<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7541104321210445578</id><updated>2012-01-30T22:14:49.615+05:30</updated><category term='ടൂറിസം'/><category term='ചെത്തുതൊഴിലാളി സമരം'/><category term='പാലേരി മാണിക്യം'/><category term='കൊടിക്കുന്നേല്‍'/><category term='പുസ്തകം'/><category term='ഇപ്റ്റ'/><category term='ബാബറി മസ്ജിദ്'/><category term='ശ്രീരാമസേന'/><category term='തലശേരി കലാപം'/><category term='നെന്മേനി സമരം'/><category term='കോമണ്‍‌വെല്‍ത്ത് ഗെയിംസ്'/><category term='മുംബൈ ഭീകരാക്രമണം'/><category term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category term='പത്മഭൂഷണ്‍'/><category term='വയനാട്'/><category term='സാഹിത്യം'/><category term='ആയുധക്കച്ചവടം'/><category term='മോസ്കോമൊക്ക്'/><category term='ഇടതുപക്ഷം'/><category term='സൈന്‍ ബോര്‍ഡ് അഴിമതി'/><category term='ഇ എം എസ് ഭവനപദ്ധതി'/><category term='CC Communique'/><category term='വാർത്ത'/><category term='കോവിലന്‍'/><category term='നിക്കരാഗ്വ'/><category term='ബാബ രാംദേവ്'/><category term='സ്ഥാനാര്‍ത്ഥികള്‍'/><category term='പ്രതിരോധനയം'/><category term='ജി 20'/><category term='വര്‍ഗീയത'/><category term='കമ്യൂണിസ്റ്റ് സമ്മേളനം'/><category term='റാ‍ഗിങ്ങ്'/><category term='പരിയാരം സമരം'/><category term='ജോമോ ക്വാമെ'/><category term='കണ്ഡമല്‍'/><category term='ലിബിയ'/><category term='മാനിഫെസ്റ്റോ'/><category term='അശ്ലീലം'/><category term='ശാരദാമിത്ര'/><category term='ഫോണ്‍ ചോര്‍ത്തല്‍'/><category term='മൈക്കേല്‍ ജാക്സണ്‍'/><category term='ഗ്രാമീണ സേവനം'/><category term='ഇറോം ശര്‍മിള'/><category term='ഐ.ടി.'/><category term='ടൈറ്റാനിയം'/><category term='ഓര്‍മ്മ'/><category term='കിനാലൂര്‍'/><category term='ബാങ്കിംഗ്'/><category term='എ.കെ.ജി'/><category term='ഡ്രോണ്‍ അഴിമതി'/><category term='സംഘപരിവാര്‍'/><category term='ബി.ജെ.പി'/><category term='കൊച്ചി ഐപിഎല്‍'/><category term='സ്വിസ് ബാങ്ക്'/><category term='മദ്യാസക്തി'/><category term='ബസു'/><category term='സ്ത്രീസംഘടന'/><category term='മാര്‍ക്സിസം'/><category term='കൊച്ചി ഷിപ്പ് യാര്‍ഡ്'/><category term='ചരിത്രം'/><category term='ക്യൂബ'/><category term='ഭാഷ'/><category term='സാങ്കേതികവിദ്യ'/><category term='മനുഷ്യന്‍'/><category term='സി.പി.ഐ'/><category term='തണ്ണീര്‍മുക്കം ബണ്ട്'/><category term='മണിപ്പുര്‍'/><category term='വിഷക്കള്ള് ദുരന്തം'/><category term='കറന്‍സി'/><category term='വിവരാ‍വകാശം'/><category term='ട്രേഡ് യൂണിയന്‍'/><category term='വൈദ്യുതി'/><category term='മുല്ലപ്പെരിയാര്‍'/><category term='ആണവ കരാര്‍'/><category term='കേരള പഠന കോണ്‍ഗ്രസ്'/><category term='പാമോയില്‍ കേസ്'/><category term='ശാ‍സ്ത്രം'/><category term='ശ്രീലങ്ക'/><category term='അനുസ്‌മരണം'/><category term='ഗ്രാമം'/><category term='സെന്‍സസ്'/><category term='ആദിവാസി ഭൂ നിയമം'/><category term='കൂടങ്കുളം'/><category term='പാമൊലിൻ'/><category term='കോൺഗ്രസ്'/><category term='ക്രമസമാധാനം'/><category term='മുത്തലിക്ക്'/><category term='നെല്ലങ്കര സമരം'/><category term='ചെങ്ങറ'/><category term='പൊതുവിതരണം'/><category term='എം.എഫ്.ഹുസൈന്‍'/><category term='ldfkeralam'/><category term='നിയമസഭ'/><category term='വികസനം'/><category term='കുട്ടനാട് പാക്കേജ്'/><category term='വികസന മുന്നേറ്റ ജാഥ'/><category term='എന്‍.സി.ശേഖര്‍'/><category term='ജാതി'/><category term='സംവരണം'/><category term='വിക്കിപീഡിയ'/><category term='അസംബ്ലി ഇലക്ഷന്‍'/><category term='സിനിമ'/><category term='വരുണ്‍ ഗാന്ധി'/><category term='വഖഫ് ബോര്‍ഡ്'/><category term='ഇ-മെയില്‍ ചോര്‍ത്തല്‍'/><category term='ദേവസ്വം ബില്‍'/><category term='കള്ളപ്പണം'/><category term='തപാല്‍ മേഖല'/><category term='നര്‍മ്മം'/><category term='മണല്‍ ക്ഷാമം'/><category term='കെ.എന്‍.രാജ്'/><category term='സിഖ് കൂട്ടക്കൊല'/><category term='വിമോചന സമരം'/><category term='ചെങ്ങറവാര്‍ത്ത.ഇടതു സര്‍ക്കാര്‍'/><category term='അഴിക്കോടന്‍ രാഘവന്‍'/><category term='ചെറുകിട വ്യാപാര മേഖല'/><category term='തൊഴില്‍മേഖല'/><category term='അഴിമതി'/><category term='അധിനിവേശം'/><category term='ഭാഗ്യക്കുറി'/><category term='ഗ്രന്ഥശാലാ പ്രസ്ഥാനം'/><category term='ആണവബാധ്യതാനിയമം'/><category term='വിദ്യാര്‍ഥി സംഘടന'/><category term='ലോകസഭ'/><category term='ബ്രസീല്‍'/><category term='പാല്‍'/><category term='കശുവണ്ടി'/><category term='അഭിമാനഹത്യ'/><category term='പെറു'/><category term='ഇടതു ഏകോപനസമിതി'/><category term='വിഴിഞ്ഞം'/><category term='വിദ്യാഭ്യാസ പരിഷ്കാരം'/><category term='കായികം'/><category term='മാരാരിക്കുളം'/><category term='വിഷന്‍ 2030'/><category term='ബംഗാള്‍'/><category term='സൂകി'/><category term='ഡോ.ഹനീഫ്'/><category term='അന്ധവിശ്വാസം'/><category term='മനുഷ്യച്ചങ്ങല'/><category term='പൂക്കോട്ടൂര്‍ കലാപം'/><category term='സമ്പദ്‌രംഗം'/><category term='പോലീസ് ബില്‍'/><category term='മംഗളൂരു വിമാന ദുരന്തം'/><category term='ഓഞ്ചിയം'/><category term='ഡി.വൈ.എഫ്.ഐ'/><category term='പൂനെ സ്ഫോടനം'/><category term='ജോലി തട്ടിപ്പ്'/><category term='മാതൃഭൂമി ഓഹരിവില്പന'/><category term='ഭരണകൂടം'/><category term='ശൂരനാട്'/><category term='ഐസ്ക്രീം'/><category term='പൊതുമേഖല'/><category term='ഒറീസ്സ'/><category term='മതം'/><category term='മത്സ്യകൃഷി'/><category term='ജലനിധി'/><category term='ആദരാഞ്ജലി'/><category term='മണ്ണഞ്ചേരി'/><category term='ലോകസഭാ തെരഞ്ഞെടുപ്പ്'/><category term='താന്ന്യം മിച്ചഭൂമിസമരം'/><category term='വെനസ്വേല'/><category term='ലെഫ്റ്റ് വേഡ്'/><category term='ശാസ്ത്രസാഹിത്യപരിഷത്ത്'/><category term='ചേരി നിര്‍മാര്‍ജ്ജനം'/><category term='സേലം വെടിവെപ്പ്'/><category term='കുമ്പിടിസമരം'/><category term='കരാർ പണി'/><category term='എന്‍.ശ്രീധരന്‍'/><category term='വ്യാപാര കരാര്‍'/><category term='സ്വദേശാഭിമാനി'/><category term='വിത്തുബില്‍'/><category term='നവവത്സരാശംസകള്‍'/><category term='മാവോയിസ്റ്റ്'/><category term='ശാസ്ത്രം'/><category term='അടിയന്തരാവസ്ഥ'/><category term='ബജറ്റ്'/><category term='കൊണ്ടോട്ടി'/><category term='വികസനംവൈദ്യുതി'/><category term='കുട്ടംകുളം സമരം'/><category term='പി.എഫ്.'/><category term='പാറപ്രം'/><category term='സി.ഐ.ടി.യു'/><category term='ആരോഗ്യരംഗം'/><category term='സ്വതന്ത്രവ്യാപാരകരാര്‍'/><category term='ശശി തരൂര്‍'/><category term='കുടുംബശ്രീ'/><category term='മഅ്ദനി'/><category term='കോംഗോ'/><category term='PB Communique'/><category term='പരിസ്ഥിതി'/><category term='ദിനേശ്'/><category term='ഒബാമ'/><category term='നബാര്‍ഡ്'/><category term='ഇടപ്പള്ളി'/><category term='നോം ചോംസ്കി'/><category term='അമേരിക്ക'/><category term='കോര്‍പ്പറേറ്റിസം'/><category term='കാർഷികം'/><category term='ഓട്ടിസം'/><category term='ത്രിപുര'/><category term='ചിലി'/><category term='ലേഖനം'/><category term='കെല്‍ട്രോണ്‍'/><category term='പുതുവർഷ ചിന്തകൾ'/><category term='ഇസ്രയേല്‍ ഭീകരത'/><category term='നായനാര്‍'/><category term='വാര്‍ഷികപദ്ധതി'/><category term='വിയറ്റ്നാം'/><category term='സ്പെക്ട്രം'/><category term='പെരുമാറ്റച്ചട്ടം'/><category term='കണ്ണൂര്‍'/><category term='കിള്ളി'/><category term='കേരളം'/><category term='സാമ്രാജ്യത്വം'/><category term='ബാബ്‌ളി പദ്ധതി'/><category term='നൊബേല്‍ സമ്മാനം'/><category term='കുണ്ടറ വിളംബരം'/><category term='ഹജ്ജ്'/><category term='കൊറിയ'/><category term='മുഖപ്രസംഗം'/><category term='സഹകരണ മേഖല'/><category term='കേരള ഫീഡ്‌സ്'/><category term='കൈരളി ചാനല്‍'/><category term='ഖാദി'/><category term='ലെബനന്‍'/><category term='തുഞ്ചന്‍ ഉത്സവം'/><category term='കരിവെള്ളൂര്'/><category term='രാഷ്ട്രീയം'/><category term='കാര്‍ഷികം'/><category term='സര്‍വകലാശാല നിയമനം'/><category term='കോവളം കൊട്ടാരം'/><category term='ക്ഷീരമേഖല'/><category term='പഞ്ചവത്സര പദ്ധതി'/><category term='ഇരട്ടനഗരം പദ്ധതി'/><category term='വിശ്വനാഥന്‍ ആനന്ദ്'/><category term='ഉമ്മൻ‌ചാണ്ടി'/><category term='വിലക്കയറ്റം'/><category term='കോണ്‍ഗ്രസ്'/><category term='ലോകയുവജനസമ്മേളനം'/><category term='കശ്മീര്‍'/><category term='ഗോവ'/><category term='ഡല്‍ഹി ഭീകരാക്രമണം'/><category term='സമൂഹം'/><category term='അലിഗഢ് കേന്ദ്രം'/><category term='കനു സന്യാല്‍'/><category term='ബ്രിസ്ക്'/><category term='നീര്‍മറി പദ്ധതി'/><category term='തൊഴിലുറപ്പ് പദ്ധതി'/><category term='ഫ്രാന്‍സ്'/><category term='ബിഎസ്ആര്‍ബി'/><category term='സന്നദ്ധസംഘടന'/><category term='പീടികത്തൊഴിലാളി ക്ഷേമനിധി'/><category term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category term='കാര്‍ട്ടൂണ്‍'/><category term='പ്രവാസി'/><category term='നുണപ്രചരണം'/><category term='ഖനി മാഫിയ'/><category term='കണ്ടല്‍'/><category term='മാധ്യമം'/><category term='സാക്ഷരത'/><category term='എസ്.എഫ്.ഐ'/><category term='ഇറാന്‍ വാതകപദ്ധതി'/><category term='goso'/><category term='ഇറാഖ്'/><category term='സ്ത്രീ'/><category term='ശബരിമല'/><category term='വാര്‍ത്ത'/><category term='തദ്ദേശ തെരഞ്ഞെടുപ്പ്'/><category term='സാംസ്കാരികം'/><category term='മുസ്ലീം ലീഗ്'/><category term='പലസ്തീന്‍'/><category term='ആരോഗ്യം'/><category term='നേത്രദാനം'/><category term='പ്രത്യയശാസ്ത്രം'/><category term='തെരഞ്ഞെടുപ്പ് 2011'/><category term='പാപ്പ ഉമാനാഥ്'/><category term='വിക്കിലീക്ക്സ്'/><category term='ചീമേനി'/><category term='മുടവന്‍‌മുഗള്‍'/><category term='കല്പിതസര്‍വകലാശാല'/><category term='കെ.എം.എം.എല്‍'/><category term='വിശകലനം'/><category term='2011'/><category term='പെട്രോനെറ്റ്'/><category term='കയ്യൂര്‍'/><category term='മലബാര്‍ സമരം'/><category term='ഇടുക്കി'/><category term='പോരാട്ടം'/><category term='മൈക്രോ ഫിനാന്‍സ്'/><category term='ഇടതു സര്‍ക്കാര്‍'/><category term='മൊബൈല്‍ ഫോണ്‍'/><category term='ഫിലിം ഫെസ്റ്റിവല്‍'/><category term='യുവകലാസാഹിതി'/><category term='ബ്ലോഗ്'/><category term='ജപ്പാന്‍'/><category term='നിയമസഭാ മണ്ഡലങ്ങള്‍'/><category term='കയര്‍'/><category term='ജനിതകപരിവര്‍ത്തനം'/><category term='വർഗീയത'/><category term='ക്രിക്കറ്റ്'/><category term='കോടതി'/><category term='വിമോചനയാത്ര'/><category term='സര്‍ക്കോസി'/><category term='സ്വകാര്യവല്‍ക്കരണം'/><category term='സക്കറിയ'/><category term='ബദല്‍'/><category term='തെരഞ്ഞെടുപ്പ് പരിഷ്കരണം'/><category term='ദേശാഭിമാനി'/><category term='&apos;തിരിച്ചുവിളിക്കല്‍&apos; പ്രസ്ഥാനം'/><category term='ഗാസ'/><category term='സാമ്പത്തികം'/><category term='ഹര്‍ത്താല്‍'/><category term='പോലീസ്'/><category term='ഫെഡറലിസം'/><category term='ആസിയാന്‍ കരാര്‍'/><category term='ഏറനാട്'/><category term='ഫുട്ബോള്‍ ലോകകപ്പ്'/><category term='ചികിത്സാരംഗം'/><category term='ജയിന്‍ ഹവാല കേസ്'/><category term='ആത്മകഥ'/><category term='ചൈന'/><category term='ബീഹാര്‍'/><category term='ഇടമലയാര്‍'/><category term='വാതുവെപ്പ്'/><category term='മണ്ണിന്റെ മക്കള്‍ വാദം'/><category term='നാറ്റോ'/><category term='അംബേദ്കര്‍'/><category term='പ്ലാച്ചിമട'/><category term='ഉപതെരഞ്ഞെടുപ്പ്'/><category term='ഗൂഗിള്‍ മാപ്പിങ്ങ്'/><category term='അധികാരവികേന്ദ്രീകരണം'/><category term='വിദ്യാഭ്യാസം'/><category term='തെലുങ്കാന'/><category term='മണി ചെയിന്‍ തട്ടിപ്പ്'/><category term='പു.ക.സ'/><category term='ഹെയ്ത്തി'/><category term='റെയില്‍‌വേ'/><category term='സിബിഐ'/><category term='ചെസ്'/><category term='പിറവം'/><category term='സ്വത്ത് ബില്‍'/><category term='ഇ.എം.എസ്'/><category term='പാലിയം സമരം'/><category term='പെന്‍ഷന്‍'/><category term='കടയ്ക്കല്‍'/><category term='അയിത്തം'/><category term='ബയോ ടെക്നോളജി'/><category term='വലതു സര്‍ക്കാര്‍'/><category term='വൈമാക്സ്'/><category term='ഭീകരത'/><category term='ഭോപ്പാല്‍'/><category term='പൊതുഗതാഗതം'/><category term='മൊസാദ്'/><category term='കുടിയേറ്റ തൊഴിലാളി'/><category term='കേരള കോണ്‍ഗ്രസ്'/><category term='ലാവലിന്‍'/><category term='കല'/><title type='text'>ജാഗ്രത</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://jagrathablog.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?max-results=100'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default?start-index=101&amp;max-results=100'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>7882</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7541104321210445578.post-5998574549543332594</id><published>2012-01-30T22:08:00.000+05:30</published><updated>2012-01-30T22:08:00.301+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഭക്ഷ്യസുരക്ഷാ ബില്ലിനു പിന്നില്‍ കേന്ദ്രത്തിന് രഹസ്യ അജണ്ട: ആനിരാജ</title><content type='html'>ജനാഭിപ്രായം കേള്‍ക്കാതെ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബില്ലില്‍ നിരവധി ന്യൂനതകളുണ്ട്. നിലവിലുള്ള രൂപത്തില്‍ ബില്‍ നടപ്പാക്കുക വഴി കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് കുടുംബത്തിലെ സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുകയും മറുഭാഗത്ത് റേഷന്‍ സംവിധാനം തന്നെ നിര്‍ത്തലാക്കുകയും ചെയ്യുന്ന ചതിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ത്രീകളുടെ വോട്ടു ലക്ഷ്യമിട്ട് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആനിരാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുക, പ്രസവാനുകൂല്യമായി 1000 രൂപ നല്‍കുക, കുടിയേറ്റ തൊഴിലാളികളെ കൂടി ബില്ലിന്റെ ഗുണഭോക്താക്കളാക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഭക്ഷ്യ അരക്ഷയാകും ബില്‍ നടപ്പാക്കുന്നതുവഴി ഉണ്ടാകുക. നിലവിലുള്ള ബില്ലില്‍ നിരവധി പ്രതിലോമകരമായ വ്യവസ്ഥകളാണുള്ളത്. എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതാണ് പ്രധാന ന്യൂനത. ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരവും അവ ആര്‍ക്കൊക്കെ നല്‍കണമെന്നതും തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന വ്യവസ്ഥയാണിത്.&lt;br /&gt;&lt;br /&gt;ഭക്ഷ്യ സാധനങ്ങളുടെ വില സംബന്ധിച്ച് ബില്ലിന്റെ പ്രധാന ഭാഗത്ത് പറയാതെ ഷെഡ്യൂള്‍ ഒന്നിലാണ് പ്രതിപാദിക്കുന്നത്. അതായത് ക്യാബിനറ്റിന് എപ്പോള്‍ വേണമെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കഴിയും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിടുന്നതിന് പകരം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ബില്‍ നടപ്പാക്കുന്നത്. മുന്‍ഗണനാ വിഭാഗത്തെയും പൊതുവിഭാഗത്തെയും നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. റേഷന്‍ കടകളിലെ ക്രയശേഷിയെക്കുറിച്ച് ബില്ല് മൗനം പാലിക്കുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ അനുസ്യൂതമായി ലഭ്യത ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വ്യക്തതയില്ല. ബില്ലിലെ ഏറ്റവും ഭീകരമായ വ്യവസ്ഥ റേഷന്‍ കടകളിലൂടെയുള്ള പണത്തിന്റെ കൈമാറ്റമാണ്. ഇത് നടപ്പാക്കുന്നത് റേഷന്‍ സംവിധാനത്തിന്റെ തകര്‍ച്ചക്കും ഭക്ഷ്യ പ്രതിസന്ധിക്കും കാരണമാകും. പണമോ, റേഷനോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം ജനങ്ങളും പണം തിരഞ്ഞെടുക്കും. ഇത് പൊതുവിതരണ സമ്പ്രദായം ഘട്ടംഘട്ടമായി ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് നയിക്കും.