്പനികള്‍ പിഴയടക്കണം. ഇതിന്റെ പകുതി പ്രതിരോധവകുപ്പിന് നല്‍കണം. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്ന ഹര്‍ജി കോടതി തള്ളി. കേസിന്റെ അന്വേഷണം ചീഫ് വിജിലന്‍സ് കമീഷണര്‍ വിലയിരുത്തുമെന്നും സിവിസി വഴി റിപ്പോര്‍ട്ട് കോടതിയെ ധരിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി ചിദംബരത്തിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം പരിഗണിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ വയ്യ.&lt;br /&gt;&lt;br /&gt;&lt;b&gt;കപില്‍ സിബല്‍ രാജിവയ്ക്കണം: സിപിഐ എം&lt;/b&gt;&lt;br /&gt;&lt;br /&gt;ന്യൂഡല്‍ഹി: മാനദണ്ഡങ്ങള്‍ മറികടന്ന് അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ടെലികോം മന്ത്രി കപില്‍ സിബല്‍ രാജിവയ്ക്കണം. യുപിഎ ഗവണ്‍മെന്റിന്റെയും കപില്‍ സിബലിന്റെയും തെറ്റായ നടപടികള്‍ക്കുള്ള തിരിച്ചടിയാണ് കോടതിവിധി. 2 ജി ഇടപാട് മൂലം സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞ് ലൈസന്‍സ് റദ്ദാക്കുന്നതിനെതിരെ നിലകൊണ്ട വ്യക്തിയാണ് സിബല്‍ . സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാഷ്ട്രത്തോട് പ്രതികരിക്കണം. കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും പിബി ആവശ്യപ്പെട്ടു&lt;br /&gt;&lt;br /&gt;&lt;b&gt;2ജി: കപില്‍ സിബല്‍ കൈകഴുകുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;ന്യൂഡല്‍ഹി: 2ജി കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നുവെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അവകാശപ്പെട്ടു. കോടതിവിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രിയും ധനമന്ത്രി ചിദംബരവും ലൈസന്‍സ് ഇടപാടുകള്‍ അറിഞ്ഞിട്ടില്ല. ലൈസന്‍സ് നല്‍കിയതില്‍ യുപിഎക്ക് പ്രത്യേകനയമില്ല. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയാണിത്. അതുകൊണ്ടുതന്നെ ബിജെപിക്കാണ് ഉത്തരവവാദിത്വം. വിവാദങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ബിജെപിയാണ്. പ്രധാനമന്ത്രിക്കും ചിദംബരത്തിനുമെതിരായ പരാമര്‍ശങ്ങള്‍ വിധിയിലില്ല. വിവാദങ്ങള്‍ മൂലമുണ്ടായ അവ്യക്തത പരിഹരിക്കുന്നതിന് വിധി കൂടുതല്‍ സഹായകമായി. ടെലകോം അഥോറിട്ടിയുടെ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം സ്പെക്ട്രം വീണ്ടും ലേലം നടത്തും. ലൈസന്‍സ് റദ്ദാക്കിയത് മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന സേവനങ്ങളെ ബാധിക്കില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;2 ജി: സുപ്രീം കോടതിവിധി സര്‍ക്കാര്‍ പരിശോധിക്കും &amp;nbsp; പ്രണബ്&lt;/b&gt;&lt;br /&gt;&lt;br /&gt;ന്യൂഡല്‍ഹി: 2 ജി കേസില്‍ സുപ്രീം കോടതിവിധി കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വിധിയുടെ വിവിധ വശങ്ങള്‍ പരിശോധിക്കും. 2 ജി ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani news&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-206403778743843262?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/206403778743843262/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/2_02.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/206403778743843262'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/206403778743843262'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/2_02.html' title='2 ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1436946409683491765</id><published>2012-02-02T11:45:00.001+05:30</published><updated>2012-02-02T11:45:00.878+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ത്രിപുര'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ത്രിപുരയില്‍ വീണ്ടും ഇടതുമുന്നണിയെ അധികാരത്തിലേറ്റുക: സിപിഐ എം</title><content type='html'>ത്രിപുരയിലെ സമാധാന അന്തരീഷം നിലനിര്‍ത്താനും വികസനപ്രവര്‍ത്തനങ്ങള്‍ തുടരാനും ഏഴാമത് ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ക്ക് ആഹ്വാനംചെയ്ത് സിപിഐ എം 20-ാമത് സംസ്ഥാന സമ്മേളനം ബുധനാഴ്ച സമാപിച്ചു.&lt;br /&gt;&lt;br /&gt;അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരസാമ്പത്തിക നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിനു ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് തുടരേണ്ടത് അനിവാര്യമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ മമതാ സര്‍ക്കാരിന്റെ പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഇടതുമുന്നണി പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 58 ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ മരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് വീടുവിടേണ്ടിവന്നു. പാര്‍ടി ഓഫീസുകള്‍ അക്രമികള്‍ പിടിച്ചടക്കുന്നു. പ്രതികൂലമായ ഈ പരിതഃസ്ഥിതികളെ നേരിട്ട് പോരാട്ടം തുടരുന്ന ബംഗാള്‍ ജനതക്കൊപ്പമാണ് ത്രിപുരയുടെ ഇടതുപക്ഷ മനസ്സെന്ന് സമ്മേളനം പ്രഖ്യാപിച്ചു. പ്രതിനിധി സമ്മേളനത്തെ അഭിവാദ്യംചെയ്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ , പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;deshabhimani 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1436946409683491765?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1436946409683491765/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_6867.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1436946409683491765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1436946409683491765'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_6867.html' title='ത്രിപുരയില്‍ വീണ്ടും ഇടതുമുന്നണിയെ അധികാരത്തിലേറ്റുക: സിപിഐ എം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1079261744681772878</id><published>2012-02-02T10:49:00.000+05:30</published><updated>2012-02-02T10:49:00.089+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>നേഴ്സുമാരുടെ സമരം മറ്റു ജില്ലകളിലേക്കും</title><content type='html'>തൊഴില്‍മേഖലയിലെ കൊടിയ ചൂഷണത്തിനെതിരെ സ്വകാര്യാശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിക്കുന്നു. നേരത്തെ സമരം തുടങ്ങിയ ആശുപത്രികളില്‍ പ്രക്ഷോഭം കൂടുതല്‍ കരുത്താജ്ജിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ ഉള്‍പ്പെടെ പ്രമുഖ സംഘടനകള്‍ സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയത് ഇവര്‍ക്ക് ആവേശം പകര്‍ന്നു.&lt;br /&gt;&lt;br /&gt;മിനിമംകൂലി ലഭ്യമാക്കുക, ഷിഫ്റ്റ് പുനഃക്രമീകരിച്ച് ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ ബുധനാഴ്ച സൂചനാസമരം നടത്തി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ രാവിലെ എട്ട് മുതല്‍ 10 വരെയായിരുന്നു സമരം. ജനുവരി ആറിന് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ , മാനേജ്മെന്റ് നടപടി കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ആറുമുതല്‍ അനിശ്ചിതസമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.&lt;br /&gt;സേവന വേതന വ്യവസ്ഥ പുതുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മരട് ലേക്ഷോര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമായി. സമരം തുടരുന്ന എഴുനൂറോളം നേഴ്സുമാര്‍ക്കുപുറമെ 30 ഇന്‍ചാര്‍ജ് നേഴ്സുമാര്‍ ബുധനാഴ്ച പണിമുടക്കില്‍ അണിചേര്‍ന്നതോടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലായി. പ്രവൃത്തിപരിചയത്തിനനുസരിച്ച് ശമ്പളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, നേഴസ്-രോഗി അനുപാതം ക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. ചൊവ്വാഴ്ച ആശുപത്രി മാനേജ്മെന്റുമായി സമരസംഘടന ചര്‍ച്ചനടത്തിയെങ്കിലും ശമ്പളവര്‍ധന അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ആറാംദിനത്തിലേക്കു കടന്നതോടെ മാനേജ്മെന്റ് ചര്‍ച്ചയ്ക്കു വഴങ്ങുന്നു. രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ക്കുപുറമെ ആശുപത്രിക്ക് നേതൃത്വംനല്‍കുന്ന ഓര്‍ത്തഡോക്സ് സഭാ നേതൃത്വവും സമരത്തിനനുകൂലമായി രംഗത്തുവന്നതോടെയാണ് മാനേജ്മെന്റ് വഴങ്ങിയത്. വ്യാഴാഴ്ച പകല്‍ 12ന് മാനേജ്മെന്റും സമരസമിതി പ്രവര്‍ത്തകരും ചര്‍ച്ച നടത്തും.&lt;br /&gt;&lt;br /&gt;&lt;b&gt;മിനിമം ശമ്പളംപോലും നല്‍കാത്തത് അനീതി: മാര്‍ ക്രിസോസ്റ്റം&lt;/b&gt;&lt;br /&gt;&lt;br /&gt;കോഴഞ്ചേരി: നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം പോലും നല്‍കാത്തത് അനീതിയാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഏതൊരു തൊഴില്‍ചെയ്യുന്നവനും ജീവിക്കാന്‍ കഴിയുന്ന വരുമാനം ലഭിക്കണം. ഒരു വ്യക്തിക്ക് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എങ്ങനെ സേവനം ചെയ്യാന്‍ കഴിയും- മെത്രാപ്പൊലീത്താ ചോദിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം ആവശ്യമാണ്. ഈ പണ സമ്പാദനമാണ് തൊഴിലിന്റെ അടിസ്ഥാനം. മനുഷ്യനെ ജീവിതത്തിലേക്ക് കൊണ്ടുവരാനും രോഗാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനും ആത്മാര്‍ഥമായി സേവനമനുഷ്ഠിക്കുന്നവരാണ് നഴ്സുമാര്‍ . അവരെ സമരത്തിലേക്ക് തള്ളിവിടുന്ന അവസരം സൃഷ്ടിക്കരുത്. ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനാവും വിധം പ്രതിഫലം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്നും മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 020212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1079261744681772878?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1079261744681772878/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3163.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1079261744681772878'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1079261744681772878'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3163.html' title='നേഴ്സുമാരുടെ സമരം മറ്റു ജില്ലകളിലേക്കും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2770296740345153708</id><published>2012-02-02T10:47:00.001+05:30</published><updated>2012-02-02T10:47:00.069+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>നാടിന് കളങ്കമായി ഓര്‍ഡിനന്‍സുകള്‍</title><content type='html'>ജനാധിപത്യത്തിന് കളങ്കമായി സംസ്ഥാനത്ത് ഓര്‍ഡിനന്‍സുകള്‍ കെട്ടിക്കിടിക്കുന്നു. പുതിയതും പഴയതും ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ പലതും നിയമമാകാത്തത് നിയമസഭയെ അഭിമുഖീകരിക്കാനുള്ള സര്‍ക്കാരിന്റെ വിമുഖത മൂലം. സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയിറക്കുന്ന ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് വിസമ്മതിച്ചത് വിവാദമായിരുന്നു. നിയമസഭ ചോരാത്ത സന്ദര്‍ഭങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നത്. എന്നാല്‍ , സഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമാക്കാതെ പുതുക്കിയും പുതിയ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ .&lt;br /&gt;&lt;br /&gt;സര്‍വകലാശാല സിന്‍ഡിക്കറ്റുകളില്‍ യുഡിഎഫുകാരെ കുത്തിനിറയ്ക്കാന്‍ ഇറക്കിയതാണ് നിലവിലുള്ള ഓര്‍ഡിനന്‍സുകളിലൊന്ന്. ജനാധിപത്യവിരുദ്ധമായ ഈ നീക്കം നിയമസഭയില്‍ കൊണ്ടുവരാനുള്ള ഭീതിയാണ് ഈ ഓര്‍ഡിനന്‍സിനിടയാക്കിയത്. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഗവര്‍ണറെക്കൊണ്ട് ഒപ്പിടിവിച്ച ഓര്‍ഡിനന്‍സുകളില്‍ ചിലത് നിയമസഭാസമ്മേളനത്തിനു പിന്നാലെ ഇറക്കിയവയാണ്. കേരള മുനിസിപ്പല്‍ ഭേദഗതി ഓര്‍ഡിനന്‍സ്, ചുമട്ടുതൊഴിലാളി ഓര്‍ഡിനന്‍സ്, പഞ്ചായത്തിരാജ് ഓര്‍ഡിനന്‍സ്, സഹകരണ സൊസൈറ്റി ഓര്‍ഡിനന്‍സ്, തദ്ദേശ സ്വയംഭരണ സമിതികളിലെ കൂറുമാറ്റ നിരോധന ഓര്‍ഡിനന്‍സ് തുടങ്ങിയവയൊക്കെയുണ്ട് ഈ പട്ടികയില്‍ . ജനാധിപത്യ വിരുദ്ധ ഉള്ളടക്കമുള്ളതാണ് പല ഓര്‍ഡിനന്‍സും. 1923ലെ വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ (നഷ്ടപരിഹാരം) നിയമത്തിന്റെ ആനുകൂല്യം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് ബാധകമല്ലാതാക്കുന്നതാണ് ഒരു ഓര്‍ഡിനന്‍സ്. ടോള്‍പിരിവിന്റെ പരിധി 100 ലക്ഷമെന്നതില്‍നിന്ന് 500 ലക്ഷമാക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ഓര്‍ഡിനന്‍സ്.&lt;br /&gt;നിയമസഭയിലെ നാമമാത്ര ഭൂരിപക്ഷവും ഓര്‍ഡിനന്‍സില്‍ കടിച്ചുതൂങ്ങാന്‍ സര്‍ക്കാരിനു പ്രേരണയായെന്ന് കരുതുന്നു. താന്‍ ഗവര്‍ണറായ കര്‍ണാടകയില്‍ നാമമാത്രമായ ഓര്‍ഡിനന്‍സുകള്‍ മാത്രമാണ് ഒപ്പിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ എച്ച് ആര്‍ ഭരദ്വാജ് വിസമ്മതിച്ചതെന്ന് അറിയുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് ഗവര്‍ണറുടെ നിലപാട് തിരുത്തിച്ചത്.&lt;br /&gt;&lt;br /&gt;deshabhimani 02012&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2770296740345153708?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2770296740345153708/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_576.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2770296740345153708'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2770296740345153708'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_576.html' title='നാടിന് കളങ്കമായി ഓര്‍ഡിനന്‍സുകള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9017761231276347393</id><published>2012-02-02T09:44:00.000+05:30</published><updated>2012-02-02T09:44:00.451+05:30</updated><category scheme='http://www.blogger.com/atom/ns#' term='ബംഗാള്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ബംഗാളില്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിരോധിക്കുന്നു</title><content type='html'>പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യവും പണിമുടക്കാനുള്ള അവകാശവും നിരോധിച്ച് മമത സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. ഇതിനായി നിലവിലുള്ള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്ന് സംസ്ഥാന തൊഴില്‍മന്ത്രി പൂര്‍ണേന്ദു ബസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.&lt;br /&gt;&lt;br /&gt;ഇടതുമുന്നണി ഭരണകാലത്ത് അനാവശ്യകാര്യങ്ങള്‍ക്കുവരെ അരാജകത്വസമരം നടത്തി ഭരണസ്തംഭനം സൃഷ്ടിക്കാന്‍ ശ്രമിച്ച മമത ബാനര്‍ജി അധികാരത്തില്‍ വന്നതോടെ ജീവനക്കാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയാണ്. മമത സര്‍ക്കാര്‍ ഭരണത്തില്‍വന്ന് ഒരു മാസത്തിനുള്ളില്‍ പൊലീസ് അസോസിയേഷന്റെ അംഗീകാരം പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ രാഷ്ട്രീയവിമുക്തമാക്കാനാണ് നടപടിയെന്ന് മന്ത്രി അവകാശപ്പെട്ടു. ബംഗാളിലെ സംസ്ഥാനജീവനക്കാരില്‍ 75 ശതമാനവും ഇടതുപക്ഷ അനുഭാവമുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളാണ്. അവരെ പ്രലോഭിപ്പിച്ചും ഭീഷണിയിലൂടെയും സ്വന്തം സംഘടനയിലാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.&lt;br /&gt;&lt;br /&gt;ബംഗാളില്‍ 1967ല്‍ സിപിഐ എം പങ്കാളിത്തത്തോടെ അധികാരത്തില്‍ വന്ന ഐക്യമുന്നണി സര്‍ക്കാരാണ് സംസ്ഥാന ജീവനക്കാരുടെ സംഘടനയ്ക്ക് അംഗീകാരം നല്‍കിയത്. 1972ല്‍ സിദ്ധാര്‍ദ്ധ ശങ്കര്‍ റേയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകാരം എടുത്തുകളഞ്ഞു. പിന്നീട് സിപിഐ എം നേതൃത്വത്തില്‍&amp;amp;ലവേ;ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം 1980ല്‍ പണിമുടക്കിനുള്ള അവകാശത്തോടെ അംഗീകാരം നല്‍കി. അതാണ് മമത സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. ജനാധിപത്യം ഹനിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്ലാ സംഘടനകളും രംഗത്തുവന്നു. ജീവനക്കാര്‍ നേടിയെടുത്ത അവകാശം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശക്തമായി നേരിടുമെന്നും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനന്ത ബന്ദോപാധ്യായ പറഞ്ഞു. മറ്റ് സംഘടനകളും പ്രതിഷേധം അറിയിച്ചു. സംസ്ഥാനജീവനക്കാരുടെ സമരംചെയ്യാനുള്ള അവകാശം എടുത്തുകളയാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണന്നും അത് അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണെന്നുംഇടതുമുന്നണി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.&lt;br /&gt;(ഗോപി)&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 020212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9017761231276347393?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9017761231276347393/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_8821.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9017761231276347393'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9017761231276347393'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_8821.html' title='ബംഗാളില്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിരോധിക്കുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2879056209882935773</id><published>2012-02-02T09:42:00.000+05:30</published><updated>2012-02-02T09:42:00.094+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും തരംതാഴ്ത്താന്‍ നീക്കം</title><content type='html'>ആലപ്പുഴ: റവന്യൂ വകപ്പില്‍ 45 തഹസില്‍ദാര്‍മാരെ തരം താഴ്ത്തിയതിന് പിന്നാലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും തരം താഴ്ത്താന്‍ നീക്കം. തരം താഴ്ത്തിയതിനെതിരെ ചില തഹസില്‍ദാര്‍മാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെതുടര്‍ന്നാണ് പുതിയനീക്കം. അതേസമയം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസം റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ ഇത്തരത്തില്‍ തരംതാഴ്ത്തല്‍ നടത്തുന്നത് റവന്യുവരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു. തരംതാഴ്ത്തിയാല്‍ ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷ വിജയിച്ച് സ്ഥാനകയറ്റം കിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായവര്‍ വീണ്ടും വില്ലേജ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ടിവരും. അതേസമയം ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷയില്‍ വിജയിച്ചില്ലെങ്കിലും സര്‍വീസ് കൂടുതലുള്ളവര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുമാകും. തഹസില്‍ദാര്‍മാരെ മാത്രമല്ല ഒരേമാനദണ്ഡത്തില്‍ എല്ലാ വിഭാഗത്തിലും തരംതാഴ്ത്തിയെന്ന് ട്രിബ്യൂണലിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണിത്.&lt;br /&gt;&lt;br /&gt;എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്റെ ഭര്‍ത്താവ് ഉസ്മാനടക്കമുള്ളവരെ തഹസില്‍ദാരാക്കാനാണ് കഴിഞ്ഞ ദിവസം 45 തഹസില്‍ദാര്‍മാരെ നോട്ടീസ് പോലും കൊടുക്കാതെ തരം താഴ്ത്തിയത്. സ്ഥാനകയറ്റം കിട്ടിയവരുടെ പട്ടികയില്‍ ഉസ്മാന്‍ 45-ാമനുമായിരുന്നു. കോടതിയില്‍ പോകാന്‍ അവസരം പോലും കൊടുക്കാതെ രാത്രി 11.57നാണ്് ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇതേ മാനദണ്ഡപ്രകാരം ഡെപ്യൂട്ടി കലക്ടര്‍മാരായവരെ തരംതാഴ്ത്തിയിട്ടുമില്ല. സര്‍വീസ് കൂടുതലുണ്ടായിട്ടും തഹസില്‍ദാര്‍മാരാകാന്‍ കഴിയാതിരുന്നവരുടെ കേസ് കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ നിലവിലുള്ള തഹസില്‍ദാര്‍മാരെ തരംതാഴ്ത്താന്‍ പറഞ്ഞിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തരംതാഴ്ത്തപ്പെട്ടവര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാര്‍ നീക്കം ജീവനക്കാരില്‍ പരക്കെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. തരംതാഴ്ത്തല്‍ താഴേയ്ക്ക് കൂടി വരുന്നതോടെ റവന്യൂപിരിവിനെ ഇത് സാരമായി ബാധിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളായതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനത്തെയും ബാധിക്കും.&lt;br /&gt;&lt;br /&gt;deshabhimani 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2879056209882935773?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2879056209882935773/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3267.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2879056209882935773'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2879056209882935773'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3267.html' title='ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും തരംതാഴ്ത്താന്‍ നീക്കം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5502911848613357456</id><published>2012-02-02T08:55:00.000+05:30</published><updated>2012-02-02T08:55:31.217+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><title type='text'>പ്രഭാതമുണര്‍ന്നു ചെങ്കൊടിയുടെ അരുണിമയുമായി</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-btB5Oo19IJg/TyoBbBoLZDI/AAAAAAAAB7c/i854jyoXr_8/s1600/raktha+pathaka.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-btB5Oo19IJg/TyoBbBoLZDI/AAAAAAAAB7c/i854jyoXr_8/s1600/raktha+pathaka.jpg" /&gt;&lt;/a&gt;&lt;/div&gt;തലസ്ഥാനം ബുധനാഴ്ച ഉണര്‍ന്നത് മൂന്നുലക്ഷം രക്തപതാകയുമേന്തി. സിപിഐ എം സംസ്ഥാന സമ്മേളന പതാക ദിനാചരണത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ മൂന്നുലക്ഷത്തില്‍പ്പരം വീടുകളിലും സ്ഥാപനങ്ങളിലുമാണ് ചെങ്കൊടി ഉയര്‍ന്നത്. ആ ബാലവൃദ്ധം ജനങ്ങളുംപുലര്‍ച്ചെ മുദ്രാവാക്യമുയര്‍ത്തി വീട്ടുമുറ്റങ്ങളില്‍ പതാക ഉയര്‍ത്തി ദിനാചരണത്തില്‍ പങ്കാളിയായി. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി ആര്‍ രാമു പതാക ഉയര്‍ത്തി. കിളിമാനൂര്‍ സിപിഐ എം കിളിമാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ച് സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍ പതാക ഉയര്‍ത്തി. വര്‍ക്കല ഏരിയയിലെ 124 ബ്രാഞ്ചുകളിലും 11 ലോക്കല്‍ കേന്ദ്രങ്ങളിലും ആയിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുമടക്കം പതിനായിരത്തില്‍പ്പരം കുടുംബങ്ങളില്‍ ചെങ്കൊടി ഉയര്‍ത്തി.&lt;br /&gt;&lt;br /&gt;വഞ്ചിയൂര്‍ ഏരിയയിലെ എട്ട് ലോക്കല്‍കമ്മിറ്റി കീഴിലുള്ള 101 ബ്രാഞ്ചിലും പതാകദിനം ആചരിച്ചു. ചാക്ക ജങ്ഷനില്‍ നിര്‍മിച്ച കാറല്‍ മാര്‍ക്സ് സ്ക്വയര്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വിതുര ഏരിയയിലെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലെയും പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകള്‍ക്കുമുന്നില്‍ പതാക ഉയര്‍ന്നു. ആദിവാസിമേഖലകളിലും തോട്ടം മേഖലയിലും ചെമ്പതാകകള്‍ ഉയര്‍ന്നു. വിളപ്പില്‍ ഏരിയയിലെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും ചുവപ്പ്സേനയുടെ പരേഡും റെഡ്സല്യൂട്ട് സ്വീകരിക്കലും നടന്നു. വെഞ്ഞാറമൂട് ഏരിയയില്‍ പതാകദിനം ആചരിച്ചു. ഏരിയയിലെ 12 ലോക്കല്‍കമ്മിറ്റികളില്‍ 114 ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാവിലെ പതാക ഉയര്‍ത്തി. ഏരിയയിലെ 12,000 വീടുകളിലും പതാക ഉയര്‍ത്തി. വെഞ്ഞാറമൂട് ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തില്‍ മുതിര്‍ന്ന നേതാവ് കെ മീരാന്‍ പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി ഡി കെ മുരളി ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു. &lt;br /&gt;&lt;br /&gt;ചാല ഏരിയയിലെ അഗ്രഹാരങ്ങളിലും തീരപ്രദേശത്തും മറ്റ് ജനനിബിഡ കേന്ദ്രങ്ങളിലും ചെങ്കൊടി നിറഞ്ഞു. കോട്ടയ്ക്കകം, കരമന, വലിയശാല, പുത്തന്‍തെരുവുകള്‍ തടുങ്ങിയ അഗ്രഹാരങ്ങളില്‍ ചെങ്കൊടിയാല്‍ നിറഞ്ഞത് ഏറെ ശ്രദ്ധേയമായി. മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു. സിപിഐ എം ചാല ഏരിയ കമ്മിറ്റി ഓഫീസായ ബി ടി ആര്‍ ഭവനില്‍ മുതിര്‍ന്ന നേതാവ് കെ അനിരുദ്ധനാണ് പതാക ഉയര്‍ത്തിയത്. മണക്കാട് എംഎസ്കെ നഗറിലുള്ള എല്ലാ വീടുകളിലും പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ പരിപാടി ഉദ്ഘാടനംചെയ്തു. പാളയം ഏരിയയിലെ 92 ബ്രാഞ്ചിലും ആചരിച്ചു. ഏരിയയിലെ ഏഴ് ലോക്കലിലെ പ്രധാന മേഖലകളിലും പതിനൊന്നായിരം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ചെങ്കൊടി ഉയര്‍ന്നു. ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി അഡ്വ. എ എ റഷീദ് പതാക ഉയര്‍ത്തി. റെഡ് വളന്റിയര്‍ സല്യൂട്ട് സ്വീകരിച്ചു. പേരൂര്‍ക്കട ഏരിയയില്‍ 15,000 വീടുകളിലും നിരവധി സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി. കേശവദാസപുരം, പേരൂര്‍ക്കട, കരകുളം, വട്ടപ്പാറ, കുടപ്പനക്കുന്ന്, നാലാഞ്ചിറ, നെട്ടയം, വാഴോട്ടുകോണം എന്നീ എട്ട് ലോക്കല്‍ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. കാട്ടാക്കട ഏരിയയില്‍ സമുചിതമായി ആചരിച്ചു. കാട്ടാക്കട, മാറനല്ലൂര്‍ , പ്ലാവൂര്‍ , വീരണകാവ്, കള്ളിക്കാട്, കുറ്റിച്ചല്‍ , പൂവച്ചല്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര റാലികളും റെഡ് വളന്റിയര്‍ പരേഡും സംഘടിപ്പിച്ചു. സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി ഐ ബി സതീഷ് പതാക ഉയര്‍ത്തി. റെഡ് വളന്റിയര്‍മാര്‍ സല്യൂട്ട് നല്‍കി. &lt;br /&gt;&lt;br /&gt;കോവളം ഏരിയയില്‍ പതിനായിരത്തിലധികം ഭവനങ്ങളില്‍ പതാക ഉയര്‍ത്തി. ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി പി രാജേന്ദ്രകുമാര്‍ പതാക ഉയര്‍ത്തി. നെടുമങ്ങാട് ഏരിയ കേന്ദ്രത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് കെ ആശാരി പതാക ഉയര്‍ത്തി. പാറശാല ഏരിയയില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി വട്ടവിള തങ്കയ്യന്‍ പതാക ഉയര്‍ത്തി. നെയ്യാറ്റിന്‍കരയില്‍ കെട്ടിനിര്‍മാണതൊഴിലാളികള്‍ , മോട്ടോര്‍ തൊഴിലാളികള്‍ , കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ തൊഴിലാളി കുടുംബങ്ങളിലും പതാക പാറി. ബാലരാമപുരം ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ജില്ലാ കമ്മിറ്റി അംഗം വെങ്ങാനൂര്‍ പി ഭാസ്കരന്‍ പതാക ഉയര്‍ത്തി. റെഡ് വളന്റിയേഴ്സ് സല്യൂട്ട് നല്‍കി.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;ചോരപൊടിയുന്നു ഈ ഫ്രെയിമുകളില്‍&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഇരുപതാം നൂറ്റാണ്ടിന്റെ കറുപ്പും വെളുപ്പും വാര്‍ന്നുവീണ ചിത്രങ്ങള്‍ പോയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്കാണ് നമ്മെ കൈപിടിച്ചുകൂട്ടിക്കൊണ്ടുപോകുന്നത്. രക്തം ചിന്തലും അധിനിവേശവേട്ടയും ഇവയ്ക്കിടയിലൂടെ മുന്നേറുന്ന മാനവചരിത്രവും കോറിയിട്ട ഓരോ ചിത്രങ്ങളിലും നിറയുന്നത് തീവ്രമായ വൈകാരികത. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഇ കെ നായനാര്‍ പാര്‍ക്കില്‍ തയ്യാറാക്കിയ പ്രദര്‍ശന നഗരി ഒരു നൂറ്റാണ്ടിന്റെ കാഴ്ചയാണ് സമ്മാനിക്കുന്നത്. &lt;br /&gt;&lt;br /&gt;മോസ്കോയിലെ തെരുവില്‍ ബോള്‍ഷെവിക്കുകാരും ഗവണ്‍മെന്റ് സൈനികരും തമ്മില്‍ 1917ല്‍ നടന്ന പോരാട്ടമാണ് ഒരു ഫോട്ടോയില്‍ . തുടര്‍ന്ന് കാണുന്നത് വിപ്ലവകാരികളെ അഭിവാദ്യംചെയ്യുന്ന ലെനിന്റെ ചിത്രം. രണ്ടാം ലോകയുദ്ധത്തിലെ കൂട്ടക്കൊലകളുടെ ഫോട്ടോഗ്രാഫുകള്‍ സ്വയംസംസാരിക്കുന്ന ഭീകരതയാണ്. നാസികള്‍ നടത്തിയ നരമേധവും ഇരകളുടെ പിടച്ചിലും ഫ്രെയിമില്‍ നിറയുന്നു. കൂമിന്താങ്ങുകാര്‍ കമ്യൂണിസ്റ്റുകാരെ തോക്കിനിരയാക്കുന്ന ഫോട്ടോ ചൈനയുടെ രക്തം കിനിയുന്ന ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. 1949ലെ ഈ കൂട്ടക്കൊലയ്ക്ക് ദിവസങ്ങള്‍ക്കു ശേഷം ജനങ്ങള്‍ അധികാരം പിടിച്ചെടുത്തു എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. ദക്ഷിണകൊറിയന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയകൊലപാതകം പുറംലോകത്തെ അറിയിച്ച ബര്‍ട് ഹാര്‍ഡിയുടെ 1950ലെ ചിത്രം പ്രദര്‍ശനത്തിലുണ്ട്. സ്റ്റാലിന്റെ മകന്‍ നാസി സൈനികരുടെ പിടിയിലാകുന്ന ചിത്രം മറ്റൊന്ന്. മകന് വേണ്ടി മോചനദ്രവ്യം നല്‍കാന്‍ സ്റ്റാലിന്‍ വിസമ്മതിച്ചു എന്നത് ചിത്രത്തിന്റെ ബാക്കി. വടക്കന്‍ കൊറിയന്‍ വിപ്ലവകാരിയുടെ ഛേദിച്ച തല പ്രദര്‍ശിപ്പിക്കുന്ന തെക്കന്‍ കൊറിയന്‍ സൈനികന്റെ ചിത്രവും ശ്രദ്ധേയം.&lt;br /&gt;&lt;br /&gt;ബാറ്റിസ്റ്റയെ അധികാരഭ്രഷ്ടനാക്കിയതിന്റെ ആഹ്ലാദംപങ്കിടുന്ന ക്യൂബന്‍ പുരുഷാരത്തില്‍നിന്ന് ഒരു പെണ്‍കുഞ്ഞിനെ വാരിയെടുക്കുന്ന ഫിദല്‍ കാസ്ട്രോ, വിയറ്റ്നാമിന്റെ മഹാവിപ്ലവകാരി ഹോചിമിന്‍ , കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ജനറല്‍ പിനോഷെയുടെ സൈനികബലം വീക്ഷിക്കുന്ന ചിലിയന്‍ ഭരണാധികാരി അലന്‍ഡെ, അധികാരമേറ്റയുടന്‍ സീയൂസ് കനാല്‍ ദേശസാല്‍ക്കരിക്കുന്നതായി പ്രഖ്യാപിക്കുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ തുടങ്ങി നിറം മങ്ങാത്ത ഫോട്ടോകളുടെ വലിയ ശേഖരം പ്രദര്‍ശനത്തിലുണ്ട്. മാവോയുടെ മരണചിത്രം, ചതിയില്‍ കൊന്ന ചെഗുവേരയെ അപമാനിക്കാന്‍ ബൊളീവിയന്‍ കൊലയാളികള്‍ പ്രചരിപ്പിച്ച ഫോട്ടോ എന്നിവയും കാണാം. &lt;br /&gt;&lt;br /&gt;മാനവചരിത്രത്തിലെ വെള്ളിരേഖകളായി തിളക്കമുള്ള കുറേ ഫോട്ടോകള്‍ . 1936ലെ ബര്‍ലിന്‍ ഒളിമ്പിക്സില്‍ വെള്ളി നേടിയ ജര്‍മന്‍താരം ലൂസ്ലാങ്ങും സ്വര്‍ണം നേടിയ കറുത്ത വംശജനായ യുഎസ് താരം ജസി ഓവന്‍സും സൗഹൃദം പങ്കിടുന്ന ഫോട്ടോ അതിലൊന്ന്. ഗോര്‍ണിക്ക എന്ന വിഖ്യാതമായ യുദ്ധവിരുദ്ധചിത്രം പൂര്‍ത്തിയാക്കുന്ന പിക്കാസോയുടെ പടത്തിന്റെ അടിക്കുറിപ്പിങ്ങനെ: "അദ്ദേഹത്തിന്റെ മഹത്തായ രാഷ്ട്രീയപ്രഖ്യാപനം". പിക്കാസോയുടെ സുഹൃത്ത് ഡോറാമറാണ് 1937ല്‍ ചിത്രം പകര്‍ത്തിയത്.&lt;br /&gt;&lt;br /&gt;ഷാജി എന്‍ കരുണ്‍ തെരഞ്ഞെടുത്ത വിഖ്യാതമായ പത്ത് ലോകചിത്രങ്ങളാണ് ഫോട്ടോകളുടെ വലിയ ലോകത്തേക്ക് നയിക്കുന്നത്. പൊരുതുന്ന ബംഗാളും ലാറ്റിന്‍ അമേരിക്കയുടെ ചെറുത്തുനില്‍പ്പും ഇ എം എസിന്റെ ലോകവും അഴീക്കോടിന്റെ വ്യത്യസ്ത ചിത്രങ്ങളും പ്രദര്‍ശനത്തിലെ കാഴ്ചകള്‍ . ഇന്ത്യയിലും ലോകത്തിലും അധ്വാനിക്കുന്ന ജനവിഭാഗം സംഘടിത വര്‍ഗമാകുന്നതിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്നു പ്രദര്‍ശനം. ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം. പത്തിന് സമാപിക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;ജനനായകരുടെ സ്മരണകളുയര്‍ത്തി ചത്വരങ്ങള്‍&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബോര്‍ഡുകളും കമാനങ്ങളും പോസ്റ്ററുകളും ബാനറുകളുമെല്ലാമായി നാടാകെ ചെമ്പട്ടണിഞ്ഞു. മണ്‍മറഞ്ഞ നേതാക്കളുടെയും സാംസ്കാരികനായകരുടെയും ഉള്‍പ്പെടെയുള്ളവരുടെ പ്രോജ്വല സ്മരണകളുമായി നഗരചത്വരങ്ങള്‍ തലയുയര്‍ത്തി. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നില്‍ തയ്യാറാക്കിയ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ചത്വരം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിബസു നഗറില്‍ (വിജെടി ഹാള്‍) ബുധനാഴ്ച സാംസ്കാരികോത്സവം ആരംഭിച്ചു. പ്രതിഭാവന്ദനവും നവോത്ഥാന നായകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. തുടര്‍ന്ന് "പാട്ടബാക്കി" നാടകം അരങ്ങേറി. &lt;br /&gt;&lt;br /&gt;ശരത്ചന്ദ്രലാലിന്റെ ചിത്രകവിതകളുടെ പ്രദര്‍ശനം കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്തു. ഗാന്ധിപാര്‍ക്കില്‍ തേവര്‍തോട്ടം സുകുമാരന്‍ "വേഗത പോരാ പോരാ" എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. എം കെ പന്ഥെ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) ചരിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തില്‍ പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍ , ഷെറിയുടെ ഹ്രസ്വചിത്രം കടല്‍ത്തീരത്ത് എന്നിവ പ്രദര്‍ശിപ്പിച്ചു. ചരിത്രപ്രദര്‍ശനത്തിലും ചിന്ത പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകോത്സവത്തിലും നാടന്‍ഭക്ഷ്യമേളയിലും ജനപ്രവാഹമാണ്. ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ മുഖചിത്രങ്ങളുടെ പ്രദര്‍ശനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ അധ്യക്ഷനായി. കുട്ടികളുടെ തായമ്പകയും സര്‍വകലാശാല കലാപ്രതിഭകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മേളനത്തിന് വരവേല്‍പ്പുമായി രക്തദാനക്യാമ്പും സംഘടിപ്പിച്ചു. സിപിഐ എം നെടുങ്കാട് ബ്രാഞ്ചാണ് "രക്തദാനം നടത്തൂ ജീവന്‍ രക്ഷിക്കൂ" എന്ന സന്ദേശവുമായി ക്യാമ്പ് സംഘടിപ്പിച്ചത്.&lt;br /&gt;&lt;br /&gt;&lt;b&gt;ചരിത്രത്തിന്റെ കര്‍ട്ടണ്‍ ഉയര്‍ന്നു; വീണ്ടും പാട്ടബാക്കി&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-QDzuF-ugqkA/TyoBeR_RvCI/AAAAAAAAB7k/34jV7X7xx-o/s1600/pattabakki2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-QDzuF-ugqkA/TyoBeR_RvCI/AAAAAAAAB7k/34jV7X7xx-o/s1600/pattabakki2.jpg" /&gt;&lt;/a&gt;&lt;/div&gt;അടിയാളവര്‍ഗത്തിന്റെ തിളയ്ക്കുന്ന കണ്ണീരുവീണ് പൊള്ളിയ ചരിത്രത്തിന്റെ കര്‍ട്ടണ്‍ വീണ്ടും ഉയര്‍ന്നു. ജീവിതത്തിന്റെ തീപിടിച്ച അരങ്ങില്‍ നിന്ന് തെരുവുകളിലേക്കും വയലേലകളിലേക്കും പടര്‍ന്ന് കേരളത്തെ ചുവപ്പിച്ച ആദ്യ കമ്യൂണിസ്റ്റ് നാടകം "പാട്ടബാക്കി" പുതിയ കാലത്തിന്റെ അരങ്ങിലും ഹിറ്റ്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിജെടി ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലാണ് നിറഞ്ഞുകവിഞ്ഞ സദസ്സില്‍ "പാട്ടബാക്കി" വീണ്ടും അരങ്ങേറിയത്. വിജെടി ഹാള്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത തിരക്കിനാണ് ബുധനാഴ്ച വൈകിട്ട് സാക്ഷ്യംവഹിച്ചത്. മലയാളത്തിലെ ആദ്യ രാഷ്ട്രീയനാടകമെന്ന് സി ജെ തോമസും ജീവല്‍സാഹിത്യസംഘത്തിന്റെ ആദ്യസന്തതിയെന്ന് ഇ എം എസും വിശേഷിപ്പിച്ച പാട്ടബാക്കി മലയാള നാടകചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 1937ല്‍ പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനത്തിനു വേണ്ടിയാണ് കെ ദാമോദരന്‍ നാടകം എഴുതിയത്. നിലവിലുള്ള വ്യവസ്ഥിതിയാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്നും അതിനെ മാറ്റിമറിക്കാന്‍ അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയുമാണ് നാടകം ചൂണ്ടിക്കാട്ടുന്ന്. ഇതാണ് മുഖ്യപ്രമേയം. പണ്ടത്തെ "പാട്ടബാക്കി"യില്‍ എ കെ ജി പൊലീസ് ഇന്‍സ്പെക്ടറുടെ റോളില്‍ അഭിനയിച്ചിട്ടുണ്ട്. കര്‍ഷകരെ അണിനിരത്തുന്നതില്‍ "പാട്ടബാക്കി" വളരെ സഹായകമായതായി എ കെ ജി ആത്മകഥയില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് വന്‍ തിരക്ക്&lt;/b&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-j3ni0QFWpqM/TyoBji4NY5I/AAAAAAAAB7s/10dT9ZTyd6g/s1600/km+panicker+inaugurates+book+festival.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="165" src="http://4.bp.blogspot.com/-j3ni0QFWpqM/TyoBji4NY5I/AAAAAAAAB7s/10dT9ZTyd6g/s320/km+panicker+inaugurates+book+festival.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് ചിന്ത പബ്ലിഷേഴ്സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ലോകപ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് പ്രിയമേറുന്നു. പ്രസിദ്ധ മാര്‍ക്സിസ്റ്റ് ചിന്തകനായ എറിക് ഹോബ്സ്ബാമിന്റെ ഹൗ ടു ചേഞ്ച് ദ വേള്‍ഡ്, ദ ഏജ് ഓഫ് കാപ്പിറ്റല്‍ , ഇന്ററസ്റ്റിങ് ടൈംസ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങള്‍ക്കും ആവശ്യക്കാരേറെ. സ്ലാവേജ് സീസെക്ക്, എഡ്വാര്‍ഡോ ഗലീനിയോ ഷിറീന്‍ മൂസ്വി മിഷേല്‍ ഫൂക്കോ, ഡെല്യൂസ്, ഗത്താരി, ബോഡ്യൂ, സമീര്‍ അമീന്‍ , ഐജാസ് അഹമ്മദ്, അരുന്ധതി റോയ്, അമര്‍ത്യാസെന്‍ , ക്യൂബ എ ഹിസ്റ്ററി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഹ്യൂഗ് തോമസ്, ഇര്‍ഫാന്‍ ഹബീബ്, പ്രഭാത് പട്നായിക് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും കൂടുതല്‍ വിറ്റഴിയുന്നു. വിഖ്യാത എഴുത്തുകാരായ മാര്‍ക്വസ്, മാരിയോ വര്‍ഗാസ് ലോസ, തസ്ലീമ നസ്രീന്‍ , ഹരോള്‍ഡ് പിന്റര്‍ എന്നിവരുടെ രചനകളും നന്നായി വില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;പിരപ്പന്‍കോട് മുരളിയുടെ വിപ്ലവഗാനങ്ങള്‍ പ്രകാശനം ചെയ്തു&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളിയുടെ വിപ്ലവഗാനങ്ങളുടെ മൂന്ന് സിഡി പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിജെടി ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തില്‍ പി ഗോവിന്ദപ്പിള്ള യുവഗായിക നാരായണി ഗോപന് നല്‍കിയാണ് സിഡികള്‍ പ്രകാശനംചെയ്തത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി.&lt;br /&gt;&lt;br /&gt;deshabhimani 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5502911848613357456?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5502911848613357456/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_4508.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5502911848613357456'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5502911848613357456'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_4508.html' title='പ്രഭാതമുണര്‍ന്നു ചെങ്കൊടിയുടെ അരുണിമയുമായി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-btB5Oo19IJg/TyoBbBoLZDI/AAAAAAAAB7c/i854jyoXr_8/s72-c/raktha+pathaka.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4342514000121152348</id><published>2012-02-02T08:32:00.000+05:30</published><updated>2012-02-02T08:32:22.007+05:30</updated><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='സൗരോര്‍ജ പദ്ധതി'/><title type='text'>സൗരോര്‍ജ പദ്ധതിക്ക് മറവിലും വന്‍അഴിമതി</title><content type='html'>2ജി സ്പെക്ട്രം മാതൃകയില്‍ വീണ്ടുമൊരു വന്‍ അഴിമതി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ സൗരോര്‍ജദൗത്യത്തിന്റെ (ജെഎന്‍എന്‍എസ്എം) പേരിലാണ് അഴിമതി അരങ്ങേറിയത്. മാനദണ്ഡം മറികടന്ന് കോണ്‍ഗ്രസ് എംപിയുടെ ഊര്‍ജകമ്പനിയെ കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി എല്‍ രാജഗോപാലിന്റെ ലാന്‍കോ ഇന്‍ഫ്രാടെക്കിന് 235 മെഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനത്തിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. ഇതോടെ പൊതുഖജനാവില്‍നിന്ന് 13,000 കോടി രൂപയാണ് സബ്സിഡിയായി ലാന്‍കോ കമ്പനിക്ക് കൈവരുന്നത്. മാത്രമല്ല സൗരോര്‍ജ ഉല്‍പ്പാദനരംഗത്ത് കുത്തകയ്ക്കുള്ള അവസരവും ലഭിച്ചു.&lt;br /&gt;&lt;br /&gt;ജെഎന്‍എന്‍എസ്എം പ്രകാരം 2022 ഓടെ 20,000 മെഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായി 2013 ഓടെ 1000 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള കരാര്‍ 2010 നവംബറിലും 2011 നവംബറിലുമായി ടെന്‍ഡര്‍ വിളിച്ച് കേന്ദ്രം വിവിധ കമ്പനികള്‍ക്ക് നല്‍കി. ഒരു കമ്പനിക്ക് പരമാവധി 105 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള കരാര്‍ മാത്രമേ നല്‍കാവൂവെന്ന് ജെഎന്‍എന്‍എസ്എമ്മിന്റെ മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്. സൗരോര്‍ജമേഖലയില്‍ കുത്തകവല്‍ക്കരണം ഒഴിവാക്കുക, എല്ലാവര്‍ക്കും അവസരം ലഭിക്കുക, മേഖലയില്‍ പരമാവധി മത്സരം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു ചട്ടങ്ങള്‍ .&lt;br /&gt;&lt;br /&gt;2010 നവംബറില്‍ 620 മെഗാവാട്ടിനുള്ള ഉല്‍പ്പാദനകരാറുകള്‍ ടെന്‍ഡര്‍ വിളിച്ച് നല്‍കി. ലാന്‍കോയടക്കം ഒട്ടനവധി കമ്പനികള്‍ക്ക് കരാറുകള്‍ ലഭിച്ചു. ലാന്‍കോയുടെ നിയന്ത്രണത്തിലുള്ള ദിവാകര്‍ സോളര്‍ കമ്പനിക്ക് 100 മെഗാവാട്ടും അവരുടെ ഉപകമ്പനിയായ ഖായ സോളാര്‍ കമ്പനിക്ക് അഞ്ച് മെഗാവാട്ടും ഉല്‍പ്പാദിക്കാനുള്ള കരാര്‍ ലഭിച്ചു. ചട്ടപ്രകാരം പരമാവധി 105 മെഗാവാട്ട് എന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ , ലാന്‍കോയുടെ ബിനാമി കമ്പനികളായ മറ്റ് ഏഴ് സ്ഥാപനങ്ങള്‍ കൂടി ടെന്‍ഡറില്‍ പങ്കെടുക്കുകയും 130 മെഗാവാട്ട് ഉല്‍പ്പാദനത്തിനുള്ള കരാറുകള്‍ കൂടി നേടിയെടുക്കുകയും ചെയ്തു. ക്ലാരിയോണ്‍ പവര്‍ , ഋത്വിക്ക് എനര്‍ജി, ഫൈന്‍ഹോപ്പ്, കെവികെ എനര്‍ജി, സെയ്ദാം, വസവി എന്നീ പേരുകളിലുള്ള ലാന്‍കോയുടെ ബിനാമി സ്ഥാപനങ്ങളാണ് ഉല്‍പ്പാദനകരാറുകള്‍ നേടിയെടുത്തത്. ലാന്‍കോയുടെ തന്നെ ജീവനക്കാരുടെ മക്കളും മറ്റുമാണ് ബിനാമി സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍ . ഇവരില്‍ പലരും കൗമാര പ്രായം പോലും കടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.&lt;br /&gt;&lt;br /&gt;സൂര്യവെളിച്ചം സുലഭമായി ലഭിക്കുന്ന രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ടെന്‍ഡര്‍ പിടിച്ച കമ്പനികള്‍ക്ക് പദ്ധതിക്കുള്ള സ്ഥലം ലഭിച്ചത്. ഇവിടെ ഏതാണ്ട് ആയിരം ഹെക്ടര്‍ സ്ഥലമാണ് ജെഎന്‍എന്‍എസ്എമ്മിന് നീക്കിവച്ചിരിക്കുന്നത്. ടെന്‍ഡര്‍ പ്രകാരം ഏതാണ്ട് ഒമ്പതോളം കമ്പനികള്‍ക്ക് ഇവിടെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ലാന്‍കോയുടെ ബോര്‍ഡ് മാത്രമാണ് കാണാനാവുക. നിര്‍മാണപ്രവര്‍ത്തനങ്ങളുടെയെല്ലാം കരാര്‍ കമ്പനിയും ലാന്‍കോ തന്നെ. പ്രവര്‍ത്തനത്തിന് ആവശ്യമായ പണം നല്‍കുന്നത് കേന്ദ്രമാണ്. നടത്തിപ്പ് മാത്രമാണ് സ്വകാര്യകമ്പനികള്‍ക്ക്. കേന്ദ്രത്തില്‍ നിന്ന് പണം പറ്റി സൗരോര്‍ജരംഗത്ത് കുത്തക സ്ഥാപിക്കുന്നതിനുള്ള അവസരമാണ് ലാന്‍കോയ്ക്ക് കൈവന്നത്. ടെന്‍ഡര്‍ പിടിച്ച വിവിധ കമ്പനികളുടെ പേരുകള്‍ ലാന്‍കോയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ , കേന്ദ്രം ഒന്നുമറിഞ്ഞിട്ടില്ലെന്ന ഭാവം തുടരുകയാണ്. കേന്ദ്ര ആവര്‍ത്തനോപയോഗ ഊര്‍ജമന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാല്‍ , നടപടിക്ക് മന്ത്രാലയം തയ്യാറായിട്ടില്ല. സര്‍ക്കാരിതര സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റാണ് വന്‍ അഴിമതി പുറത്തുകൊണ്ടുവന്നത്.&lt;br /&gt;(എം പ്രശാന്ത്)&lt;br /&gt;&lt;br /&gt;deshabhimani 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4342514000121152348?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4342514000121152348/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_7993.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4342514000121152348'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4342514000121152348'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_7993.html' title='സൗരോര്‍ജ പദ്ധതിക്ക് മറവിലും വന്‍അഴിമതി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3626736848007570680</id><published>2012-02-02T08:20:00.000+05:30</published><updated>2012-02-02T08:20:38.902+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ട്രേഡ് യൂണിയന്‍'/><title type='text'>സംഘശക്തി പകര്‍ന്ന് ഐക്യദാര്‍ഢ്യ സമ്മേളനം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-vupH4vBEgfk/Tyn528y6oHI/AAAAAAAAB7M/Ut193_44Uqw/s1600/flag+red.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="200" src="http://4.bp.blogspot.com/-vupH4vBEgfk/Tyn528y6oHI/AAAAAAAAB7M/Ut193_44Uqw/s200/flag+red.jpg" width="141" /&gt;&lt;/a&gt;&lt;/div&gt;ഫെബ്രുവരി 28ന് നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച കൊച്ചിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പൊതുസമ്മേളനം തൊഴിലാളികളുടെ സംഘശക്തിയുടെ വിളംബരമായി. തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവുമായി പതിനായിരങ്ങളാണ് സമ്മേളന വേദിയായ എറണാകുളം രാജേന്ദ്രമൈതാനിയിലേക്ക് ഒഴുകിയെത്തിയത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ്, യുടിയുസി, എഐടിയുസി, എഐസിടിയു, ടിയുസിസി, എല്‍പിഎഫ്, എസ്ടിയു, കെടിയുസി, ടിയുസിഐ തുടങ്ങി 18 ട്രേഡ് യൂണിയനുകളാണ് അണിചേര്‍ന്നത്.&lt;br /&gt;&lt;br /&gt;സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയന്‍ പ്രസിഡന്റുമായ എം എം ലോറന്‍സ് അധ്യക്ഷനായി. എഐടിയുസി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എ കെ പത്മനാഭന്‍ , സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ , ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ , ബിഎംഎസ് അഖിലേന്ത്യ പ്രസിഡന്റ് സി കെ സജി നാരായണന്‍ , സംസ്ഥാന സെക്രട്ടറി കെ വിജയകുമാര്‍ , ടിയുസിസി അഖിലേന്ത്യ പ്രസിഡന്റ് ജി ആര്‍ ശിവശങ്കര്‍ , യുടിയുസി സംസ്ഥാന സെക്രട്ടറി ഫിലിപ്പ് കെ തോമസ്, എച്ച്എംഎസ് ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, എഐയുടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ , ടിയുസിഐ സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ്, എന്‍എല്‍ഒ സംസ്ഥാന പ്രസിഡന്റ് ജി ബി ഭട്ട്, എന്‍സിപി സംസ്ഥാന സെക്രട്ടറി ഉഴവൂര്‍ വിജയന്‍ , സേവ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ്, കെടിയുസി സംസ്ഥാന പ്രസിഡന്റ് എ എ എബ്രഹാം, എസ്ടിയു സംസ്ഥാനക്കമ്മിറ്റി അംഗം എംപിഎം സാലി എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;വിലക്കയറ്റം തടയുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഏര്‍പ്പെടുത്തുക, ദേശീയ സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കുക, ഓഹരിവിറ്റഴിക്കല്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 28ന് സംയുക്ത ട്രേഡ് യൂണിയന്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;b&gt;പൊതുപണിമുടക്ക് തൊഴിലാളികളുടെ വന്‍ മുന്നേറ്റമാകും: എ കെ പത്മനാഭന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;കൊച്ചി: ഫെബ്രുവരി 28നു നടക്കുന്ന പൊതുപണിമുടക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത തൊഴിലാളി മുന്നേറ്റമാകുമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികളുടെയും ഐക്യത്തിന്റെ ആഹ്വാനമാണ് പണിമുടക്കില്‍ ഉയര്‍ന്നിരിക്കുന്നത്. ജീവിതം വഴിമുട്ടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് തൊഴിലാളികള്‍ ഒരുമിച്ചുനിന്ന് ആവശ്യപ്പെടുന്നു. ഇതു ചെവിക്കൊള്ളാന്‍ ഭരണാധികാരികള്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭമായിരിക്കും വരുന്നതെന്ന് എ കെ പത്മനാഭന്‍ പറഞ്ഞു. അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടന്ന തൊഴിലാളിസംഘടനകളുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ട്രേഡ്യൂണിയനുകള്‍ ശക്തമായ സമരത്തിലൂടെയാണ് അവകാശങ്ങള്‍ നേടിയെടുത്തത്. പൊതുമേഖലയെന്നോ, സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ കരാര്‍തൊഴില്‍ വ്യാപകമാകുന്നു. ഇന്ത്യയില്‍ പൊതുമേഖലയില്‍ 50 ശതമാനത്തിലധികം കരാര്‍തൊഴിലാളികളാണ്. കരാര്‍തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും വളരെ പ്രധാനമാണ്. തമിഴ്നാട്ടില്‍ ഒരു സ്ഥിരംതൊഴിലാളിപോലുമില്ലാത്ത കാപ്പാറോ ഗ്രൂപ്പിന്റെ കമ്പനിയില്‍ സമരം നടത്തി. ഇതിലൂടെ 800 തൊഴിലാളികളില്‍ ഒരുവിഭാഗത്തെ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞുവെന്നും എ കെ പത്മനാഭന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;ഇത് രണ്ടാം സ്വാതന്ത്ര്യസമരം: ഗുരുദാസ് ദാസ് ഗുപ്ത&lt;/b&gt;&lt;br /&gt;&lt;br /&gt;കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മുതലാളിത്ത പ്രീണനത്തിനെതിരെ ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്ന തൊഴിലാളി ഐക്യം സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാംഘട്ടമാണെന്ന് എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത എംപി പറഞ്ഞു. അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടന്ന തൊഴിലാളിസംഘടനകളുടെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ അംഗീകൃത തൊഴിലാളിസംഘടനകളും ചേര്‍ന്നു പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്. രാഷ്ട്രീയ-ഭരണ വ്യവസ്ഥകളെ കോര്‍പറേറ്റുകള്‍ ഭയക്കുന്നില്ല. അവര്‍ നിശ്ചയിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. രാജ്യത്തിന്റെ വളര്‍ച്ച താഴുന്നു, പുതിയ നിക്ഷേപം വരുന്നില്ല. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. രൂപയുടെ മൂല്യവും അനുദിനം ഇടിയുകയാണ്. എങ്കിലും സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ട്രേഡ്യൂണിയന്‍ നേതാക്കളെ കാണാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. എന്നാല്‍ , കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രതിസന്ധി തീര്‍ക്കാന്‍ ഉടമയെ അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചു. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ മുതലാളിത്തത്തിനെതിരെ ശക്തമായ തൊഴിലാളി ഐക്യം രൂപപ്പെട്ടിരിക്കുന്നു. ഇതില്‍നിന്ന് ഇന്ത്യയിലെ തൊഴിലാളികളും പ്രചോദനമുള്‍ക്കൊള്ളണമെന്നും ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;b&gt;തൊഴിലാളിയുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ആര്‍ ചന്ദ്രശേഖരന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;കൊച്ചി: ഗവണ്‍മെന്റ് ഏതായാലും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍ . സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. രാജ്യപുരോഗതി ലക്ഷ്യംവയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ പുരോഗതിക്കുവേണ്ടികൂടി പ്രവര്‍ത്തിക്കണം. തൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. തൊഴില്‍നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് യോജിച്ചുള്ള പ്രവര്‍ത്തനവുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നിരിക്കുതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 020212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3626736848007570680?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3626736848007570680/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3774.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3626736848007570680'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3626736848007570680'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3774.html' title='സംഘശക്തി പകര്‍ന്ന് ഐക്യദാര്‍ഢ്യ സമ്മേളനം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-vupH4vBEgfk/Tyn528y6oHI/AAAAAAAAB7M/Ut193_44Uqw/s72-c/flag+red.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7811047586972747361</id><published>2012-02-02T07:21:00.002+05:30</published><updated>2012-02-02T07:21:59.397+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്വകാര്യവല്‍ക്കരണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ബാങ്കിംഗ്'/><title type='text'>സ്വകാര്യബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണമിടപാടിന് അനുമതി</title><content type='html'>കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പണമിടപാട് നടത്താന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. ഇതുവരെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു ഈ അധികാരം. പുതിയ ഉത്തരവോടെ ജീവനക്കാരുടെ ശമ്പളം അടക്കം പതിനായിരക്കണക്കിനു കോടികളുടെ സര്‍ക്കാര്‍ പണമിടപാട് സ്വകാര്യബാങ്കുകള്‍ക്കും നടത്താനാകും. ലാഭംമാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കുകളുടെ കൈയില്‍ ഈ പണം എത്തുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. എല്ലാ സ്വകാര്യ ബാങ്കുകളെയും സര്‍ക്കാരിന്റെ പണമിടപാടുകാരായി അംഗീകരിച്ച് റിസര്‍വ് ബാങ്ക് ജനുവരി 31നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകള്‍ക്ക് ചില പ്രത്യേക മേഖലകളില്‍ സര്‍ക്കാര്‍ പണമിടപാടിന് അടുത്തിടെ അനുമതി നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും ഈ ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നെന്ന് റിസര്‍വ്ബാങ്ക് ചീഫ്ജനറല്‍ മാനേജര്‍ ഇന്‍ -ചാര്‍ജ് എ കെ ബെറ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഇടപാടുകളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ പുതിയ തീരുമാനം സഹായകമാകുമെന്നും ആര്‍ബിഐ അവകാശപ്പെട്ടു.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ പണമിടപാടുകളില്‍ റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കായി സ്വകാര്യബാങ്കുകളെയും നിയോഗിക്കാനുള്ള തീരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ തിരിച്ചടിയാകും. കോടികളുടെ കമീഷന്‍ ലഭിക്കുന്ന സര്‍ക്കാര്‍ ബിസിനസ് കൈപ്പിടിയിലാക്കാന്‍ തീവ്രശ്രമത്തിലായിരുന്നു സ്വകാര്യ ബാങ്കുകള്‍ . ജീവനക്കാരുടെ ശമ്പളമടക്കം പതിനായിരക്കണക്കിനു കോടികളുടെ സര്‍ക്കാര്‍ പണമിടപാട് ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴിയാണ്. കലക്ടറേറ്റുകളിലും മറ്റും ഇതിനു മാത്രമായി സ്റ്റേറ്റ് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഉത്തരവോടെ ശമ്പളമടക്കമുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ സ്വകാര്യ ബാങ്കിലേക്കും എത്തും. ഇതിനായി വന്‍ കമീഷന്‍ അവര്‍ ഒഴുക്കുമെന്നും ഉറപ്പാണ്.&lt;br /&gt;&lt;br /&gt;രാജ്യത്തെ സര്‍ക്കാര്‍ പണമിടപാടുകളുടെ 75 ശതമാനവും ഇപ്പോള്‍ സ്റ്റേറ്റ്ബാങ്ക് ഗ്രൂപ്പാണ് കൈകാര്യംചെയ്യുന്നത്. സര്‍ക്കാര്‍ നയമനുസരിച്ചുള്ള പദ്ധതികള്‍ അവര്‍ ഏറ്റെടുക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ഐസിഐസിഐ ബാങ്ക് വന്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശാസുസരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് സഹായിച്ചത്. ചുരുങ്ങിയ പലിശയ്ക്ക് കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയും സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനു പുറമെ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളും പൊതുമേഖലാ ബാങ്കുകള്‍ സ്വമേധയാ ഏറ്റെടുക്കുന്നു. ലാഭംമാത്രം ലക്ഷ്യമിടുന്ന സ്വകാര്യ ബാങ്കുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവില്ല. പേരിനുപോലും കാര്‍ഷിക-വിദ്യാഭ്യാസ വായ്പകള്‍ സ്വകാര്യ ബാങ്കുകള്‍ നല്‍കുന്നില്ല. പ്രധാന ഇടപാടുകള്‍ നഷ്ടമാകുന്നത് സ്റ്റേറ്റ് ബാങ്കുകളുടെ നില പരുങ്ങലിലാക്കും. ഇത് താമസിയാതെ അവയുടെ സ്വകാര്യവല്‍ക്കരണത്തിനും വഴിയൊരുക്കുമെന്ന് ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. നഗര കേന്ദ്രീകൃതമായാണ് സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനം. ഗ്രാമീണ മേഖലയില്‍ വന്‍കിട സ്വകാര്യ ബാങ്കുകള്‍ക്ക് ശാഖകളില്ല. അവരിലേക്ക് സര്‍ക്കാര്‍ ഇടപാടുകള്‍ വന്നുചേരുന്നത് വികസനത്തിന്റെ സന്തുലനത്തെയും ബാധിക്കും.&lt;br /&gt;(ആര്‍ സാംബന്‍)&lt;br /&gt;&lt;br /&gt;deshabhimani 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7811047586972747361?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7811047586972747361/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_9308.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7811047586972747361'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7811047586972747361'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_9308.html' title='സ്വകാര്യബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണമിടപാടിന് അനുമതി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5697462944580913679</id><published>2012-02-02T02:17:00.000+05:30</published><updated>2012-02-02T02:17:00.230+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>പിന്തുണയുമായി വിവിധ സംഘടനകളും സ്വകാര്യാശുപത്രി ജീവനക്കാരും</title><content type='html'>മരട് ലേക്‌ഷോര്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ഇന്നലെ വിവിധ സംഘടനകളും സംസ്ഥാനത്തെ മറ്റു സ്വകാര്യാശുപത്രികളിലെ ജീവനക്കാരും രംഗത്തെത്തി.&lt;br /&gt;&lt;br /&gt;ലേക്‌ഷോര്‍ ആശുപത്രിയിലെ സമരത്തില്‍ ഇന്നലെവരെ പങ്കെടുക്കാതിരുന്ന സീനിയര്‍ നഴ്‌സുമാരും സമരത്തില്‍ പങ്കെടുത്തതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലായി. പുതുതായി നിയമനം ലഭിച്ച നഴ്‌സുമാര്‍ക്ക് പരിചയക്കുറവുമൂലം &amp;nbsp;പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുമാണ്. അടുത്തദിവസം മുതല്‍ ആശുപത്രിയിലെ പാരാ മെഡിക്കല്‍ വിഭാഗം ജീവനക്കാരുള്‍പ്പെടെ വിവിധമേഖലകളില്‍ ജോലിചെയ്യുന്നവരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി സമരനേതാക്കള്‍ പറഞ്ഞു. എഐവൈഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ ജാഥയായെത്തി സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ സമരക്കാര്‍ക്ക് പിന്തുണനല്‍കി പ്രകടനമായെത്തി ആശുപത്രിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ പ്രകടനക്കാര്‍ പിന്‍മാറി. ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. ഒട്ടേറെ സംഘടനകള്‍ സമരത്തിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;janayugom 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5697462944580913679?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5697462944580913679/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_871.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5697462944580913679'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5697462944580913679'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_871.html' title='പിന്തുണയുമായി വിവിധ സംഘടനകളും സ്വകാര്യാശുപത്രി ജീവനക്കാരും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4682091793881204242</id><published>2012-02-02T02:15:00.003+05:30</published><updated>2012-02-02T02:15:00.701+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിഴിഞ്ഞം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലെന്ന് മുഖ്യമന്ത്രി</title><content type='html'>സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമായി.&lt;br /&gt;&lt;br /&gt;കേന്ദ്രത്തിന്റെ നികുതി വിഹിതത്തില്‍ കുറവ് വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതോടെ സംസ്ഥാന വിഹിതത്തിലും കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടുള്ള മുഖ്യമന്ത്രിയുടൈ ഈ വെളിപ്പെടുത്തല്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.&lt;br /&gt;ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് വകുപ്പുതിരിച്ചുള്ള വിലയിരുത്തല്‍ നടത്തി. എല്ലാവകുപ്പുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ പൊതുചര്‍ച്ച നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ധന, റവന്യുവകുപ്പുകളുടെ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. ധനവകുപ്പ് സെക്രട്ടറി വി പി ജോയി മന്ത്രിസഭാ യോഗത്തില്‍ ബജറ്റിന് മുന്നോടിയായുള്ള സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് വിശദീകരണം നല്‍കി.&lt;br /&gt;&lt;br /&gt;ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കേന്ദ്രത്തിന്റെ നികുതി വിഹിതത്തില്‍ കുറവ് വന്നതാണ് നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ധനവകുപ്പ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. കേന്ദ്ര വിഹിതത്തില്‍ കുറവ് വരുന്നതിനനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന വിഹിതത്തിലും കുറവുണ്ടാകും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി നികുതി വിഹിതത്തില്‍ കുറവ് വരുമെന്ന് ധനമന്ത്രിമാരുടെ യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുള്ള പ്രശ്‌നങ്ങള്‍ രണ്ട് മാസം കൂടി തുടര്‍ന്നാല്‍ ധനസ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന വിലയിരുത്തലാണ് മന്ത്രിസഭായോഗത്തിലുണ്ടായത്.&lt;br /&gt;&lt;br /&gt;ജനസമ്പര്‍ക്ക പരിപാടിയില്‍ വന്നിട്ടുള്ള വിവിധ പ്രശ്‌നങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും വിശദമായ നോട്ടു തയ്യാറാക്കി ഇന്നലത്തെ യോഗത്തില്‍ മന്ത്രിമാര്‍ക്ക് നല്‍കി. ജനസമ്പര്‍ക്ക പരിപാടിയെ സംബന്ധിച്ച വിമര്‍ശനങ്ങളും ഇന്നലത്തെ യോഗത്തിലുണ്ടായി. ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ച ഈമാസം എട്ടിന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ നടക്കും. ധനസ്ഥിതി സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോയതിനാല്‍ സാധാരണ അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നുരാവിലെ വീണ്ടും മന്ത്രിസഭായോഗം ചേരും.&lt;br /&gt;&lt;br /&gt;&lt;b&gt;കണ്‍സോര്‍ഷ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാന്‍ അനുമതി&lt;/b&gt;&lt;br /&gt;&lt;br /&gt;തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ &amp;nbsp;സാമ്പത്തിക ബിഡ് പരിശോധിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വെല്‍സ്പണ്‍ കമ്പനിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാഅനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം.&lt;br /&gt;കമ്പനിയുടെ ടെണ്ടറില്‍ ക്വാട്ട് ചെയ്തിരിക്കുന്ന തുകയും വ്യവസ്ഥകളും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് അനുകൂലമാണോ എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ടെണ്ടര്‍ സമര്‍പ്പിച്ച മാറ്റൊരു കമ്പനിയായ മുന്ദ്ര പോര്‍ട്‌സിന് നേരത്തേ ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ഇടപ്പള്ളി-മണ്ണുത്തി പാതയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാതയ്ക്കരികിലായുള്ള സര്‍വീസ് റോഡ് ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറു മാസം കൊണ്ട് സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും. നിര്‍മാണം പൂര്‍ത്തിയായ ഏഴ് പാലങ്ങളില്‍ നടപ്പാത ഉടനെ നിര്‍മിക്കും. നടപ്പാത നിര്‍മിച്ചാല്‍ ടോള്‍ പിരിവ് ആരംഭിക്കും. ഇരുവശവും 80 കിലോമീറ്ററാണ് സര്‍വീസ് റോഡിന്റെ നീളം. 27.6 കിലോമീറ്റര്‍ പുതുതായി സര്‍വീസ് റോഡ് വേണം. സര്‍വീസ് റോഡിന്റെ പണി ആരംഭിക്കാന്‍ ബന്ധപ്പെട്ട കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. 45 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പിന്നീട് നാഷണല്‍ ഹൈവേ അതോറിട്ടിയുടെ അനുമതി വാങ്ങുമ്പോള്‍ ചെലവാക്കിയ പണം തിരികെ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.&lt;br /&gt;&lt;br /&gt;&amp;nbsp;മുഖ്യമന്ത്രി ചെയര്‍മാനായും തൊഴില്‍മന്ത്രി വൈസ്‌ചെയര്‍മാനായും തിരുവനന്തപുരം ആസ്ഥാനമായി അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ, ധന, വിദ്യാഭ്യാസ, ഗ്രാമവികസന മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും അക്കാദമിയില്‍ അംഗങ്ങളായിരിക്കും. ശബരിമല സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ആശുപത്രി സ്ഥിരമായി നിലനിര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി രണ്ടുഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴ് തസ്തികകള്‍ അനുവദിച്ചു. ആശുപത്രി നിലനിര്‍ത്തുന്നതിനായി 21.02 ലക്ഷം രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.&lt;br /&gt;&lt;br /&gt;കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ജല അതോറിട്ടിക്ക് 18 കോടി രൂപ അനുവദിച്ചു. തായ്‌വാന്‍ ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്ത തിരുവനന്തപുരം ചിത്രാഹോമിലെയും കോഴിക്കോട് ഗേള്‍സ് ഹോമിലെയും സംവിധാകരമായ അഞ്ച് പെണ്‍കുട്ടികളില്‍ നാലുപേരുടെ യാത്രച്ചെലവിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു.&lt;br /&gt;&lt;br /&gt;janayugom 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4682091793881204242?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4682091793881204242/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_5007.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4682091793881204242'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4682091793881204242'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_5007.html' title='സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലെന്ന് മുഖ്യമന്ത്രി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5520413906361080974</id><published>2012-02-02T00:09:00.002+05:30</published><updated>2012-02-02T00:09:45.399+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>മാണിയുടെ തൊഴില്‍ പദ്ധതി യുവാക്കളെ കബളിപ്പിക്കാന്‍</title><content type='html'>തൊഴില്‍ രഹിതരായ യുവാക്കളുടെ പോക്കറ്റില്‍ കയ്യിട്ടുവാരിയ യു ഡി എഫ് ഒന്നര ദശകത്തിനുശേഷം സമാനമായ പദ്ധതി വീണ്ടും രംഗത്ത്. 1994 ല്‍ പി പി ജോര്‍ജ് കൃഷിമന്ത്രിയായിരുന്നപ്പോഴാണ് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ഒരുലക്ഷം യുവാക്കളെ കമ്പളിപ്പിച്ചത്. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ വേളയിലാണ് രണ്ടാം പദ്ധതി തയ്യാറാവുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഒരുലക്ഷം പ്രത്യക്ഷ തൊഴിലവസരം സൃഷിടിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച പദ്ധതിയും യുവാക്കളെ കമ്പളിപ്പിക്കാനുള്ള മറ്റൊരു പദ്ധതിയായി മാറുമെന്നാണ് സൂചന.&lt;br /&gt;&lt;br /&gt;17 വര്‍ഷം മുമ്പ് കൃഷി വകുപ്പ് മുഖേന അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ ഒരുലക്ഷം തൊഴിലവസരമാണ് പ്രഖ്യാപിച്ചിരുന്നത്. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ 1,100 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസായി സര്‍ക്കാരിന് നല്‍കണമായിരുന്നു. 1,25,000 ല്‍ പരംപേര്‍ അന്ന് ഈ തുക സര്‍ക്കാരിലേക്ക് അടച്ചു. ജോലിപോയിട്ട് ഇതിന്റെ പലിശപോലും 17 വര്‍ഷമായിട്ടും ആര്‍ക്കും ലഭിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ തലത്തില്‍ പിരിച്ചെടുക്കുമ്പോള്‍ നിരവധി മോഹന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 60 വയസ് തികയുമ്പോള്‍ 200 രൂപ പെന്‍ഷന്‍. അപകടം സംഭവിച്ച് അംഗവൈകല്യം സംഭവിച്ചാല്‍ മാസം തോറും അഞ്ഞൂറ് രൂപ ധനസഹായം. മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയത്. 18 നും 35 നും മധ്യേ പ്രായമുള്ളവരെയാണ് അന്ന് പദ്ധതിയില്‍ അംഗമാക്കിയത്.&lt;br /&gt;&lt;br /&gt;അന്ന് പറ്റിക്കപ്പെട്ട ഒന്നേകാല്‍ ലക്ഷം തൊഴില്‍രഹിതരുടെ കണ്ണുനീര്‍ തുടയ്ക്കാന്‍പോലും ശ്രമിക്കാതെയാണ് യു ഡി എഫ് സര്‍ക്കാര്‍ പുതിയ തൊഴില്‍വാഗ്ദാനവുമായി രംഗത്തുവരുന്നത്. 50,000 പേര്‍ക്ക് വിദഗ്ദ്ധ തൊഴില്‍ പരിശീലനം നല്‍കുകയും അവരിലൂടെ 10,000 സ്വയംസംരംഭക യൂണിറ്റ് സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്നാണ് ധനമന്ത്രി കെ എം മാണി പറയുന്നത്. ഇതിലൂടെ ഒരുലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും അഞ്ചുലക്ഷം പരോക്ഷതൊഴിലവസരങ്ങളും ഉറപ്പുനല്‍കുകയാണ് ധനമന്ത്രി. 3.500 കോടിയുടെ പഞ്ചവത്സര പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.&lt;br /&gt;&lt;br /&gt;പ്രഖ്യാപനത്തിനപ്പുറം പ്രയോഗിക തലത്തില്‍ ഇത് എത്രത്തോളം എത്തുമെന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ നല്‍കുകയെന്നാല്‍ കൊച്ചിയിലെ സ്മാര്‍ട്‌സിറ്റിയെക്കാള്‍ വലിയ പദ്ധതിയാണ് ധനമന്ത്രി വിഭാവനം ചെയ്യുന്നതെന്ന് കണക്കാക്കേണ്ടിവരും. സ്മാര്‍ട്ട്‌സിറ്റിയില്‍ 10 വര്‍ഷംകൊണ്ടാണ് ഒരുലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ഇവിടെ അതിന് അഞ്ചുവര്‍ഷമാണ് കാലാവധി പറയുന്നത്.&lt;br /&gt;&lt;br /&gt;സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാലാണ് സ്മാര്‍ട്‌സിറ്റി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയുടെ പ്രാരംഭ ചെലവിനായി നീക്കിവയ്ക്കുന്നത് 800 കോടിരൂപയാണ്. ഇൗ തുക കണ്ടെത്താനാവാത്ത സര്‍ക്കാരാണ് 3,500 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇത് ധനമന്ത്രി വിഭാവനം ചെയ്യുന്ന പദ്ധതിയെ ആശങ്കയുടെ കരിനിഴലിലാക്കുന്നു. &amp;nbsp;തൊഴില്‍ രഹിതരോട് യു ഡി എഫ് സര്‍ക്കാര്‍ കാട്ടുന്ന സമീപനവും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ തൊഴില്‍ രഹിതരെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് മുമ്പത്തെപ്പോലെ ഇപ്പോഴും യു ഡി എഫ് സ്വീകരിച്ചിട്ടുള്ളത്. എംപ്ലോയ്‌ഴമന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ രഹിതരുടെ എണ്ണം ഓരോവര്‍ഷവും കൂടിവരുകയാണ്. 2009-2010 ല്‍ 43.29 ലക്ഷം തൊഴില്‍ രഹിതരായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോള്‍ ഇത് 45 ലക്ഷം കഴിഞ്ഞതായാണ് കണക്ക്.&lt;br /&gt;&lt;br /&gt;തൊഴില്‍ രഹിതരുടെ എണ്ണം കൂടുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇപ്പോഴില്ല. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫീസുകള്‍വരെ ഇതാണ് അവസ്ഥ. ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ആറ് മുതല്‍ എട്ടുവകുപ്പുകളുടെ വരെ ചുമതലയാണ് ഇപ്പോള്‍ വഹിക്കുന്നത്. സെക്രട്ടേറിയറ്റിന്് തൊട്ടടുത്തുള്ള തൈക്കാട് വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാതായിട്ട് നാളുകളായി. ദിവസേന 100 ലധികംപേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വില്ലേജോഫീസാണിത്. ഇവിടെ പകരം നിയമിക്കാനുള്ള ആളെകണ്ടെത്താന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;എന്നിട്ടും സര്‍ക്കാര്‍ പറയുന്നത് അധികജീവനക്കാരുണ്ടെന്നാണ്. അധികജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഒരു സമിതിയെയും നിയോഗിച്ചുകഴിഞ്ഞു. നിലവിലുള്ള തസ്തികകളില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.&lt;br /&gt;&lt;br /&gt;അധികജീവനക്കാരുടെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനവും സര്‍ക്കാര്‍ നടപ്പിലാക്കിക്കഴിഞ്ഞു. അത്യാവശ്യം വേണ്ട തസ്തികകളിലൊഴികെ കാര്യമായ നിയമനം ഇപ്പോള്‍ നടത്തുന്നില്ല. പി എസ് സിയുമായി മല്‍പിടിത്തംനടത്തി ചില ലിസ്റ്റുകളുടെ കാലാവധി നീട്ടിവാങ്ങിയ യു ഡി എഫ് പക്ഷേ ആ ലിസ്റ്റുകളില്‍നിന്നും ഇനിയും പുതിയ നിയമനം നടത്തിയിട്ടില്ല.&lt;br /&gt;&lt;br /&gt;janayugom 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5520413906361080974?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5520413906361080974/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_471.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5520413906361080974'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5520413906361080974'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_471.html' title='മാണിയുടെ തൊഴില്‍ പദ്ധതി യുവാക്കളെ കബളിപ്പിക്കാന്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7144775446067980124</id><published>2012-02-02T00:06:00.000+05:30</published><updated>2012-02-02T00:06:16.840+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>മുല്ലപ്പെരിയാര്‍ തമിഴ്‌നാട്ടിലെ അണക്കെട്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍</title><content type='html'>മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തോട് അവഗണന തുടരുന്ന കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളീയരുടെ ക്ഷമ പരീക്ഷിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട്ടിലെ അണക്കെട്ടുകളില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ പട്ടിക പ്രസിദ്ധീകരിച്ചു.&lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാറിനു പുറമെ സമ്പൂര്‍ണമായി കേരളത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പിക്കുളം, തൂണക്കടവ്, പെരുവരിപ്പള്ളം എന്നീ ഡാമുകളും തമിഴ്‌നാടിന്റെ സ്വത്താണെന്നാണ് വാട്ടര്‍ കമ്മീഷന്റെ കീഴിലുള്ള ഡാം സേഫ്ടി ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ ലാര്‍ജ് ഡാംസ് എന്ന പട്ടികയില്‍ പറയുന്നത്. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന വസ്തുത മറച്ചുവച്ചാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എണ്‍പതുകളുടെ തുടക്കം മുതല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഗണിച്ചു വരുന്ന കേന്ദ്ര ജലകമ്മീഷന്‍ തമിഴ്‌നാട്ടിലെ 108 ഡാമുകളുടെ കൂട്ടത്തില്‍ മുല്ലപ്പെരിയാര്‍ അടക്കം നാല് കേരള ഡാമുകളെ ഉള്‍പ്പെടുത്തിയത് വിചിത്രവും ദുരൂഹവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;അതിനിടെ, കേന്ദ്രസര്‍ക്കാരിന്റെ ഈ തെറ്റായ നടപടിക്കെതിരെ മുന്‍ എംപിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി സി തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രാരംഭവാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നാലാഴ്ചക്കകം നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും ഉത്തരവ് നല്‍കി. കേരളത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് പി സി തോമസ് കോടതിയില്‍ ബോധിപ്പിച്ചു.&lt;br /&gt;&lt;br /&gt;janayugom 020212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7144775446067980124?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7144775446067980124/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_02.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7144775446067980124'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7144775446067980124'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_02.html' title='മുല്ലപ്പെരിയാര്‍ തമിഴ്‌നാട്ടിലെ അണക്കെട്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6502230223441955235</id><published>2012-02-01T22:54:00.000+05:30</published><updated>2012-02-01T22:54:00.038+05:30</updated><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>2ജി: പ്രധാനമന്ത്രി കാര്യാലയത്തിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം</title><content type='html'>2ജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോംമന്ത്രി എ രാജയെ വിചാരണചെയ്യാന്‍ അനുമതി നല്‍കണമെന്ന ജനതാ പാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയുടെ ആവശ്യത്തില്‍ , പ്രതികരണം 16 മാസം വൈകിയ പ്രധാനമന്ത്രികാര്യാലയത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നില്ലെന്നും പറഞ്ഞാണ് പ്രോസിക്യൂഷന്‍ തീരുമാനം വൈകിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിവിസി നിയമനത്തിനുശേഷം പ്രധാനമന്ത്രികാര്യാലയം സുപ്രീംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശം ഏറ്റുവാങ്ങുന്നത് രണ്ടാംവട്ടമാണ്.&lt;br /&gt;&lt;br /&gt;രാജയെ വിചാരണചെയ്യാന്‍ അനുമതി നല്‍കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിക്കാനാകില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി സുബ്രഹ്മണ്യന്‍സ്വാമിയുടെ അപേക്ഷ സ്വീകരിച്ചത്. പൊതുപ്രവര്‍ത്തകനെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതി നാലുമാസത്തിനകം നല്‍കാത്തപക്ഷം അനുമതി നല്‍കിയതായി കണക്കാക്കുമെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നാലുമാസത്തെ സമയപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു. ക്രിമിനല്‍ നടപടിക്രമവും അഴിമതിവിരുദ്ധനിയമവും അനുസരിച്ച് ബന്ധപ്പെട്ട ഭരണാധികാരികളുടെ അനുമതിയില്ലാതെ പൊതുപ്രവര്‍ത്തകനെ വിചാരണചെയ്യാനാകില്ല. അതുകൊണ്ട് നിശ്ചിത സമയപരിധിക്കകം ഇത്തരം ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകണം. പൊതുപ്രവര്‍ത്തകനെതിരെ അഴിമതിവിരുദ്ധനിയമപ്രകാരം കോടതിയെ സമീപിക്കാന്‍ പൗരന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2ജി സ്പെക്ട്രം കേസില്‍ പി ചിദംബരത്തിനെതിരെ സുപ്രീംകോടതി വിധി പറയാനിരിക്കെ ഇപ്പോഴത്തെ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.&lt;br /&gt;&lt;br /&gt;കേന്ദ്രമന്ത്രിമാരുടെ കാര്യത്തില്‍ വിചാരണയ്ക്ക് അനുമതി നല്‍കേണ്ടത് പ്രധാനമന്ത്രിയാണ്. സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രികാര്യാലയം സ്വാഗതംചെയ്തു. കോടതിവിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് പ്രധാനമന്ത്രികാര്യാലയ സഹമന്ത്രി വി നാരായണസ്വാമി പറഞ്ഞു. പുതിയ ലോക്പാല്‍ ബില്‍ അനുസരിച്ച് പൊതുപ്രവര്‍ത്തകരെ വിചാരണചെയ്യാന്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തെയാണ് പരമോന്നതകോടതി ചോദ്യംചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജനലോക്പാല്‍ ബില്ലിലെ പ്രധാന ആവശ്യത്തെയാണ് സുപ്രീംകോടതി ശരിവച്ചതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.&lt;br /&gt;(വി ബി പരമേശ്വരന്‍ )&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6502230223441955235?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6502230223441955235/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/2_01.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6502230223441955235'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6502230223441955235'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/2_01.html' title='2ജി: പ്രധാനമന്ത്രി കാര്യാലയത്തിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-183488693069812335</id><published>2012-02-01T22:52:00.003+05:30</published><updated>2012-02-01T22:52:00.073+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='എസ്.എഫ്.ഐ'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='വിദ്യാര്‍ഥി സംഘടന'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><title type='text'>അജയപ്രസാദ് വധം: 6 പ്രതികള്‍ക്കും 10 വര്‍ഷം തടവും പിഴയും</title><content type='html'>എസ്എഫ്ഐ നേതാവ് എസ് അജയപ്രസാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസുകാരായ ആറ് പ്രതികളെയും പത്തുവര്‍ഷംവീതം കഠിനതടവിന് കോടതി ശിക്ഷിച്ചു. 5000 രൂപ വീതം പിഴ ഒടുക്കാനും വിധിച്ചു. നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ സുധാകരനാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. ഒന്നുമുതല്‍ ആറുവരെ പ്രതികളായ ക്ലാപ്പന തെക്കേമുറി വൈഷ്ണവത്തില്‍ ശ്രീനാഥ് (25), ക്ലാപ്പന വടക്കേമുറി വല്യകണ്ടത്തില്‍ സബിന്‍ (28), ചാണാപ്പള്ളി ലക്ഷംവീട് സതീഷ്ഭവനില്‍ സനില്‍ (30), ലക്ഷംവീട്ടില്‍ രാജീവന്‍ (24), ക്ലാപ്പന വരവിള കോട്ടയില്‍ കുറുപ്പ് എന്ന സുനില്‍ (26), ക്ലാപ്പന പ്രയാര്‍തെക്ക് ശിവജയഭവനില്‍ ശിവറാം (27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികളെ വൈകിട്ടോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.&lt;br /&gt;&lt;br /&gt;2007 ജൂലൈ 19ന് പകല്‍ 3.30നായിരുന്നു സംഭവം. ക്ലാപ്പന തോട്ടത്തില്‍ ജങ്ഷനിലെ സ്റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറികൂടിയായ അജയപ്രസാദിനെ രണ്ട് ബൈക്കില്‍ എത്തിയ ആര്‍എസ്എസ് സംഘം രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിഷ്ഠുരമായി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.20ന്് അജയപ്രസാദ് മരിച്ചു.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 വകുപ്പ് പ്രകാരം കൊലപാതകമെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത നരഹത്യക്ക് 10 വര്‍ഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റംചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അന്യായമായി സംഘം ചേര്‍ന്നതിന് ശിക്ഷാനിയമത്തിലെ 149 വകുപ്പ് പ്രകാരം ആറുമാസവും മാരകായുധങ്ങളുമായി സംഘടിച്ചതിന് 148 പ്രകാരം ആറുമാസവും കുറ്റകൃത്യത്തിനായുള്ള സംഘത്തില്‍ അംഗമായതിന് 143 പ്രകാരം ആറുമാസവുമാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പ്രതികള്‍ചെയ്ത കുറ്റത്തിന് അര്‍ഹമായ കൂടുതല്‍ ശിക്ഷ ഉറപ്പാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം 377 പ്രകാരം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. അജയപ്രസാദിന്റെ അച്ഛന്‍ ശ്യാമപ്രസാദും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍ രവീന്ദ്രന്‍ , ഓച്ചിറ അനില്‍കുമാര്‍ , ഷിബു തങ്കപ്പന്‍ , ആസിഫ് റിഷിന്‍ എന്നിവരാണ് ഹാജരായത്.&lt;br /&gt;&lt;br /&gt;&lt;b&gt;കോടതിവിധി സ്വാഗതാര്‍ഹം&amp;nbsp;&lt;/b&gt;&lt;br /&gt;&lt;br /&gt;കൊല്ലം: കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് അജയപ്രസാദിന്റെ അച്ഛന്‍ ക്ലാപ്പന കുരങ്ങരേത്ത് ശ്യാമപ്രസാദും അമ്മ ഇന്ദ്രതങ്കച്ചിയും പ്രതികരിച്ചു. പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായതിന്റെ പേരിലാണ് മകനെ വര്‍ഗീയശക്തികള്‍ ഇല്ലായ്മചെയ്തത്. കരുനാഗപ്പള്ളിയില്‍ ട്യൂട്ടോറിയല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് അജയപ്രസാദ് കൊല്ലപ്പെട്ടത്. പാര്‍ടി കുടുംബമാണ് ഞങ്ങളുടേത്. കുട്ടിക്കാലം മുതല്‍ വിപ്ലവചിന്തകളായിരുന്നു അജയപ്രസാദിന്റെ മനസ്സില്‍ . നീണ്ട നിയമയുദ്ധത്തിലൂടെ പ്രതികള്‍ക്ക് ശിക്ഷ ലഭ്യമാക്കാനായി. പ്രതികള്‍ക്ക് അര്‍ഹമായ കൂടുതല്‍ ശിക്ഷ ലഭ്യമാക്കാനായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശ്യാമപ്രസാദ് പറഞ്ഞു. ശ്യാമപ്രസാദിന്റെയും ഇന്ദ്രതങ്കച്ചിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് അജയപ്രസാദ്. അജയപ്രസാദിന്റെ അനുജന്‍ അജിത്പ്രസാദ് ഷാര്‍ജയില്‍ ജോലിനോക്കുന്നു. ഇളയ മകള്‍ ആര്യപ്രസാദ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;കോടതിവിധി ക്യാമ്പസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തും: എസ്എഫ്ഐ&lt;/b&gt;&lt;br /&gt;&lt;br /&gt;കൊല്ലം: എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറി എസ് അജയപ്രസാദിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ നല്‍കിയ കോടതിവിധി ക്യാമ്പസ് ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ക്യാമ്പസുകളില്‍ വര്‍ഗീയചിന്ത വളര്‍ത്തി വിദ്യാര്‍ഥികളില്‍ പരസ്പര വിദ്വേഷത്തിന്റെ വിഷംപരത്താനുള്ള ശ്രമമാണ് ആര്‍എസ്എസ്- എബിവിപി സംഘങ്ങള്‍ നടത്തുന്നത്. അവരുടെ നീക്കങ്ങളെ വിദ്യാര്‍ഥി സമൂഹം ഒറ്റപ്പെടുത്തുമ്പോള്‍ എതിരാളികളെ കായികമായി അടിച്ചമര്‍ത്താനും ഇല്ലായ്മചെയ്യാനുമാണ് ഇക്കൂട്ടരുടെ ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അജയപ്രസാദ്. പ്രതികള്‍ചെയ്ത കുറ്റത്തിന്റെ കാഠിന്യത്തിന് അനുസൃതമായ ശിക്ഷ ഉണ്ടായില്ല. എങ്കിലും പ്രതികളെ ശിക്ഷിച്ച കോടതിവിധി ജനാധിപത്യത്തിനും മതേതര ചിന്തകള്‍ക്കും ശക്തിപകരുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;കൊലപാതക രാഷ്ട്രീയത്തിനുള്ള താക്കീത്: ഡിവൈഎഫ്ഐ&lt;/b&gt;&lt;br /&gt;&lt;br /&gt;കൊല്ലം: അജയപ്രസാദിനെ അരുംകൊല ചെയ്ത ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് തടവുശിക്ഷ വിധിച്ച കോടതിനടപടി അവരുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ താക്കീതാണെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പുരോഗമനപ്രസ്ഥാനങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് അക്രമത്തെ ആയുധമാക്കുന്നത്. അജയപ്രസാദ് വധക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും മൊഴി മാറ്റിക്കാനും ആര്‍എസ്എസ് നടത്തിയ ശ്രമം ഫലം കണ്ടില്ല. പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന കാരണമാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുംവിധം അജയപ്രസാദിനെ കൊലപ്പെടുത്താന്‍ വര്‍ഗീയസംഘടനയ്ക്ക് പ്രചോദനമായത്. കൊലപാതകത്തിലൂടെ ഭീതി സൃഷ്ടിച്ച് മുന്നേറാമെന്നത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമാണ്. പൊതുസമൂഹത്തില്‍ അനുദിനം ഒറ്റപ്പെടുന്ന ആര്‍എസ്എസിന്റെ പൈശാചികതയ്ക്കുള്ള തിരിച്ചടിയാണ് കോടതിവിധിയെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-183488693069812335?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/183488693069812335/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/6-10.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/183488693069812335'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/183488693069812335'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/6-10.html' title='അജയപ്രസാദ് വധം: 6 പ്രതികള്‍ക്കും 10 വര്‍ഷം തടവും പിഴയും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3043145444428110970</id><published>2012-02-01T22:35:00.002+05:30</published><updated>2012-02-01T22:35:24.797+05:30</updated><category scheme='http://www.blogger.com/atom/ns#' term='ബംഗാള്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ബംഗാളില്‍ പണിമുടക്ക് നിരോധിക്കുന്നു</title><content type='html'>കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ഭരണം പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ചെയ്യാനുള്ള അവകാശം എടുത്തുകളയുന്നു. ഇതിനായി നിലവിലെ സര്‍വീസ് ചട്ടത്തില്‍ മാറ്റം വരുത്തും. സര്‍വീസ് ചട്ടത്തിലെ ബന്ധപ്പെട്ട വകുപ്പ് നീക്കാനാണ് ശ്രമം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.&lt;br /&gt;&lt;br /&gt;നീക്കത്തിനെതിരെ തൊഴിലാളി സംഘടനകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഇടതുപക്ഷം പ്രതികരിച്ചു. പുതിയ നീക്കം അന്യായവും, നീതികരിക്കാനാവാത്തതുമാണെന്ന് സംഖ്യകക്ഷിയായ കോണ്‍ഗ്രസ് പറഞ്ഞു. രാജ്യത്തെല്ലായിടത്തും തൊഴിലാളി സംഘടനകളുണ്ടെന്നും തൊഴിലാളികള്‍ക്ക് ഭരണഘടന ഉറപ്പ്നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ പോരാടുമെന്നും സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത എം പി പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani news&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3043145444428110970?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3043145444428110970/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_621.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3043145444428110970'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3043145444428110970'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_621.html' title='ബംഗാളില്‍ പണിമുടക്ക് നിരോധിക്കുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1874327238413331461</id><published>2012-02-01T22:31:00.000+05:30</published><updated>2012-02-01T22:31:07.094+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='ത്രിപുര'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ബിജന്‍ ധര്‍ സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-Q5aMZndWYJ8/TylvuQDuVmI/AAAAAAAAB7E/Ta9aFibpMHc/s1600/bijan+dhar+cpim+thripura+secretary.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-Q5aMZndWYJ8/TylvuQDuVmI/AAAAAAAAB7E/Ta9aFibpMHc/s1600/bijan+dhar+cpim+thripura+secretary.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയായി ബിജന്‍ ധറിനെ വീണ്ടും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. 83 അംഗങ്ങളടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. നാല് പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാക്കളായിരിക്കും. 2008ല്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിജന്‍ ധറിനെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.&lt;br /&gt;&lt;br /&gt;വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ബിജന്‍ ധര്‍ രാഷ്ട്രീയരംഗത്തെത്തിയത്. 1968ല്‍ ത്രിപുര വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു. 1970ലെ എസ്എഫ്ഐ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 15 വര്‍ഷം സിപിഐ എം സോനാമുര ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു. 2002ല്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗമായി. സൈദ്ധാന്തിക പ്രശ്നങ്ങളിലുള്ള അഗാധമായ ജ്ഞാനവും അത് സുഗ്രാഹ്യമായ രീതിയില്‍ എഴുതാനും പ്രസംഗിക്കാനുമുള്ള കഴിവും ബിജന്‍ ധറിനെ വ്യത്യസ്തനാക്കുന്നു. വിവിധ സൈദ്ധാന്തിക പ്രശ്നങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സോനാമുറ ഡിവിഷനില്‍ സിപിഐ എം കെട്ടിപ്പടുക്കുന്നതിന് നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാപരമായ അനുഭവവും അദ്ദേഹം നേടി.&lt;br /&gt;&lt;br /&gt;മണിക് സര്‍ക്കാര്‍ , അനില്‍ സര്‍ക്കാര്‍ , ഖഗന്‍ദാസ്, ബാദല്‍ ചൗധുരി, നാരായണ്‍ രൂപിണി, അഘോര്‍ ദേബ്ബര്‍മ, തപന്‍ ചക്രവര്‍ത്തി, ഗൗതം ദാസ്, നിരഞ്ജന്‍ ദേബ്ബര്‍മ, ബജുബന്‍ റിയാങ്, മണിക് ദേ, നാരായണ്‍ കര്‍ , രമാ ദാസ് എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയറ്റും രൂപീകരിച്ചു. 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് 36 പ്രതിനിധികളെയും മൂന്ന് നിരീക്ഷകരെയും തെരഞ്ഞെടുത്തു. പാര്‍ടി മുഖപത്രമായ "ദേശേര്‍ കൊഥ"യുടെ പത്രാധിപരായി ഗൗതം ദാസിനെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.&lt;br /&gt;(വി ജയിന്‍)&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1874327238413331461?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1874327238413331461/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3765.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1874327238413331461'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1874327238413331461'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3765.html' title='ബിജന്‍ ധര്‍ സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Q5aMZndWYJ8/TylvuQDuVmI/AAAAAAAAB7E/Ta9aFibpMHc/s72-c/bijan+dhar+cpim+thripura+secretary.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3843938135524143354</id><published>2012-02-01T21:12:00.000+05:30</published><updated>2012-02-01T21:12:19.403+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='സഹകരണ മേഖല'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><title type='text'>പ്രസംഗങ്ങളിലൂടെ - ശ്രീമതി ടീച്ചര്‍, എം.എ.ബേബി, ജയരാജന്‍, ശിവദാസമേനോന്‍</title><content type='html'>&lt;b&gt;വികസനവും ക്ഷേമവും കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ മാത്രം മുഖമുദ്ര: പി കെ ശ്രീമതി&lt;/b&gt;&lt;br /&gt;&lt;br /&gt;കോവളം: വികസനവും ക്ഷേമവും കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളുടെ മാത്രം മുഖമുദ്രയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം അശ്വതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച "വികസനം: ഇന്നലെ, ഇന്ന്, നാളെ" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ശ്രീമതി.&lt;br /&gt;&lt;br /&gt;പാര്‍ടി സംസ്ഥാന സമ്മേളനത്തിന്റെയും 20-ാം പാര്‍ടികോണ്‍ഗ്രസിന്റെയും മുന്നോടിയായി സംഘടിപ്പിച്ചുവരുന്ന ഇത്തരം പരിപാടികള്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇ എം എസിന്റെ നേതൃത്വത്തില്‍ ആദ്യമായി കേരളത്തില്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് സാമൂഹ്യതിന്മകള്‍ക്കും ദുരാചാരങ്ങള്‍ക്കും അറുതിവരുത്തി ആദ്യമായി നടപടി സ്വീകരിച്ചത്. ഭൂപരിഷ്കരണനിയമവും സാര്‍വത്രിക വിദ്യാഭ്യാസ- സാക്ഷരതാ നടപടികളും ആരോഗ്യ, സാമ്പത്തിക, വ്യാവസായിക, കാര്‍ഷിക രംഗങ്ങളില്‍ പുരോഗമനാത്മക നടപടികളും കേരളത്തില്‍ വിപ്ലവകരമായ മാറ്റംവരുത്തി. ജനകീയാസൂത്രണപദ്ധതിയുടെ ആവിഷ്കാരത്തോടെ നടപ്പായ അധികാരവികേന്ദ്രീകരണവും ഫണ്ട് വിനിയോഗവും കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റം ചരിത്രനേട്ടമാണ്. എന്നാല്‍ , കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ , എല്‍ഡിഎഫ് സര്‍ക്കാരുകള്‍ തുടങ്ങിവയ്ക്കുന്ന വികസനപ്രവര്‍ത്തനങ്ങളെ തച്ചുടയ്ക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ നടക്കുന്ന സമരങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പാര്‍ടി സമ്മേളനം സഹായിക്കുമെന്ന് പി കെ ശ്രീമതി പറഞ്ഞു.&lt;br /&gt;&lt;br /&gt;മാനവികവികസനമാണ് കമ്യൂണിസ്റ്റ് പാര്‍ടി ലക്ഷ്യമിടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാനകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ആവിഷ്കരിച്ച മാനവികവികസന പദ്ധതികളിലൂടെ കേരളജനത സാക്ഷരതയില്‍ ഒന്നാമതെത്തി. ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നാമതെത്തി. ഭൂപരിഷ്കരണ നിയമത്തിലൂടെയും കുടിയൊഴിപ്പിക്കല്‍ നിരോധനനിയമത്തിലൂടെയും കര്‍ഷകന്‍ ഭൂമിയുടെ ഉടമയായി. പൊതുവിതരണസമ്പ്രദായ നയങ്ങളിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി- എളമരം പറഞ്ഞു. സംസ്ഥാന സമ്മേളന പരിപാടികള്‍ ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍ പറഞ്ഞു. കെ എന്‍ ബാലഗോപാല്‍ എംപി, ജമീല പ്രകാശം എംഎല്‍എ, കോവളം ഏരിയ സെക്രട്ടറി പി രാജേന്ദ്രകുമാര്‍ , ജില്ലാകമ്മിറ്റി അംഗം പുല്ലുവിള സ്റ്റാന്‍ലി, അഡ്വ. പയറുംമൂട് തങ്കപ്പന്‍ , അഡ്വ. ഉച്ചക്കട ചന്ദ്രന്‍ എന്നിവരും സംസാരിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;സ്വകാര്യ വിദ്യാഭ്യാസമേഖലയോട് കേരളീയര്‍ക്ക് അന്ധവിശ്വാസം: എം എ ബേബി&lt;/b&gt;&lt;br /&gt;&lt;br /&gt;കാട്ടാക്കട: ആള്‍ദൈവങ്ങളോട് കാണിക്കുന്നതിനേക്കാള്‍ അപകടകരമായ അന്ധവിശ്വാസമാണ് കേരളത്തിലെ ജനസമൂഹം സിബിഎസ്ഇ, ഐസിഎസ്ഇ പഞ്ചനക്ഷത്ര സ്കൂളുകളോട് കാണിക്കുന്നതെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കടയില്‍ , വിദ്യാഭ്യാസവും സാമൂഹ്യനീതിയും എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;കമ്പോളവിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാനാണ് ഭരണവര്‍ഗം ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ "സാക്ഷര്‍ ഭാരതി നയം" കേരളത്തിന് ദോഷംചെയ്യും. ഈ പദ്ധതി നടപ്പായാല്‍ സ്ത്രീസാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ താഴ്ന്ന ജില്ലകള്‍ക്ക് മാത്രമേ സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ലഭ്യമാകുകയുള്ളൂ. സംസ്ഥാനത്തെ എല്ലാ ജില്ലകളും സ്ത്രീസാക്ഷരതയില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലായതിനാല്‍ തുടര്‍പ്രവര്‍ത്തനം നടത്താന്‍ കേരളത്തിന് ധനസഹായം ലഭിക്കാതെവരും. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും എം എ ബേബി പറഞ്ഞു.