&lt;br /&gt;&lt;br /&gt;എത്രയും വേഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജനാഭിപ്രായം അറിയാന്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം റേഷന്‍ സംവിധാനം ശക്തിപ്പെടുത്തുകയും സാര്‍വത്രികമാക്കുകയുമാണ് വേണ്ടത്. റേഷന്‍ സംവിധാനം ജനങ്ങളില്‍ എത്തുന്നില്ലെന്നും നിരവധി ഭക്ഷ്യധാന്യങ്ങള്‍ പാഴായി പോകുന്നുവെന്നുമാണ് കേന്ദ്രമന്ത്രി കെ വി തോമസ് പറയുന്നത്. എന്നാല്‍ വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത് നിലവിലുള്ള പൊതുവിതരണ സംവിധാനമാണ്. സുതാര്യമായ രീതിയില്‍ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ആനിരാജ പറഞ്ഞു.&lt;br /&gt;&lt;br /&gt;തൊഴിലവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമെതിരെ എസ്മ പ്രയോഗിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള മഹിളാ സംഘം വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.&lt;br /&gt;നഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സമരത്തിലേക്ക് തള്ളിവിടുന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരെയാണ് എസ്മ പ്രയോഗിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5998574549543332594?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5998574549543332594/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6082.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5998574549543332594'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5998574549543332594'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6082.html' title='ഭക്ഷ്യസുരക്ഷാ ബില്ലിനു പിന്നില്‍ കേന്ദ്രത്തിന് രഹസ്യ അജണ്ട: ആനിരാജ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3893262289083316665</id><published>2012-01-30T21:40:00.001+05:30</published><updated>2012-01-30T21:40:00.155+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ദേശാഭിമാനി'/><title type='text'>പുലരിത്തുടിപ്പിനൊപ്പം പതിറ്റാണ്ടുകള്‍ താണ്ടി. . .</title><content type='html'>ഇരുട്ടിന്റെ പുതപ്പുമാറ്റി ഭാരതപ്പുഴ ഉണരാന്‍ തുടങ്ങുന്നതിനുമുമ്പെ ചമ്രവട്ടം അങ്ങാടിയിലൂടെ കക്കാട്ട് നാരായണന്റെ സൈക്കിളെത്തും. ചിന്ത നരയ്ക്കാത്ത നെഞ്ചില്‍ അടക്കിപ്പിടിച്ച "ദേശാഭിമാനി" ഓരോ വീട്ടിലും കടവരാന്തയിലും ഇട്ട് അദ്ദേഹം എന്നും പുലരിത്തുടിപ്പിനൊപ്പം പാതയോരങ്ങളിലുണ്ടാകും. ഈ "ശീലം" തുടങ്ങിയിട്ട് 36 കൊല്ലമായി. പ്രായം തളര്‍ത്താത്ത മനസ്സുമായി നാരായണന്‍ ഇപ്പോഴും ദേശാഭിമാനി പത്രത്തിന്റെ നാട്ടുമുദ്രയാവുന്നു.&lt;br /&gt;&lt;br /&gt;വാര്‍ത്തകളേക്കാള്‍ വീര്യവും വിശേഷവും നിറഞ്ഞതാണ് നാരായണന്റെ പത്രജീവിതം. കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന പത്രത്തിന്റെ ഏജന്റായതിന് കല്ലേറിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളേറ്റ കാലം ആ ഓര്‍മയിലുണ്ട്. മുപ്പത്തേഴാം വയസ്സിലാണ് നാരായണന്‍ "ദേശാഭിമാനി" വിതരണക്കാരനാകുന്നത്. അന്ന് 16 കോപ്പി പത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ വിരോധംകാരണം പലരും അക്കാലത്ത് ദേശാഭിമാനി തൊടാന്‍പോലും മടിച്ചിരുന്നുവെന്ന് നാരായണന്റെ നേര്‍സാക്ഷ്യം. പുലര്‍ച്ചെ നാലരയാകുമ്പോള്‍ തിരൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പെരുന്തള്ളൂരില്‍ പത്രക്കെട്ട് വരും. അവിടെനിന്ന് കെട്ടെടുത്ത് ചമ്രവട്ടം, പുറത്തൂര്‍ , കാവിലക്കാട്, വാളമരുതൂര്‍ എന്നിവിടങ്ങളില്‍ പ്രധാന വിതരണം. ""ഒരു വീട് കഴിഞ്ഞ് ഒന്നോ, രണ്ടോ കിലോമീറ്റര്‍ കഴിഞ്ഞാകും അടുത്ത വീട്. പീടികകളില്‍ പത്രമിടുമ്പോള്‍ പലരും എതിര്‍ത്തു. പെരുന്തള്ളൂരിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ ദേശാഭിമാനി തൊടില്ലായിരുന്നു. സൈക്കിളില്‍നിന്നിറങ്ങാതെ പത്രം തൊട്ടപ്പുറത്തെ കടയിലേക്കിടാന്‍ കൊടുത്താല്‍ അയാള്‍ അത് വാങ്ങാന്‍ മടിക്കും" ദേശാഭിമാനിക്ക് പിന്നീട് കൈവന്ന നല്ല പൊതുസ്വീകാര്യതയില്‍ അഭിമാനിക്കുന്ന നാരായണന്‍ പഴയ കാലാനുഭവങ്ങള്‍ അനുസ്മരിക്കുന്നു.&lt;br /&gt;&lt;br /&gt;അക്കരെ ചമ്രവട്ടത്തേക്കും കൊരട്ടിയിലേക്കും പത്രമെത്തിച്ചിരുന്നത് നാരായണനാണ്. തോണിയില്‍ പത്രം കൊടുത്തുവിടുകയായിരുന്നു പതിവ്. മൂന്ന് പേപ്പര്‍ തോണിക്കാരന്റെ കൈവശം കൊടുത്തയക്കും. വാര്‍ത്തയുടെ ആ താളുകള്‍ തോണിയേറി പിന്നെ ബസ്സിലേക്ക്. ബസ്സിലെ സ്ഥിരം യാത്രക്കാരാണ് പത്രം വീടുകള്‍ക്ക് മുന്നില്‍ ഇട്ടിരുന്നത്. അവിടങ്ങളില്‍ ആദ്യമായി പത്രമെത്തിച്ചത് നാരായണനായിരുന്നു. ഏറെയകലെ പൊന്നാനി ഭാഗത്തും ചമ്രവട്ടത്തിന്റെ പരന്ന നാട്ടിന്‍പുറത്തും പുലര്‍കാലത്തേ ദേശാഭിമാനി എത്തിയത് അദ്ദേഹത്തിന്റെ പ്രതിബദ്ധതകൊണ്ടുമാത്രം. പത്രം നാരായണന് വാര്‍ത്തകളുടെ അക്ഷരശേഖരം മാത്രമല്ല, മറിച്ച് കുടുംബകാര്യംകൂടിയാണ്. ആണ്‍മക്കളായ ഗണേഷ്ബാബുവും പ്രജേഷും മാത്രമല്ല നിര്‍മല, ശൈലജ, ശ്രീജ എന്നീ പെണ്‍മക്കളുംവരെ അദ്ദേഹത്തെ പത്രവിതരണത്തില്‍ സഹായിച്ചിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ ആ വഴിക്കുള്ള പത്രങ്ങള്‍ കൊണ്ടുപോകും. അത് വഴിയരികിലെ വീടുകളിലിട്ട് സ്കൂള്‍ ബെല്ലിനുമുമ്പെ ക്ലാസില്‍ . പത്രക്കെട്ട് വരാന്‍ വൈകുന്ന ദിവസം അവര്‍ സ്കൂളിലെത്താന്‍ താമസിക്കുമായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടിയും ഭര്‍ത്താവിന് പൂര്‍ണ പിന്തുണയേകി. തൊട്ടടുത്ത വീടുകളില്‍ പത്രം കൊടുത്തുപോന്നത് ലക്ഷ്മിക്കുട്ടിയാണ്. അവര്‍ ആ പതിവ് ഇപ്പോഴും മുടക്കിയിട്ടില്ല. മക്കളെല്ലാം പഠിച്ച് വലിയ നിലയിലായി. മകന്‍ ഗണേഷ്ബാബു പത്രം ഏജന്റായിതന്നെ ഉറച്ചുനില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും സമരങ്ങളുടെയും തിളയ്ക്കുന്ന ഇന്നലെകളാണ് നാരായണനെ ദേശാഭിമാനി പ്രചാരകനാക്കിയത്. ലീഗ് പ്രമാണിമാരുടെ മുഷ്ക്കില്‍ പകയ്ക്കാതെ സധൈര്യം പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുഴുകി.&lt;br /&gt;&lt;br /&gt;""ഏജന്‍സി തുടക്കത്തില്‍ 35 പൈസയായിരുന്നു പത്രത്തിന്റെ വില. എട്ടര പൈസ ഒരു കോപ്പിക്ക് കമീഷനും. ഇതുവരെ കൃത്യമായി പൈസ അടച്ചുപോന്നിട്ടുണ്ട്. കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ടെങ്കിലും സ്വന്തം കൈയിലെ പണംകൊണ്ട് മാസബില്ല് അടക്കും. ഒരു തരത്തിലും വിതരണവുമായി ബന്ധപ്പെട്ട് കമ്പനിയുമായി തര്‍ക്കമുണ്ടായിട്ടില്ല. പൈസയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ആരോടുമില്ല. ഒരിക്കല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം കൃത്യമായി വരിസംഖ്യ അടക്കാത്തതിന് ഡിസി ഓഫീസില്‍ പരാതി നല്‍കി"&lt;br /&gt;&lt;br /&gt;പത്ര വിതരണത്തിലും തനി പ്രൊഫഷണലിസം. ചമ്രവട്ടത്ത് പത്രം വരുത്തി തുടങ്ങിയത് 1976 നവംബര്‍ ഒന്നിനാണ് . ദേശാഭിമാനി മാത്രമായിരുന്നു കുറേക്കാലം സൈക്കിളിലേറ്റിയത്. പിന്നീട് കേരളകൗമുദിയും മാതൃഭൂമിയും കൂടിയായി. ദേശാഭിമാനി ഏജന്റ് എന്നതിനുപരി ചരമവും വിവാഹവും മറ്റ് വാര്‍ത്തകളും നല്‍കുന്ന പ്രാദേശിക ലേഖകനുമായി. പാര്‍ടി വാര്‍ത്തകളാണ് ആദ്യകാലങ്ങളില്‍ പ്രധാനമായും അറിയിച്ചിരുന്നത്. അപകടങ്ങളും മറ്റുമുണ്ടായാല്‍ കോഴിക്കോട്ടെ പത്രമാപ്പീസിലേക്ക് ഫോണില്‍ വിളിച്ചുപറയും. എഴുപത്തിമൂന്നാം വയസ്സിലും നാരായണന്‍ വിശ്രമിക്കുന്നില്ല. പത്രത്തിന്റെയും പൊതുകാര്യങ്ങളുടെയും പിറകെ ഓടുകയാണ്. ""ഇത്രയും കാലത്തെ തൊഴില്‍ നല്‍കിയ വിലപ്പെട്ട സമ്പാദ്യം ആത്മസംതൃപ്തിയാണ്. പത്രം വിതരണംചെയ്യുന്നത് കമീഷന്‍മാത്രം കണക്കാക്കിയല്ലെ"ന്ന് നാരായണന്‍ ഒപ്പം കൂട്ടിച്ചേര്‍ക്കുന്നു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3893262289083316665?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3893262289083316665/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1233.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3893262289083316665'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3893262289083316665'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1233.html' title='പുലരിത്തുടിപ്പിനൊപ്പം പതിറ്റാണ്ടുകള്‍ താണ്ടി. . .'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5032857693194299083</id><published>2012-01-30T21:38:00.000+05:30</published><updated>2012-01-30T21:38:18.227+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='നുണപ്രചരണം'/><title type='text'>മനോരമയുടെ വളച്ചൊടിക്കല്‍</title><content type='html'>സിപിഐ (എം)ന്റെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ "ദി മാര്‍ക്സിസ്റ്റ്" പ്രസിദ്ധീകരിക്കാന്‍പോകുന്ന പ്രകാശ്കാരാട്ടിന്റെ ഒരു ലേഖനത്തെക്കുറിച്ച് "മനോരമ"യും "മാതൃഭൂമി"യും വലിയ പരസ്യപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍തന്നെ നിഷേധാത്മകമാണ് പ്രചാരണമെങ്കിലും ദി മാര്‍ക്സിസ്റ്റിന്റെ വരാനിരിക്കുന്ന ലക്കം കേരളത്തിലെങ്കിലും റെക്കോഡ് വില്‍പനയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. ജനുവരി 20ന് മനോരമയുടെ ദല്‍ഹി ലേഖകന്‍ ജോമിതോമസ് എന്ന പുത്തന്‍ കൂറ്റുകാരനാണ് പ്രചാരണത്തിന് തുടക്കമിട്ടതെങ്കില്‍ മാതൃഭൂമിയില്‍ പ്രായംചെന്ന എന്‍ അശോകനാണത് ഏറ്റുപിടിച്ചിരിക്കുന്നത്. സോഷ്യലിസത്തില്‍ സിപിഐ (എം) ജനറല്‍സെക്രട്ടറി തിരുത്തല്‍ വരുത്തിയിരിക്കുന്നു എന്നാണ് മനോരമ കണ്ടെത്തിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;ഭരണകൂടത്തിന് പകരമാവില്ല പാര്‍ടിയെന്നും ഭരിക്കുന്ന പാര്‍ടിയും സര്‍ക്കാരുമായി വ്യക്തമായ വേര്‍തിരിവുള്ളതായിരിക്കണം പുതിയ നൂറ്റാണ്ടിലെ സോഷ്യലിസമെന്നും പ്രകാശിെന്‍റ ലേഖനത്തില്‍ ഉണ്ടത്രെ. അതെങ്ങനെയാണ് സോഷ്യലിസത്തിനുള്ള തിരുത്തലാവുന്നത് എന്ന കാര്യമാണ് പിടികിട്ടാത്തത്. 1992 ജനുവരി മൂന്ന് മുതല്‍ ഒമ്പതുവരെ തീയതികളില്‍ ചെന്നൈയില്‍ വെച്ചാണ് സിപിഐ (എം)ന്റെ പതിനാലാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്. ആ കോണ്‍ഗ്രസില്‍വെച്ച് "&lt;a href="http://www.cpim.org/documents/1992-14-Cong--ideological-issues.pdf" target="_blank"&gt;ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍&lt;/a&gt;" എന്നൊരു പ്രമേയം സിപിഐ (എം) അംഗീകരിച്ചിരുന്നു. സോവിയറ്റ് യൂണിയെന്‍റയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയ്ക്ക് നിദാനമായ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് പ്രത്യയശാസ്ത്രപ്രമേയം അംഗീകരിച്ചത്. അതില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കഴിഞ്ഞകാല അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംഭവിച്ച പ്രധാനപ്പെട്ട പ്രമാദങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യമെന്നത് വര്‍ഗത്തിന്റെയാകെ, എന്നുവെച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ്. എന്നാല്‍ "പ്രയോഗത്തില്‍ വര്‍ഗ്ഗത്തിന്റെ ഈ സര്‍വാധിപത്യത്തെ അതിന്റെ മുന്നണി വിഭാഗമായ പാര്‍ടിയുടെയും മിക്കപ്പോഴും പാര്‍ടി നേതൃത്വത്തിന്റെയും സര്‍വാധിപത്യം പ്രതിസ്ഥാപിച്ചിരുന്നു". അത് തിരുത്തപ്പെടേണ്ട ഒരു തെറ്റാണെന്ന് പ്രത്യയശാസ്ത്ര രേഖ വ്യക്തമാക്കിയിരുന്നു. ജന സാമാന്യവുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയും അവരെ ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനത്തില്‍ പങ്കാളിയുമാക്കിയാണ് പാര്‍ടി അതിന്റെ നേതൃത്വപരമായ പങ്ക് നിര്‍വഹിക്കേണ്ടത്. അല്ലാതെ ഭരണകൂടത്തിന് ബദലായി പ്രവര്‍ത്തിച്ചുകൊണ്ടല്ല എന്ന് പ്രത്യയശാസ്ത്ര പ്രമേയം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെതന്നെ വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രകാശ്കാരാട്ട് പുതിയതായി യാതൊരു തിരുത്തലും മര്‍ക്സിസം-ലെനിനിസത്തില്‍ വരുത്തുന്നില്ല.&lt;br /&gt;&lt;br /&gt;1992ല്‍ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ അംഗീകരിച്ച പൊതു നിലപാടിനെ വികസിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പെതു ഉടമസ്ഥത അല്ലെങ്കില്‍ സ്വത്തിന്റെ സമൂഹവല്‍ക്കരണ പ്രക്രിയ വിവിധ രൂപത്തോടുകൂടിയായിരിക്കുമെന്ന കാര്യവും പ്രത്യയശാസ്ത്രരേഖ വ്യക്തമാക്കിയതാണ്. "സ്വത്തിന് സ്റ്റേറ്റ് ഉടമയിലുള്ള സംരംഭങ്ങള്‍ , കൂട്ടുല്‍പാദനസംഘങ്ങള്‍ , സഹകരണസംഘങ്ങള്‍ , വ്യക്തിഗത സ്വത്ത് എന്നിങ്ങനെ വിവിധ രൂപങ്ങളുണ്ട്" എന്ന് പ്രത്യയശാസ്ത്രരേഖ വിശദീകരിക്കുന്നുണ്ട്. ആസൂത്രണവും കമ്പോളവും എന്ന ഭാഗത്ത് "സോഷ്യലിസത്തില്‍ കമ്പോളം ഇല്ലാതാകുമെന്ന നിഗമനത്തിലെത്തുന്നത് തെറ്റായിരിക്കാം. ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നിടത്തോളംകാലം കമ്പോളം നിലനില്‍ക്കും. ആസൂത്രണമോ കമ്പോളമോ എന്നതല്ല മുഖ്യ ചോദ്യം. ഏത് ഏതിനുമേല്‍ ആധിപത്യം പുലര്‍ത്തുന്നു എന്നതാണ്. സോഷ്യലിസത്തിനുകീഴില്‍ കമ്പോളം ഉല്‍പാദിപ്പിച്ച ചരക്കുകള്‍ വിതരണംചെയ്യാനുള്ള ഉപാധികളില്‍ ഒന്നാണ്". എന്ന് വിശദീകരിച്ചുകൊണ്ട് സോഷ്യലിസത്തില്‍ കമ്പോള സൂചകങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രത്യയശാസ്ത്ര പ്രമേയം എടുത്തുപറഞ്ഞിരുന്നു. ആസൂത്രണത്തിലെ ജന പങ്കാളിത്തം ഭരണത്തിലെ ജനപങ്കാളിത്തം തുടങ്ങി "മനോരമ" പ്രകാശ് കാരാട്ടിന്റെ തിരുത്തലുകളായി കണ്ടെത്തുന്ന കാര്യങ്ങളെല്ലാംതന്നെ 20 വര്‍ഷംമുമ്പ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചിന്ത വാരിക 010212&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5032857693194299083?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5032857693194299083/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_160.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5032857693194299083'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5032857693194299083'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_160.html' title='മനോരമയുടെ വളച്ചൊടിക്കല്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4159336285836664539</id><published>2012-01-30T21:31:00.001+05:30</published><updated>2012-01-30T21:31:00.156+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ദാവോസില്‍ തുണിയുരിഞ്ഞ് പ്രതിഷേധം</title><content type='html'>ദാവോസ്: ലോക സാമ്പത്തിക ഫോറം സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ കൊടുംതണുപ്പില്‍ തുണിയുരിഞ്ഞ് പ്രതിഷേധം. സമ്മേളനവേദിയിലേക്കും പ്രതിനിധികളുടെ താമസസ്ഥലത്തേക്കുമെല്ലാം കടുത്ത സുരക്ഷാസന്നാഹങ്ങളെ വെല്ലുവിളിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലോക നേതാക്കളുടെയും ബിസിനസ്സ് തലവന്‍മാരുടെയും സംഗമവേദിയായ ഫോറത്തില്‍ ഉക്രെയ്നില്‍ നിന്നെത്തിയ മൂന്ന് യുവതികളാണ് വ്യത്യസ്തമായി പ്രതിഷേധിച്ചത്. താപനില പൂജ്യം ഡിഗ്രിയിലെത്തി തണുത്തുറഞ്ഞ കാലാവസ്ഥയിലായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം. സമ്മേളനകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലെത്തിയ ഇവര്‍ കുപ്പായം ഉരിഞ്ഞെറിഞ്ഞ് വേദിയിലേക്ക് ചാടിക്കയറി. "ദാവോസ് സൃഷ്ടിച്ച പ്രതിസന്ധി"യെന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. "നിങ്ങള്‍ കാരണം ദരിദ്രരായവര്‍", "ദാവോസില്‍ കൊള്ളക്കാരുടെ സമ്മേളനം" തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ മറ്റ് പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു. അമേരിക്കയിലെ പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളും ദാവോസില്‍ പ്രകടനം നടത്തി. അമ്പതോളം പേര്‍ ടൗണ്‍ഹാളിനുമുന്നില്‍ ഒത്തുകൂടി. സാമ്പത്തികഫോറം സമ്മേളത്തോടനുബന്ധിച്ച് ചേര്‍ന്ന ചര്‍ച്ചയ്ക്കിടെ സദസ്സില്‍നിന്ന് ചിലര്‍ ചാടിയെണീറ്റ് മുദ്രാവാക്യം മുഴക്കി. ചര്‍ച്ച 20 മിനിറ്റോളം തടസ്സപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;b&gt;അമേരിക്കയില്‍ പ്രക്ഷോഭകര്‍ രാഷ്ട്രപതാക കത്തിച്ചു&lt;/b&gt;&lt;br /&gt;&lt;br /&gt;ഓക്ലന്‍ഡ്: "പിടിച്ചെടുക്കല്‍" പ്രക്ഷോഭം വീണ്ടും ശക്തമായ അമേരിക്കയില്‍ മൂന്നൂറോളം പ്രക്ഷോഭകരെ അറസ്റ്റുചെയ്തു. ഓക്ലന്‍ഡ് പിടിച്ചെടുക്കലിന്റെ ഭാഗമായി പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ സിറ്റി ഹാളിലേക്ക് ഇരച്ചുകയറി അമേരിക്കന്‍ പതാക കത്തിച്ചു. ഭരണകൂടം ഭ്രാന്തമായ ദേശാഭിമാനബോധം വളര്‍ത്തുന്ന അമേരിക്കയില്‍ ഇത് അത്യസാധാരണമാണ്. നൂറുകണക്കിന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. നവംബറിനുശേഷം ഏറ്റവും സംഘര്‍ഷഭരിതമായ പിടിച്ചെടുക്കല്‍ പ്രക്ഷോഭമാണ് ഓക്ലന്‍ഡില്‍ നടന്നത്.&lt;br /&gt;&lt;br /&gt;പൊലീസിന്റെ പ്രകോപനകരമായ ഇടപെടലാണ് പ്രക്ഷോഭം സംഘര്‍ത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരുടെ താവളം പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. വൈഎംസിഎക്കുമുന്നില്‍ പ്രകടം നടത്തിയവരെ അറസ്റ്റുചെയ്യുന്നതിനിടെയാണ് സിറ്റിഹാളും പൊലീസ് വളഞ്ഞത്. നേരത്തെ ഇതിനുള്ളില്‍ കടന്നുകൂടിയ പ്രക്ഷോഭകര്‍ സിറ്റിഹാളിലെ ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും അമേരിക്കന്‍ പതാക കത്തിച്ചെന്നും അധികൃതര്‍ പറഞ്ഞു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രക്ഷോഭകരെ പിരിച്ചുവിടാനായത്. മുമ്പും പ്രക്ഷോഭകരെ മൃഗീയമായി നേരിട്ടതിന് ഓക്ലന്‍ഡ് പൊലീസ് വിമര്‍ശം നേരിട്ടിരുന്നു. ഓക്ലന്‍ഡിനെ പ്രക്ഷോഭകര്‍ കളിക്കളമാക്കുകയാണെന്ന് മേയര്‍ ജീന്‍ ക്വാന്‍ ആരോപിച്ചു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും സമ്പന്നാനുകൂല ഭരണനയത്തിനുമെതിരെ അമേരിക്കയിലെ സാമ്പത്തിക ആസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം മറ്റ് പല നഗരങ്ങളിലും ഏറിയും കുറഞ്ഞും തുടരുകയാണ്. ഓക്ലന്‍ഡ്, ന്യൂയോര്‍ക്ക്, ലൊസ് ആഞ്ചലസ് എന്നിവിടങ്ങളിലാണ് പ്രക്ഷോഭം ഏറ്റവും ശക്തമായത്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4159336285836664539?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4159336285836664539/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_546.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4159336285836664539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4159336285836664539'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_546.html' title='ദാവോസില്‍ തുണിയുരിഞ്ഞ് പ്രതിഷേധം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4504613561834764418</id><published>2012-01-30T20:28:00.000+05:30</published><updated>2012-01-30T20:28:02.357+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ത്രിപുര'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട: കാരാട്ട്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-klxiXWQyYUo/TyavfniNKpI/AAAAAAAAB6E/kQKOBgODUfo/s1600/karat+agarthala.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="132" src="http://3.bp.blogspot.com/-klxiXWQyYUo/TyavfniNKpI/AAAAAAAAB6E/kQKOBgODUfo/s400/karat+agarthala.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: x-small;"&gt;ക്ലിക്ക് ചെയ്ത് വായിക്കുമല്ലോ&lt;/span&gt;&lt;/div&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #cc0000;"&gt;സിപിഐ എം ത്രിപുര സമ്മേളനം ഉജ്വല റാലിയോടെ തുടങ്ങി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;അഗര്‍ത്തല: ത്രിപുരയില്‍ പാര്‍ടിയുടെ ശക്തി വിളിച്ചറിയിച്ച ഉജ്വല റാലിയോടെ സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം അഗര്‍ത്തലയില്‍ തുടങ്ങി. സ്ത്രീകളും ആദിവാസികളുമടക്കം മുക്കാല്‍ ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി അഗര്‍ത്തല നഗരത്തിലേക്ക് ഒഴുകി. റാലിക്കു മുമ്പായി സംസ്ഥാന സമ്മേളന നഗരിയായ ബൈദ്യനാഥ് മജുംദാര്‍ നഗറിനു(അഗര്‍ത്തല ടൗണ്‍ ഹാള്‍) മുന്നില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമര സേനാനിയായ ചിത്ത ചന്ദ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. ജ്യോതിബസു നഗറില്‍(ആസ്താബല്‍ മൈതാനം) ഉച്ചയ്ക്കുശേഷം പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നിരഞ്ജന്‍ ദേബ്ബര്‍മ അധ്യക്ഷനായി. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ , സംസ്ഥാന സെക്രട്ടറി, ബിജന്‍ ധര്‍ , കേന്ദ്ര കമ്മിറ്റി അംഗം അഘോര്‍ ദേബ് ബര്‍മന്‍ എന്നിവരും റാലിയില്‍ പ്രസംഗിച്ചു.&lt;br /&gt;&lt;br /&gt;ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുര ഇന്ത്യയുടെ ഭാഗമല്ലെന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ സംസ്ഥാനത്തെ ജനങ്ങളെ ശിക്ഷിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ജനങ്ങള്‍ മുന്നോട്ടുവരണം. ത്രിപുരയില്‍ സമാധാനവും വികസനവും നിലനില്‍ക്കാന്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴാമത് ഇടത്സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകിട്ട് ആറിന് ബൈദ്യനാഥ് മജുംദാര്‍ നഗറില്‍ പ്രതിനിധി സമ്മേളനം കാരാട്ട് ഉദ്ഘാടനംചെയ്തു. ബിജന്‍ ധര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ച തിങ്കളാഴ്ച ആരംഭിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗം നൂറുള്‍ ഹുദ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം ഫെബ്രുവരി ഒന്നിന് സമാപിക്കും.&lt;br /&gt;(വി ജയിന്‍)&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4504613561834764418?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4504613561834764418/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5346.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4504613561834764418'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4504613561834764418'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5346.html' title='ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട: കാരാട്ട്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-klxiXWQyYUo/TyavfniNKpI/AAAAAAAAB6E/kQKOBgODUfo/s72-c/karat+agarthala.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1756911213696960147</id><published>2012-01-30T20:20:00.000+05:30</published><updated>2012-01-30T20:20:01.366+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>അരങ്ങില്‍ അഗ്നി വിതറിയ ആയിഷ</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-Pusbic-7Qfw/TyatWGHM2wI/AAAAAAAAB58/bYylXA1wL8k/s1600/nilamboor+ayisha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="220" src="http://4.bp.blogspot.com/-Pusbic-7Qfw/TyatWGHM2wI/AAAAAAAAB58/bYylXA1wL8k/s400/nilamboor+ayisha.jpg" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1756911213696960147?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1756911213696960147/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3178.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1756911213696960147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1756911213696960147'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3178.html' title='അരങ്ങില്‍ അഗ്നി വിതറിയ ആയിഷ'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Pusbic-7Qfw/TyatWGHM2wI/AAAAAAAAB58/bYylXA1wL8k/s72-c/nilamboor+ayisha.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3014620456672507389</id><published>2012-01-30T20:10:00.002+05:30</published><updated>2012-01-30T20:10:26.395+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പണവും മദ്യവും ആയുധം; ജീവിതപ്രശ്നങ്ങള്‍ മറച്ചു</title><content type='html'>പട്യാല: പച്ചപ്പ് നിറഞ്ഞ സര്‍വകലാശാലാ ക്യാമ്പസിലെ ഡീന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ രണ്ട് കര്‍ഷകനേതാക്കളും പ്രൊഫ. ബല്‍വീന്ദറിനൊപ്പമുണ്ട്. പഞ്ചാബിനെ കുറിച്ചും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചും ആഴത്തില്‍ പഠിച്ച ബല്‍വീന്ദര്‍ സാംച മോര്‍ച്ചയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തിന് പോകാനൊരുങ്ങുകയാണ്. ഗോതമ്പുവയലും ക്ഷീരകര്‍ഷകരും നിറഞ്ഞ ക്നോറിലേക്ക്. യാത്രയില്‍ ഒപ്പം ഞങ്ങളും ചേര്‍ന്നു. വയലേലകള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ അവിടെ വീഴുന്ന കണ്ണീരിന്റെയും മറുഭാഗത്ത് തടിച്ചുകൊഴുക്കുന്ന പണച്ചാക്കുകളുടെയും കഥ ബല്‍വീന്ദര്‍സിങ് വിവരിച്ചു. ശിരോമണി അകാലിദള്‍ -ബിജെപി സഖ്യവും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന അഞ്ചുനദികളുടെ നാട്ടില്‍ അഴിമതിയില്‍നിന്ന് സമ്പാദിച്ച പണവും മദ്യവുമാണ് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൊഫസര്‍ പറഞ്ഞു.വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍നിന്ന പഞ്ചാബ് ഇപ്പോള്‍ ഏറെ പിന്നിലായി. ദേശീയ വികസന ലക്ഷ്യം ഏഴ് ശതമാനമായിരിക്കെ അകാലിസര്‍ക്കാര്‍ പ്രഖ്യാപിച്ചതുതന്നെ അഞ്ച് ശതമാനമാണ്. വില കിട്ടാഞ്ഞതിനാല്‍ കര്‍ഷകര്‍ ആയിരക്കണക്കിന് ടണ്‍ ഉരുളക്കിഴങ്ങ് റോഡില്‍ വലിച്ചെറിഞ്ഞു-വിളവെടുപ്പു കഴിഞ്ഞ ഉരുളക്കിഴങ്ങ് പാടങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ ഇക്കാര്യത്തില്‍ ഇടപെട്ടില്ല. പരുത്തി കര്‍ഷകരുടെ ആത്മഹത്യ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കിയ മേഖലയാണ് പഞ്ചാബിലെ മാള്‍വ. ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. തൊഴില്‍ നഷ്ടപ്പെട്ട് നിരവധി കര്‍ഷകത്തൊഴിലാളികള്‍ സന്‍ഗ്രൂരിലും മാള്‍വയിലും ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ അതിരൂക്ഷമായതിന്റെ മറുപുറമാണ് മദ്യവും മയക്കുമരുന്നും വ്യാപിച്ചത്. ചരിത്രനഗരമായ പട്ടിയില്‍ മാത്രം ഒമ്പത്യുവാക്കള്‍ ഹെറേയിന്റെ അമിത ഉപയോഗത്താല്‍ മരിച്ചു. മാള്‍വ മേഖലയില്‍ ശക്തമായ തെരഞ്ഞെടുപ്പുവിഷയമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് അകാലി-ബിജെപി മുന്നണിയും കോണ്‍ഗ്രസും പണം വാരി എറിയുന്നു, മദ്യം ഒഴുക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്തുനിന്ന് 20 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പൂവിന് പകരം നോട്ടുകൊണ്ട് അര്‍ച്ചന നടത്തിയ സംഭവത്തില്‍ കമീഷന്‍ മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസ് റിബലുകള്‍ക്ക് ആദ്യഗഡുവായി 100 കോടി രൂപവീതമാണ് അകാലിദള്‍ നല്‍കിയത്. കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിനും നൂറുകോടി രൂപ നല്‍കിയെന്നാണ് വാര്‍ത്ത.&lt;br /&gt;&lt;br /&gt;തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധനയുള്ളതിനാല്‍ ചിലയിടത്ത് മദ്യവിതരണം നേരിട്ടല്ല. പ്രത്യേക നമ്പറുള്ള നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതുമായി ചെന്നാല്‍ കടയില്‍നിന്ന് ആവശ്യത്തിന് മദ്യം. അതേസമയം, രാജസ്ഥാനിലെ ബിക്കാനീര്‍ എക്സ്പ്രസ് ട്രെയിന് കാത്ത് നില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. അര്‍ബുദചികിത്സയ്ക്കായി ബിക്കാനീര്‍ ആശുപത്രിയില്‍ പോകാനുള്ളവര്‍ക്കുള്ള ട്രെയിനാണിത്. കൊടുംതണുപ്പിലും റോഡിന്റെ ഡിവൈഡറില്‍ അന്തിയുറങ്ങുന്ന നൂറുകണക്കിന് പേരെ പട്യാലയില്‍ കാണാം.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3014620456672507389?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3014620456672507389/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2313.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3014620456672507389'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3014620456672507389'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2313.html' title='പണവും മദ്യവും ആയുധം; ജീവിതപ്രശ്നങ്ങള്‍ മറച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9135267498176903813</id><published>2012-01-30T18:05:00.000+05:30</published><updated>2012-01-30T18:05:00.748+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പാട്ടബാക്കി വീണ്ടും അരങ്ങിലേക്ക്</title><content type='html'>ഒരു കാലഘട്ടത്തിന്റെ ജനതയെ അസ്വസ്ഥമാക്കിയ ജന്മിത്വം, കുടിയൊഴിപ്പിക്കല്‍ എന്നിവയെ അനാവരണം ചെയ്ത കെ ദാമോദരന്റെ പാട്ടബാക്കി വീണ്ടും അരങ്ങിലെത്തുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് കോഴിക്കോട് ശ്രദ്ധ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജെടി ഹാളിലാണ് നാടകം അരങ്ങേറുക. കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം വീണ്ടും അരങ്ങിലെത്തുമ്പോള്‍ വലിയ മാറ്റങ്ങളൊന്നുമില്ല. സാങ്കേതിക സഹായം ഉള്ളതിനാല്‍ ദൈര്‍ഘ്യം കുറക്കാനായിട്ടുണ്ട്. മുമ്പ് നാല് മണിക്കൂറായിരുന്നത് ഒന്നര മണിക്കൂറായി പരിമിതപ്പെടുത്തി. രണ്ട് പാട്ടുകളുംഉള്‍പ്പെടുത്തി. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട്ടും പാട്ടബാക്കി അവതരിപ്പിക്കും.&lt;br /&gt;&lt;br /&gt;മലബാറിലെ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച നാടകം 1980-ന് ശേഷം ആദ്യമായാണ് മലബാറിലെ വേദികളില്‍ എത്തുന്നത്. നാടക കലാകാരനായ എ രത്നാകരനാണ് സംവിധായകന്‍ . പ്രധാന കഥാപാത്രങ്ങളായ കിട്ടുണ്ണിയായി ടി കെ ജോഷിയും ചെറൂട്ടിയമ്മയായി സീമ ഹരിദാസും കുഞ്ഞിമാളുവായി ഗോപികാ ഹരീഷും ബാലനായി അക്ഷയാനന്ദും അരങ്ങിലെത്തുന്നു. ഗംഗാധരന്‍ ആയാടത്ത്, സുനില്‍ കാവുങ്ങല്‍ , രവി ശങ്കര്‍ , ഗിരീഷ് മണ്ണൂര്‍ , യതി കാവില്‍ , സി കെ ഗിരീഷ്, മന്‍സിയ, കെ ടി പുരുഷു, വിനോദ് കാവില്‍ , പ്രവീണ്‍ , കെ കെ ശ്രീലേഷ്, കെ ശശിധരന്‍ , നിഷീദ്, പ്രദീപ്കുമാര്‍ കാവുന്തറ, വിജയന്‍ കാരന്തൂര്‍ , സുരേഷ്ബാബു, ശിവന്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍ . സംഗീതം- വിജയന്‍ കോവൂര്‍ , ചമയം - ഗിരീഷ് കളത്തില്‍ , വസ്ത്രാലങ്കാരം - ശശി, സെറ്റ്-ബൈജു, സാങ്കേതിക സഹായം - അലവി, ശശി എന്നിവരും നിര്‍വഹിക്കും.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9135267498176903813?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9135267498176903813/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2617.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9135267498176903813'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9135267498176903813'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2617.html' title='പാട്ടബാക്കി വീണ്ടും അരങ്ങിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3164662402633411809</id><published>2012-01-30T17:46:00.001+05:30</published><updated>2012-01-30T17:46:00.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വി കെ സിംഗിനെതിരെ പ്രതിരോധ മന്ത്രാലയം</title><content type='html'>ജനനത്തിയതി തര്‍ക്കത്തില്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗിന് വീണ്ടും തിരിച്ചടി. വി കെ സിംഗിന്റെ ജനന വര്‍ഷം 1950 മെയ് 10 ആയി രേഖപ്പെടുത്താന്‍ പ്രതിരോധമന്ത്രാലയം സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗമായ അഡ്ജറ്റന്റ് ബ്രാഞ്ചില്‍ 1951 മെയ് 10 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മിലിട്ടറി സെക്രട്ടറി ബ്രാഞ്ച് റെക്കോര്‍ഡ് അനുസരിച്ച് ഇത് 1950 മെയ് 10 ആണ്.&lt;br /&gt;&lt;br /&gt;ജനനവര്‍ഷം 1950 ആയി കണക്കാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരസേനാ മേധാവി നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി. ഒപ്പം സേനയുടെ രേഖകളില്‍ 1951 മേയ് 10 വി കെ സിംഗിന്റെ ജനനത്തിയതി ആയി രേഖപ്പെടുത്തിയത് എങ്ങനെയെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗത്തിന്റെ രേഖകളില്‍ ജനന തിയതി 1951 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.&lt;br /&gt;എന്നാല്‍ അദ്ദേഹം യു ജി സി അപേക്ഷയില്‍ രേഖപ്പെടുത്തിയ 1950 മെയ് 10 ആണ് മിലിട്ടറി സെക്രട്ടറി ബ്രാഞ്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വി കെ സിംഗിന് കഴിഞ്ഞ രണ്ട് സ്ഥാനക്കയറ്റങ്ങളും നല്‍കിയത് ജനന വര്‍ഷം 1950 ആയി കണക്കാക്കിയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ജനനത്തീയതി മാറ്റുന്നത് ശരിയായ കീഴ്‌വഴക്കമാകില്ലെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.&lt;br /&gt;&lt;br /&gt;ജനനത്തിയതി 1950 ആയി കണക്കാക്കിയാല്‍ ജനറല്‍ വി കെ സിംഗ് ഈ വര്‍ഷം മേയില്‍ വിരമിക്കേണ്ടി വരും. അല്ലാത്ത പക്ഷം അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരസേനാ മേധാവി കോടതിയെ സമീപിച്ചതിലും പ്രതിരോധമന്ത്രാലയത്തിന് അസംതൃപ്തിയുണ്ട്.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3164662402633411809?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3164662402633411809/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2855.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3164662402633411809'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3164662402633411809'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2855.html' title='വി കെ സിംഗിനെതിരെ പ്രതിരോധ മന്ത്രാലയം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4667179778102560893</id><published>2012-01-30T17:45:00.000+05:30</published><updated>2012-01-30T17:45:00.400+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുട്ടംകുളം സമരം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കൂടംകുളം; നാലാംവട്ടചര്‍ച്ച സമരസമിതിയെ ഒറ്റപ്പെടുത്താന്‍ നീക്കം</title><content type='html'>കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായുള്ള നാലാംവട്ട ചര്‍ച്ചക്ക് കളമൊരുങ്ങുന്നു. കേന്ദ്രസമിതിയും - സംസ്ഥാനസമിതിയും ഇതു സംബന്ധിച്ച് നല്ലൈ ജില്ലാ കലക്‌ട്രേറ്റില്‍ നാളെ (31) ചര്‍ച്ച നടത്താനിരിക്കുകയാണ് . ആണവോര്‍ജ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി കൂടംകുളം നിലയം സന്ദര്‍ശിച്ച് നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി. കേന്ദ്രസമിതി അംഗങ്ങളും കൂടംകുളത്ത് എത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&amp;nbsp;ആണവ നിലയത്തിനെതിരെ സമരം നടത്തിവരുന്ന കൂടംകുളം ആണവനിലയ വിരുദ്ധസമിതിയെ ഒഴിവാക്കി ചര്‍ച്ചകളും ഭാവിപരിപാടികളും നടത്താനുള്ള നീക്കവുമായാണ് കേന്ദ്രസമിതി മുന്നോട്ടുപോകുന്നത്. ഇതിന്റെ മുന്നോടിയായി നാലാംവട്ട ചര്‍ച്ചക്ക് സമരസമിതി പ്രതിനിധികളെ ഇനിയും ക്ഷണിച്ചിട്ടില്ല. സമരസമിതിയെ ഒറ്റപ്പെടുത്തി ചര്‍ച്ചകളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാന സമിതിയിലെ സമരസമിതി അംഗങ്ങള്‍ നാലാംവട്ട ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരസമിതി കണ്‍വീനര്‍ ഉദയകുമാറും പ്രതിനിധി എം പുഷ്പരാജും അറിയിച്ചിട്ടുണ്ട്.