&lt;br /&gt;&lt;br /&gt;കേരളത്തിലെ സ്വകാര്യ സ്വാശ്രയമേഖലയെ കയറൂരിവിടാനാകില്ലെന്നും ഇവയെ നിയന്ത്രിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ ജയകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള പുതിയ കേരളം സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് കേരളത്തില്‍ നടപ്പാക്കേണ്ടതെന്ന് സെമിനാറില്‍ സംസാരിച്ച പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തും പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും അരാഷ്ട്രീയം നടപ്പാക്കി ഉദ്യോഗസ്ഥമേധാവിത്വ ഭരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു പറഞ്ഞു. പ്രൊഫ. കാര്‍ത്തികേയന്‍നായര്‍ അധ്യക്ഷനായി. കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ , സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാട്ടാക്കട ശശി, ഡോ. ജെ ഹരീന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ച ഡോ. ജെ ഹരീന്ദ്രന്‍നായര്‍ക്ക് സിപിഐ എം കാട്ടാക്കട ഏരിയകമ്മിറ്റിയുടെ ഉപഹാരം എം എ ബേബി സമ്മാനിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഭ്രാന്താലയമാക്കുന്നു - ഇ പി ജയരാജന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;വടകര: വര്‍ഗീയ -സാമുദായിക ശക്തികളെ ഇളക്കിവിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാടിനെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ജാതി-മത ശക്തികളുടെ ഇച്ഛാനുസരണമാണ് യുഡിഎഫ് മന്ത്രിസഭ രൂപീകരിച്ചത്. വര്‍ഗീയതയും സാമുദായികതയും ശക്തിപ്പെടുത്താനാണ് മന്ത്രിമാര്‍ നിരന്തരം ശ്രമിക്കുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴൊക്കെ കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിപിഐ എം സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥക്ക് വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു&lt;br /&gt;&lt;br /&gt;ഇ പി. മാറാട് കലാപം അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ , കലാപത്തിന് പിന്നില്‍ വിദേശശക്തികളുടെ ഇടപെടലും വിദേശ പണത്തിന്റെ സ്വാധീനവും ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. കേസ് സിബിഐയെകൊണ്ട് അന്വേഷിക്കാന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി സിബിഐ അന്വേഷണത്തിന് കേന്ദ്രം തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ സെല്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സെല്‍ പിരിച്ച് വിട്ട യുഡിഎഫ് സര്‍ക്കാര്‍ മാറാട് കേസ് അന്വേഷണം വേണ്ടെന്ന് വെച്ചു. കാസര്‍ക്കോട് വെടിവെപ്പ് അന്വേഷിച്ച ജസ്റ്റിസ് നിസാര്‍ കമ്മീഷനെ പിരിച്ച് വിട്ടു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ എന്‍ഡിഎഫ് ഭീകരവാദികള്‍ ഉള്‍പ്പെട്ട എട്ട് കേസുകള്‍ സ്ക്വാഡ് പിരിച്ചുവിട്ടതോടെ ദുര്‍ബലമായി. തീവ്രവാദത്തെയും ഭീകരവാദത്തെയും ശക്തിപ്പെടുത്താനുള്ള ശ്രമമാണിത്. ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളാണെന്ന് വരുത്തി തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇതിന്റെ മറവില്‍ ഭീകരവാദികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി തുറക്കുകയാണ്. ലീഗ് നിലപാട് വര്‍ഗീയ വികാരം ഇളക്കിവിടുകയാണ്. ജനങ്ങള്‍ ജാഗ്രതയോടെ നിന്നില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് തീക്കൊളുത്തും.&lt;br /&gt;&lt;br /&gt;ലക്കും ലഗാനവും നഷ്ടപ്പെട്ട ഭരണത്തില്‍ അഴിമതി കൊടികുത്തിവാഴുകയാണ്. പൊലീസിനെ അഴിച്ച്വിട്ട് അക്രമം നടത്തി ഗുണ്ടായിസവുമായി മുന്നോട്ട് പോവുകയാണ് തീരുമാനമെങ്കില്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കാനികില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് മനുഷ്യ പ്രവാഹമാകുമെന്നും ആഞ്ഞടിച്ച് വരുന്ന കൊടുങ്കാറ്റില്‍ ജനവഞ്ചകര്‍ ഒഴുകിപ്പോകുമെന്നും ജയരാജന്‍ പറഞ്ഞു. കെ കെ ലതിക എംഎല്‍എ അധ്യക്ഷയായി. ജാഥാംഗം വി എന്‍ വാസവന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;ബാങ്കിങ് നിയമഭേദഗതി സഹകരണമേഖലയുടെ അന്ത്യം കുറിക്കും: ശിവദാസമേനോന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് നിയമഭേദഗതി ബില്‍ സംസ്ഥാനത്ത് നടപ്പാക്കിയാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അന്ത്യമായിരിക്കും സംഭവിക്കുകയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ശിവദാസമേനോന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ -കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാര്‍ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;വായ്പാമേഖലയില്‍ ഏറ്റവും വേരുകളുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണമേഖല. എവിടെയൊക്കെ ചൂഷണമുണ്ടോ അവിടെയൊക്കെ ജനങ്ങള്‍ക്ക് രക്ഷയാകുന്നത് സഹകരണമേഖലയാണ്. കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശിവദാസമേനോന്‍ പറഞ്ഞു. 111-ാം ഭരണഘടനാ ഭേദഗതി നിയമത്തിലെ സഹകരണ മേഖലയ്ക്ക് ദോഷമായ വ്യവസ്ഥകള്‍ പിന്‍വലിക്കുക, വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്-സംസ്ഥാനത്തിന് ദോഷമായ വ്യവസ്ഥകളില്‍ മാറ്റമില്ലാതെ സ്വീകരിക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക, പൊതുമേഖല-സഹകരണ ബാങ്കിങ് മേഖല തകര്‍ക്കുന്ന ബാങ്കിങ് നിയമ (ഭേദഗതി)ബില്‍ -2011 പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.&lt;br /&gt;&lt;br /&gt;പാളയത്ത് ആശാന്‍സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി ജയരാജന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , ബെഫി സംസ്ഥാന പ്രസിഡന്റ് പി വി ജോസ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി എസ് മധുസൂദനന്‍ , സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി ദിവാകരന്‍ , ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ സി വിക്രമന്‍ എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ സംസ്ഥാനസെക്രട്ടറി എന്‍ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി മുരളി നന്ദിയും പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3843938135524143354?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3843938135524143354/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3843.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3843938135524143354'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3843938135524143354'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3843.html' title='പ്രസംഗങ്ങളിലൂടെ - ശ്രീമതി ടീച്ചര്‍, എം.എ.ബേബി, ജയരാജന്‍, ശിവദാസമേനോന്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7876371353475048096</id><published>2012-02-01T21:00:00.002+05:30</published><updated>2012-02-01T21:00:35.253+05:30</updated><category scheme='http://www.blogger.com/atom/ns#' term='സഹകരണ മേഖല'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>കാര്‍ഷിക വികസനബാങ്കിലെ അഴിമതി നിയമനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി</title><content type='html'>കൊല്ലം കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ നടത്തിയ അഴിമതി നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ ചേരിപ്പോര്. കോണ്‍ഗ്രസ് നേതാവ് സഹകരണമന്ത്രിയായിരിക്കെ ബാങ്കില്‍ നടന്ന നഗ്നമായ അഴിമതി നിയമനം പാര്‍ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍ . ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത അഴിമതി കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പു ചേര്‍ന്ന ഡിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ഈ പ്രശ്നം ചൂടേറിയ വാദപ്രതിവാദത്തിനു വേദിയായി. മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ വി സത്യശീലനാണ് ചര്‍ച്ച തുടങ്ങിവച്ചത്. പ്യൂണ്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്കു നടന്ന നിയമനത്തിനു പിന്നില്‍ നഗ്നമായ നിയമലംഘനമുണ്ടെന്നും ഇത് കോണ്‍ഗ്രസിനു കനത്ത ക്ഷീണമുണ്ടാക്കിയെന്നും സത്യശീലന്‍ തുറന്നടിച്ചു. ഇതുസംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.&lt;br /&gt;തുടര്‍ന്നു സംസാരിച്ച പലരും അഴിമതി നിയമനം ബാങ്ക് പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരമാണ് നടന്നതെന്നും വന്‍ സാമ്പത്തിക അഴിമതി ഇതിനു പിന്നിലുണ്ടെന്നും ആരോപിച്ചു. സംഗതി നിയന്ത്രണം വിടുന്നു എന്ന ഘട്ടത്തില്‍ ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍ ഇടപെട്ടു. അഴിമതി നിയമനപ്രശ്നം ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇക്കാര്യം മുഖ്യമന്ത്രി, സഹകരണമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവരെ ധരിപ്പിച്ചിട്ടുണ്ടെന്നും കടവൂര്‍ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ നിയമത്തിന്റെ വഴിയേ നീങ്ങുമെന്നുകൂടി ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇതു യോഗത്തില്‍ പങ്കെടുത്ത ബാങ്ക് പ്രസിഡന്റിനും കൂട്ടര്‍ക്കും വലിയ ക്ഷീണമായി. യോഗം പിരിഞ്ഞശേഷം ഡിസിസി ഓഫീസിനു പുറത്തുവച്ചും ചിതറ മധുവും മറ്റുചില നേതാക്കളും വാക്തര്‍ക്കം ഉണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപയാണ് വാങ്ങിയത്. ഏഴുപേരെ നിയമിച്ചതിലൂടെ അരക്കോടിയോളം രൂപ പ്രസിഡന്റ് തട്ടി. നിയമനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കിയതോടെ ഇവര്‍ നെട്ടോട്ടത്തിലാണ്. നിയമം ലംഘിച്ചു നടത്തിയ നിയമനത്തിന് കോടതി അംഗീകാരം നല്‍കില്ലെന്ന് ഉറപ്പ്. മുടക്കിയ തുക തിരികെക്കിട്ടുമോ എന്ന ആശങ്കയിലാണ് ജോലി കിട്ടിയവര്‍ .&lt;br /&gt;(എം സുരേന്ദ്രന്‍)&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7876371353475048096?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7876371353475048096/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_7867.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7876371353475048096'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7876371353475048096'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_7867.html' title='കാര്‍ഷിക വികസനബാങ്കിലെ അഴിമതി നിയമനം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8781615177952111666</id><published>2012-02-01T20:56:00.000+05:30</published><updated>2012-02-01T20:56:01.932+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><title type='text'>വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ വിശ്വാസികളും രംഗത്തുണ്ട്: ഡോ. തോമസ് ഐസക്</title><content type='html'>പട്ടാമ്പി: ലോകമുതലാളിത്തത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കുന്നതിനായി ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ വിശ്വാസികളും രംഗത്തുണ്ട്. മുന്‍ പ്രക്ഷോഭകാരികള്‍ , സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ച് എല്ലാവിഭാഗം ജനങ്ങളും അണിചേര്‍ന്നുള്ള പ്രക്ഷോഭമാണ് സെപ്തംബര്‍ 17ന് ആരംഭിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അനുഭവപാഠങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;മുതലാളിത്തത്തിന് പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയാണ് പ്രക്ഷോഭം വരുത്തിവച്ചത്. പട്ടണങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പടരുന്ന കാഴ്ചയാണ്. തെക്കന്‍അമേരിക്കന്‍ രാജ്യങ്ങളില്‍ ലത്തീന്‍കാര്‍ പ്രക്ഷോഭമുയര്‍ത്തി. ക്രിസ്തുമത വിശ്വാസത്തെ മാറ്റത്തിന് ഉപയോഗിച്ചവരാണ് ക്രൈസ്തവ മതനേതാക്കള്‍ . ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി വിശ്വാസികളെ മാറ്റത്തിനും വിപ്ലവത്തിനുമാണ് ഉപയോഗിച്ചത്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതിനെതിരായ സമീപനമാണുള്ളത്. സാമ്രാജ്യത്വത്തിന്റെ അനീതികള്‍ക്കും അഴിമതിക്കുമെതിരെ ഇസ്ലാമികരാജ്യങ്ങളിലും ശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്. "അറബ് വസന്തം" എന്നു വിളിക്കുന്ന വിപ്ലവമാണ് നടക്കുന്നത്. ഇതിനെതിരെ അമേരിക്ക ലിബിയയിലും സിറിയയിലും ഇടപെട്ടു. യൂറോപ്യന്‍രാജ്യങ്ങളില്‍ പണിമുടക്കും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവന്നു. മുതലാളിത്തവ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നു പ്രഖ്യാപിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളില്‍നിന്നും ഉയരുന്നത് "മാര്‍ക്സിസമാണ് ശരി" എന്നാണ്. ഇത്തരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രക്ഷോഭങ്ങളെ സിപിഐ എമ്മിന്റെ 20-ാംപാര്‍ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്ക് ചരിത്രസംഭവമാകും. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെകുറിച്ചുള്ള വാര്‍ത്തകള്‍ കുത്തക മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.&lt;br /&gt;&lt;br /&gt;ജില്ലാ കമ്മിറ്റി അംഗം ടി കെ നാരായണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ , എം ബി രാജേഷ് എംപി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പി മമ്മിക്കുട്ടി, സി അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു. ഏരിയസെക്രട്ടറി എന്‍ പി വിനയകുമാര്‍ സ്വാഗതവും കെ പി അജയന്‍ നന്ദിയും പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 010212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8781615177952111666?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8781615177952111666/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_8281.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8781615177952111666'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8781615177952111666'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_8281.html' title='വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ വിശ്വാസികളും രംഗത്തുണ്ട്: ഡോ. തോമസ് ഐസക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5071603687690622662</id><published>2012-02-01T20:52:00.002+05:30</published><updated>2012-02-01T20:52:37.367+05:30</updated><category scheme='http://www.blogger.com/atom/ns#' term='വയനാട്'/><category scheme='http://www.blogger.com/atom/ns#' term='ക്ഷീരമേഖല'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ക്ഷീരകര്‍ഷകന് കടവും അധ്വാനവും മാത്രം</title><content type='html'>കല്‍പ്പറ്റ: "രാവിലെ നാലിന് പണി തുടങ്ങിയാല്‍ വൈകീട്ട് ഒമ്പത് വരെ ജോലി തുടരും. എന്ത് ചെയ്യാനാ..... അര്‍ഹിക്കുന്ന പ്രതിഫലം കിട്ടുന്നുമില്ല. പാലിന് വില കൂടിയതനുസരിച്ച് കാലിത്തീറ്റയ്ക്കും മറ്റും വില കുതിച്ചുയര്‍ന്നു. മറ്റുള്ള ജോലിക്ക് പോവുകയാണെങ്കില്‍ 350 രൂപയോളം കൂലികിട്ടും വൈകീട്ട് അഞ്ച് മണിയാകുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യാം. ക്ഷീര കര്‍ഷകര്‍ക്ക് കടവും അധ്വാനവും ബാക്കി."-ക്ഷീര കര്‍ഷകനായ മത്തായികുട്ടി പറയുന്നു.&lt;br /&gt;&lt;br /&gt;ജില്ലയിലെ ക്ഷീരകര്‍ഷകരുടെ അവസ്ഥയാണിത്. 40 ശതമാനത്തോളം ക്ഷീര കര്‍ഷകര്‍ ജില്ലയിലുണ്ട്. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന പേരിലാണ് പാല്‍ വില വര്‍ധിപ്പിച്ചത്. എന്നാല്‍ കാലീതീറ്റയ്ക്കുള്ള അമിത വില വര്‍ധനവ് കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുന്നു. ഇത് മൂലം കാലിത്തീറ്റ കമ്പനിയ്ക്കാണ് ഗുണം. ഉല്‍പാദന ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ലെന്നതാണ് ക്ഷീര കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഐഎല്‍ഡിപി പദ്ധതി പ്രകാരം 30,000 രൂപയാണ് ക്ഷീര കര്‍ഷകന് ബാങ്ക് നല്‍കിയിരുന്നത്. ഇതൊരു പാക്കേജാണ്. ഒരു പശു, രണ്ടാട്, മൂന്ന് കോഴികള്‍ . 15,000 രൂപ ലോണും 15,000 രൂപ സബ്സിഡിയുമാണ്.&lt;br /&gt;&lt;br /&gt;അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ കൊണ്ട് വന്ന് ജില്ലയില്‍ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫലത്തില്‍ ഈ പദ്ധതി നഷ്ടമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 10 കര്‍ഷകര്‍ ഒരുമിച്ച് പോയി ഈ റോഡില്‍ നിന്നാണ് പശുവിനെ കൊണ്ടുവരുന്നത്. അതും ലോറിയില്‍ . ലോറിയില്‍ പശുവിനെ കൊണ്ട് വരുന്നതിനാല്‍ പല സ്ഥലത്തും പണം കൊടുക്കേണ്ടി വന്നതായി കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥ മാറുന്നതോടു കൂടി പശുക്കള്‍ക്ക് അസുഖം പിടിപെടുകയും പാലിന് കുറവ് സംഭവിക്കുകയും ചെയ്യും. ഈ സ്കീമില്‍ പശു വാങ്ങിയ വൈത്തിരിയിലെ ബാബു, സക്കീര്‍ എന്നിവരുടെ അവസ്ഥയും വ്യത്യസ്തമല്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പശുവിനെ കൊണ്ട് വരുമ്പോഴും മറ്റും ആയിരക്കണക്കിന് രൂപയുടെ ചെലവാണ് ടോള്‍ പിരിവിലേക്കായി പോകുന്നത്. 20 വര്‍ഷമായി പശുവളര്‍ത്തല്‍ തൊഴിലാക്കിയ ലക്കിടിയിലെ മത്തായികുട്ടി പറയുന്നു. പാലിന് വില കൂടുമ്പോഴും ക്ഷീരകര്‍ഷകരുടെ കടം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമാകുമ്പോഴും അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്ന പശുക്കളുടെ എണ്ണം വര്‍ധിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മിക്കവാറും ക്ഷീര കര്‍ഷകരും ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്ന വക്കിലാണ്.&lt;br /&gt;(യു ബി സംഗീത)&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5071603687690622662?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5071603687690622662/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_1448.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5071603687690622662'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5071603687690622662'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_1448.html' title='ക്ഷീരകര്‍ഷകന് കടവും അധ്വാനവും മാത്രം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7230161312142510590</id><published>2012-02-01T20:47:00.002+05:30</published><updated>2012-02-01T20:47:44.929+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കടക്കം വിലയുറപ്പിച്ചു</title><content type='html'>വടകര: രേഖയുണ്ടായാലും ഇല്ലെങ്കിലും ഭൂമി വാങ്ങാന്‍ ആളുണ്ട്. സെന്റിന് ലക്ഷങ്ങള്‍വരെ നല്‍കും. ബിഎസ്എഫ് കേന്ദ്രം ഉള്‍പ്പെടെയുള്ള വന്‍ വികസന പദ്ധതികള്‍ക്ക് ആസ്ഥാനമാകുന്ന അരീക്കരക്കുന്നിന് ചുറ്റുമുള്ള ഭൂമി സ്വന്തമാക്കാന്‍ റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും ഭൂമാഫിയകളും വീണ്ടും സജീവമായി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കടക്കം റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ വിലയുറപ്പിച്ചുകഴിഞ്ഞു. അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെ അഡ്വാന്‍സ് നല്‍കി കരാറില്‍ ഒപ്പിട്ടുണ്ട്.&lt;br /&gt;&lt;br /&gt;അരീക്കരക്കുന്നിലെയും പരിസരത്തെയും 273.7 ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും ഭൂ മാഫിയയും കൈയേറിയ ഭൂമിയായിരുന്നു. ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കൈയേറ്റം. അരീക്കരക്കുന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പ്രദേശത്തെ ചെറുകിട കൃഷിക്കാരുടെ ഭൂമിയും വര്‍ഷങ്ങളായി താമസിക്കുന്നവരുടെ വീടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൈയേറ്റക്കാര്‍ക്ക് അന്യായമായ രീതിയില്‍ വീണ്ടും ഭൂമി സ്വന്തമാക്കാനുള്ള പഴുതൊരുക്കാനായിരുന്നു ഈ നീക്കം. ചെറുകിട കൃഷിക്കാരുടെയും താമസക്കാരുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് ഇവര്‍ക്ക് ഭൂമിയുടെ രേഖ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ അവസരം മുതലാക്കിയാണ് കൈയേറ്റക്കാര്‍ക്ക് വീണ്ടും റവന്യൂ അധികൃതര്‍ സഹായം ഒരുക്കുന്നത്. കുന്നിന് താഴ്വാരത്തും ബിഎസ്എഫ് കേന്ദ്രത്തിനോട് ചേര്‍ന്നും ഏക്കര്‍ കണക്കിന് ഭൂമിയാണ് വാങ്ങിക്കൂട്ടുന്നത്. സര്‍ക്കാര്‍ നികുതി സ്വീകരിക്കാത്തതിനാല്‍ ദുരിതത്തിലായ സാധാരണക്കാരെയാണ് ഇവര്‍ വലയിലാക്കുന്നത്. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കുമെന്ന പ്രചാരണമാണ് ഇടപാടുകാര്‍ നടത്തുന്നത്. നേരത്തെ ഭൂമി കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിന് ചില റവന്യു ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. പ്രദേശിക കോണ്‍ഗ്രസ് നേതാവും അന്നത്തെ വില്ലേജ് ഓഫീസറായിരുന്നയാളും വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നു.&lt;br /&gt;(കെ കെ ശ്രീജിത്)&lt;br /&gt;&lt;br /&gt;&lt;b&gt;വികസന അട്ടിമറിക്കെതിരെ സിപിഐ എം ബഹുജനകൂട്ടായ്മ&lt;/b&gt;&lt;br /&gt;&lt;br /&gt;കോഴിക്കോട്: ജില്ലയിലെ വികസനപദ്ധതികള്‍ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ 20, 21 തിയ്യതികളില്‍ മുതലക്കുളം മൈതാനിയില്‍ 24 മണിക്കൂര്‍ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ റോഡ് വികസനത്തിനും വ്യാവസായിക പുനരുദ്ധാരണത്തിനും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുംവേണ്ടി ആയിരം കോടിയോളം രൂപയുടെ വികസനപദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനം ആരംഭിച്ചതുമാണ. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍വന്നതിന്ശേഷം പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പുതിയ ബജറ്റില്‍ ഒരു രൂപപോലും പല പദ്ധതികള്‍ക്കും നീക്കിവെച്ചിട്ടുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബഹുജനകൂട്ടായ്മ. സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഭാസ്കരന്‍ അധ്യക്ഷനായി. എളമരം കരീം എംഎല്‍എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ഭാരവാഹികള്‍ : എ പ്രദീപ്കുമാര്‍ എംഎല്‍എ (ചെയര്‍മാന്‍), പി ലക്ഷ്മണന്‍ (കണ്‍വീനര്‍), ടി ദാസന്‍ , കെ ഹരിദാസന്‍ , പി ടി രാജന്‍ , പി ടി അബ്ദുള്‍ലത്തീഫ് (വൈസ്ചെയര്‍മാന്മാര്‍), സി പി സുലൈമാന്‍ , വരുണ്‍ഭാസ്കര്‍ , ബൈജു, എം എം പത്മാവതി, സത്യഭാമ(ജോയിന്റ് കണ്‍വീനര്‍മാര്‍).&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 010212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7230161312142510590?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7230161312142510590/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_6907.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7230161312142510590'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7230161312142510590'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_6907.html' title='സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കടക്കം വിലയുറപ്പിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6598217975685049875</id><published>2012-02-01T15:35:00.000+05:30</published><updated>2012-02-01T15:35:45.177+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>ഏത് നേതാവിനാണ് നീതി കിട്ടാത്തതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-C0Ruu03Q-8I/TykOXMy3TbI/AAAAAAAAB68/3qyCMuMwqNc/s1600/umman+chandy.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/-C0Ruu03Q-8I/TykOXMy3TbI/AAAAAAAAB68/3qyCMuMwqNc/s200/umman+chandy.jpg" width="137" /&gt;&lt;/a&gt;&lt;/div&gt;കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് അഭിവാദ്യമര്‍പ്പിച്ച പൊലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമവിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും നടപടിയുണ്ടാകുമെന്ന് കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തോടും ഗ്രൂപ്പ് പോരിനോടും പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;യുഡിഎഫ് ഭരണത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഏതു നേതാക്കള്‍ക്കാണ് അങ്ങനെയുണ്ടായതെന്ന് തനിക്കറിയില്ലെന്നു മാത്രം പറഞ്ഞ് മുഖ്യമന്ത്രി കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിവായി. ഈ മെയില്‍ വിവാദത്തിന്റെ വിവരങ്ങള്‍ പുറത്തായതിനെപ്പറ്റി റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അന്വേഷണം നടത്തും.&lt;br /&gt;&lt;br /&gt;&lt;b&gt;മുല്ലപ്പള്ളി വരുന്നത് സീറ്റു വാങ്ങാന്‍ മാത്രം: സുധാകര പക്ഷം&lt;/b&gt;&lt;br /&gt;&lt;br /&gt;കണ്ണൂര്‍ : കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടക്കിടെ കേരളത്തില്‍ വന്ന് പ്രസ്താവന നടത്തിപ്പോവുക മാത്രമാണ് ചെയ്യുന്നതെന്ന് കെ സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ ആരോപിച്ചു.&lt;br /&gt;&lt;br /&gt;ഗ്രൂപ്പു പോരിന് ആക്കം കൂട്ടി കണ്ണൂരില്‍ ഇവര്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് മുല്ലപ്പള്ളിയെയും മുഖ്യമന്ത്രിയെയും എ ഗ്രൂപ്പ് നേതാക്കളെയും കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരിഗണനപോലും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ലഭിക്കുന്നില്ല. എം നാരായണന്‍ , സുമ ബാലകൃഷ്ണന്‍ , കെ സി കടമ്പൂരാന്‍ , വി നാരായണന്‍കുട്ടി എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചത്.