&lt;br /&gt;&amp;nbsp;സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച പഠനക്ലാസുകള്‍ നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസമിതി അംഗം എസ് കെ ശര്‍മ്മ പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ഭീതി അകന്നതായി കേന്ദ്രസമിതി അവകാശപ്പെടുമ്പോള്‍, ഇതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരക്കാര്‍ക്കെതിരെ പ്രചരണവും സമരപരിപാടികളും മാത്രമാണ് നടന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. ഇടിന്തിക്കരയില്‍ ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്നുവന്ന റിലേ നിരാഹാരസമരം ഇന്ന് (30) 102-ാം ദിവസത്തേക്ക് കടക്കുകയാണ്. ഒരു ജനകീയ സമരത്തെ നിര്‍ജ്ജീവമാക്കാന്‍ കേന്ദ്രമന്ത്രി നാരായണസ്വാമി മുന്‍കൈയ്യെടുത്ത് റെയ്ഡുകളും പ്രചരണങ്ങളും നടത്തി വരുകയാണെന്ന് സമരസമിതി ആരോപിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;സമരക്കാര്‍ മുന്നോട്ടുവച്ച ജനങ്ങളുടെ ഭീതികളെ സംബന്ധിച്ച ചോദ്യാവലിക്ക് മറുപടിയായി കേന്ദ്രസമിതി നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ് സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍ പറയുന്നത്. ജനങ്ങള്‍ക്കുള്ള ഭീതി അകറ്റാന്‍ സമരസമിതി രൂപീകരിച്ച വിദഗ്ധസമിതിയുമായി കേന്ദ്രസമിതി ചര്‍ച്ചക്ക് തയ്യാറാവണമെന്നാണ് സമരസമിതി പറയുന്നത്. സമാധാനത്തിന്റെ പാതയിലാണ് കൂടംകുളത്തെ സമരം മുന്നോട്ടുപോകുന്നത്.&lt;br /&gt;&lt;br /&gt;ആരെയും നിര്‍ബന്ധിച്ച് സമരത്തില്‍ സമരസമിതി അണിനിരത്തുന്നില്ല. സ്വമേധയാ സമരരംഗത്തു വന്നവരാണ് എല്ലാവരും. കല്‍പ്പാക്കം ആണവനിലയത്തിനു സമീപമുള്ള ജനവാസകേന്ദ്രങ്ങളില്‍ മാറാ രോഗങ്ങള്‍ക്ക് അടിമകളായികൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതവും ആണവകേന്ദ്രങ്ങള്‍ക്കുണ്ടായ ദുരന്തങ്ങള്‍ വഴി ലോകം കണ്ട കഷ്ടതകളുമാണ് സമരത്തിനിറങ്ങിയ കൂടംകുളം നിവാസികളുടെ മുന്നിലുള്ളതെന്നും സമരസമിതി പറയുന്നു.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4667179778102560893?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4667179778102560893/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8104.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4667179778102560893'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4667179778102560893'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8104.html' title='കൂടംകുളം; നാലാംവട്ടചര്‍ച്ച സമരസമിതിയെ ഒറ്റപ്പെടുത്താന്‍ നീക്കം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8762418251631616417</id><published>2012-01-30T15:55:00.000+05:30</published><updated>2012-01-30T15:55:16.503+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പോസ്റ്റര്‍ വിവാദം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി</title><content type='html'>കണ്ണൂരില്‍ എസ്പിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവും രൂക്ഷമാകുന്നു. നിയമം അതിന്റെ വഴിക്കുപോകുമെന്ന് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സത്യസന്ധനായ പൊലീസുദ്യോഗസ്ഥനാണ് കണ്ണൂര്‍ എസ്പിയെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്ന് സുധാകരനെ ന്യായീകരിച്ച് കഴിഞ്ഞദിവസം വയലാര്‍ രവിയുടെ പ്രസംഗത്തിനുള്ള മറുപടിയായി ഇരുവരുടെയും പ്രതികരണം. പേരാവൂര്‍ എംഎല്‍എ സണ്ണിജോസഫ് മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തുവന്നു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്ക് ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് അസോസിയേഷന് പ്രവര്‍ത്തിക്കാന്‍ ചില ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനകത്തു നിന്നാവണം പ്രവര്‍ത്തനം. ചട്ടം ലംഘിച്ചാല്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാകും. കണ്ണൂര്‍ എസ്പിയും കെ സുധാകരന്‍ എംപിയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് കെപിസിസി എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു. ആവശ്യമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു. തനിക്ക് നേരിട്ടറിയുന്ന ഉദ്യോഗസ്ഥനാണ് അനൂപ്കുരുവിളയെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവാദമായതോടെ കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന സുധാകരന്റെ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല.&lt;br /&gt;&lt;br /&gt;റിപ്പബ്ലിക് ദിനപരേഡ് നടന്ന മൈതാനത്ത് കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡു സ്ഥാപിച്ച ആറുപൊലീസുകാരെ എസ് പി അനൂപ് ജോണ്‍കുരുവിള സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളാണിവര്‍ . ഇതോടെ സുധാകരനും എസ്പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. അനൂപ് ജോണിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി കൊടുത്തു. എസ്പിക്കെതിരെ കണ്ണൂര്‍ നഗരത്തില്‍ സുധാകരന്റെ അനുകൂലികള്‍ എസ്പിക്കെതിരെ പോസ്റ്ററുകളും പതിച്ചു. ഈ സാഹചര്യത്തിലാണ് എസ്പിയുടെ നടപടി ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രതികരണം.&lt;br /&gt;&lt;br /&gt;&lt;b&gt;വക്കം റിപ്പോര്‍ട്ട് ഉടനെ നടപ്പാക്കില്ല ചെന്നിത്തല&lt;/b&gt;&lt;br /&gt;&lt;br /&gt;ആലപ്പുഴ: വക്കം കമ്മറ്റിയുടെ അന്വേഷണറിപ്പോര്‍ട്ട് പെട്ടെന്ന് നടപ്പാക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പുനരുദ്ധാരണത്തിനുള്ള ദീര്‍ഘകാല ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്്. അച്ചടക്ക നടപടിയെടുക്കാനുള്ളതല്ല. അത് വേഗത്തില്‍ നടപ്പാക്കാനാവില്ല. അച്ചടക്കനടപടിക്കുള്ളതാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8762418251631616417?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8762418251631616417/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4389.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8762418251631616417'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8762418251631616417'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4389.html' title='പോസ്റ്റര്‍ വിവാദം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5325342663365173520</id><published>2012-01-30T15:51:00.000+05:30</published><updated>2012-01-30T15:51:17.146+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='കോടതി'/><title type='text'>ഐസ്ക്രീം കേസ് അട്ടിമറി: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍</title><content type='html'>ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറി സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ടി ആര്‍ രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനാണ് മുദ്ര വെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐസ്ക്രീം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും. ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്, ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. 2011 ജനുവരി 28-നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ എസ് പിമാരായ പി വിജയന്‍ , അനൂപ് കുരുവിള ജോണ്‍ , ഡിവൈഎസ്പിമാരായ ജയ്സണ്‍ കെ എബ്രഹാം, എ വേണുഗോപാല്‍ എന്നിവരാണുണ്ടായിരുന്നത്.&lt;br /&gt;&lt;br /&gt;ഹൈക്കോടതി ജഡ്ജിമാര്‍ക്കും സാക്ഷികള്‍ക്കുമെല്ലാം പണം നല്‍കിയാണ് കേസ് അട്ടിമറിച്ചതെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍ . ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുസഹിതം ചാനലുകളും വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഉമ്മന്‍ചാണ്ടി ഭരണമേറിയയുടന്‍ പ്രത്യേകാന്വേഷണസംഘത്തെ തകര്‍ക്കാന്‍ നീക്കമാരംഭിച്ചിരുന്നു. സംഘാംഗങ്ങള്‍ക്കെല്ലാം മറ്റു ചുമതലകള്‍ നല്‍കി. ഉന്നത പൊലീസ് മേധാവികളും മന്ത്രിമാരും സ്വാധീനവും സമ്മര്‍ദവും ചെലുത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. റൗഫിനെകൂടാതെ കുഞ്ഞാലിക്കുട്ടിയെയും അന്വേഷണസംഘം രണ്ടുതവണ ചോദ്യംചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5325342663365173520?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5325342663365173520/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7261.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5325342663365173520'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5325342663365173520'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7261.html' title='ഐസ്ക്രീം കേസ് അട്ടിമറി: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-498875282511465872</id><published>2012-01-30T15:48:00.002+05:30</published><updated>2012-01-30T15:48:23.341+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>തലസ്ഥാനത്തും പൊലീസ് അസോസിയേഷന്റെ ഫ്ളക്സ് യുദ്ധം</title><content type='html'>കണ്ണൂരിന് പിന്നാലെ തലസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് പൊലീസ് അസോസിയേഷന്‍ ഫ്്ളക്സും കട്ടൗട്ടുകളും പോസ്റ്ററുകളും. പൊലീസ് ആസ്ഥാനത്തും സിറ്റി പൊലീസ് കമീഷണറുടെ ഓഫീസ് പരിസരത്തും പൊലീസ് ട്രെയ്നിങ് കോളേജിലും മറ്റുമായാണ് ഫ്ളക്സുകള്‍ നിരന്നത്. പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി ബഹുവര്‍ണ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷനിലെ ഗ്രൂപ്പുപോര് തലസ്ഥാനത്ത് "ഫ്ളക്സ് യുദ്ധ"മായി മാറിയ അവസ്ഥയാണ്. സേനയുടെ ചട്ടങ്ങളും അച്ചടക്കവും ലംഘിച്ച് ഒരു വിഭാഗം നടത്തുന്ന ഇത്തരം നടപടികള്‍ വിവാദമായി.&lt;br /&gt;&lt;br /&gt;യുഡിഎഫിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അഭിവാദ്യം അര്‍പ്പിച്ചുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് പൊലീസ് ആസ്ഥാനത്തിനുമുന്നിലാണ് ആദ്യം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ ചിരിക്കുന്ന ചിത്രമുള്ള ഫ്ളക്സാണിത്. എന്നാല്‍ , രണ്ടുദിവസം കഴിഞ്ഞ് മന്ത്രി വി എസ് ശിവകുമാറിന്റെ ചിത്രമുള്ള മറ്റൊരു ഫ്ളക്സ് പൊലീസ് അസോസിയേഷന്റെ പേരില്‍ത്തന്നെ ഇവിടെ ഉയര്‍ന്നു. ഇതിനിടെ ധനമന്ത്രി കെ എം മാണിയുടെ ചിത്രവുമായി മറ്റൊരു ബോര്‍ഡും ഉയര്‍ന്നു. ഏറ്റവുമൊടുവില്‍ മറ്റെല്ലാ ബോര്‍ഡുകളും ഒരു വിഭാഗം എടുത്തുമാറ്റി ഉമ്മന്‍ചാണ്ടിയുടെയും ശിവകുമാറിന്റെയും ഒപ്പം ഡിജിപി ജേക്കബ് പുന്നൂസിന്റെയും ഫോട്ടോകള്‍ ഒരേ ഫ്ളക്സിലാക്കി പുതിയ ബോര്‍ഡ് വച്ചു. സിറ്റി പൊലീസ് കമീഷണറുടെ ഓഫീസിനുമുന്നിലും ഇതേ രീതിയില്‍ ഫ്ളക്സ് മാറ്റിവച്ചു. ഇവിടെ സിറ്റി പൊലീസ് കമീഷണറുടെ ചിത്രംകൂടി ഉള്‍പ്പെടുത്തി. അസോസിയേഷനിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് ഫ്ളക്സ് മറിമായത്തിലെത്തിച്ചത്. നന്ദാവനം പൊലിസ് ക്യാമ്പില്‍ റോഡ് ടാര്‍ ചെയ്തതിന് എ ആര്‍ ക്യാമ്പിലെ സേനാംഗങ്ങളുടെ പേരിലാണ് ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യബോര്‍ഡ്. പൊതുമരാമത്ത് മന്ത്രിയുടെ ചിത്രവും ഫ്ളക്സിലുണ്ട്. വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;പേരൂര്‍ക്കട പൊലീസ് ക്യാമ്പിലും ഇതേ രീതിയില്‍ ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നിട്ടുണ്ട്. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതായി ആക്ഷേപമുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശങ്ങളുള്ളവയാണിത്.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-498875282511465872?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/498875282511465872/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3695.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/498875282511465872'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/498875282511465872'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3695.html' title='തലസ്ഥാനത്തും പൊലീസ് അസോസിയേഷന്റെ ഫ്ളക്സ് യുദ്ധം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5536890961377387462</id><published>2012-01-30T11:58:00.000+05:30</published><updated>2012-01-30T11:58:00.539+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പുസ്തകം'/><title type='text'>ഇന്ത്യ അമേരിക്കയുടെ ഉപഗ്രഹം: കൃഷ്ണയ്യര്‍</title><content type='html'>അമേരിക്കയുടെ സമഗ്രാധിപത്യത്തിനുമുന്നില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഇന്ത്യയെ കാണുമ്പോള്‍ ഞെട്ടലുണ്ടാകുന്നതായി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ . "നന്മയെ തിന്മയാക്കിയും തിന്മയെ നന്മയാക്കിയും ചിത്രീകരിച്ച് നിരക്ഷരരെ തെറ്റിദ്ധരിപ്പിക്കുന്ന ഭരണാധികാരികളുടെ ദേശദ്രോഹതരംഗത്തിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെ"ന്നും അദ്ദേഹം ആഹ്വാനംചെയ്യുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രവി കുറ്റിക്കാട് തയ്യാറാക്കിയ "ജനഹൃദയങ്ങളില്‍ ഒരു ന്യായാധിപന്‍" എന്ന കൃഷ്ണയ്യരുടെ ജീവചരിത്രഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പിലാണ് ഭരണാധികാരികളുടെ കുടിലതയ്ക്കെതിരെയും ആഗോളവല്‍ക്കരണനയത്തിനെതിരെയും അദ്ദേഹം ആഞ്ഞടിക്കുന്നത്. പുതുപതിപ്പ് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ഫെബ്രുവരി എട്ടിന് പ്രകാശനംചെയ്യും.&lt;br /&gt;&lt;br /&gt;"രാജീവ്ഗാന്ധിയുടെ കാലത്തെ വിദേശകടങ്ങളും ഉപരിവര്‍ഗത്തിന്റെ ഉപഭോഗവസ്തുക്കളുടെ ഇറക്കുമതിയും സാമ്പത്തികപ്രതിസന്ധിക്കു വഴിവച്ചു. ദൃഢനിശ്ചയത്തിലൂടെയും കര്‍ശന നടപടിവഴിയും നമുക്ക് അതു മറികടക്കാമായിരുന്നു. പകരം നാം മന്‍മോഹനോമിക്സ് സ്വീകരിച്ചു. സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം. കോളനിക്കാലത്തേക്ക് പടിപടിയായി മടങ്ങുകയായിരുന്നു നാം... ഇപ്പോഴത്തെ ഉദാരവല്‍ക്കരണം ബഹുരാഷ്ട്രകുത്തകകള്‍ക്ക് ഇഷ്ടാനുസരണം കടന്നുകയറാനുള്ള അനുമതിയാണ്. നമ്മുടെ പ്രകൃതിവിഭങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാനും സ്വദേശിതത്വവും സ്വയംപര്യാപ്തതാ സ്വപ്നവും കാറ്റില്‍പറത്താനുമുള്ള സ്വാതന്ത്ര്യമാണത്"- കൃഷ്ണയ്യര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;"മന്‍മോഹന്‍സിങ്ങിന്റെ കാഴ്ചപ്പാട് ഇന്ത്യന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുപകരം വിയോജിപ്പാണ് സൃഷ്ടിക്കുന്നത്. ഒരേയൊരു ഇന്ത്യക്കുപകരം പല ഇന്ത്യകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഇന്ത്യ ഇന്ന് പടിഞ്ഞാറിന്റെ, പ്രത്യേകിച്ച് വൈറ്റ്ഹൗസിന്റെയും വാഷിങ്ടണിന്റെയും ഉപഗ്രഹമായാണ് പ്രവര്‍ത്തിക്കുന്നത്. മൂലധനംവഴിയും അമേരിക്കന്‍ അനുകൂല മാധ്യമങ്ങളുടെ ആനുകൂല്യം നേടിയും വിദേശശക്തികള്‍ കടന്നുവരുന്നതു നിയന്ത്രിച്ചില്ലെങ്കില്‍ സ്വരാജ് മരീചികയാകുമെന്നും" കൃഷ്ണയ്യര്‍ ഓര്‍മപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;നിയമമന്ത്രിയായിരുന്ന കൃഷ്ണയ്യര്‍ , ഭൂപരിഷ്കരണനിയമം നടപ്പാക്കുന്നതിനുമുമ്പ് നേരിടേണ്ടിവന്ന ആരോപണങ്ങളും അതിന് ഇ എം എസ് തീര്‍ത്ത പ്രതിരോധവും പുസ്തകത്താളിലുണ്ട്. സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മന്ത്രിയുടെ അച്ഛന്‍ കുടുംബട്രസ്റ്റ് ഉണ്ടാക്കിയെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മനോരമയ്ക്കെതിരെ അദ്ദേഹം മാനനഷ്ടക്കേസ് കൊടുത്തു. മനോരമയ്ക്കെതിരായ ആദ്യ മാനനഷ്ടക്കേസാണിത്. മേധാവിത്വത്തിനും അധികാരത്തിനും അംഗസംഖ്യാബലം കിട്ടണമെന്നു കരുതുന്ന സമുദായവിഭാഗങ്ങളാണ് താന്‍ അധ്യക്ഷനായ കമീഷന്‍ മുന്നോട്ടുവെച്ച വനിതാകോഡ് ബില്‍ നിര്‍ദേശത്തെ എതിര്‍ക്കുന്നതെന്നും കൃഷ്ണയ്യര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;"കുടുംബത്തില്‍ രണ്ടുകുട്ടികള്‍മാത്രം മതിയെന്ന നിര്‍ദേശമാണ് ചിലര്‍ക്ക് രുചിക്കാതെ വന്നത്. എത്രയോ കൊല്ലംമുമ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്ത കരടു പ്രഖ്യാപനമാണത്. ബില്ലില്‍ ഹയര്‍സെക്കന്‍ഡറിതലംവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്വകാര്യ സ്കൂളിലും സൗജന്യം വേണമെന്നും പറയുന്നു. ഇതില്‍ സ്വകാര്യ ആശുപത്രിവഴിയും സ്വകാര്യ വിദ്യാഭ്യാസക്കച്ചവടംവഴിയും പണം സമ്പാദിക്കുന്നവരുടെ എതിര്‍പ്പ് സ്വാഭാവികമല്ലേ? വനിതാകോഡിലെ നിര്‍ദേശങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യണം. പിഴവുകളുണ്ടെങ്കില്‍ തിരുത്തണം. നല്ലതുണ്ടെങ്കില്‍ നടപ്പാക്കണം. ഏതെങ്കിലും ഉദ്ദേശലക്ഷ്യംവച്ച് കമീഷന്റെ നിര്‍ദേശങ്ങള്‍ കാണാതെ പോകരുത്. അത് സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടിയാകും"- കൃഷ്ണയ്യര്‍ നിര്‍ദേശിക്കുന്നു. പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രകാശനംചെയ്ത് "95 മാര്‍ച്ച് 25ന് ഇ എം എസ് നടത്തിയ പ്രസംഗവും കൃഷ്ണയ്യരുമൊത്ത് പതിവായി സായാഹ്നസവാരി നടത്തുന്ന പ്രൊഫ. എം കെ സാനുവിന്റെ ഓര്‍മകളും പുസ്തകത്തിലുണ്ട്.&lt;br /&gt;(ഷഫീഖ് അമരാവതി)&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5536890961377387462?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5536890961377387462/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3508.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5536890961377387462'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5536890961377387462'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3508.html' title='ഇന്ത്യ അമേരിക്കയുടെ ഉപഗ്രഹം: കൃഷ്ണയ്യര്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5860654087462111886</id><published>2012-01-30T10:56:00.000+05:30</published><updated>2012-01-30T10:56:00.045+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ആശുപത്രികള്‍ കയറിയിറങ്ങിയ ഗൃഹനാഥന്‍ ചികിത്സകിട്ടാതെ മരിച്ചു</title><content type='html'>കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. ചിറ്റാര്‍ കുടപ്പനക്കുളം പൂവണ്ണുംമൂട്ടില്‍ സുരേഷ് ബാബു (സുകു-46) ആണ് ശനിയാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് സുരേഷിനെ, ഭാര്യ ഇന്ദിര പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധന നടത്തിയ അധികൃതര്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് ശ്രീചിത്രയിലോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ബന്ധുക്കള്‍ ശ്രീചിത്രയില്‍ എത്തിച്ചു.&lt;br /&gt;&lt;br /&gt;പിന്നീടുണ്ടായ കാര്യങ്ങള്‍ സുരേഷിനോടൊപ്പമുണ്ടായിരുന്ന ഭാര്യാസഹോദരന്‍ വിജയന്‍ പറയുന്നതിങ്ങനെ:&lt;br /&gt;&lt;br /&gt;ശ്രീചിത്രയില്‍ സുരേഷിന്റെ ഇസിജിയും രക്തപരിശോധനയും നടത്തിയ അധികൃതര്‍ തുടര്‍ചികിത്സയ്ക്ക് 1,70,000 രൂപ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ , തങ്ങളുടെ കൈയില്‍ ഉടന്‍ അടയ്ക്കാന്‍ ഇത്രയും പണം ഇല്ലെന്നും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും അതിന്റെ സര്‍ടിഫിക്കറ്റും ഹെല്‍ത്ത് കാര്‍ഡും കൈയിലുണ്ടെന്നും പറഞ്ഞതിന്‍പ്രകാരം 35,000 രൂപ അടയ്ക്കണമെന്നറിയിച്ചു. ഈ തുകയും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ അധികൃതര്‍ പറഞ്ഞു. 23ന് അവിടെ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലെത്തിയിട്ടും കിടക്കപോലും നല്‍കുകയോ കാര്‍ഡിയോളജി വിഭാഗത്തില്‍ പരിചരണത്തിനയക്കുകയോ ചെയ്യാതെ രണ്ട് ദിവസം അവിടെ കിടത്തി. എന്താണ് അസുഖമെന്നുപോലും കണ്ടുപിടിക്കാതെ മൂന്നാംദിവസം പത്തനംതിട്ടയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാന്‍ പറയുകയായിരുന്നു. 26ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച സുരേഷിന് മെഡിക്കല്‍ കോളേജില്‍നിന്ന് കൊടുത്ത മരുന്നുകളല്ലാതെ മറ്റൊന്നും നല്‍കിയില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ സുരേഷ് അന്ത്യശ്വാസം വലിച്ചു. കൂലിപ്പണി ചെയ്താണ് സുരേഷ് കുടുംബത്തെ പോറ്റിയിരുന്നത്. മക്കള്‍ : സൂര്യ, സുരാജ്.&lt;br /&gt;(ടി കെ സജി)&lt;br /&gt;&lt;br /&gt;മര്‍ദനത്തില്‍ പരിക്കേറ്റയാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു&lt;br /&gt;&lt;br /&gt;ചാവക്കാട്: അയല്‍വാസിയുടെ ക്രൂരമര്‍ദനത്തിനിരയായ ആള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ബ്ലാങ്ങാട് കുമാരന്‍പടി താഴത്ത് (വെളിയോങ്കോട് വീട്ടില്‍) ഷാഹു(45) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മണത്തല നേര്‍ച്ചയോടനുബന്ധിച്ച് ബ്ലാങ്ങാട് ബീച്ചില്‍നിന്നുള്ള ത്രിവര്‍ണ കാഴ്ചയ്ക്കിടെ കുമാരന്‍പടിയിലാണ് സംഘട്ടനമുണ്ടായത്. അയല്‍വാസി വലിയകത്ത് ചക്കര കുഞ്ഞിമുഹമ്മദ്(56), മകന്‍ മുഖ്ത്താര്‍ (26) എന്നിവരും ഷാഹുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇതിനിടെ പോലീസെത്തി ഷാഹുവിനെ കസ്റ്റഡിയിലെടുത്തു. മൂക്കില്‍നിന്ന് അമിതമായി രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരിച്ചു. മുഹമ്മദ്കുഞ്ഞിനേയും മുഖ്താറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.&lt;br /&gt;&lt;br /&gt;പൊലിസ് മര്‍ദനമാണ് മരണകാരണമെന്ന് ആരോപിച്ച് ഒരു കുട്ടം ആളുകള്‍ സ്റ്റേഷനിലെത്തി അക്രമം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ്സ്റ്റേഷനിലും പരിസരത്തും അക്രമം നടത്താനുള്ള ഒരുവിഭാഗത്തിന്റെ ശ്രമം സിപിഐ എം നേതാക്കളും മറ്റും ഇടപെട്ട് ചെറുത്തു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ . തിങ്കളാഴ്ച സംസ്കരിക്കും. പിതാവ്: കുഞ്ഞിമോന്‍ . ഉമ്മ: പാത്തുമ്മ. ഭാര്യ: ഷാജിത. മക്കള്‍ : ഷഹന, ഷഫീന, നബീല്‍ .&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5860654087462111886?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5860654087462111886/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5621.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5860654087462111886'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5860654087462111886'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5621.html' title='ആശുപത്രികള്‍ കയറിയിറങ്ങിയ ഗൃഹനാഥന്‍ ചികിത്സകിട്ടാതെ മരിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-2530885268079354268</id><published>2012-01-30T09:54:00.001+05:30</published><updated>2012-01-30T09:54:00.069+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരുടെ സമരം ശക്തമാകുന്നു</title><content type='html'>കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ശക്തമാവുന്നു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ എഴുനൂറോളം നേഴ്സുമാര്‍ ശനിയാഴ്ച രാവിലെമുതലാണ് അനിശ്ചിതകാലസമരം ആരംഭിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ , ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തി. പകല്‍ മൂന്നോടെയാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രക്ഷിതാക്കള്‍ മാര്‍ച്ച് നടത്തിയത്. ആശുപത്രിഗേറ്റിനുമുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ്വലയം ഭേദിച്ച് സമരപ്പന്തലിലെത്തിയ രക്ഷിതാക്കള്‍ നേഴ്സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ഭാരവാഹികളായ എ ആര്‍ മോഹന്‍കുമാര്‍ , അഡ്വ. സി ടി അയ്യപ്പന്‍ , ചാക്കോ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സമരപ്പന്തലിലെത്തിയപ്പോള്‍ ആവേശമുണര്‍ത്തി. ബ്ലോക്ക് പ്രസിഡന്റ് ജിന്‍സ് ടി മുസ്തഫ, സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിനു കുര്യാക്കോസ്, എ ആര്‍ രാജേഷ്, അജിതന്‍നായര്‍ , ടി ജി രഘു, രഞ്ജിത്ത് ടി അബ്ദുള്ള, പി കെ ജിനീഷ് എന്നിവര്‍ നേതൃത്വംനല്‍കി. സമരം മൂന്നാംദിനത്തിലേക്കു കടക്കുന്നതോടെ തിങ്കളാഴ്ച കൂടുതല്‍ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുമെന്നാണ് സൂചന. നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളുമടക്കം നൂറുകണക്കിനുപേരാണ് സമരപ്പന്തലിലെത്തുന്നത്. സമരം ശക്തമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ആശുപത്രി ഒ പി ബ്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചതിനുപുറമെ അഡ്മിറ്റ്ചെയ്ത പല രോഗികളെയും വിട്ടയച്ചു.&lt;br /&gt;&lt;br /&gt;ആശുപത്രി പ്രവര്‍ത്തനങ്ങളോടും മാനേജ്മെന്റിനോടുമുള്ള അതൃപ്തിയും സമരത്തിന് ജനപിന്തുണ ഏറാന്‍ ഇടയായിട്ടുണ്ട്. സമീപ ആശുപത്രികളില്‍നിന്ന് നേഴ്സുമാരെ ഇറക്കുമതിചെയ്തും നേഴ്സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ചും സമരം നേരിടാന്‍ മാനേജ്മെന്റ് നീക്കം നടത്തുന്നുണ്ട്. നേഴ്സിങ് വിദ്യാര്‍ഥികളെ ജോലിക്കുപയോഗിക്കാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളും എസ്എഫ്ഐ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. സമരക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ആശുപത്രിയുടെ വിവിധ കേന്ദ്രങ്ങളില്‍ മാനേജ്മെന്റ് ക്യാമറകള്‍ സ്ഥാപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന നേഴ്സുമാരെയും പിന്തുണയുമായി എത്തുന്നവരെയും നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി നിലവില്‍ ചില സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലാണ്.&lt;br /&gt;&lt;br /&gt;deshabhimani 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-2530885268079354268?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/2530885268079354268/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9509.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2530885268079354268'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/2530885268079354268'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_9509.html' title='കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരുടെ സമരം ശക്തമാകുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1721251225097651052</id><published>2012-01-30T08:44:00.002+05:30</published><updated>2012-01-30T08:44:58.224+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അമേരിക്ക'/><title type='text'>അമേരിക്കയിലെ മനുഷ്യാവകാശം</title><content type='html'>നിസ്സാര കുറ്റത്തിന് അമേരിക്കന്‍ തടവറയില്‍ അടയ്ക്കപ്പെട്ട ഇന്ത്യക്കാരി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു മരിച്ച വാര്‍ത്ത ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങളെപ്പറ്റി ആശങ്കയുള്ളവരെ രോഷം കൊള്ളിക്കുന്നതുമാണ്. മനുഷ്യാവകാശങ്ങളെപ്പറ്റി പുറത്ത് പെരുമ്പറ മുഴക്കുകയും അത്യന്തം നഗ്നവും ഹീനവുമായി മനുഷ്യാവകാശം ലംഘിക്കുകയും ചെയ്യുന്ന അമേരിക്കയുടെ മണ്ണില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നതും ശ്രദ്ധേയമാണ്. ഗോവ സ്വദേശിയായ ലിവിറ്റ ഗോമസ് എന്ന അമ്പത്തിരണ്ടുകാരിയാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ കാട്ടുനീതിക്ക് ഇരയായത്. നീതിനിര്‍വഹണ സേവനത്തിന് അധികൃതര്‍ അയച്ച ചോദ്യാവലി കൈപ്പറ്റിയില്ലെന്ന തീരെ നിസ്സാരമായ കുറ്റത്തിനാണ് പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് അറ്റന്‍ഡറായി ജോലി നോക്കിയിരുന്ന ലിവിറ്റ അറസ്റ്റിലായത്. അറസ്റ്റുസമയത്ത് വിലങ്ങണിയിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ചെന്നതായി പിന്നീടു ചാര്‍ത്തപ്പെട്ട "ഗുരുതര"മായ കുറ്റം. ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ എത്താതിരുന്നതിന് വീണ്ടും അറസ്റ്റിലായ ലിവിറ്റയെ ഷിക്കാഗോയിലെ ജയിലിലാണ് പാര്‍പ്പിച്ചത്. അവിടെ മൂന്നാഴ്ചയിലേറെക്കാലം നിരാഹാരം അനുഷ്ഠിച്ച ലിവിറ്റയുടെ ആരോഗ്യനില വഷളാകുകയും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ജനുവരി മൂന്നിനു മരണമടയുകയും ചെയ്തു. ലിവിറ്റ ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന വിവരം ബന്ധുക്കളെപ്പോലും അറിയിക്കാന്‍ അമേരിക്കന്‍ ജയിലധികൃതര്‍ തയ്യാറായില്ല.&lt;br /&gt;&lt;br /&gt;മനുഷ്യാവകാശം ജന്മമെടുത്തതുതന്നെ തങ്ങളുടെ രാജ്യത്താണെന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വം അവകാശപ്പെടാറുള്ളത്. മനുഷ്യാവകാശം ഓരോ വ്യക്തിയിലും കുടികൊള്ളുന്നതാണെന്ന 1776ലെ സ്വാതന്ത്ര്യ പ്രഖ്യാപനരേഖ (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്) ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇങ്ങനെ അവകാശപ്പെടാറുള്ളത്. ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലെ പ്രഥമസ്ഥാനമാണ് ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിനുള്ളതെന്നും അവര്‍ പറയാറുണ്ട്. മനുഷ്യാവകാശങ്ങള്‍ 1787ല്‍ അമേരിക്കന്‍ ഭരണഘടനയുടെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യത്തെക്കുറിച്ചും മേനിനടിക്കാറുണ്ട്. 1865ല്‍ അടിമത്തം ഭരണഘടനാപരമായി അവസാനിപ്പിച്ചതും 1920ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതുമൊക്കെ ഇതിന് ഉപോദ്ബലകമായി അമേരിക്ക ചൂണ്ടിക്കാണിക്കാറുള്ളതാണ്. അഭിപ്രായസ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ക്രൂരവും അസാധാരണവുമായ ശിക്ഷകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ന്യായയുക്തമായ നീതിനിര്‍വഹണസ്വാതന്ത്ര്യം എന്നിവയെല്ലാം അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അവര്‍ വീമ്പിളക്കാറുണ്ട്.&lt;br /&gt;&lt;br /&gt;എന്നാല്‍ , ഇതെല്ലാം ഏട്ടിലെ പശുവായി മാറുന്നുവെന്നതാണ് അനുഭവം. പുസ്തകത്താളുകളിലും പ്രസ്താവനാ വായ്ത്താരികളിലും തളച്ചിടപ്പെടുന്ന ഈ മനുഷ്യാവകാശം അമേരിക്കയുടെ പ്രവൃത്തികളില്‍ ഒരിടത്തും കാണാന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിനീചമായ മനുഷ്യാവകാശലംഘനങ്ങളാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയെന്നതും നിരവധി ഉദാഹരണത്തിലൂടെ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഗ്വാണ്ടനാമോ തടവറയിലും അബുഗരൈബ് ജയിലിലും അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ മനുഷ്യത്വവിരുദ്ധ വൈകൃതങ്ങള്‍ ലോകത്തിന് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്തതാണല്ലോ. ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോയിലെ തടവറയില്‍ ഇസ്ലാമിക ഭീകരരെന്ന് ആരോപിച്ച് അമേരിക്ക പിടിച്ചുകൊണ്ടുവന്നവരെ കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് അതിഭീകരമായി മര്‍ദിച്ച സംഭവങ്ങള്‍ ലോകം ഇനിയും മറന്നിട്ടില്ല. അബുഗരൈബ് ജയിലില്‍ വനിതാ പട്ടാളക്കാര്‍ അടക്കമുള്ളവര്‍ തടവുകാരെ നഗ്നരാക്കി ജനനേന്ദ്രിയങ്ങളില്‍ വരെ പൈശാചികമായ പീഡനമുറകള്‍ പരീക്ഷിച്ചതും ലോകവ്യാപക പ്രതിഷേധമുയര്‍ത്തിയതാണ്. ന്യായയുക്തമായ വിചാരണ ഉറപ്പാക്കുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നെന്ന് ആണയിടുന്ന അമേരിക്കന്‍ ഭരണകൂടംതന്നെയാണ് ഗ്വാണ്ടനാമോയിലും അബുഗരൈബിലും അരങ്ങേറിയ ഭീകരതയ്ക്ക് തിരക്കഥ രചിച്ചതെന്ന് ഓര്‍ക്കണം.&lt;br /&gt;&lt;br /&gt;ഇറാഖിലെ സദ്ദാംഹുസൈനെയും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും ഇരു രാജ്യത്തും കടന്നുകയറി ആക്രമിച്ച് നിഷ്ഠുരമായി കൊലപ്പെടുത്തിയതും മനുഷ്യാവകാശം പറയുന്ന അമേരിക്കയാണ് എന്നതാണ് വിരോധാഭാസം. അമൂല്യമായ എണ്ണയും പ്രകൃതിവാതക നിക്ഷേപവും കൈയടക്കാന്‍ വേണ്ടിയായിരുന്നു ഇറാഖിനെ ആക്രമിച്ചു കീഴടക്കുകയും സദ്ദാംഹുസൈനെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തത്. സദ്ദാംഹുസൈന്റെ വിചാരണപോലും പ്രഹസനമാക്കി. 42 വര്‍ഷം ലിബിയയുടെ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയെ വധിച്ചതും അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും അതിക്രൂരമായി പെരുമാറുകയും ചെയ്തത് അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു. ഗദ്ദാഫിയെ വീഴ്ത്താനുള്ള ആക്രമണങ്ങള്‍ക്കിടയില്‍ ട്രിപോളിയില്‍ തടവിലാക്കപ്പെട്ടവരോടു കാട്ടിയ നീചമായ മര്‍ദനമുറകള്‍ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയിറക്കുകയുണ്ടായി. ലാത്തിയും ദണ്ഡുകളുംകൊണ്ട് കൈകാലുകള്‍ തല്ലിത്തകര്‍ക്കുന്നതടക്കമുള്ള പീഡനങ്ങളാണ് തടവിലാക്കപ്പെട്ടവര്‍ക്കുമേല്‍ നടത്തിയത്. കറുത്തവംശജര്‍ക്കായിരുന്നു ഏറെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. നാറ്റോ സൈന്യം ഛിന്നഭിന്നമാക്കിയ ഗദ്ദാഫിയുടെ മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ഇറച്ചിക്കടയില്‍ കൊണ്ടിടുകയുമൊക്കെ ചെയ്തതും ലോകം കണ്ടതാണ്.&lt;br /&gt;&lt;br /&gt;സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാനെതിരായുള്ള നീക്കവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇറാനെതിരെ അണിനിരത്താനുള്ള ശ്രമവുമൊക്കെ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. സാമ്രാജ്യത്വത്തിന്റെ നീതിശാസനങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയെന്ന അമേരിക്കന്‍നയമാണ് ഈ സംഭവങ്ങളിലൂടെ തെളിയുന്നത്. കറുത്തവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും അമേരിക്കയില്‍ കൊടിയ വിവേചനവും പീഡനങ്ങളും നേരിടുന്നുണ്ട്. മുസ്ലിംപേരുകാര്‍ നേരിടേണ്ടി വരുന്ന വിവേചനവും പീഡനവും ചെറുതല്ലെന്നും ഓര്‍ക്കണം. ഇന്ത്യയുടെ മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ വസ്ത്രം അഴിച്ച് ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത് സമീപകാലത്താണ്. ഇങ്ങനെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരായി അഭിനയിക്കുകയും തീര്‍ത്തും നഗ്നമായ മനുഷ്യാവകാശലംഘനം നയമായിത്തന്നെ പിന്തുടരുന്ന രാഷ്ട്രമാണ് അമേരിക്ക എന്നാണ് ലിവിറ്റയുടെ മരണവും ലോകത്തോടു പറയുന്നത്.&lt;br /&gt;&lt;br /&gt;deshabhimani editorial 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1721251225097651052?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1721251225097651052/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6498.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1721251225097651052'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1721251225097651052'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6498.html' title='അമേരിക്കയിലെ മനുഷ്യാവകാശം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1750870257493405478</id><published>2012-01-30T08:42:00.000+05:30</published><updated>2012-01-30T08:42:19.923+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വിദ്യാഭ്യാസപുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ല-റൊമിലാ ഥാപ്പര്‍</title><content type='html'>വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ലെന്ന് പ്രസിദ്ധ ചരിത്രകാരി റൊമിലാ ഥാപ്പര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി യൂണിയനുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു ഥാപ്പര്‍ .