&lt;br /&gt;&lt;br /&gt;ഇടക്കിടെ കേരളത്തില്‍ വന്ന് പ്രസ്താവന നടത്തിപ്പോവുന്ന മുല്ലപ്പള്ളി കെപിസിസി എക്സിക്യൂട്ടീവില്‍ പോലും പങ്കെടുക്കാറില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഓടിയെത്തി ഏതെങ്കിലും മണ്ഡലത്തില്‍ സീറ്റുവാങ്ങി ജയിച്ചുപോവും. പി രാമകൃഷ്ണന് മനോവൈകല്യമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. എ ഡി മുസ്തഫയും കെ പി നൂറുദ്ദീനും ചേരുന്ന റിട്ടയറീസല്ല കണ്ണൂരില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പൊലീസ് നടപടി ന്യായീകരിച്ച മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകരോട് പൊലീസ് മാന്യമായി പ്രതികരിക്കണമെന്നു പറയാന്‍ കൂട്ടാക്കിയില്ല. അതു പറഞ്ഞിരുന്നുവെങ്കില്‍ പ്രശ്നം തീരുമായിരുന്നു. ഇനിയും അപമാനം സഹിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി വളര്‍ത്തിയത് സുധാകരനാണ്. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;കണ്ണൂരില്‍ ബദ്ധവൈരികളെപ്പോലെയാണ് ഇപ്പോള്‍ ഇരുപക്ഷവും പെരുമാറുന്നത്. ഡിസിസി ഓഫീസ് കേന്ദ്രീകരിക്കാതെ ചില നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നു. മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ പിന്തുണ ഉറപ്പിക്കാനായി രഹസ്യയോഗങ്ങളും ചേര്‍ന്നു തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;b&gt;മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും അസഭ്യവര്‍ഷം&lt;/b&gt;&lt;br /&gt;&lt;br /&gt;പയ്യന്നൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ജില്ലാ പൊലീസ് മേധാവിയെയും തെറിവിളിച്ച് പയ്യന്നൂര്‍ ടൗണില്‍ ചൊവ്വാഴ്ച വൈകിട്ട് യൂത്ത്കോണ്‍ഗ്രസ് സുധാകരപക്ഷം പ്രകടനം നടത്തി. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ചും സുധാകരനെതിരെ മുദ്രാവാക്യം വിളിച്ചും യൂത്ത് കോണ്‍ഗ്രസ് എ യും പ്രകടനം നടത്തി. പിലാക്കല്‍ അശോകന്‍ , എ രൂപേഷ്, സന്തോഷ്, സുരേഷ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുധാകരപക്ഷം പ്രകടനം നടത്തിയത്. ചിത്രജന്‍ , പി സി അനില്‍കുമാര്‍ , വിനൂപ്, രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എ വിഭാഗത്തിന്റെ പ്രകടനം. പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിലാണ് സുധാകരപക്ഷത്തിന്റെ പ്രകടനം സമാപിച്ചത്. എ വിഭാഗത്തിന്റെ പ്രകടനം ടൗണ്‍ ചുറ്റി പൊലീസ് സ്റ്റേഷന് സമീപത്തെ ടൗണ്‍ ബാങ്ക് പരിസരത്ത് സമാപിച്ചു. പൊലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പയ്യന്നൂര്‍ ടൗണില്‍ ഏറെ തിരക്കുള്ള വൈകിട്ടാണ് ഇരുപ്രകടനവും നടന്നത്. പ്രകടനം ബസാറിലൂടെ കടന്ന് പോകുമ്പോള്‍ ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായിനിന്നു.&lt;br /&gt;&lt;br /&gt;പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് ജനുവരി 15ന് പയ്യന്നൂരില്‍ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം നടന്നത്. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍ , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ , സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ജയരാജന്‍ , എം വി ജയരാജന്‍ , കെ പി സഹദേവന്‍ , കെ കെ ശൈലജ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍ , ജില്ലാകമ്മിറ്റിയംഗം ടി ഐ മധുസൂദനന്‍ എന്നിവരടക്കമുള്ള നേതാക്കളുടെ പേരില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതേ സമയം തന്നെ മുഖ്യമന്ത്രിയെയും ജില്ലാ പൊലീസ് ചീഫിനെയും തെറിച്ച് വിളിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെയും സുധാകരനെ തെറിവിളിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസെടുക്കാത്ത പൊലീസിന്റെ കോണ്‍ഗ്രസ് വിധേയത്വം ചര്‍ച്ചയായി.&lt;br /&gt;&lt;br /&gt;&lt;b&gt;മസില്‍പവര്‍കൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാവില്ലെന്ന് എ ഗ്രൂപ്പ്&lt;/b&gt;&lt;br /&gt;&lt;br /&gt;കണ്ണൂര്‍ : മസില്‍ പവര്‍കൊണ്ടും ശരീര ഭാഷകൊണ്ടും കെ സുധാകരന്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് എ ഗ്രൂപ്പുകാര്‍ . സുധാകരന്‍ കണ്ണൂരില്‍ നടത്തുന്ന ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെയുള്ള പൊട്ടിത്തെറിയാണ് ചൊവ്വാഴ്ച എ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചത്. സുധാകരന്റെ രാഷ്ട്രീയ ശൈലിക്കെതിരായ രോഷം അവരുടെ ഒരോ വാക്കിലും നിറഞ്ഞുനിന്നു. പണം കൊടുത്തും മസില്‍ ശക്തികാണിച്ചും യുവാക്കളെ തെറ്റായ വഴിയിലേക്കാണ് സുധാകരന്‍ നയിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനോ സിപിഐ എമ്മിനെ നേരിടാനോ സാധിക്കില്ല. നേരിയ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കമാണ് സുധാകരന്‍ നടത്തുന്നതെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച എ നേതാക്കള്‍ , ഉമ്മന്‍ ചാണ്ടിയുടെ ബോര്‍ഡ് നശിപ്പിച്ചത് സുധാകരന്‍ വളര്‍ത്തിയെടുത്ത ക്രിമിനല്‍ സംഘമാണെന്ന സൂചനയും നല്‍കി. അത്തരക്കാര്‍ ജനപ്രതിനിധികളായി വന്നതിന്റെ ദുര്യോഗമാണ് മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ നീക്കുന്നതിലെത്തിയതെന്ന് സതീശന്‍ പാച്ചേനി തുറന്നടിച്ചു.&lt;br /&gt;&lt;br /&gt;എംപിയെന്ന നിലയില്‍ സുധാകരന്‍ പാര്‍ലമെന്റില്‍ പോലും കൃത്യമായി പോകുന്നില്ല എന്നായിരുന്നു എ വിഭാഗം നേതാക്കളുടെ മറ്റൊരാരോപണം. ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ വന്നപ്പോള്‍ സുധാകരന്‍ പങ്കെടുത്തില്ല. ഭാര്യാമാതാവ് മരിച്ചതിന്റെ പുലകുളിയാണെന്ന് പറഞ്ഞാണ് ഒഴിഞ്ഞു നിന്നത്. ഭാര്യാമാതാവ് മരിച്ച് 45ാം ദിവസമാണ് പുലകുളിയുടെ പേരില്‍ പാര്‍ലമെന്റില്‍നിന്ന് മുങ്ങിയതെന്നും അവര്‍ ആരോപിച്ചു.&lt;br /&gt;&lt;br /&gt;1977ല്‍ പാര്‍ടിയില്‍ വന്ന സുധാകരന് രാഷ്ട്രീയ പാരമ്പര്യമുള്ള മുല്ലപ്പള്ളിയുടെ അഭിമാനവും സത്യസന്ധതയും ചോദ്യം ചെയ്യാനുള്ള ആര്‍ജവം എവിടെ നിന്ന് കിട്ടിയെന്നാണ് എ നേതാക്കളുടെ മറ്റൊരു ചോദ്യം. കെ പി നൂറുദ്ദീനാണ് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് സുധാകരനെ മാമോദീസ മുക്കിയതെന്നും അപ്പോള്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് താനായിരുന്നുവെന്നും എന്‍ രാമകൃഷ്ണന്‍ പറഞ്ഞു. സുധാകരന്‍ ഗ്രൂപ്പ് എന്നത് കോണ്‍ഗ്രസില്‍ എവിടെയാണെന്നും അവര്‍ ചോദിച്ചു. ഡിസിസി ആക്ടിങ് പ്രസിഡന്റ് പി കെ വിജയരാഘവന്‍ സുധാകരന്റെ വെറും ആശ്രിതനാണെന്നും കോണ്‍ഗ്രസുകാര്‍പോലും നേതാവായി അംഗീകരിക്കുന്നില്ല. സുധാകരനു വേണ്ടി വിജയരാഘവന്‍ നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. കോണ്‍ഗ്രസിനെക്കുറിച്ച് ആധികാരികമായി പറയാന്‍ മാത്രം അദ്ദേഹത്തിന് കഴിവുമില്ല- എന്‍ രാമകൃഷ്ണനും എ ഡി മുസ്തഫയും പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6598217975685049875?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6598217975685049875/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_6758.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6598217975685049875'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6598217975685049875'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_6758.html' title='ഏത് നേതാവിനാണ് നീതി കിട്ടാത്തതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-C0Ruu03Q-8I/TykOXMy3TbI/AAAAAAAAB68/3qyCMuMwqNc/s72-c/umman+chandy.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6614085099138498553</id><published>2012-02-01T15:28:00.000+05:30</published><updated>2012-02-01T15:28:29.253+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>കോഴിക്കോട്ടും നഴ്സുമാരുടെ സമരം</title><content type='html'>കോഴിക്കോട് നാഷനല്‍ ആശുപത്രിയിലും നഴ്സുമാര്‍ സമരം തുടങ്ങി. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലും കഴിഞ്ഞ ദിവസം ആരംഭിച്ച സമരം ശക്തമായി തുടരുന്നു.&lt;br /&gt;&lt;br /&gt;വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് സൂചനാ പണിമുടക്ക് ആരംഭിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്ന് നഴ്സുമാര്‍ അറിയിച്ചു. എറണാകുളം ലേക് ഷോറില്‍ സമരം ചെയ്യുന്ന 90 പേരെ പിരിച്ചുവിട്ടു.&lt;br /&gt;&lt;br /&gt;ലേക് ഷോര്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമരം ചെയ്യുന്ന നഴ്സുമാരുടെ വാദം കേള്‍ക്കാന്‍ കോടതി നോട്ടീസ് അയച്ചു. ഹെഡ് നഴ്സുമാരും ബുധനാഴ്ച പണിമുടക്കിയതോടെ ആശുപത്രി പ്രവര്‍ത്തനം നേരിയ തോതിലേ നടക്കുന്നുള്ളു. കോലഞ്ചേരിയില്‍ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും അനുകൂല നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;തൊഴില്‍മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം: നേഴ്സസ് അസോ.&lt;/b&gt;&lt;br /&gt;&lt;br /&gt;കൊച്ചി: ലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നുമുള്ള തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രസ്താവന വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന് ഇടയാക്കിയ കാര്യങ്ങള്‍ മനസ്സിലാക്കാതെ ഇത്തരം പ്രസ്താവന നടത്തിയ മന്ത്രി ഇതു പിന്‍വലിച്ച് മാപ്പു പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;ലേക്ഷോര്‍ ആശുപത്രിയില്‍ നവംബര്‍ ഒമ്പതിന് നേഴ്സുമാര്‍ മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ജനുവരി ഒമ്പതിന് യുഎന്‍എയുടെ നേതൃത്വത്തില്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്കുപോലും മാനേജ്മെന്റ് തയ്യാറായില്ല. 27ന് സമരത്തിന് നോട്ടീസ് നല്‍കി. 28ന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാവാതിരുന്നതിനെത്തുടര്‍ന്ന് 30ന് നേഴ്സുമാര്‍ സമരം ആരംഭിച്ചു. എഴുന്നൂറോളം നേഴ്സുമാര്‍ സമരം ആരംഭിച്ചപ്പോള്‍ പകരം സംവിധാനമായി വെല്‍കെയര്‍ , പിഎസ് മിഷന്‍ എന്നീ ആശുപത്രികളിലെ നേഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് ജോലിചെയ്യിക്കുകയാണ് മാനേജ്മെന്റ്. ഇതിനെതിരെ പ്രതികരിക്കാന്‍ യുഎന്‍എയുടെ വിദ്യാര്‍ഥിസംഘടനയായ യുഎന്‍എസ്എ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;സമരംചെയ്യുന്ന നേഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പ്രസ്താവന നീതിക്കു നിരക്കുന്നതല്ല. ഇത് ഐഎംഎ അംഗങ്ങള്‍ മുതലാളിമാരായുള്ള ആശുപത്രി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള തന്ത്രമാണ്. ഐഎംഎ പ്രസിഡന്റ് പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ സമരം നടത്തും. നേരത്തെ സമരം നടത്തിയ അമൃത ആശുപത്രിയില്‍ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കിയിട്ടില്ല. മാനേജ്മെന്റിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ പകുതിയോളം നേഴ്സുമാര്‍ക്ക് മാത്രമാണ് മിനിമം വേതനം നല്‍കിയതെന്നും യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുധീപ് കൃഷ്ണന്‍ , വൈസ് പ്രസിഡന്റ് ഇ എ ഷിഹാബ്, എറണാകുളം ജില്ലാ സെക്രട്ടറി ജിതിന്‍ ലോഹി, പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, യുഎന്‍എസ്എ സംസ്ഥാന പ്രസിഡന്റ് സി എച്ച് നിജില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6614085099138498553?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6614085099138498553/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_4590.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6614085099138498553'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6614085099138498553'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_4590.html' title='കോഴിക്കോട്ടും നഴ്സുമാരുടെ സമരം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8639084747882321262</id><published>2012-02-01T12:47:00.000+05:30</published><updated>2012-02-01T12:47:00.113+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാമ്പത്തികം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>യൂറോ മേഖലയില്‍ തൊഴിലില്ലായ്മ 10.4 ശതമാനം</title><content type='html'>ബ്രസല്‍സ്: യൂറോ നാണ്യമായ 17 രാജ്യങ്ങള്‍ ചേര്‍ന്ന യൂറോ മേഖലയില്‍ തൊഴിലില്ലായ്മ 10.4 ശതമാനം. 2011 ഡിസംബര്‍ അവസാനിച്ചപ്പോഴുള്ള കണക്കാണിത്. 1999ല്‍ ഈ രാജ്യങ്ങള്‍ യൂറോ നാണ്യമായി അംഗീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. തൊഴില്‍രഹിതരുടെ എണ്ണം മുന്‍ വര്‍ഷം ഇതേസമയത്തുണ്ടായിരുന്നതിനെക്കാള്‍ 7,51,000 വര്‍ധിച്ചു. 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ ആകെയെടുത്താല്‍ തൊഴിലില്ലായ്മയിലെ വര്‍ധന 9.23 ലക്ഷമാണ്. യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ യൂറോസ്റ്റാറ്റിന്റെ ഒടുവിലെ കണക്കനുസരിച്ച് യൂറോ മേഖലയില്‍ ഡിസംബറിലെ തൊഴിലില്ലായ്മ 1.65 കോടിയാണ്. ഇയു ആകെയെടുത്താല്‍ ഇത് 2.38 കോടിയിലധികവും. 2010 ഡിസംബറിലെ 10 ശതമാനത്തില്‍നിന്നാണ് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 10.4 ശതമാനമായി യൂറോ മേഖലയില്‍ തൊഴിലില്ലായ്മ ഉയര്‍ന്നത്. പുരുഷന്മാരുടെ തൊഴിലില്ലായ്മ മുന്‍വര്‍ഷം 9.7 ശതമാനമായിരുന്നത് വര്‍ധിച്ച് 10.2 ശതമാനമായി. സ്ത്രീകളുടേത് 10.3 ശതമാനത്തില്‍നിന്ന് 10.6 ശതമാനമായും വര്‍ധിച്ചതായി യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.&lt;br /&gt;അമേരിക്കയില്‍ ഒടുവിലെ കണക്കനുസരിച്ച് തൊഴിലില്ലായ്മ 8.4 ശതമാനമാണ്. യൂറോപ്യന്‍ ധനവിപണിയിലെ കുഴപ്പങ്ങളും വായ്പാ പ്രതിസന്ധിയും തൊഴില്‍വിപണിയെയും കാര്യമായി ബാധിച്ചു. ഇതിനിടെ വായ്പാപ്രതിസന്ധിക്ക് പരിഹാരം തേടി ബ്രസല്‍സില്‍ ചേര്‍ന്ന ഇയു ഉച്ചകോടി കര്‍ക്കശമായ ബജറ്റ് നിയന്ത്രണം നടപ്പാക്കുന്നതിന് ധന ഉടമ്പടി ഉള്‍പ്പെടെ വിവിധ നടപടികള്‍ അടങ്ങുന്ന പാക്കേജിന് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 25 എണ്ണം മാര്‍ച്ചില്‍ ചേരുന്ന അടുത്ത ഉച്ചകോടിയില്‍ ഉടമ്പടി ഒപ്പിടും. യൂറോസോണ്‍ ധനകാര്യ കൂട്ടായ്മയ്ക്കെതിരെ നേരത്തെ തന്നെ നിലപാടെടുത്ത ബ്രിട്ടനുപുറമെ ചെക് റിപ്പബ്ലിക്കും ഉടമ്പടിയെ എതിര്‍ത്തു. ഭരണഘടനയില്‍ വായ്പാ നിയന്ത്രണവകുപ്പ് എഴുതിച്ചേര്‍ക്കുന്നതിന് അംഗരാജ്യങ്ങളെ നിര്‍ബന്ധിതമാക്കി കടം ഭീമമായ തോതില്‍ പെരുകുന്നത് തടയുകയാണ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ബജറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധവും കരട് ഉടമ്പടി നിര്‍ദേശിക്കുന്നു. രാജ്യങ്ങളുടെ ബജറ്റുകള്‍ പരിശോധിച്ച് ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ യൂറോപ്യന്‍ കമീഷന് പുതിയ അധികാരങ്ങള്‍ നല്‍കുന്നു.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8639084747882321262?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8639084747882321262/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/104.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8639084747882321262'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8639084747882321262'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/104.html' title='യൂറോ മേഖലയില്‍ തൊഴിലില്ലായ്മ 10.4 ശതമാനം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3995667805041362840</id><published>2012-02-01T12:45:00.000+05:30</published><updated>2012-02-01T12:45:00.489+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആയുധക്കച്ചവടം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>അരലക്ഷം കോടിയുടെ വിമാനക്കരാര്‍ ഫ്രാന്‍സിന്</title><content type='html'>ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് റാഫേലില്‍നിന്ന് വ്യോമസേന 126 വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ (എംഎംആര്‍സിഎ) വാങ്ങുന്നു. സാങ്കേതികവിദ്യയുടെ കൈമാറ്റവും കരാറിന്റെ ഭാഗമാണ്. യൂറോപ്യന്‍ കണ്‍സോര്‍ഷ്യം കമ്പനിയായ "ഇഎഡിഎസ് യൂറോ ഫൈറ്ററി"നെ അവസാന റൗണ്ടില്‍ മറികടന്നാണ് ഏറ്റവും വലിയ പ്രതിരോധക്കരാര്‍ ഫ്രഞ്ച് കമ്പനി സ്വന്തമാക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലേലംകൊണ്ടത് റാഫേലാണെന്ന് പ്രതിരോധമന്ത്രാലയങ്ങള്‍ പറഞ്ഞു. ധാരണയനുസരിച്ച് 18 ജറ്റ് യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിച്ചുനല്‍കും. ബാക്കിയുള്ള 108 വിമാനങ്ങള്‍ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡില്‍ നിര്‍മിക്കും. കരയുദ്ധത്തിനും ബോംബ്, മിസൈല്‍ ആക്രമണത്തിനും വിമാനം ഉപയോഗിക്കാം. ഒമ്പതു ടണ്‍വരെ ബോംബ് വഹിക്കാന്‍ വിമാനത്തിന് കഴിയും. കപ്പല്‍വേധ മിസൈലുകളും ആകാശ- ഭൂതല മിസൈലുകളും വിക്ഷേപിക്കാനാകും.&lt;br /&gt;&lt;br /&gt;2007ലാണ് വിവിധോദ്ദേശ്യ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. മൊത്തം അഞ്ചു കമ്പനിയാണ് ലേലംകൊണ്ടത്. എന്നാല്‍ , അമേരിക്കയിലെ എഫ്-16 വിമാനക്കമ്പനിയായ ലോക്ക്ഹീഡ് മാര്‍ടിന്‍ , എഫ്-18 വിമാനക്കമ്പനിയായ ബോയിങ്, റഷ്യയുടെ മിഗ്-35 നിര്‍മാതാക്കള്‍ , സ്വീഡനിലെ സാബ് ഗ്രിപേന്‍ എന്നീ കമ്പനികള്‍ ആദ്യമേ പുറത്തായി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ റാഫേലും യൂറോ ഫൈറ്ററും മാത്രമാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ജര്‍മനിയിലെ ഇഎഡിഎസ്, ബ്രിട്ടനിലെ ബിഎഇ സിസ്റ്റം, ഇറ്റലിയിലെ ഫിന്‍ മെചാനിയ എന്നീ കമ്പനികള്‍ ചേര്‍ന്നതായിരുന്നു യൂറോ ഫൈറ്റര്‍ . ഈ കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന ഫ്രാന്‍സിലെ വലതുപക്ഷ നിക്കോളസ് സര്‍ക്കോസി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനുള്ള വടിയായി കരാര്‍ മാറുമെന്ന് ഉറപ്പാണ്. മേയില്‍ ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ദസ്സാള്‍ട്ട് റാഫേലിന് കരാര്‍ നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സര്‍ക്കോസി സ്വാഗതംചെയ്തു.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3995667805041362840?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3995667805041362840/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_7327.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3995667805041362840'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3995667805041362840'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_7327.html' title='അരലക്ഷം കോടിയുടെ വിമാനക്കരാര്‍ ഫ്രാന്‍സിന്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2119127885347630025</id><published>2012-02-01T11:43:00.000+05:30</published><updated>2012-02-01T11:43:00.490+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കോണ്‍ഗ്രസ് കലാപം നേതൃമാറ്റം ലക്ഷ്യമിട്ട്</title><content type='html'>പാര്‍ടിയില്‍ കലാപം രൂക്ഷമാക്കി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള അണിയറനീക്കം കോണ്‍ഗ്രസില്‍ മുറുകുന്നു. പാര്‍ടി ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടായാല്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാമെന്ന വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ . ഇക്കാര്യം മനസ്സിലാക്കിത്തന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധം തീര്‍ത്ത് എ വിഭാഗം കച്ചമുറുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി വയലാര്‍ രവി ചെന്നിത്തലയ്ക്കുവേണ്ടിയും കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടിയും പരസ്യ നിലപാടെടുത്തതോടെ ഗ്രൂപ്പ് അങ്കത്തിന് വാശിയേറിയിരിക്കയാണ്. കരുണാകര-ആന്റണി കാലത്തെ ഗ്രൂപ്പുകലഹം ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ .&lt;br /&gt;&lt;br /&gt;ഉമ്മന്‍ചാണ്ടിയുടെ ഭരണം സാധാരണ കോണ്‍ഗ്രസുകാരുടേതല്ലെന്ന പ്രചാരണം ശക്തിപ്പെടുത്തിയാണ് ചെന്നിത്തല പക്ഷം അണികളെയും പ്രവര്‍ത്തകരെയും ഒപ്പം കൂട്ടുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും എ കെ ആന്റണി കെപിസിസി പ്രസിഡന്റുമായിരുന്ന കാലത്ത് ഭരണകാര്യങ്ങളൊന്നും കെപിസിസി ഓഫീസില്‍ അറിഞ്ഞിരുന്നില്ല. അതുപോലെ ഇന്ന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ഇന്ദിരാഭവന് വലിയ റോളില്ല. തന്റെ നോമിനികളായ മൂന്നു മന്ത്രിമാരെ ഏറെക്കുറെ ചെന്നിത്തല ഒപ്പം നിര്‍ത്തിയിരിക്കുന്നുവെന്ന വ്യത്യാസം മാത്രം. ആഭ്യന്തരമടക്കം പ്രധാന വകുപ്പെല്ലാം എയുടേതായതിനാല്‍ ഭരണം സമ്പൂര്‍ണമായി ഉമ്മന്‍ചാണ്ടി പക്ഷത്തിനാണ്. ചില കാര്യങ്ങളില്‍ കരുണാകരശൈലി പിന്തുടരുന്ന ഉമ്മന്‍ചാണ്ടി ജില്ലകളിലെ ഭരണകാര്യങ്ങള്‍ നടത്താന്‍ ഓരോ കോക്കസിനെ സൃഷ്ടിച്ചിരിക്കുന്നുവെന്നതാണ് എതിര്‍പക്ഷത്തിന്റെ ആക്ഷേപം. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും കെ പി നൂറുദീനുമാണ് പൊലീസ് നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മറ്റു ജില്ലകളിലും ഇതിനു സമാനമായ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായ ആക്ഷേപവും ചെന്നിത്തലപക്ഷം ഉന്നയിക്കുന്നുണ്ട്. ചില ജില്ലകളില്‍ മാഫിയാസംഘങ്ങളുടെ സ്വാധീനത്തിലാണ് സ്ഥലംമാറ്റം എന്നുവരെ പരാതി ഉയര്‍ന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഉമ്മന്‍ചാണ്ടി ഏതു ജില്ലയില്‍ ചെന്നാലും ഈ കോക്കസുമായാണ് സമയം ചെലവിടുന്നത്. ഇതുമായി ബന്ധപ്പെട്ട അസംതൃപ്തിയെ ഉപയോഗപ്പെടുത്തിയാണ് കണ്ണൂരില്‍ കെ സുധാകരനും കൂട്ടരും ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യ ആക്രമണം തുടങ്ങിയത്. ഇതിനോടു യോജിച്ച് വയലാര്‍ രവി രംഗത്തുവന്നത് ഉമ്മന്‍ചാണ്ടി വിരുദ്ധരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കലാപം രൂക്ഷമായതിനു പിന്നാലെ മൂന്നിന് കെപിസിസി ഭാരവാഹി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അസംതൃപ്തി കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍നിന്നു വിട്ടുനിന്നേക്കും. ജനശ്രീ മിഷന്റെ മൂന്നു ദിവസത്തെ സമ്മേളനം കോഴിക്കോട്ടു നടക്കുന്ന കാരണം പറഞ്ഞാകും ഉമ്മന്‍ചാണ്ടി യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുക.&lt;br /&gt;കോര്‍പറേഷന്‍ , ബോര്‍ഡ് പുനഃസംഘടനയും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വക്കം കമ്മിറ്റി റിപ്പോര്‍ട്ടും ഗ്രൂപ്പ് അങ്കം മൂര്‍ഛിപ്പിക്കുന്നതിനു കാരണമായി. കോര്‍പറേഷന്‍ , ബോര്‍ഡ് ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ മെരിറ്റുകൂടി നോക്കണമെന്ന നിര്‍ദേശമുന്നയിച്ച് സ്ഥാനമാനത്തില്‍ ഏറിയപങ്കും സ്വന്തം ഗ്രൂപ്പുകാരെ പ്രതിഷ്ഠിക്കുന്നതിന് ഉമ്മന്‍ചാണ്ടി കരുനീക്കം നടത്തിയിരുന്നു. ഗ്രൂപ്പിനായി പങ്കുവയ്ക്കുന്ന സ്ഥാനങ്ങളില്‍ ആരു വേണമെന്ന് ആ ഗ്രൂപ്പ് നിശ്ചയിക്കട്ടെ എന്നതാണ് ചെന്നിത്തലയുടെയും കൂട്ടരുടെയും നിലപാട്. വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ചില നിയോജകമണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. പക്ഷേ, റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ വന്‍ കുഴപ്പങ്ങള്‍ക്ക് വഴിതെളിക്കുമെന്ന ചിന്തയിലാണ് രണ്ട് പ്രമുഖ ഗ്രൂപ്പുകളിലെ പ്രധാന നേതാക്കളുടെ ചിന്ത. എന്നാല്‍ , തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലക്കാട്ടെ നേതാവിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ കെ അച്യുതന്‍ എംഎല്‍എ ശാഠ്യം പുലര്‍ത്തുന്നത് ഭരണത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന നിലയായിട്ടുണ്ട്.