&lt;br /&gt;&lt;br /&gt;ആഗോളവല്‍ക്കരണകാലത്ത് ഉന്നതവിദ്യാഭ്യസരംഗം ഏറെ പ്രതിസന്ധി നേരിടുകയാണ്. ചിലര്‍ വിദ്യാഭ്യാസമേഖല കൈയടക്കിവച്ചിരിക്കുന്നു. പാഠങ്ങള്‍ ഭേദഗതി ചെയ്യാനും തങ്ങളുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കാനും ചിലര്‍ വിദ്യാലയങ്ങളെ ഉപയോഗിക്കുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ കെ രാമാനുജത്തിന്റെ "രാമായണ" നിരോധിച്ചത് ഇതിനുതെളിവാണ്. പ്രൈമറിതലം മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് എത്താന്‍ കഴിയൂ. വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ അധ്യാപകര്‍ക്ക് പലപ്പോഴും കഴിയുന്നില്ല എന്നതാണ് വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്. യോഗ്യരായ അധ്യാപകരുടെ അഭാവവും പ്രശ്നമാകുന്നു. സാങ്കേതികവിദ്യയുടെ മേഖലയില്‍ ഏറെ മുന്നേറ്റമുണ്ടായെങ്കിലും പാഠ്യപദ്ധതിയില്‍ കാതലായ മാറ്റമുണ്ടായിട്ടില്ല. ലഭിക്കുന്ന അറിവ് സമൂഹ നന്മയ്ക്ക് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണം. സ്വതന്ത്രമായ ചിന്തയാണ് വിജ്ഞാനം നേടുന്നതിലൂടെ ലഭിക്കുന്നത്. ഇതിനായി പരന്ന വായന ആവശ്യമാണ്. മിക്ക വിദ്യാര്‍ഥികളും ഇന്റര്‍നെറ്റിലൂടെ കുറുക്കുവഴി തേടുകയാണ്. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ കൃത്യമല്ല എന്നതാണ് വസ്തുത. ആഗോളവല്‍കരണകാലത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പുതിയ രീതികളെക്കുറിച്ച് റൊമില കുട്ടികളോട് സംവദിച്ചു.&lt;br /&gt;&lt;br /&gt;ഡോ. കെ എന്‍ പണിക്കര്‍ , ഡോ. മൈക്കിള്‍തരകന്‍ , ഡോ. വിനോദ്റെയ്ന, ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. നൈനാന്‍ കോശി, ഡോ. കെ എന്‍ ഹരിലാല്‍ , ഡോ. രാജന്‍ വര്‍ഗീസ്, വിനീത് ഗോവിന്ദ് എന്നിവരും സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ ശീതള്‍ ഡേവിസ് അധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റി യുണിയന്‍ ചെയര്‍മാന്‍ എം ഹരികൃഷ്ണന്‍ സ്വാഗതവും എംജി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ബി അബ്ദുള്ള നന്ദിയും പറഞ്ഞു. സ്റ്റുഡന്റ് പാര്‍ലമെന്റ് തിങ്കളാഴ്ച സമാപിക്കും.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 300112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1750870257493405478?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1750870257493405478/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8787.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1750870257493405478'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1750870257493405478'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8787.html' title='വിദ്യാഭ്യാസപുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ല-റൊമിലാ ഥാപ്പര്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3713801230203152134</id><published>2012-01-30T04:44:00.000+05:30</published><updated>2012-01-30T04:44:00.043+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>മുല്ലപ്പെരിയാര്‍: സര്‍വെ ഓഫ് ഇന്ത്യയുടെ 'ഫ്‌ളഡ് റൂട്ടിങ് സര്‍വെ' അടുത്തമാസം</title><content type='html'>മുല്ലപ്പെരിയാറില്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഫ്‌ളഡ് റൂട്ടിംഗ് സര്‍വെ അടുത്തമാസം നടക്കും. ഇതിന്റെ പ്രാഥമിക പരിശോധനയ്ക്കായാണ് കഴിഞ്ഞദിവസം സര്‍വെ ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാറിലെത്തിയത്. അടുത്തയാഴ്ചയോടെ സര്‍വെ തുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മൂന്നാഴ്ചയോളം സര്‍വെ നീളും. ഡാം നിര്‍മിച്ചതിനു ശേഷം ആദ്യമായാണ് ഫഌഡ് റൂട്ടിംഗ് സര്‍വെ നടത്തുന്നത്.&lt;br /&gt;&lt;br /&gt;അതേസമയം ഈ സര്‍വെ കൊണ്ട് കാര്യമായ പ്രയോജനം ആര്‍ക്കുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ സര്‍വെ നടത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതി നിശ്ചയിച്ച കാലയളവിനുള്ളില്‍ സര്‍വെയുടെ പ്രാരംഭനടപടികള്‍പോലും തുടങ്ങിയിരുന്നില്ല. ഉന്നതാധികാര സമിതി തെളിവെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മറ്റ് റിപ്പോര്‍ട്ടുകളൊന്നും അവര്‍ സ്വീകരിക്കില്ല.&lt;br /&gt;&lt;br /&gt;ഫെബ്രുവരി അവസാനത്തോടെ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ അതിന്റെ ജോലികളിലാണ് സമിതി ഇപ്പോള്‍. പുതിയ തെളിവുകളും റിപ്പോര്‍ട്ടുകളും ഇനി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സമിതി. മാത്രമല്ല ഫ്ഌഡ് റൂട്ടിംഗ് സര്‍വെയുടെ റിപ്പോര്‍ട്ട് വരുമ്പോഴേക്കും ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടും തയ്യാറായിക്കഴിഞ്ഞിരിക്കും.&lt;br /&gt;എല്ലാ തെളിവുകളും ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ സമിതിയുടെ പരിഗണനയ്ക്ക് വരാത്ത റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. എങ്കിലും ഫഌഡ് റീഡിംഗ് സര്‍വെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.&lt;br /&gt;ഇപ്പോള്‍ റിസര്‍വോയറില്‍ 136 അടി ജലമാണുള്ളത്. ജലനിരപ്പ് 165 അടി ഉയര്‍ന്നാല്‍ റിസര്‍വോയറിലെ വനപ്രദേശം എത്രത്തോളം വെള്ളത്തിനടിയിലാകുമെന്നതാണ് ഫഌഡ് റൂട്ടിംഗ് സര്‍വെയിലെ പഠനവിഷയം. റിസര്‍വോയറിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ ഉയര്‍ന്നും താണും കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ മണ്ണടിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഗര്‍ത്തങ്ങളുണ്ട്. ഇവിടെയൊക്കെ എങ്ങനെയായിരിക്കും വെള്ളം നിറയുന്നതെന്നുള്ള കണക്കെടുപ്പും നടത്തും.&lt;br /&gt;&lt;br /&gt;കഴിഞ്ഞദിവസം സര്‍വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ ടി സഞ്ജീവ് കുമാറും, സൂപ്രണ്ടിംഗ് സര്‍വെയര്‍ റാവത്ത്, പ്ലെയ്ന്‍ ടേബഌ കെ രാജേഷ് എന്നിവരാണ് മുല്ലപ്പെരിയാറില്‍ എത്തിയത്. ശനിയാഴ്ച റിസര്‍വോയര്‍ മുഴുവന്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വനംവകുപ്പോ ജലവിഭവ വകുപ്പോ ഇവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഘത്തിന് വനപ്രദേശം ചുറ്റിക്കാണാന്‍ ബോട്ടു പോലും നല്‍കാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ കാത്തിരുന്നതിനു ശേഷമാണ് ബോട്ട് ലഭ്യമാക്കിയത്. ഇതെങ്ങിനെ സംഭവിച്ചുവെന്നു അന്വേഷിക്കുമെന്നു ജലവിഭവ വകുപ്പ് അധികൃതര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഇനി സര്‍വെക്കായി സംഘം അടുത്തമാസം എത്തും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നു താഴ്ന്നാല്‍ ഉണ്ടാകാവുന്ന ഭൂമിയുടെ അളവു സംബന്ധിച്ചുള്ള പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പീച്ചിയിലെ കെറിയാണ് ഈ പഠനം നടത്തിയത്.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3713801230203152134?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3713801230203152134/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2038.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3713801230203152134'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3713801230203152134'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_2038.html' title='മുല്ലപ്പെരിയാര്‍: സര്‍വെ ഓഫ് ഇന്ത്യയുടെ &apos;ഫ്‌ളഡ് റൂട്ടിങ് സര്‍വെ&apos; അടുത്തമാസം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8900000620589386823</id><published>2012-01-30T04:41:00.000+05:30</published><updated>2012-01-30T04:41:00.806+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പൊതുഗതാഗതം'/><title type='text'>റോഡ് സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു</title><content type='html'>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ സംഘടനകളെയും ജനങ്ങളെയും ഏകോപിപ്പിച്ച് റോഡ് സുരക്ഷ രംഗത്ത് സംസ്ഥാനത്തെ പഞ്ചായത്തുകളെ ശക്തിപ്പെടുത്താനായി നാറ്റ്പാക് പദ്ധതി ആവിഷ്‌കരിക്കുന്നു. സേഫ് കമ്മ്യൂണിറ്റി പ്രോഗ്രാം ഫോര്‍ പഞ്ചായത്ത്‌സ് എന്ന് പേരിട്ടിരിക്കുന്ന റോഡ് സുരക്ഷ പദ്ധതി റോഡ് അപകടങ്ങള്‍ കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്.&lt;br /&gt;&lt;br /&gt;&amp;nbsp;കേരളത്തെ 2020 ഓടെ റോഡപകടവിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനായി നാറ്റ്പാക്ക് ആവിഷ്‌കരിച്ച സീറോ ആക്‌സിഡന്റ് പദ്ധതിയുടെ ഭാഗമാണ് പൂതിയ റോഡ് സുരക്ഷ പദ്ധതി&lt;br /&gt;അപകടത്തില്‍പ്പെടുന്നവര്‍ക്ക് വൈദ്യ ശുശ്രൂഷ നല്‍കുക, അപകടങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ അപകട നിയന്ത്രണ സംവിധാനം രൂപീകരിക്കാന്‍ പദ്ധതി ആവശ്യപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഇത് പ്രാവര്‍ത്തികമാക്കാന്‍ നിയമ രംഗത്തെയും, ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനുള്ള നിര്‍ദ്ദേവും പദ്ധതി മുന്നോട്ട് വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;സംസ്ഥാനത്തെ റോഡുകളുടെ സിംഹഭാഗവും പഞ്ചായത്തുകളിലാണ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത്‌റോഡുകളില്‍ അധികവും ടാറിംഗ് ഇളകി കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്.&lt;br /&gt;റോഡുകളുടെ ഈ മോശാവസ്ഥ സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. റോഡ് സുരക്ഷ പദ്ധതി പ്രകാരം അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അവയെ സുരക്ഷിത മേഖലയാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കുണ്ടായിരിക്കും.&lt;br /&gt;&amp;nbsp;ഇതിനായി റോഡ് സുരക്ഷ, വേഗത നിയന്ത്രണം, കാല്‍ നടക്കാരുടെ സുരക്ഷ, റെയില്‍വേ ക്രോസുകള്‍ സുരക്ഷിതനായി മുറിച്ച് കടക്കുക, അടിയന്തര വൈദ്യ സഹായം, മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുക, അപകടത്തില്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയവ കര്‍ശനമായി നടപ്പില്‍ വരുത്താന്‍ പദ്ധതി ആവശ്യപ്പെടുന്നു. &amp;nbsp;.&lt;br /&gt;നാറ്റ്പാക് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കായിരിക്കും.&lt;br /&gt;&lt;br /&gt;പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ തുക സംസ്ഥാനത്തില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും വിവിധ ഏജന്‍സികളില്‍നിന്നും പഞ്ചായത്തുകള്‍ കണ്ടെത്തണം.&lt;br /&gt;നാറ്റ്പാക്കില്‍നിന്നും പഞ്ചായത്തുകള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും ലഭിക്കും.&lt;br /&gt;&lt;br /&gt;പഞ്ചായത്തുകളെ ഗതാഗത സുരക്ഷിത മേഖലയാക്കി മാറ്റുകയാണ് പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് നാറ്റ്പാക് ഗതാഗത സുരക്ഷ വിഭാഗം തലവന്‍ മഹേഷ് ചന്ദ് അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;&amp;nbsp;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8900000620589386823?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8900000620589386823/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5541.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8900000620589386823'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8900000620589386823'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5541.html' title='റോഡ് സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6079800854714780852</id><published>2012-01-30T02:48:00.002+05:30</published><updated>2012-01-30T02:48:00.088+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിഅനുമതി നിഷേധിച്ചു</title><content type='html'>കൊച്ചി-ബാംഗ്ലൂര്‍ പ്രകൃതി വാതക(എല്‍ എന്‍ ജി) പൈപ്പ് ലൈനിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. പൈപ്പ്‌ലൈന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി ജി സി ചതുര്‍വേദി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനം.&lt;br /&gt;&lt;br /&gt;പൈപ്പ് വഴി പുതുവൈപ്പിനിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്ന് മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പ്രകൃതി വാതകം എത്തിക്കുന്നതാണ് പദ്ധതി. കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം പൈപ്പ്‌ലൈനിന് 1168 കി.മീറ്റര്‍ നീളമാണ് കണക്കാക്കിയിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളില്‍കൂടി കടന്നുപോകുന്ന പദ്ധതിക്ക് 3263 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്.&lt;br /&gt;&lt;br /&gt;ഒക്‌ടോബറോടെ പൂര്‍ണസജ്ജമാകുന്ന എല്‍എന്‍ജി ടെര്‍മിനലിന് 2.5 മില്യണ്‍ മെട്രിക്ടണ്‍ ശേഷിയുണ്ട്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ പദ്ധതിയുമായുള്ള കരാര്‍പ്രകാരം 2015ഓടെ അവിടെനിന്നും പ്രകൃതിവാതകം ലഭിച്ചുതുടങ്ങും. പാചകവാതകം പൈപ്പ്‌ലൈന്‍വഴി വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും എല്‍എന്‍ജി അധികൃതര്‍ വിഭാവനംചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് പൈപ്പ് ലൈനുകള്‍ ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും തിരിയുന്നത്. കൊച്ചി എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാതകം എത്തിക്കുന്നതില്‍ നിലവില്‍ പ്രതിഷേധം നേരിടുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം കായംകുളത്തേക്കുള്ള എല്‍ എന്‍ ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് നിലവില്‍ ശക്തമായ പ്രതിഷേധം നേരിടുന്നത്.&lt;br /&gt;&lt;br /&gt;വ്യാവസായിക-ഗാര്‍ഹിക ഉപയോഗത്തിനും വികസനത്തിനും ഏറെ സഹായകമാകുന്നതും പ്രകൃതിക്ക് അനുകൂലമായതുമാണ് എല്‍ എന്‍ ജി എങ്കിലും പൈപ്പ് ലൈനുകള്‍ വഴി ഇവ കൊണ്ടുപോകുന്നതിലെ വര്‍ദ്ധിച്ച അപകട സാദ്ധ്യതകളാണ് എതിര്‍പ്പ് ശക്തമാകാന്‍ കാരണം. അമേരിക്കയില്‍ പോലും അപകട സാദ്ധ്യത മുന്നില്‍കണ്ടുള്ള തീരദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് പൈപ്പ് ലൈനുകള്‍ വഴി എല്‍ എന്‍ ജി വിതരണ ശൃംഘല സ്ഥാപിക്കുന്നതിലെ അപകട സാദ്ധ്യതകളെ കുറിച്ചും ഉപയോഗപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും വ്യക്തമായ പഠനം നടത്താതെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതും പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പെട്രോനെറ്റ് കമ്പനിയാണ് കൊച്ചി പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് വാതകം വിതരണം ചെയ്യുക.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6079800854714780852?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6079800854714780852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_30.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6079800854714780852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6079800854714780852'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_30.html' title='കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിഅനുമതി നിഷേധിച്ചു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8853006383344758893</id><published>2012-01-29T23:37:00.000+05:30</published><updated>2012-01-29T23:37:34.246+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><title type='text'>സമുദായവിലാസത്തില്‍ ലീഗിന്റെ ഇ മെയില്‍</title><content type='html'>മുസ്‌ലിംലീഗ് ഭരണത്തിലുള്ളപ്പോള്‍ കേരളത്തില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ല'. മാറാട്, ഇ-മെയില്‍ വിവാദങ്ങളില്‍നിന്ന് പുറത്തുചാടാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തിനുശേഷം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു. മുസ്‌ലിംലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിം സമുദായം വേട്ടയാടപ്പെടുകയും ന്യൂനപക്ഷ വിരുദ്ധരെന്ന് ഇക്കൂട്ടര്‍ അട്ടഹസിക്കുന്ന ഇടതുപക്ഷ ഭരണകാലത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ജീവന്‍ നല്‍കുകയും ചെയ്ത വസ്തുതകള്‍ പാണക്കാട് തങ്ങള്‍ വിസ്മരിക്കാനിടയില്ല. സമുദായത്തിന്റെ പാര്‍ട്ടി ലീഗും നേതൃത്വം പാണക്കാട് കുടുംബവും നിയന്ത്രണം പി കെ കുഞ്ഞാലിക്കുട്ടിയുമെന്ന ഏച്ചുകൂട്ടിയ സമവാക്യത്തില്‍ ഒരുപാട് കാലം ഊതിവീര്‍പ്പിക്കാന്‍ പിന്നണിയില്‍ ആളുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഇ മെയില്‍ വിവാദത്തിലെ ലീഗിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാവുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ സമുദായത്തിന്റെ ആശങ്കമാറ്റാനും കൂടെ നില്‍ക്കാനും മുസ്‌ലിം ലീഗുണ്ടായിരുന്നില്ല. അധികാരത്തിന്റെ സുഖങ്ങള്‍ അനുഭവിക്കാനും കൊടിവെച്ച കാറുകള്‍ വീട്ടുമുറ്റത്ത് അലങ്കാരമാക്കാനും ലീഗിന് മടിയുണ്ടായില്ല. സംയമനമാണെന്ന് പുറമേ കാണിച്ച് തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങളെ വളര്‍ത്താന്‍ രഹസ്യമായി നടത്തിയ ശ്രമങ്ങളുടെ വിജയമാണ് കേരളത്തില്‍ എന്‍ ഡി എഫ് ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഇടയാക്കിയത്. ഇവക്ക് വിത്ത് പാകിയവര്‍തന്നെ ഇക്കാലമത്രയും ഇവരെ സംരക്ഷിച്ചുവെന്നതും പച്ചക്കൊടിക്കകത്ത് ഒളിപ്പിച്ചുവെക്കാന്‍ കഴിയാത്ത സത്യംതന്നെ.&lt;br /&gt;&lt;br /&gt;മാറാട് കലാപങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ചരിത്രം ലീഗിനെ അനുവദിക്കില്ല. മാറാട്ടെ മണ്ണില്‍ കാലുകുത്താന്‍ കഴിയാതെ ലീഗ് മന്ത്രിക്ക് മടങ്ങേണ്ടി വന്നത് സമുദായം കൂടെനിന്നതുകൊണ്ടാണെന്ന് പറയാന്‍ കഴിയുമോ. മതത്തിന്റെ പേരില്‍ അന്യസമുദായക്കാരെ വേട്ടയാടാന്‍ കൂട്ടുനിന്നവരുടെ കുത്തിന് പിടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുങ്ങിയതിന്റെ സുചനയാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളം കണ്ടത്. ഇ മെയില്‍ വിവാദത്തില്‍നിന്ന് രക്ഷപ്പെടാനെന്ന് പുറമെ വരുത്തി മാറാട് രണ്ടാംകലാപത്തിന്റെ അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ട്് നേതാക്കള്‍ ഒത്തുചേര്‍ന്നത് ഇക്കാര്യത്തില്‍ ലീഗിന്റെ ആധിയും ഭയവും തെളിയിക്കുന്നതാണ്. ലീഗ് നേതാക്കള്‍ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നതിന്റെ സുചനകള്‍ പാര്‍ട്ടിയെ അലട്ടുന്നുണ്ട്. മാറാട് കലാപം നേതാക്കള്‍ ഒരുക്കിയ ആസൂത്രിത ആക്രമണമാണെന്ന് ലീഗ് ഉള്‍പ്പെടുന്ന യു ഡി എഫ് ഭരണകാലത്ത് തെളിയിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ലീഗ് ഭയപ്പെടുന്നുണ്ട്. ചൊല്‍പ്പടിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ മാറ്റി സ്വന്തം ആളുകളെ തിരുകിക്കയറ്റാനാണ് നീക്കം. പൊതുപ്രവര്‍ത്തനത്തിന്റെ മറവില്‍ അരാജകത്വം സൃഷ്ടിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അത് ലംഘിക്കാനുള്ള തിടുക്കമാണ് ലീഗും യു ഡി എഫും കാണിക്കുന്നത്&lt;br /&gt;&lt;br /&gt;യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന മാറാട് കലാപങ്ങളില്‍ ലീഗ് നേതാക്കളുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മിഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ലീഗിന്റെ ഇപ്പോഴത്തെ നടപടികളും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രൗഢമായ പാരമ്പര്യമുള്ള മലബാറിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക അന്തരീക്ഷത്തില്‍ മാറാട് കലാപം ഉണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല. കലാപത്തിന്റെ കനല്‍ അണയുംമുമ്പ് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിജെപിയുടെ അന്നത്തെ നിയുക്ത പ്രസിഡന്റ് പി. ശ്രീധരന്‍പിള്ളയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസക്തമാവുകയാണ്. കലാപം ഉണ്ടാക്കാനും അണക്കാനും നടത്തിയ ചര്‍ച്ചകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.&lt;br /&gt;&lt;br /&gt;ലീഗിന്റെ മതസൗഹാര്‍ദ്ദ സന്ദേശം മുന്‍കാലങ്ങളിലും കുപ്രസിദ്ധമാണ്. പാര്‍ട്ടി മുഖപത്രത്തിന്റെ ഒന്നാംപേജിലെ സൗഹാര്‍ദ്ദ അഭ്യര്‍ത്ഥനയല്ല നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ തെളിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ബലത്തില്‍ പള്ളിയില്‍ കയറി നമസ്‌കരിക്കാന്‍ തുനിഞ്ഞ് സമുദായ സ്പര്‍ധ വളര്‍ത്തിയ കേന്ദ്രമന്ത്രിയുടെ തനിനിറം ഗുജറാത്ത് കലാപത്തിന്റെ പിറ്റെനാള്‍ മുതല്‍ നാം കണ്ടതാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്ര സഭാ ജനറല്‍ കൗണ്‍സിലില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നില്ലെന്ന് സ്ഥാപിക്കാന്‍ ലീഗ് നേതാവ് ഇ. അഹമ്മദ് തന്നെയാണ് ഇറങ്ങിത്തിരിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട കാസര്‍കോട് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച എം എ നിസാര്‍ കമ്മിഷനെ പിരിച്ചുവിട്ട ലീഗ് നടപടി സ്വന്തം അണികളെ പോലും അമ്പരപ്പിച്ചതാണ്. എല്ലാത്തിനും പുറമെ ഭരണത്തിലെ രണ്ടാമനും ലീഗിലെ ഒന്നാമനും ആയ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 30ന് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ പോവുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇ മെയില്‍ വിവാദം. മുസ്‌ലിം സംഘടനകള്‍ക്കെല്ലാം ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായമുണ്ട്. ലീഗില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിക്കും അഭിപ്രായമുണ്ട്, അതു പക്ഷെ ലീഗിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധവുമാണ്. മുസ്‌ലിം ഐക്യത്തിന്റെ നേതൃത്വം കയ്യാളാന്‍ മിനക്കെടുന്നതിനിടയില്‍ ഓരോന്നോരോന്നായി ലീഗിനെ തിരിഞ്ഞുകൊത്തുകയാണ്. സമൂഹ മധ്യത്തില്‍ യഥാര്‍ഥ ലീഗ് എന്താണെന്ന് തിരിച്ചറിയാന്‍ പോവുകയാണ്. ഇക്കാലമത്രയും സമുദായത്തിനുവേണ്ടി എന്തു ചെയ്തുവെന്ന് മാറാടും ഇ മെയില്‍ ചോര്‍ച്ചയും ഗുജറാത്ത് കലാപത്തിലെ നിലപാടും പാലക്കാട്ടെ സിറാജുന്നീസയും കാസര്‍കോട് നിസാര്‍ കമ്മിഷന്‍ പിരിച്ചുവിടലും സാദിഖലി തങ്ങളും ശ്രീധരന്‍പിള്ളയുമായുള്ള രഹസ്യ ചര്‍ച്ചയും നാദാപുരത്തെ ബോംബുകളും ഇതിനകം മനസ്സിലാക്കിത്തന്നു.&lt;br /&gt;&lt;br /&gt;ലീഗ് ഭരിക്കുമ്പോള്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയില്ലെന്ന പാണക്കാട് തങ്ങളുടെ പ്രസ്താവനയും യാഥാര്‍ഥ്യവും തമ്മിലുള്ള ദൂരം കൂടുതലാണ്. ലീഗില്ലാത്ത ഏതുകാലത്താണ് സമുദായം വേട്ടയാടപ്പെട്ടത്. എന്തു ചരിത്രപിന്തുണയാണ് ഈ വാദം സാധൂകരിക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. ജനകീയ കോടതിയില്‍ സാങ്കേതികമായി വിജയിച്ചുവെന്ന് കരുതിയ കേസുകള്‍ ഹൈക്കോടതിയിലും മറ്റ് കോടതികളിലുമായി വിധി പറയാനിരിക്കുകയാണ്. ആ വിധികള്‍ സമുദായത്തെയല്ല ബാധിക്കുക, മറിച്ച് സമുദായത്തിന്റെ മറപിടിച്ച് സമൂഹത്തെ ദ്രോഹിച്ചവര്‍ക്കുള്ള ഗുണപാഠമാവും അതെന്ന് തീര്‍ച്ചയാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;കുറിപ്പ്: &lt;/b&gt;മാധ്യമത്തിനെതിരെ കേസ്സെടുക്കണമെന്ന് ആര്യാടന്‍ പറയുമ്പോള്‍ ആ അമ്പ് കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമാണ്. ലീഗ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് പറയാതെ പറഞ്ഞിരിക്കയാണ് ആര്യാടന്‍&lt;br /&gt;&lt;br /&gt;അഡ്വ. കെ കെ സമദ് janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8853006383344758893?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8853006383344758893/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5258.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8853006383344758893'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8853006383344758893'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5258.html' title='സമുദായവിലാസത്തില്‍ ലീഗിന്റെ ഇ മെയില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-9056868092169226944</id><published>2012-01-29T23:34:00.001+05:30</published><updated>2012-01-29T23:34:49.387+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുസ്ലീം ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>രണ്ടാം മാറാട് കലാപ ഗൂഢാലോചന: ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍</title><content type='html'>ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍.&lt;br /&gt;&lt;br /&gt;മുസ്‌ലിംലീഗ് &amp;nbsp;ബേപ്പൂര്‍ മേഖലാ സെക്രട്ടറി പി പി മൊയ്തീന്‍കോയയെ ഒന്നാം പ്രതിയും സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, കലാപ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ സംശയിക്കാവുന്നതായിട്ടാണ് ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 2010 സെപ്റ്റംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആര്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (അഞ്ച്) കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അതീവരഹസ്യമായി വെച്ചിരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;കുറ്റകരമായ ഗൂഢാലോചനയിലൂടെ &amp;nbsp;മാറാട് കൂട്ടക്കൊലക്ക് ഒത്താശ ചെയ്യുക &amp;nbsp;വഴി ഇരുവരും കൂട്ടക്കൊലയില്‍ പരസ്പര പങ്കാളികളായി പ്രവര്‍ത്തിച്ചുവെന്നാണ് എ എഫ് ഐ ആറിലുള്ളത്. എന്‍ ഡി എഫുകാരെയും മഹല്ല് കമ്മിറ്റി അംഗങ്ങളെയും കുറിച്ച് പരമാര്‍ശങ്ങളുണ്ടെങ്കിലും ഈ &amp;nbsp;രണ്ട് ലീഗ് നേതാക്കളെ മാത്രമേ പേരെടുത്ത് പരാമര്‍ശിക്കുന്നുള്ളൂ.&lt;br /&gt;&lt;br /&gt;&amp;nbsp;ഇതില്‍ എം സി മായിന്‍ഹാജിയുടെ പേര് നേരത്തേയും ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. &amp;nbsp;കേസ് അന്വേഷിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ ടി കെ വിനോദകുമാര്‍ ഇദ്ദേഹത്തെ പ്രതിയാക്കാന്‍ തീരുമാനിച്ചിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. &amp;nbsp;മാറാട് സംഭവത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി സൂചന ലഭിച്ചതായി പൊലീസിന് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ മായിന്‍ഹാജി പറഞ്ഞിരുന്നു. &amp;nbsp;2006 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ്.&lt;br /&gt;&lt;br /&gt;ഇക്കഴിഞ്ഞ പുനഃസംഘടനയിലാണ് മായിന്‍ ഹാജി ലീഗിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. മാറാട് കേസില്‍ കോടതി വിട്ടയച്ച പി പി മൊയ്തീന്‍കോയ ഈയിടെയാണ് &amp;nbsp;പാര്‍ട്ടി മേഖലാ സെക്രട്ടറിയായത്. &amp;nbsp;ഗൂഢാലോചനക്കേസില്‍ ഇരുവരെയും പ്രതിചേര്‍ത്ത് അന്വേഷണം പുരോഗമിക്കുകയും ചോദ്യംചെയ്യുമെന്നുള്ള ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി എം പ്രദീപ്കുമാറിനെ സ്ഥലം മാറ്റിയത്.&lt;br /&gt;&lt;br /&gt;മാറാട് മേഖലയില്‍ ടൂറിസം വികസനത്തിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച 500 ഏക്കര്‍ ഭൂമി ഒറ്റ പ്ലോട്ടായി വരത്തക്ക വിധത്തില്‍ തീരദേശപാതയില്‍ ഗതിമാറ്റം വരുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;janayugom 300112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-9056868092169226944?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/9056868092169226944/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3786.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9056868092169226944'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/9056868092169226944'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3786.html' title='രണ്ടാം മാറാട് കലാപ ഗൂഢാലോചന: ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5572672646118758259</id><published>2012-01-29T21:14:00.000+05:30</published><updated>2012-01-29T21:14:00.578+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പരിസ്ഥിതി'/><title type='text'>മണ്ണ് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം: സുഗതകുമാരി</title><content type='html'>ഭൂമിയില്‍ മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും ഉണ്ടെങ്കിലും മനുഷ്യന്റെ ആര്‍ത്തിക്കനുസരിച്ച് ഇല്ലെന്ന കാര്യം നാം മനസ്സിലാക്കിയേ തീരു എന്ന് കവിയത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശാസ്താംകോട്ടയില്‍ 'ആഗോളതാപനവും പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിന്മേല്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.&lt;br /&gt;&lt;br /&gt;നമ്മുടെ മണ്ണ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഇത്തിരി ഭൂമിയേ കേരളത്തിലുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍ മൂന്ന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. പമ്പാതീരത്ത്-ആറന്മുളയില്‍ വീണ്ടും വിമാനത്താവളം തുടങ്ങാന്‍ പോകുന്നു. ഇതിന് പിന്നില്‍ ദുഷ്ടമായ സ്വാര്‍ത്ഥതയുള്ള ശക്തികളാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നു. അനാവശ്യ സുഖഭോഗങ്ങള്‍ക്കുവേണ്ടി മണ്ണിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെ വി സുരേന്ദ്രനാഥിന്റെയും ശര്‍മ്മാജിയുടെയും പാര്‍ട്ടിയായിരുന്നു. അവരുടെ അനുഭവങ്ങള്‍ പാര്‍ട്ടിയുടേയും കൂടിയായിരുന്നു. വലിയ വികസനം, വലിയ റോഡ്, റിസോര്‍ട്ട്, വിമാനത്താവളം, സുഖഭോഗങ്ങള്‍ എന്നിവയാണ് നമുക്ക് വേണ്ടതെന്ന് ചിലര്‍ കരുതുന്നു.&lt;br /&gt;&lt;br /&gt;സുഖഭോഗതൃഷ്ണകൊണ്ട് മരങ്ങളെല്ലാം മുറിക്കുകയാണ്. ഇന്നും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍ മേരി പുഷ്യത്തിന്റെ നേതൃത്വത്തില്‍ മരംമുറിപ്പ് നടന്നു.&lt;br /&gt;ഇത്തരത്തിലുള്ള ധിക്കാരം വര്‍ദ്ധിച്ചുവരുകയാണ്. ഇതിനെ ചെറുക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവരണം. 44 നദികളും നശിക്കുകയാണ്. മണല്‍വാരല്‍ പോലുള്ള കൊള്ളരുതായ്മയ്ക്ക് മുന്നില്‍ നാം മിണ്ടാതിരിക്കുകയാണ്. ഈ മിണ്ടാതിരിക്കലാണ് നാശത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;വരുംകാല രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രസ്ഥാനങ്ങളിലൊന്ന് പരിസ്ഥിതി തന്നെയാണെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. &amp;nbsp;കാറല്‍ മാര്‍ക്‌സ് മൂലധനത്തില്‍ പറഞ്ഞിരിക്കുന്നത് മൂലധനത്തോട് ആസക്തിയുള്ളവര്‍ പ്രകൃതിയെ ബാല്‍ത്സംഗം ചെയ്യുന്നുവെന്നാണ്. ആ ബലാത്സംഗത്തിന്റെ ഭാഗമാണ് ആഗോള താപനത്തിന്റെ സൃഷ്ടി. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരന് സ്വന്തം നിലപാടുണ്ടാകാം. കായല്‍ മാത്രമല്ല മണ്ണും കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;പി പ്രസാദ് വിഷയം അവതരിപ്പിച്ചു. ഡോ. വിജയന്‍, ആര്‍ അജയന്‍, ആര്‍ രാമചന്ദ്രന്‍, ചവറ കെഎസ് പിള്ള, കെ ശിവശങ്കരന്‍നായര്‍, ആര്‍എസ് അനില്‍ എന്നിവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;janayugom&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5572672646118758259?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5572672646118758259/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1177.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5572672646118758259'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5572672646118758259'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1177.html' title='മണ്ണ് സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നിട്ടിറങ്ങണം: സുഗതകുമാരി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8802753459874839267</id><published>2012-01-29T19:12:00.000+05:30</published><updated>2012-01-29T19:12:18.671+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സര്‍ക്കാരും ഐ എ എസുകാരും ഇടയുന്നു</title><content type='html'>രാഷ്ട്രീയ പകപോക്കലിന് ഐ എ എസുകാരെ ബലിയാടാക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കൂടെ ജോലിചെയ്യാനാവില്ലെന്ന് ഐ എ എസ് അസോസിയേഷന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അസോസിയേഷന്‍ ഭാരവാഹികള്‍ രേഖാമൂലം പ്രതിഷേധം അറിയിക്കുകയും ചെയ്തു. &amp;nbsp;ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് പ്രതിഷേധം ഉള്‍ക്കൊള്ളുന്ന നിവേദനം നല്‍കിയത്.&lt;br /&gt;&lt;br /&gt;പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍ ഒന്നാം പ്രതിയായ ഭൂമിദാന കേസില്‍ നാല് ഐ എ എസുകാരെക്കൂടി പ്രതിയാക്കിയിട്ടുണ്ട്. പൊതുവേ സത്യസന്ധരെന്ന് അറിയപ്പെടുന്ന നാല് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പ്രതിയാക്കിയിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ നിഷ്പക്ഷമായി പരിശോധിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തില്‍ കൈമാറിയ നിവേദനത്തില്‍ &amp;nbsp;മുഖ്യമന്ത്രിയോട് &amp;nbsp;ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നതിന് മുമ്പ് അത് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണം. ഈ സംവിധാനം മുമ്പ് ഇവിടെ നിലവിലുണ്ടായിരുന്നു. 2001 ലാണ് അത് അവസാനിപ്പിച്ചത്. ആ സംവിധാനം പുനരാരംഭിക്കണം. കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ മാതൃകയില്‍ സംസ്ഥാനത്തും വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കണം. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.&lt;br /&gt;&lt;br /&gt;നിലവില്‍ ആറും ഏഴും വകുപ്പുകളുടെ ചുമതലയാണ് ഓരോ ഐ എ എസ് ഉദ്യോഗസ്ഥനുമുള്ളത്. ഇത് നല്‍കുന്ന മാനസിക സംഘര്‍ഷംതന്നെ താങ്ങാനാവാത്തതാണ്. അതിന്റെകൂടെയാണ് ഇത്തരം അനാവശ്യ കേസുകള്‍കൂടി വരുന്നത്. ഇത് ഉദ്യോഗസ്ഥരെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നിലപാടാണ്. ഇത് ഭരണ സംബന്ധമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന്റെ പഴിയും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ചില മന്ത്രിമാര്‍ ശ്രമിക്കുന്നത്. ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ മന്ത്രിമാരോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. ഇത് ഭരണ സ്തംഭനത്തിന് വഴിയവയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. &lt;br /&gt;&lt;br /&gt;യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ വേട്ടയാടപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരായ എം സുബ്ബയ്യ, എസ് എം വിജയാനന്ദ് എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയായിരിക്കെ വി എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, കെ ആര്‍ മുരളീധരന്‍, കാസര്‍ഗോഡ് കലക്ടര്‍മാരായിരുന്ന ആനന്ദ് സിംഗ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥര്‍.