&lt;br /&gt;(ആര്‍ എസ് ബാബു)&lt;br /&gt;&lt;br /&gt;&lt;b&gt;കണ്ണൂരില്‍ ഫ്ളക്സ്ബോര്‍ഡ് വച്ച പൊലീസുകാര്‍ മാപ്പപേക്ഷിക്കും&lt;/b&gt;&lt;br /&gt;&lt;br /&gt;ഫ്ളക്സ്ബോര്‍ഡ് വിവാദത്തില്‍ അകപ്പെട്ട കണ്ണൂരിലെ പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ തടിയൂരുന്നു. കെ സുധാകരന്‍ എംപിയെ അഭിവാദ്യംചെയ്യുന്ന ബോര്‍ഡ് സായുധപൊലീസ് ആസ്ഥാനത്ത് എസ്പിയെ ധിക്കരിച്ച് സ്ഥാപിച്ചതില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. കണ്ണൂര്‍ പൊലീസ് ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് സംസ്ഥാന സെക്രട്ടറി ജി ആര്‍ അജിത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാഭാരവാഹികളുടെ പരസ്യമായ രാഷ്ട്രീയ നിലപാടിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. എടുത്തു മാറ്റിയ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചതില്‍ പങ്കില്ലെന്നും നിരപരാധികളാണെന്നും വിശദീകരിച്ച് സസ്പെന്‍ഡ് ചെയ്യപ്പെട്ട ആറു പേരും ജില്ലാ പൊലീസ് മേധാവിക്ക് മാപ്പപേക്ഷ നല്‍കും. നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നും ശിക്ഷാ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കും.&lt;br /&gt;&lt;br /&gt;ജില്ലാ നേതാക്കളുടെ വ്യക്തിതാല്‍പര്യമാണ് പ്രശ്നം വഷളാക്കിയതെന്ന് യോഗത്തില്‍ വിമര്‍ശനമുണ്ടായി. നേതൃത്വത്തിന്റെ അപക്വമായ പ്രവര്‍ത്തനം പൊലീസ് അസോസിയേഷന്റെ വിശ്വാസ്യത തകര്‍ത്തതായും ചിലര്‍ തുറന്നടിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ , ട്രഷറര്‍ അബ്ദുള്ളക്കോയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികള്‍ പിന്നീട് ഡിഐജി എസ് ശ്രീജിത്തുമായി ചര്‍ച്ച നടത്തി. പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എം മനോജ്, സെക്രട്ടറി കെ ജെ മാത്യു, വൈസ് പ്രസിഡന്റ് വി വി മനോജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സി ഒ പുഷ്പരാജ്, കൊട്ടിലക്കണ്ടി കൃഷ്ണന്‍ , മുന്‍ സെക്രട്ടറി എം ജി ജോസ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി അനൂപ് കുരുവിള ജോണ്‍ സസ്പെന്‍ഡ് ചെയ്തത്്. അതിനിടെ എസ്പിയെ പരിശീലനത്തിനയച്ച് തല്‍ക്കാലം സര്‍ക്കാരിന്റെ മുഖംരക്ഷിക്കാനുള്ള നീക്കവും ഉന്നതങ്ങളില്‍ സജീവമാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;ഗ്രൂപ്പ് സംരക്ഷിക്കാന്‍ പൊലീസിനെ നിയോഗിക്കുന്നു: മാത്യു ടി തോമസ്&lt;/b&gt;&lt;br /&gt;&lt;br /&gt;തൃപ്രയാര്‍ : ഗ്രൂപ്പ് താല്‍പ്പര്യം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിനെ നിയോഗിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ. ജനതാദള്‍ എസ് നാട്ടിക നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സുധാകരന്‍ പറയുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് തന്റെ അനുചരന്മാരോട് ചോദിച്ചിട്ട് വേണമെന്ന് മുഖ്യമന്ത്രി പൊലീസിലെ ഉന്നതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും മാത്യു ടി തോമസ് പറഞ്ഞു&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 010212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2119127885347630025?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2119127885347630025/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_5512.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2119127885347630025'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2119127885347630025'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_5512.html' title='കോണ്‍ഗ്രസ് കലാപം നേതൃമാറ്റം ലക്ഷ്യമിട്ട്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5334667912860565216</id><published>2012-02-01T11:39:00.000+05:30</published><updated>2012-02-01T11:39:00.533+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>കോലഞ്ചേരി മെഡിക്കല്‍ കോളേജിനെ ഓര്‍ത്തഡോക്സ് സഭ കൈവിട്ടു</title><content type='html'>കോലഞ്ചേരി മെഡിക്കല്‍ കോളേജിനെ ഓര്‍ത്തഡോക്സ് സഭ കൈവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം നാലുദിവസം പിന്നിട്ടതോടെയാണ് മാനേജ്മെന്റിനെ ഓര്‍ത്തഡോക്സ് സഭയും കൈവിട്ടത്. സമരത്തിനുപിന്നില്‍ സഭാതര്‍ക്കമാണെന്ന വാദവുമായി ആശുപത്രി മാനേജ്മെന്റിന്റെ നിലപാടിനെതിരെ ആശുപത്രി വൈസ്പ്രസിഡന്റും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത ശക്തമായി രംഗത്തെത്തി.&lt;br /&gt;&lt;br /&gt;നേഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കി സമരം അവസാനിപ്പിക്കുന്നതിനുപകരം പ്രശ്നത്തെ സഭാതര്‍ക്കത്തിലേക്കു വലിച്ചിഴച്ചത് മാനേജ്മെന്റിലെ ചിലരുടെ താല്‍പ്പര്യപ്രകാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭയുടെ പേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. സഭയുടെ കതോലിക്കാ ബാവ പ്രസിഡന്റും താന്‍ അതിന്റെ വൈസ്പ്രസിഡന്റുമാണെന്നതല്ലാതെ ആശുപത്രിയുടെ ഭരണത്തില്‍ സഭയ്ക്ക് ഒരു നിയന്ത്രണവുമില്ലെന്ന് സേവേറിയോസ് മെത്രാപോലീത്ത പറഞ്ഞു. ആശുപത്രിയിലെ നിയമനം, വിദ്യാര്‍ഥിപ്രവേശനം എന്നിവയില്‍ സഭയ്ക്ക് ഒരു പങ്കുമില്ല. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സഭയുടെ താല്‍പ്പര്യമെന്നും ഇക്കാര്യം കാതോലിക്കാ ബാവ ആശുപത്രി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെത്രാപോലീത്ത പറഞ്ഞു.&lt;br /&gt;&lt;br /&gt;നേഴ്സുമാരുടെ സമരത്തിനുപിന്നില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കമാണെന്ന് കഴിഞ്ഞദിവസം ആശുപത്രി മാനേജ്മെന്റ് ആരോപിച്ചിരുന്നു. എന്നാല്‍ , ആശുപത്രി പ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ്പ്രസിഡന്റും ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറിയുമായ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്തയുടെ നിലപാട് മാനേജ്മെന്റിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;ഐഎംഎ നിലപാട് പ്രതിഷേധാര്‍ഹം: നേഴ്സസ് അസോസിയേഷന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;കൊച്ചി: സമരംചെയ്യുന്ന നേഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ട്രെയ്ന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടിഎന്‍എഐ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;നിയമപ്രകാരമുള്ള കുറഞ്ഞ വേതനം നല്‍കുന്ന വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളേ കേരളത്തിലുള്ളുവെന്ന് സംസ്ഥാന തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. കേരള സര്‍ക്കാര്‍ 2009ല്‍ വിജ്ഞാപനംചെയ്ത മിനിമം വേതനമായ 8400 രൂപ നേഴ്സുമാര്‍ക്ക് കൊടുത്താല്‍ പൊതുജനങ്ങള്‍ക്ക് ചികിത്സാച്ചെലവ് വര്‍ധിക്കുമെന്നുള്ള ഐഎംഎയുടെ "കണ്ടുപിടിത്തം" സാക്ഷരകേരളത്തോടുള്ള വെല്ലുവിളിയാണ്.&lt;br /&gt;&lt;br /&gt;കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലേക്ഷോര്‍ ആശുപത്രിയിലും മിനിമം വേതനം ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് ടിഎന്‍എഐ പിന്തുണ പ്രഖ്യാപിച്ചു. നേഴ്സുമാരുടെ സമരത്തിനാധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കണം. മാന്യമായ സമീപനത്തിലൂടെ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രി ജീവനക്കാര്‍ക്കും സേവന-വേതന വ്യവസ്ഥ ഉറപ്പാക്കണം. നേഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. പ്രസിഡന്റ് സിസ്റ്റര്‍ ഗില്‍ബര്‍ട്ട്, മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. റോയ് കെ ജോര്‍ജ്, സെന്‍ട്രല്‍ സോണ്‍ പ്രതിനിധി സിന്ധുദേവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5334667912860565216?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5334667912860565216/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_2421.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5334667912860565216'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5334667912860565216'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_2421.html' title='കോലഞ്ചേരി മെഡിക്കല്‍ കോളേജിനെ ഓര്‍ത്തഡോക്സ് സഭ കൈവിട്ടു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6020006475844863539</id><published>2012-02-01T10:37:00.002+05:30</published><updated>2012-02-01T10:37:00.361+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>കോലഞ്ചേരിയില്‍ നേഴ്സ്സമരം അഞ്ചാംദിവസത്തിലേക്ക്</title><content type='html'>സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാലസമരം നാലാംദിവസം പിന്നിട്ടു. ചൊവ്വാഴ്ചയും നാട്ടുകാരും വിവിധ സംഘടനകളും സമരത്തിന് പിന്തുണയുമായെത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്തു.&lt;br /&gt;&lt;br /&gt;ന്യായമായ അവകാശത്തിനുവേണ്ടി നേഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ കൊടിയ ചൂഷണത്തിന് ഇരയാവുകയാണ്. സംഘടിക്കാന്‍പോലും അവകാശം നല്‍കാതെ ഇവരെ പീഡിപ്പിക്കുന്ന മാനേജ്മെന്റ് നടപടി അംഗീകരിക്കാനാവില്ലെന്ന് ജോസഫൈന്‍ പറഞ്ഞു. മണല്‍ത്തൊഴിലാളി യൂണിയന്‍ (സിഐടിയു) മേഖലാ കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച് സെക്രട്ടറി സി കെ വര്‍ഗീസ് ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ വി ഏലിയാസ്, സിഐടിയു ഏരിയ സെക്രട്ടറി എം എന്‍ മോഹനന്‍ , എം കെ മനോജ്, എന്‍ വി കൃഷ്ണന്‍കുട്ടി, പി ഐ ചാണ്ടി, എന്‍ എസ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു. സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് ഭക്ഷണം വിതരണംചെയ്യുന്നത് നാട്ടുകാരും വിവിധ സംഘടനകളും ചേര്‍ന്നാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;ലേക്ഷോറില്‍ ചര്‍ച്ച പരാജയം; സമരം തുടരും&lt;/b&gt;&lt;br /&gt;&lt;br /&gt;കൊച്ചി: തൃപ്പൂണിത്തുറ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ സമരം തുടരുന്നതിനാല്‍ മാനേജുമെന്റ് വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നേഴ്സുമാര്‍ നടത്തുന്ന സമരം ഇതോടെ മൂന്നാംദിവസത്തിലേക്കു കടന്നു. ശമ്പളവര്‍ധന അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതിരുന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ സുധീഷ്കൃഷ്ണന്‍ , വിബിന്‍ പി ചാക്കോ എന്നിവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്ന ചര്‍ച്ചയില്‍ മാനേജിങ് ഡയറക്ടര്‍ ഫിലിപ്പ് അഗസ്റ്റിന്‍ പങ്കെടുത്തു. സമരത്തില്‍ പങ്കെടുത്തവരെ മാനേജ്മെന്റ് പുറത്താക്കിയെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തിപരിചയത്തിനനുസരിച്ച് മാന്യമായ ശമ്പളം നല്‍കുക, ജോലിസുരക്ഷിതത്വം ഉറപ്പാക്കുക, നേഴ്സ്-രോഗി അനുപാതം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എഴുന്നൂറിലധികം നേഴ്സുമാരാണ് പണിമുടക്ക് നടത്തുന്നത്. ബില്ലിങ്ജോലിമുതല്‍ അറ്റന്‍ഡര്‍വരെയുള്ളവരുടെ ജോലി നേഴ്സുമാര്‍ ചെയ്യുന്നു. ഇവര്‍ക്ക് അടിസ്ഥാനശമ്പളം നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ല. മൂന്നുമാസംമുമ്പ് ആവശ്യങ്ങള്‍ അടങ്ങിയ നോട്ടീസ് നേഴ്സിങ് ഡയറക്ടര്‍വഴി നല്‍കിയിരുന്നു. എന്നാല്‍ ,മാനേജ്മെന്റ് നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. അമൃത ആശുപത്രിയിലെ നേഴ്സുമാര്‍ ലേക്ഷോറിലെ സമരകേന്ദ്രത്തിലെത്തി അഭിവാദ്യമര്‍പ്പിച്ചു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 010212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6020006475844863539?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6020006475844863539/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_363.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6020006475844863539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6020006475844863539'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_363.html' title='കോലഞ്ചേരിയില്‍ നേഴ്സ്സമരം അഞ്ചാംദിവസത്തിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1331275880297571801</id><published>2012-02-01T10:35:00.000+05:30</published><updated>2012-02-01T10:35:00.176+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിബിഐ'/><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കയര്‍'/><category scheme='http://www.blogger.com/atom/ns#' term='കോണ്‍ഗ്രസ്'/><title type='text'>കയര്‍ബോര്‍ഡ് തട്ടിപ്പ്; 2 കോണ്‍ഗ്രസ് നേതാക്കളെ സിബിഐ ചോദ്യംചെയ്തു</title><content type='html'>തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതിയില്‍ കോടികള്‍ വെട്ടിച്ച കേസില്‍ ഡിസിസി ജില്ലാ ട്രഷററെയും കോണ്‍ഗ്രസിന്റെ ജില്ലാപഞ്ചായത്ത് അംഗത്തെയും സിബിഐ ചോദ്യം ചെയ്തു. ശിവമൈ കയര്‍ ഇന്‍ഡസ്ട്രീസ് ഉടമയും ഡിസിസി ട്രഷററുമായ സുബ്രഹ്മണ്യദാസ്, ജില്ലാ പഞ്ചായത്ത് അംഗവും കെപിസിസി അംഗവുമായ രാജേന്ദ്രപ്രസാദ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സിബിഐ ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. കോടികളുടെ കമീഷന്‍ ഇടപാട് നടന്നതായും സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ അനുവദിച്ച 90 ശതമാനം തുകയും പാഴായതായും പ്രാഥമിക അന്വേഷണത്തില്‍ സിബിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.&lt;br /&gt;&lt;br /&gt;ചേര്‍ത്തല അമ്പലപ്പുഴ താലൂക്കില്‍ മാത്രം തറിസ്ഥാപിക്കാതെ രണ്ടു കോടി രൂപ കമീഷന്‍ ഇനത്തില്‍ തട്ടിയതായാണ് വിവരം. കയര്‍ബോര്‍ഡ് വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ റീജുവനൈസേഷന്‍ , മോഡേണൈസേഷന്‍ ആന്റ് ടെക്നോളജിക്കല്‍ അപ്പ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍സ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടിപ്പ് നടത്തിയത്. കേരളത്തില്‍ 2126 റാട്ട് യൂണിറ്റുകളും 1678 തറി യൂണിറ്റുകളും നല്‍കാനായിരുന്നു പദ്ധതി. ഇതു വഴി താഴേതട്ടില്‍ കയര്‍ - കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. ബാങ്ക് മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ച ശേഷം രണ്ടു ലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. തറിയന്ത്രം സ്ഥാപിക്കുന്ന ഏജന്‍സിയെ കയര്‍ബോര്‍ഡാണ് നിശ്ചയിച്ചത്. ഇവര്‍ തറി സ്ഥാപിച്ചതിന് ശേഷം ബാങ്ക് വായ്പ തുക ഈ ഏജന്‍സിയുടെ പേരില്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്.&lt;br /&gt;&lt;br /&gt;ഒരേ തറി തന്നെ പലസ്ഥലങ്ങളില്‍ മാറ്റി മാറ്റി സ്ഥാപിച്ച് പത്തും പതിനഞ്ചും തറികള്‍ക്കുള്ള വായ്പ ലഭ്യമാക്കിയതായി സിബിഐ കണ്ടെത്തി. ചേര്‍ത്തല- അമ്പലപ്പുഴ താലൂക്കില്‍ 400ഓളം തറി അനുവദിച്ചതില്‍ ഇരുപതില്‍ താഴെ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാക്കിയൊക്കെ ഏജന്‍സിയും ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കളും കയര്‍ബോര്‍ഡിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കടലാസില്‍ ഒതുക്കി. ഇപ്രകാരം തറി സ്ഥാപിക്കാതെ വായ്പയും രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ ഇളവും സംഘടിപ്പിച്ചു നല്‍കിയതിന് ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ 50,000 രൂപ കമീഷന്‍ പറ്റി. ഇളവ് നല്‍കിയ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് 30 കോടിയും നഷ്ടമായി. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നപ്പോഴാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. മുന്‍ എംപി എ സി ജോസ് കയര്‍ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് ആരംഭിച്ച പദ്ധതിയില്‍ വി എസ് വിജയരാഘവന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് തട്ടിപ്പ് നടന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇരുവരും സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.&lt;br /&gt;(ഡി ദിലീപ്)&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1331275880297571801?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1331275880297571801/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/2.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1331275880297571801'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1331275880297571801'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/2.html' title='കയര്‍ബോര്‍ഡ് തട്ടിപ്പ്; 2 കോണ്‍ഗ്രസ് നേതാക്കളെ സിബിഐ ചോദ്യംചെയ്തു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7967947471872760663</id><published>2012-02-01T08:32:00.002+05:30</published><updated>2012-02-01T08:32:34.927+05:30</updated><category scheme='http://www.blogger.com/atom/ns#' term='ബി.ജെ.പി'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>മാറാട് കേസ്: ബിജെപി രണ്ടുതട്ടില്‍</title><content type='html'>മാറാട് കൂട്ടക്കൊല കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സംഭവത്തില്‍ ബിജെപി നേതൃത്വം രണ്ടുതട്ടില്‍ . അന്വേഷണസംഘത്തലവനായ പ്രദീപ്കുമാറിനെ മാറ്റിയത് ലീഗിന്റെ പങ്ക് മറച്ച് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അഭിപ്രായപ്പെട്ടപ്പോള്‍ പദവിമാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര നിര്‍വാഹകസമിതി അംഗം ശ്രീധരന്‍പിള്ളയുടെ അഭിപ്രായം.&lt;br /&gt;&lt;br /&gt;കേസില്‍ പ്രമുഖ ലീഗ് നേതാക്കള്‍ക്കുള്ള പങ്കും തീവ്രവാദ-വിദേശബന്ധവും ഗൂഢാലോചനയും പുറത്തുവരുമെന്നുള്ള ഭയമാണ് എസ്പിയെ മാറ്റാന്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഈ നടപടിക്കെതിരെ പാര്‍ടി രംഗത്തെത്തിയപ്പോഴാണ് മുതിര്‍ന്ന നേതാവായ ശ്രീധരന്‍പിള്ള പാര്‍ടി നിലപാടിനെ എതിര്‍ത്തത്. ഒന്നരവര്‍ഷമായിട്ടും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിന് ഒരാളെപോലും ചോദ്യം ചെയ്യാനായിട്ടില്ലെന്ന് ശ്രീധരന്‍പിള്ള കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഫ്ഐആറില്‍ പറഞ്ഞ പ്രതികളെയോ തീവ്രവാദി സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. മാറാട്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നീതി ലഭിക്കണമെങ്കില്‍ സിബിഐയോ കേന്ദ്രഏജന്‍സിയോ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;കേസന്വേഷണത്തില്‍ നിന്നും മാറ്റിയ ഉദ്യോഗസ്ഥന് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണമെന്നും ആഭ്യന്തരവകുപ്പിന്റെ നടപടി പുനഃപരിശോധിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നത്തില്‍ ബിജെപി എഡിജിപി ഓഫീസ് മാര്‍ച്ച് നടത്താനിരിക്കെയാണ് പിള്ളയുടെ മറുവാദം. ഇത് ബിജെപിയെ വെട്ടിലാക്കിയിരിക്കയാണ്.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7967947471872760663?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7967947471872760663/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_8549.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7967947471872760663'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7967947471872760663'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_8549.html' title='മാറാട് കേസ്: ബിജെപി രണ്ടുതട്ടില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5348458075369115003</id><published>2012-02-01T08:29:00.002+05:30</published><updated>2012-02-01T08:29:49.921+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സൗമ്യയുടെ നീറുന്ന ഓര്‍മകള്‍ക്ക്  ഒരാണ്ട്</title><content type='html'>കേരളീയ മഃസാക്ഷിക്കുമുന്നില്‍ ഉണങ്ങാത്ത മുറിപ്പാടായ സൗമ്യയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്. പെണ്ണുകാണല്‍ ചടങ്ങിനായി ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് പോയ പെണ്‍കുട്ടിയാണ് നിഷ്ഠുരമായ ആക്രമണത്തി രയായി കൊല്ലപ്പെട്ടത്. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവേ 2011 ഫെബ്രുവരി ഒന്നി് രാത്രിയാണ് ഷൊര്‍ണൂര്‍ സ്വദേശി സൗമ്യ (23) ട്രെയിനില്‍ ന്ന് വലിച്ചെറിയപ്പെടുകയും ക്രൂരമായ ബലാത്സംഗത്തിനിരയാവുകയും ചെയ്തത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആറി്ന് മരിച്ചു. കേസിലെ പ്രതി ഗോവിന്ദച്ചാമി വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിലാണ്. കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ കേസിന്റെ വിധി വംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി കെ രവീന്ദ്രബാബു പ്രസ്താവിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിധിക്കെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീലും സമര്‍പ്പിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;സൗമ്യ മരിച്ച ദിവസമായ ഫെബ്രുവരി ആറി് അമ്മ സുമതിയും സഹോദരന്‍ സന്തോഷും അശരണര്‍ക്കും അനാഥര്‍ക്കുമൊപ്പം ചെലവിടും. അന്ന് ഷൊര്‍ണൂരിലെ "അഭയം" എന്ന സ്ഥാപത്തിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കും ഭക്ഷണം ഒരുക്കാനാണ് തീരുമാനം. "എന്റെ മകളുടെ വിവാഹ സദ്യയൊരുക്കാന്‍ എനിക്കായില്ല... അവളുടെ ഓര്‍മദിനത്തില്‍ ഭക്ഷണം വിളമ്പിയെങ്കിലും.." സുമതിയുടെ വാക്കുകള്‍ മുറിഞ്ഞു.&lt;br /&gt;&lt;br /&gt;സ്ത്രീകളുടെ യാത്രാ സുരക്ഷയെപ്പറ്റി ഗൗരവമായ ചര്‍ച്ചക്ക് സൗമ്യ സംഭവം വഴിവച്ചെങ്കിലും ഇക്കാര്യത്തില്‍ ഗുരുതരമായ നിരുത്തരവാദിത്തം റെയില്‍വേ തുടരുകയാണ്. തുടക്കത്തില്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ ഗാര്‍ഡുമാരെ നിയോഗിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സൗമ്യയുടെ കുടുംബത്തി് തുച്ഛമായ നഷ്ടപരിഹാരം നല്‍കി റെയില്‍വേ കൈയൊഴിയുകയും ചെയ്തു. സഹോദരന് വാഗ്ദാനം ചെയ്ത ജോലി പോലും നല്‍കിയില്ല.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5348458075369115003?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5348458075369115003/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_565.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5348458075369115003'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5348458075369115003'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_565.html' title='സൗമ്യയുടെ നീറുന്ന ഓര്‍മകള്‍ക്ക്  ഒരാണ്ട്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5895582516973318124</id><published>2012-02-01T08:24:00.002+05:30</published><updated>2012-02-01T08:24:56.135+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പിഞ്ചുകുഞ്ഞുങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുഡിഎഫിന്റെ രാഷ്ട്രീയക്കളി</title><content type='html'>ആരോരുമില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുഡിഎഫിന്റെ രാഷ്ട്രീയക്കളി. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമി തിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് സമിതിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. തൈക്കാടുള്ള സമിതി ഓഫീസിനൊപ്പം പ്രവര്‍ത്തിക്കുന്ന ശിശുപരിചരണ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 55 പിഞ്ചുകുട്ടികളാണ് ഇവിടെയുള്ളത്. കേന്ദ്രത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണ്.&lt;br /&gt;മനുഷ്യത്വരഹിതമായ നടപടിസ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നിലവിലുള്ള ഏഴംഗ ഭരണസമിതിയെ ചട്ടവിരുദ്ധമായും അകാരണമായും കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണസമിതിയെന്ന് കേന്ദ്ര സര്‍ക്കാര്‍പോലും വിലയിരുത്തിയ ഭരണസമിതിയെ പിരിച്ചുവിട്ടതിന് കാരണം തേടുകയാണ് യുഡിഎഫുകാര്‍ . കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിച്ചത് നഗരസഭയുടെ അനുമതി വാങ്ങിയില്ലെന്നും മറ്റുമുള്ള ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ പുതുതായി തിരുകി കയറ്റിയ ആള്‍ നിരന്തരമായി നടത്തിക്കൊണ്ടിരുന്ന കള്ളപ്രചാരണം മുഖവിലക്കെടുത്താണ് നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ടതെന്നുള്ളതാണ് കൗതുകകരം.&lt;br /&gt;&lt;br /&gt;അനാഥബാല്യങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കുട്ടികളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി കാഴ്ചവച്ചിരുന്നത്. പാവ മ്യൂസിയം, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവയെല്ലാം മാതൃകയായി. ഒമ്പത് സംസ്ഥാനങ്ങളിലെ ശിശുക്ഷേമസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതും ഈ ഭരണസമിതിയെ ആയിരുന്നു. ശിശുക്ഷേമ സമിതി ഭരണസമിതി പിടിച്ചെടുക്കാന്‍ ഹീനമായ മാര്‍ഗങ്ങളാണ് യുഡിഎഫും സര്‍ക്കാരും സ്വീകരിച്ചത്. പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തെയടക്കം മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി സമിതി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം കാട്ടി. പൊലീസ് സംരക്ഷണയില്‍ പൂട്ട് തല്ലിത്തകര്‍ത്ത സംഘം രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോകുകയും ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ , സുനില്‍ സി കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5895582516973318124?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5895582516973318124/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_9255.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5895582516973318124'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5895582516973318124'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_9255.html' title='പിഞ്ചുകുഞ്ഞുങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുഡിഎഫിന്റെ രാഷ്ട്രീയക്കളി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4064619295556386252</id><published>2012-02-01T07:51:00.000+05:30</published><updated>2012-02-01T07:51:37.593+05:30</updated><category scheme='http://www.blogger.com/atom/ns#' term='മാധ്യമം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മാതൃഭൂമി ഓഹരിവില്പന'/><title type='text'>അന്ന് കുത്തക; ഇപ്പോള്‍ കൂട്ടുകച്ചവടം</title><content type='html'>ടൈംസ് ഓഫ് ഇന്ത്യ ബുധനാഴ്ച മുതല്‍ മാതൃഭൂമിയില്‍ നിന്ന് അച്ചടിച്ച് വിതരണം തുടങ്ങും. മാതൃഭൂമിയുടെ കേരളത്തിലെ എല്ലാ എഡിഷനുകളില്‍നിന്നുമായാണ് അച്ചടിയും വിതരണവും. ടൈംസ് ഉടമകളായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ മാതൃഭൂമി വിഴുങ്ങുന്നതിനെതിരെ വന്‍ ഒച്ചപ്പാടും പ്രചാരണവും നടത്തിയ പത്രമാണ് മാതൃഭൂമി. എന്നാല്‍ മാതൃഭൂമിയുടെ ഏജന്‍സി ശൃംഖലയും സ്ഥാപനസൗകര്യങ്ങളും പൂര്‍ണമായി നല്‍കിയാണിപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ചുവപ്പുപരവതാനി വിരിച്ചിരിക്കുന്നത്.&lt;br /&gt;&lt;br /&gt;1989ല്‍ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ മാതൃഭൂമി പിടിച്ചടക്കാന്‍ വരുന്നതായി നിലവിളിച്ച് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. "ദേശീയപത്ര"മായ മാതൃഭൂമിയെ കുത്തക വിഴുങ്ങുന്നെന്നായിരുന്നു അന്നത്തെ പ്രചാരണം. അതേ വീരേന്ദ്രകുമാര്‍ മാനേജിങ് ഡയറക്ടറായിരിക്കെയാണ് ടൈംസിനും കോള്‍മാനും മാതൃഭൂമിയുടെ വാതില്‍ തുറന്നുകൊടുത്തത്. ഇക്കാര്യത്തില്‍ ഇതേവരെ വീരേന്ദ്രകുമാറും കൂട്ടരും വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ കേരളത്തില്‍നിന്ന് ഒറ്റയടിക്ക് പത്ത് എഡിഷനാണ് ആരംഭിക്കുന്നത്. മാതൃഭൂമിയുടെ പത്ത് എഡിഷനകളിലൂടെയാണ് ഇതിന്റെ അച്ചടി. വിതരണം, ഏജന്‍സി എന്നിവയിലെല്ലാം ഒന്നിച്ച് നീങ്ങാനാണ് രണ്ടു പത്രങ്ങളും തമ്മിലുണ്ടാക്കിയ ധാരണ.&lt;br /&gt;&lt;br /&gt;മാതൃഭൂമി പത്രാധിപരും എഴുത്തുകാരി മാധവിക്കുട്ടിയുടെ മകനുമായ എം ഡി നാലാപ്പാട് തന്റെയും കുടുംബത്തിന്റെയും 20 ശതമാനം ഓഹരി 1989ല്‍ ടൈംസിന് വിറ്റിരുന്നു. മാതൃഭൂമിയുടെ മഹിമയും പാരമ്പര്യവും സ്വാതന്ത്ര്യസമര പോരാട്ട കഥകളും വിളമ്പി അന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഓടിക്കാന്‍ വീരേന്ദ്രകുമാര്‍ നടത്തിയ ശ്രമങ്ങള്‍ മാതൃഭൂമിയുടെ പഴയ താളുകളിലുണ്ട്. മുന്‍ പത്രാധിപര്‍ കൂടിയായ വി എം നായരുടെ നാലാപ്പാട് കുടുംബത്തെ ഒതുക്കുക, മാതൃഭൂമിയില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു വീരേന്ദ്രകുമാര്‍ 23 വര്‍ഷംമുമ്പ് കുത്തകവിരുദ്ധത മുഴക്കി ടൈംസിനെ അടിച്ചോടിക്കാന്‍ രംഗത്തുവന്നത്. സാംസ്കാരിക നായകരുടെയൊക്കെ പിറകെ നടന്ന് പ്രതികരണങ്ങള്‍ വാങ്ങിക്കയായിരുന്നു അന്ന്. ബെന്നറ്റ് കോള്‍മാന് ഓഹരി നല്‍കുന്നത് നിയമക്കുരുക്കിലാക്കിയ വീരേന്ദ്രകുമാര്‍ പിന്നീട് അധികാരവും സ്വാധീനവുമെല്ലാം പ്രയോഗിച്ച് ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ വഴി നാലാപ്പാട് കുടുംബത്തിന്റെ ഓഹരികള്‍ സ്വന്തമാക്കി. നാലാപ്പാടിന്റെ ഓഹരികള്‍ കിട്ടിയതിന് പ്രത്യുപകാരമായാണ് വീരേന്ദ്രകുമാര്‍ ടൈംസ് എഡിഷനുകള്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്ന് ടൈംസിനെ വരവേല്‍ക്കുമ്പോള്‍ മാതൃഭൂമി, വീരേന്ദ്രകുമാര്‍ കുടുംബത്തിന്റെ കുത്തകപത്രമാണ്.&lt;br /&gt;(പി വി ജീജോ)&lt;br /&gt;&lt;br /&gt;deshabhimani 010212&lt;br /&gt;&lt;br /&gt;An earlier news&lt;br /&gt;&lt;br /&gt;&lt;h3 class="post-title entry-title" style="background-color: white; font-family: 'Trebuchet MS', Trebuchet, Verdana, sans-serif; font: normal normal bold 24px/normal 'Trebuchet MS', Trebuchet, Verdana, sans-serif; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0.75em; position: relative;"&gt;&lt;a href="http://jagrathablog.blogspot.in/2010/12/blog-post_13.html" style="color: #227dac; text-decoration: none;"&gt;ടൈംസ് ഓഫ് ഇന്ത്യക്ക് വാതില്‍ തുറന്നിട്ട് മാതൃഭൂമി&lt;/a&gt;&lt;/h3&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4064619295556386252?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4064619295556386252/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_423.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4064619295556386252'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4064619295556386252'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_423.html' title='അന്ന് കുത്തക; ഇപ്പോള്‍ കൂട്ടുകച്ചവടം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7678215067257681056</id><published>2012-02-01T03:22:00.001+05:30</published><updated>2012-02-01T03:22:00.036+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><title type='text'>സ്വാശ്രയസ്ഥാപനങ്ങള്‍ വിദ്യാഭ്യാസനിലവാരം തകര്‍ത്തു: ഹൈക്കോടതി</title><content type='html'>സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തിയത് വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണമായതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യ സ്വാശ്രയ കോളേജുകള്‍ വര്‍ധിച്ചതാണ് ഇതിനു കാരണമെന്നും ജസ്റ്റിസ് എസ് സിരിജഗന്‍ വിലയിരുത്തി.&lt;br /&gt;&lt;br /&gt;സര്‍വകലാശാല പരീക്ഷകളിലെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതി പരാമര്‍ശം. ഗുണനിലവാരമില്ലാത്ത അഭ്യസ്തവിദ്യരെയാണ് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം സൃഷ്ടിക്കുന്നത്. ഡോക്ടറെയോ, ഡെന്റിസ്റ്റിനെയോ സമീപിക്കുന്നതിനുമുമ്പ് ഏതു സ്ഥാപനത്തില്‍നിന്നാണ് ബിരുദം സമ്പാദിച്ചതെന്ന് ആദ്യം അന്വേഷിക്കേണ്ട കാലം വിദൂരമല്ലെന്നും കോടതി പറഞ്ഞു. പത്രങ്ങളിലെ വൈവാഹിക കോളങ്ങളില്‍പ്പോലും വധുവോ, വരനോ എടുത്ത ബിരുദം മെറിറ്റിലാണെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നത് കോടതി ചൂണ്ടിക്കാട്ടി. നിലവാരത്തകര്‍ച്ച തടയാനും ഇടപെടാനും അവസരം ലഭിച്ചിട്ടും കോടതിയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെന്നും വിമര്‍ശനപരമായി വിലയിരുത്തി. ഇനിയെങ്കിലും കാര്യങ്ങള്‍ ശരിയായ ദിശയില്‍ കൊണ്ടുവരാനുള്ള വിവേകം കാണിക്കാന്‍ കോടതികളും ഭരണകൂടവും തയ്യാറാവുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുള്ള വീഴ്ചയുംമൂലം ജനങ്ങള്‍ക്ക് നിസ്സാര കാര്യങ്ങള്‍ക്കുപോലും കോടതിയെ സമീപിക്കേണ്ടിവരികയാണ്. നിരുത്തരവാദപരമായരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായി പിഴചുമത്തേണ്ടകാലം അതിക്രമിച്ചിരിക്കയാണെന്നും കോടതി പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7678215067257681056?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7678215067257681056/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3244.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7678215067257681056'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7678215067257681056'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_3244.html' title='സ്വാശ്രയസ്ഥാപനങ്ങള്‍ വിദ്യാഭ്യാസനിലവാരം തകര്‍ത്തു: ഹൈക്കോടതി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3329465114432371743</id><published>2012-02-01T02:20:00.001+05:30</published><updated>2012-02-01T02:20:00.420+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പതാകദിനം ഇന്ന്, : തിരുവനന്തപുരം ചുവപ്പണിയും</title><content type='html'>ജനഹൃദയങ്ങളില്‍ വിപ്ലവാവേശത്തിന്റെ അഗ്നിജ്വാലകളുമായി ബുധനാഴ്ച തലസ്ഥാന ജില്ലയിലെങ്ങും വീടുകളില്‍ രക്തപതാക ഉയരും. പാര്‍ടി അംഗങ്ങള്‍ , അനുഭാവികള്‍ , വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെയടക്കം മൂന്നു ലക്ഷം വീടുകളിലാണ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഒരേസമയം ചെങ്കൊടി പാറിച്ച് ചരിത്രം സൃഷ്ടിക്കുന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ബുധനാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തും.&lt;br /&gt;&lt;br /&gt;കായികമത്സരങ്ങളും സെമിനാറുകളും സാംസ്കാരിക യാത്രകളുമെല്ലാം ഒത്തുചേര്‍ന്ന് അനന്തപുരി ആദ്യമായി ആതിഥ്യമേകുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നാടിനാകെ ഉത്സവഛായ പകര്‍ന്നിരിക്കയാണ്. ചൊവ്വാഴ്ച കിളിമാനൂര്‍ മടവൂരില്‍ നടന്ന മരമടി മത്സരം ഗ്രാമീണമേളയായി മാറി. ലോക ബോക്സിങ് താരം കെ സി ലേഖ മത്സരം ഉദ്ഘാടനംചെയ്തു. ചൊവ്വാഴ്ച നടന്ന ചെസ് മത്സരത്തില്‍ ലോക ചെസ് അസോസിയേഷന്‍ റേറ്റിങ് നേടിയ നാല് ദേശീയ താരങ്ങളടക്കം പങ്കെടുത്തു. ഫെബ്രുവരി നാലിന് ദീര്‍ഘദൂര ഓട്ടമത്സരത്തോടെയാണ് കായികമത്സരം സമാപിക്കുക. നൂറിലേറെ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തിനും ചൊവ്വാഴ്ച പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ തുടക്കം കുറിച്ചു. ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്തു. നാടന്‍ വിഭവങ്ങളുമായി ഭക്ഷ്യമേളയും ആരംഭിച്ചു. രുചി ലോകത്ത് ചരിത്രമെഴുതിയ നൗഷാദും ലക്ഷ്മിനായരുമാണ് ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.&lt;br /&gt;&lt;br /&gt;സമ്മേളനവിളംബരവുമായി ചൊവ്വാഴ്ച വൈകിട്ട് ഇരുചക്ര വാഹനങ്ങളില്‍ രക്തപതാകയേന്തി നൂറിലേറെ കേന്ദ്രത്തില്‍ ഘോഷയാത്ര നടന്നു. കോവളത്ത് "കേരള വികസനം: ഇന്നലെ, ഇന്ന്, നാളെ" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ദേശീയ സെമിനാര്‍ മൂന്നിന് ആരംഭിക്കും. "ലോക്പാല്‍ നിയമവും ഇന്ത്യന്‍ ജനാധിപത്യവും" എന്നതാണ് വിഷയം. 4നും 5നും 6നും വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വിജെടി ഹാളില്‍ ബുധനാഴ്ച വൈകിട്ട് നാലിന് പ്രതിഭാവന്ദനം നടക്കും. രാത്രി ഏഴിന് പാട്ടബാക്കി നാടകം അവതരിപ്പിക്കും. കലാ-സാഹിത്യ മത്സരങ്ങള്‍ 4നും 5നും വിജെടി ഹാളില്‍ നടക്കും. ചരിത്രപ്രദര്‍ശനത്തോട് അനുബന്ധിച്ച് ബുധനാഴ്ച സിനിമാ പ്രദര്‍ശനവും ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ തിയറ്ററില്‍ ബുധനാഴ്ച പ്രിയനന്ദനന്റെ "നെയ്ത്തുകാരന്‍", ആദിമധ്യാന്തത്തിലൂടെ ശ്രദ്ധേയനായ ഷെറിയുടെ ഹ്രസ്വചിത്രം "കടല്‍ത്തീരത്ത്" എന്നിവ പ്രദര്‍ശിപ്പിക്കും. കഥാപ്രസംഗ പരമ്പരയ്ക്കും ബുധനാഴ്ച തുടക്കം കുറിക്കും. ഗാന്ധിപാര്‍ക്കില്‍ വൈകിട്ട് ആറിന് തേവര്‍തോട്ടം സുകുമാരന്‍ "വേഗത പോരാ പോരാ" എന്ന കഥ അവതരിപ്പിക്കും. പുത്തരിക്കണ്ടം മൈതാനത്ത് കുട്ടികളുടെ തായമ്പകയോടെ ബുധനാഴ്ച വൈകിട്ട് കലാപരിപാടികള്‍ ആരംഭിക്കും.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3329465114432371743?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3329465114432371743/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_01.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3329465114432371743'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3329465114432371743'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post_01.html' title='പതാകദിനം ഇന്ന്, : തിരുവനന്തപുരം ചുവപ്പണിയും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4249060667566034112</id><published>2012-02-01T02:16:00.000+05:30</published><updated>2012-02-01T02:16:00.296+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>തെരുവുയുദ്ധം കത്തുന്നു : പൊലീസിലും ഭരണത്തിലും വന്‍ പ്രതിസന്ധി</title><content type='html'>കണ്ണൂരിലെ ഫ്ളക്സ് വിവാദത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ് ഗ്രൂപ്പുപോര് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തതോടെ പ്രശ്നം പൊട്ടിത്തെറിയുടെ വക്കില്‍ . മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ഭീഷണി ഉയര്‍ത്തിയ സുധാകരന്റെ അഴിഞ്ഞാട്ടം നിര്‍ത്തണമെന്ന് മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ, കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിലേക്ക് പൊലീസ്സേനയെക്കൂടി വലിച്ചിഴച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച വക്കം കമീഷന്‍ റിപ്പോര്‍ട്ട് തടഞ്ഞുവച്ചതിലും ബോര്‍ഡ്- കോര്‍പറേഷന്‍ പുനഃസംഘടനയും സംഘടനാ തെരഞ്ഞെടുപ്പും വൈകുന്നതിലും കോണ്‍ഗ്രസില്‍ അതൃപ്തി പടരുന്നതിനിടയിലാണ് ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി നേതാക്കള്‍ തെരുവില്‍ തല്ലുന്നത്. പോര് മൂര്‍ച്ഛിക്കുന്നതിനിടയില്‍ മൂന്നിന് തലസ്ഥാനത്ത് കെപിസിസി യോഗം വിളിച്ചിട്ടുണ്ട്. ഇതിനുമുമ്പായി സുധാകരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനിരിക്കുകയാണ് എ ഗ്രൂപ്പ് നേതാക്കള്‍ .&lt;br /&gt;&lt;br /&gt;മുഖ്യമന്ത്രിയെ പിന്തുണച്ച് എ വിഭാഗം പരസ്യമായി രംഗത്തിറങ്ങിയതോടെ സുധാകരനെ ഒറ്റപ്പെടുത്തരുതെന്ന ചിന്ത ഐ വിഭാഗത്തിലും ശക്തമായി. നാമമാത്ര ഭൂരിപക്ഷം ഓര്‍ക്കാതെ ഗ്രൂപ്പുതാല്‍പ്പര്യവുമായി മുന്നോട്ടുപോയാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ഐ വിഭാഗം നല്‍കുന്നത്. ഫ്ളക്സ് വിവാദത്തില്‍ പ്രമുഖ നേതാക്കളെല്ലാം പ്രതികരിച്ചിട്ടും കെപിസിസി പ്രസിഡന്റിന്റെ മൗനം ദുരൂഹമാണ്. എംഎല്‍എമാരുടെ എണ്ണത്തില്‍ എ വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടെങ്കിലും ഐ വിഭാഗത്തിലെ പലരും അവസരം നോക്കി കഴിയുകയാണ്. ഭരണവും പാര്‍ടിയും എ ഗ്രൂപ്പ് വിഴുങ്ങുന്നതിനെതിരെ ഏതു നിമിഷവും പൊട്ടിത്തെറി പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ ഫ്ളക്സ് വിവാദം സംസ്ഥാനഭരണത്തെ പിടിച്ചുലയ്ക്കുന്ന രീതിയിലേക്ക് വളര്‍ന്നത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം മന്ത്രി കെ സി ജോസഫും ചൊവ്വാഴ്ച സുധാകരനെതിരെ തിരിഞ്ഞു. അതേസമയം, ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന് കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ പ്രതികരിച്ചു. സുധാകരനെ അപമാനിച്ച എസ്പിക്കെതിരെ നടപടി വേണമെന്ന് എം അച്യുതന്‍ എംഎല്‍എ പാലക്കാട്ടും പ്രതികരിച്ചു.&lt;br /&gt;&lt;br /&gt;മുഖ്യമന്ത്രിയെ അപമാനിച്ച സുധാകരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് നേതാക്കളായ എന്‍ രാമകൃഷ്ണന്‍ , കെ പി നൂറുദീന്‍ , എ ഡി മുസ്തഫ, സതീശന്‍ പാച്ചേനി എന്നിവര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. നേരിയ ഭൂരിപക്ഷമുള്ള യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനും മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനുമാണ് സുധാകരന്‍ ശ്രമിക്കുന്നത്. ഇതിനുപിന്നിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണം. പാര്‍ടിയെയും സര്‍ക്കാരിനെയും സംശയത്തിന്റെ നിഴലിലാക്കുകയാണ്് സുധാകരന്‍ . പാര്‍ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ തെരുവില്‍ പറഞ്ഞ് അവമതിപ്പുണ്ടാക്കി. ഇത് കടുത്ത അച്ചടക്കലംഘനമാണ്. സുധാകരനെതിരെയും ഒപ്പം നില്‍ക്കുന്നവര്‍ക്കെതിരെയും കെപിസിസിയും കേന്ദ്രനേതൃത്വവും നടപടിയെടുക്കണം. മസില്‍ പവറും കൈയൂക്കുംകൊണ്ട് കണ്ണൂരില്‍ പാര്‍ടിക്ക് അതീതനാണെന്ന് സുധാകരന്‍ കരുതേണ്ട. കോണ്‍ഗ്രസിന്റെ പേരിലുള്ള അഴിഞ്ഞാട്ടം നിര്‍ത്തണം. ശരീരഭാഷകൊണ്ടും മസില്‍ പവര്‍കൊണ്ടും പണംകൊണ്ടും നേതാവായാല്‍ കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുമെന്നത് വ്യാമോഹമാണ്. കണ്ണൂര്‍ എസ്പി കഴിവുള്ള ഓഫീസറാണ്. പൊലീസിനെ നിയോഗിച്ചത് ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്താനാണ്. അല്ലാതെ സുധാകരനെ പ്രകീര്‍ത്തിക്കാനല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ നശിപ്പിക്കാന്‍ ആഹ്വാനംചെയ്തത്. എതിര്‍പാര്‍ടികള്‍പോലും ചെയ്യാത്ത കാര്യമാണ് കണ്ണൂരില്‍ സുധാകര അനുകൂലികള്‍ ചെയ്തത്. എംപി എന്ന നിലയിലും സുധാകരന്‍ തന്നിഷ്ടമനുസരിച്ചാണ് പെരുമാറുന്നത്. കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുപോലും ലോക്പാല്‍ ബില്ലിന് വോട്ടുചെയ്യാന്‍ പാര്‍ലമെന്റില്‍ എത്തിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;കണ്ണൂരിലേത് സര്‍ക്കാരിന്റെ പൊതുവായ പൊലീസ്നയമാണെന്ന് ഈ വിഷയത്തില്‍ ഇടപെട്ട മന്ത്രി കെ സി ജോസഫ് പറഞ്ഞു. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് പാര്‍ടിവേദികളിലാണ്. പരസ്യമായി കാര്യങ്ങള്‍ പറയരുതെന്ന നിര്‍ദേശം സുധാകരനടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിനോടുള്ള തന്റെ കൂറ് ആര്‍ക്കും ചോദ്യംചെയ്യാനാകില്ലെന്ന് മുല്ലപ്പള്ളി നീലേശ്വരത്ത് പറഞ്ഞു. ആത്മാഭിമാനമുള്ളവര്‍ക്കേ അഭിമാനക്ഷതം മനസ്സിലാകൂവെന്ന സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ എസ്പിയെ വീണ്ടും ന്യായീകരിച്ച മുല്ലപ്പള്ളി, സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ എസ്പിയെ ഡല്‍ഹിക്ക് കൊണ്ടുപോകുമെന്നും തിരിച്ചടിച്ചു.&lt;br /&gt;&lt;br /&gt;deshabhimani 010212&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4249060667566034112?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4249060667566034112/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4249060667566034112'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4249060667566034112'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/02/blog-post.html' title='തെരുവുയുദ്ധം കത്തുന്നു : പൊലീസിലും ഭരണത്തിലും വന്‍ പ്രതിസന്ധി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4925518724912568410</id><published>2012-01-31T23:34:00.002+05:30</published><updated>2012-01-31T23:34:57.614+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>എസ് - ബാന്‍ഡ് സ്‌പെക്ട്രം അതിരുകളില്ലാത്ത അഴിമതി</title><content type='html'>തന്ത്രപ്രധാനമായ എസ് ബാന്‍ഡ് സ്‌പെക്ട്രം പാട്ടക്കരാര്‍ നല്‍കിയതു സംബന്ധിച്ച വിവാദം വീണ്ടും കൊഴുക്കുന്നു. സമീപകാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന മറ്റ് &amp;nbsp;വന്‍ അഴിമതിക്കഥകളിലുമെന്നപോലെ കേന്ദ്രസര്‍ക്കാരിനെയും അതിനെ നയിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെയും കേന്ദ്രസ്ഥാനത്താക്കിക്കൊണ്ടാണ് വിവാദം കൊഴുക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ എസ് ആര്‍ ഒ) യുടെ വാണിജ്യ ശാഖയായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡും വിലയേറിയ എസ് - ബാന്‍ഡ് സ്‌പെക്ട്രം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് 2005 ല്‍ കരാര്‍ ഒപ്പു വച്ചിരുന്നു. ആ കരാര്‍ നടപ്പായിരുന്നെങ്കില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടിയില്‍പ്പരം രൂപയുടെ നഷ്ടം സംഭവിക്കുമായിരുന്നു. ഇത്രയും വലിയ തുകയുടെ നഷ്ടം പൊതുഖജനാവിനുണ്ടാകുമെന്ന പ്രാഥമിക നിഗമനത്തിലെത്തിച്ചേര്‍ന്നത് രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്. ആന്‍ട്രിക്‌സും ദേവാസും ഒപ്പുവച്ച കരാര്‍ നടപ്പായിരുന്നെങ്കില്‍ അത് നാളിതുവരെയുള്ള സകല കുംഭകോണങ്ങളെയും കടത്തിവെട്ടി അഴിമതിയെ ബഹിരാകാശത്തോളമെത്തിക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;രാഷ്ട്രത്തിനു വന്‍ നഷ്ടം വരുത്തിവെക്കുന്ന തരത്തില്‍ ബഹിരാകാശ സ്‌പെക്ട്രം സ്വകാര്യ കമ്പനിക്ക് തുച്ഛമായ തുകയ്ക്ക് ഇരുപത് വര്‍ഷത്തെ പാട്ടത്തിനു നല്‍കാന്‍ ഉണ്ടാക്കിയ ഇടപാട് ആരുമറിയാതെ ഏതാനും വ്യക്തികളുണ്ടാക്കിയ രഹസ്യകരാറാണെന്നു കരുതുക മൗഢ്യമാണ്. ഇതു സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അധികാര ശ്രേണിയിലെ അത്യുന്നതരുടെ അറിവുകൂടാതെ ഇത്തരമൊരു ഇടപാട് നടത്തുക അസാധ്യമാണെന്ന് വിവിധ കേന്ദ്രങ്ങള്‍ സംശയം ഉയര്‍ത്തിയിരുന്നു. ആ സംശയങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇടപാടിനു നേതൃത്വം നല്‍കിയ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കൂടിയായ ജി മാധവന്‍ നായര്‍ ഇപ്പോള്‍ നടത്തിവരുന്നത്. മാധവന്‍ നായര്‍ക്ക് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തേണ്ടിവന്നത് വിവാദം തന്റെ അസ്ഥിയില്‍ തന്നെ തുളഞ്ഞുകയറുമെന്ന അവസ്ഥ വന്നപ്പോഴാണെന്നു മാത്രം. ഈ വെളിപ്പെടുത്തലുകളാകട്ടെ താന്‍ നേതൃത്വം നല്‍കിയ പാട്ടക്കരാറിനെ ന്യായീകരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്. അത്തരമൊരു കരാര്‍ രാജ്യത്തിനുണ്ടാക്കുമായിരുന്ന നഷ്ടത്തെപ്പറ്റി യാതൊരു പരാമര്‍ശത്തിനും അദ്ദേഹം മുതിരുന്നുമില്ല. മാധവന്‍നായരെയും രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയേക്കാവുന്ന കരാറിനു കൂട്ടുനിന്ന മറ്റു മൂന്നു ഉന്നത ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന മൃദു നടപടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;ബഹിരാകാശ സ്‌പെക്ട്രം ഇടപാടുസംബന്ധിച്ച എല്ലാ വിവരവും സമയാ സമയങ്ങളില്‍ സ്‌പേസ് &amp;nbsp;കമ്മിഷന്റെയും കേന്ദ്ര കാബിനറ്റിന്റെയും അറിവോടെയും അനുമതിയോടെയുമാണ് നടന്നതെന്നാണ് മാധവന്‍ നായരുടെ വെളിപ്പെടുത്തലിന്റെ കാതല്‍. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ (ആ സമയത്ത് മാധവന്‍ നായര്‍ തന്നെ) അധ്യക്ഷനും കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ധനകാര്യ വകുപ്പ് പ്രതിനിധി, സ്‌പേസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സ്‌പേസ് കമ്മിഷന്‍. സ്‌പേസ് കമ്മിഷനും ഐ എസ് ആര്‍ ഒ യും കമ്മിഷനിലെ മുഴുവന്‍ അംഗങ്ങളും പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ഉറ്റബന്ധം പുലര്‍ത്തുന്നവരും അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നിട്ടും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും രാജ്യത്തിനു ഭീമമായ നഷ്ടം വരുത്തിവെച്ചേക്കാവുന്ന ഇത്തരം ഒരിടപാടിനെ കുറിച്ച് അജ്ഞരായിരുന്നുവെന്ന് വിശ്വസിക്കാന്‍ 120 കോടി ജനങ്ങളുടെ ഈ രാജ്യം കേവലം ഒരു വെള്ളരിങ്ങാ പട്ടണമായിരിക്കണം.&lt;br /&gt;&lt;br /&gt;വരും ദിവസങ്ങള്‍ ബഹിരാകാശാതിര്‍ത്തികളെയും ഉല്ലംഘിക്കുമായിരുന്ന ഈ കുംഭകോണത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.&lt;br /&gt;&lt;br /&gt;അഴിമതി ഇന്ത്യക്കാര്‍ക്ക് ഒരിക്കലും പുതുമയുള്ള വിഷയമല്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തോടൊപ്പം അഭിരമിച്ചു വളരുക തന്നെയായിരുന്നു. പക്ഷേ അത് ഒരിക്കലും ഈ സമീപകാലത്തെപ്പോലെ, മന്‍മോഹന്‍ സമ്പദ്‌നയ പരിപാടിയിലെന്നപോലെ, അതിന്റെ വൃത്തികെട്ട പത്തിയുയര്‍ത്തി രാജ്യത്തിന്റെയും ജനങ്ങളുടെയും മേല്‍ സര്‍പ്പ നൃത്തമാടി തിമിര്‍ത്തിട്ടില്ല. ഒരു പക്ഷേ അതായിരിക്കാം മന്‍മോഹന്‍ സമ്പദ്‌നയത്തിന്റെ യഥാര്‍ഥ മുഖം. ഇന്ത്യയില്‍ സമീപകാലത്ത് ഉയര്‍ന്നു വന്നിട്ടുള്ള വമ്പന്‍ അഴിമതികളുടെയും കുംഭകോണങ്ങളുടെയും കുരുക്കഴിക്കാന്‍ 