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8802753459874839267?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8802753459874839267/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8858.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8802753459874839267'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8802753459874839267'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8858.html' title='സര്‍ക്കാരും ഐ എ എസുകാരും ഇടയുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6501347405997635705</id><published>2012-01-29T19:09:00.000+05:30</published><updated>2012-01-29T19:09:30.123+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>വിമാനയാത്രാ നിരക്കുകളില്‍ വന്‍വര്‍ധനയ്ക്ക് സാധ്യത</title><content type='html'>ഏപ്രില്‍ മാസം മുതല്‍ വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് നിരക്കുകള്‍ ഇരട്ടിയാക്കണമെന്ന് വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് ഉറപ്പായതോടെയാണ് വിമാന യാത്രാ നിരക്കുകളില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഉറപ്പായത്.&lt;br /&gt;&lt;br /&gt;ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ഡിയാല്‍) വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ 774% വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രില്‍ മുതല്‍ 334% വര്‍ദ്ധനവിനാണ് അനുമതി നല്‍കപ്പെട്ടത്. മുംബൈ വിമാനത്താവള അധികൃതരും ഈ ഇനത്തില്‍ വര്‍ദ്ധനവിന് ആവശ്യമുന്നയിച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഇരട്ടിയാക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചാല്‍ വര്‍ദ്ധിപ്പിക്കുന്ന ചാര്‍ജ്ജ് വിമാന യാത്രക്കാര്‍ വഹിക്കേണ്ടിവരും. &amp;nbsp; വിമാനക്ക കമ്പനികള്‍ നഷ്ടക്കണക്കുകള്‍ നിരത്തിയപ്പോള്‍ വിമാനത്താവളങ്ങളും അവരുടെ നഷ്ടക്കണക്കുകള്‍ നിരത്തി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.&lt;br /&gt;&lt;br /&gt;എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇത്തരം ചാര്‍ജ്ജ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.&lt;br /&gt;ഫലത്തില്‍ നിരക്ക് വര്‍ദ്ധനയെല്ലാം യാത്രക്കാര്‍ വഹിക്കേണ്ടി വരും. വിദേശത്ത് തൊളിലെടുക്കുന്നവരെയാകും ഇത്തരം നിരക്കുകള്‍ കാര്യമായി ബാധിക്കുക. വിവിധ വിദേശ-ആഭ്യന്തര എയര്‍ലൈനുകളും ഓഹരിയുടമകളും വിമാനത്താവള വാടക നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ് എന്നിവയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6501347405997635705?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6501347405997635705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6868.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6501347405997635705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6501347405997635705'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6868.html' title='വിമാനയാത്രാ നിരക്കുകളില്‍ വന്‍വര്‍ധനയ്ക്ക് സാധ്യത'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1784081212440242860</id><published>2012-01-29T15:05:00.003+05:30</published><updated>2012-01-29T15:05:00.686+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഏക ബദല്‍ സോഷ്യലിസം</title><content type='html'>അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.&lt;br /&gt;&lt;br /&gt;ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും.&lt;br /&gt;&lt;br /&gt;ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി&lt;/b&gt;&lt;br /&gt;&lt;br /&gt;നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ .&lt;br /&gt;&lt;br /&gt;പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.&lt;br /&gt;&lt;br /&gt;ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.&lt;br /&gt;&lt;br /&gt;പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;b&gt;കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി&lt;/b&gt;&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.&lt;br /&gt;&lt;br /&gt;കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം.&lt;br /&gt;&lt;br /&gt;ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി&lt;/b&gt;&lt;br /&gt;&lt;br /&gt;സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.&lt;br /&gt;&lt;br /&gt;അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും&lt;/b&gt;&lt;br /&gt;&lt;br /&gt;ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം.&lt;br /&gt;&lt;br /&gt;പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;b&gt;ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.&lt;br /&gt;&lt;br /&gt;ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം.&lt;br /&gt;&lt;br /&gt;അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@രുശാ.ീൃഴ ഫാക്സില്‍ അയക്കരുത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയം അടുത്ത ആഴ്ച പുറത്തിറക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം രാജ്യത്തിന് ദോഷം&lt;/b&gt;&lt;br /&gt;&lt;br /&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കന്‍ അനുകൂല വിദേശ നയത്തിന്റെ ഫലമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ഭാഗമായി വിലയേറിയ ആണവ റിയാക്ടര്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. അതിനാല്‍ സ്വതന്ത്ര വിദേശനയത്തിനായുള്ള സമരം രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന് കരടുപ്രമേയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ആയുധക്കടത്ത് ഉറപ്പാക്കുന്നതിനാണ് അന്തിമ ഉപയോഗ കരാര്‍ (എന്‍ഡ്യൂസ് കരാര്‍) ഒപ്പിട്ടത്. ഇതിനകം 40,000 കോടി രൂപയുടെ ആയുധം അമേരിക്കയില്‍ നിന്നു വാങ്ങി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യന്‍ കമ്പോളം അവര്‍ക്കായി തുറന്നിടാന്‍ സമ്മര്‍ദം ചെലുത്താനും സൈനികബന്ധം ശക്തമാക്കാനും വേണ്ടിയായിരുന്നുവെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;b&gt;കേരളത്തില്‍ വിഭാഗീയതയില്ല: കാരാട്ട്&lt;/b&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ പാര്‍ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിഭാഗീയതയല്ല. രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിലെ വിഭാഗീയതയാണ് കേരളത്തിലെ പരാജയത്തിന് കാരണമെന്ന സിപിഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് കാരാട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;മൂന്ന് സീറ്റിന്റെ വ്യത്യാസത്തിനാണ് കേരളത്തില്‍ ഭരണം നഷ്ടമായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. പാര്‍ടിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലനുസരിച്ച് സിപിഐ എമ്മിലെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെയും വര്‍ധിച്ച ഐക്യമാണ് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത്. യഥാര്‍ഥ വസ്തുത കാണാതെയാണ് സിപിഐയുടെ വിലയിരുത്തല്‍ . പശ്ചിമബംഗാളിലെ തോല്‍വിയുടെ ഉത്തരവാദിത്തം സിപിഐ എമ്മിനാണെന്ന സിപിഐയുടെ വിലയിരുത്തലിനെക്കുറിച്ച്് ചോദിച്ചപ്പോള്‍ 34 വര്‍ഷം ഭരണം നിലനിര്‍ത്തിയതിന്റെയും ഏഴു തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെയും ബഹുമതി സിപിഐ എമ്മിന് ആയിരിക്കുമല്ലോ എന്ന് കാരാട്ട് പ്രതികരിച്ചു.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1784081212440242860?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1784081212440242860/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8014.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1784081212440242860'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1784081212440242860'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8014.html' title='ഏക ബദല്‍ സോഷ്യലിസം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5513594788308328835</id><published>2012-01-29T14:50:00.001+05:30</published><updated>2012-01-29T14:50:00.368+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം</title><content type='html'>രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇതേ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം.&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.&lt;br /&gt;&lt;br /&gt;വി ബി പരമേശ്വരന്‍ deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5513594788308328835?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5513594788308328835/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5120.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5513594788308328835'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5513594788308328835'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5120.html' title='ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7931803109533776039</id><published>2012-01-29T13:48:00.001+05:30</published><updated>2012-01-29T13:48:00.286+05:30</updated><category scheme='http://www.blogger.com/atom/ns#' term='വയനാട്'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='ആദിവാസി ഭൂ നിയമം'/><title type='text'>ഭൂമി ഏറ്റെടുക്കലില്‍ മന്ത്രിയുടെ അനര്‍ഹമായ ഇടപെടല്‍</title><content type='html'>ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്താനുള്ള നടപടികളില്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ അനര്‍ഹമായ ഇടപെടല്‍ . പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടരി സി എ ലത ഇറക്കിയ ഉത്തരവിലാണ് മന്ത്രിക്ക് താല്‍പര്യമുള്ള ചില ഭൂമികളില്‍ പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചത്. ജില്ലയിലെ ചില വന്‍കിട എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള പത്തോളം ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമെന്ന പരാമര്‍ശത്തോടെ ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. ഈ ഭൂമി ഏറ്റെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ല പട്ടിക വര്‍ഗക്ഷേമ ഓഫീസറുടെ നേതൃത്വത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലാതല സമിതി പ്രവര്‍ത്തിക്കുമ്പോഴാണ് ചട്ടങ്ങള്‍ മറികടന്ന് മന്ത്രിയുടെ ഉത്തരവ്.&lt;br /&gt;&lt;br /&gt;അപേക്ഷ നല്‍കിയവരും വില്ലേജ് ഓഫീസര്‍മാര്‍ ഉചിതമെന്ന് കണ്ടെത്തിയതുമായ 1,058 ഹെക്ടര്‍ ഭൂമി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുവകുപ്പ് ജില്ല പട്ടികവര്‍ഗക്ഷേമ ഓഫീസര്‍ അധ്യക്ഷനായുള്ള സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെയുളള ഉത്തരവ്ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവില്‍ വന്‍ കച്ചവടം ഉറപ്പിക്കാനാണെന്ന ആരോപണം ഉയരുന്നുണ്ട്. വെള്ളമുണ്ട പുളിഞ്ഞാല്‍ ഏരിയ, തൊണ്ടര്‍നാട് വില്ലേജ് ഓഫീസിന് സമീപം, കുറുവ വില്ലേജ് ഓഫീസിന് സമീപം, തിരുനെല്ലി, എളമ്പിലേരി, പി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള വയനാട് എസ്റ്റേറ്റ്, വെള്ളരിമലയില്‍ എ കെ അബ്ദുള്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കള്ളാടി വയനാട് എസ്റ്റേറ്റ്, മേപ്പാടി എസ്റ്റേറ്റ്, പൂഞ്ചോല എസ്റ്റേറ്റ് എന്നിവ ഏറ്റെടുക്കാന്‍ നടപടി ആരംഭിക്കണമെന്നാണ് ഉത്തരവ്. വനം, കെഎസ്ഇബി, റവന്യൂ, വാട്ടര്‍ അതോറിറ്റി, കൃഷി, ജില്ല പ്ലാനിങ് ഓഫീസര്‍ , സബ് കലക്ടര്‍ , ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ , വില്ലേജ് ഓഫീസര്‍മാര്‍ ,കല്‍പ്പറ്റ പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍ , മാനന്തവാടി, ബത്തേരി ഐടിഡിപി ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ബന്ധപ്പെട്ട ഭൂമി അക്വയര്‍ ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;തികച്ചും അസാധാരണമായ ഈ ഉത്തരവിന് പിന്നില്‍ ആദിവാസികളുടെ പേരില്‍ സര്‍കാര്‍ ഫണ്ട് വെട്ടിക്കാനുള്ള മാഫിയയുടെ നീക്കമാണെന്നാണ് ആരോപണം.ഇന്നേവരെ ഏതെങ്കിലും പ്രത്യേക ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഉത്തരവ് ഉണ്ടായിട്ടില്ലെന്ന് അങ്കലാപ്പിലായ ഉദ്യോഗസ്ഥരും പറയുന്നു. 2010 ഫെബ്രുവരി എട്ടിനാണ് ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വിലക്ക് വാങ്ങി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചത്. ഇതിന് പത്രങ്ങളില്‍ പരസ്യം നല്‍കി. വിവിധ വില്ലേജുകളിലായി 1,600 ഏക്കറിന്റെ അപേക്ഷ ലഭിച്ചെങ്കിലും പലതും വനംവകുപ്പുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്മഗിരി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വന്യമൃഗശല്യം, റോഡ്, വൈദ്യുതി മറ്റ് സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താനുള്ള പ്രയാസങ്ങളും കാരണം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മാനന്തവാടിയിലെ പല പ്രദേശങ്ങളിലും വന്യമൃഗശല്യം നിലനില്‍ക്കുന്നതിനാല്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍തന്നെയാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7931803109533776039?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7931803109533776039/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_197.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7931803109533776039'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7931803109533776039'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_197.html' title='ഭൂമി ഏറ്റെടുക്കലില്‍ മന്ത്രിയുടെ അനര്‍ഹമായ ഇടപെടല്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-442105041456145615</id><published>2012-01-29T12:46:00.003+05:30</published><updated>2012-01-29T12:46:00.191+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍</title><content type='html'>&lt;b&gt;കൗണ്‍സിലില്‍ യുഡിഎഫ് ബഹളം അജണ്ടകള്‍ക്ക് അംഗീകാരം&lt;/b&gt;&lt;br /&gt;&lt;br /&gt;കോഴിക്കോട് നഗരസഭായോഗം അലങ്കോലമാക്കാനുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കം പാളി. ഒടുക്കം ഒരു അജണ്ട ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ച് യോഗം പിരിച്ചുവിട്ടതായി മേയര്‍ അറിയിച്ചു. ശനിയാഴ്ച പകല്‍ മൂന്നിന് ആരംഭിച്ച യോഗത്തില്‍ അടിയന്തരപ്രമേയം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. കൗണ്‍സിലര്‍ കൃഷ്ണദാസിനെ മര്‍ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എംടി പത്മ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതവും ദുഃസൂചനകളും അടങ്ങിയതിനാല്‍ പ്രമേയം വായിച്ചുതള്ളുകയാണുണ്ടായത്. മാത്രമല്ല, സംഭവത്തില്‍ ചില നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതിനാല്‍ മേയറുടെ വിവേചനാധികാരം ഉപയോഗിച്ച് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് വീണ്ടും ബഹളം തുടങ്ങി.&lt;br /&gt;&lt;br /&gt;മേയര്‍ എഴുന്നേറ്റപ്പോള്‍ ഇരിപ്പിടത്തിലിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പിന്നീട് എലത്തൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരെയും അറിയിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ബഹളം കൂട്ടി. എന്നാല്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. മനഃപൂര്‍വം എന്തും വിവാദമാക്കാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ പിന്മാറണമെന്നാവശ്യപ്പെട്ടിട്ടും ബഹളം തുടര്‍ന്നു. നിരന്തരമായി യോഗം അലങ്കോലമാക്കാനുള്ള പ്രതിപക്ഷനീക്കം മനസിലാക്കിയ മേയര്‍ ശ്രദ്ധക്ഷണിക്കലിനായി പ്രതിപക്ഷ കൗണ്‍സിലര്‍ ബാലഗോപാലിനോട് ആവശ്യപ്പെട്ടു. ബാലഗോപാല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ നോക്കുകുത്തിയാക്കി യുഡിഎഫ് അംഗങ്ങളായ കെ മുഹമ്മദലിയുടെയും പി കിഷന്‍ചന്ദിന്റെയും നേതൃത്വത്തില്‍ ബഹളം കൂട്ടി. തുടര്‍ന്ന് മേയര്‍ ഓരോ അജണ്ടയും വായിച്ച് അംഗീകരിച്ചതായി അറിയിച്ചു. എന്നാല്‍ കോര്‍പറേഷന്‍ പരിധിയിലെ മാപ്പ് പദ്ധതിയുടെ ഭാഗമായ ബോധല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള അജണ്ട അംഗങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാറ്റിവച്ചു.&lt;br /&gt;സുകമാര്‍ അഴീക്കോടിന്റെ നിര്യാണത്തെ തുടര്‍ന്നാണ് 24ന് നടക്കേണ്ട യോഗം 27ലേക്ക് മാറ്റിയത്. ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന്റെ നിര്യാണത്തെ തുടര്‍ന്ന് 27ന്റെ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തു. അജണ്ടകള്‍ പാസാക്കുന്നതിനിടെ ഒച്ചപ്പാടും കൂക്കിവിളിയുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ അംഗവിക്ഷേപങ്ങളിലൂടെയും മറ്റും മോശപ്പെട്ട പ്രയോഗങ്ങള്‍ മേയര്‍ക്കും കൗണ്‍സില്‍ അംഗങ്ങള്‍ക്കുനേരെയും നടത്തി. മേയറുടെ ഡയസിനടുത്തേക്ക് നടന്നടുക്കാനുള്ള പ്രതിപക്ഷാംഗങ്ങളുടെ നീക്കം കൗണ്‍സിലര്‍മാര്‍ തടയുകയും ചെയ്തു. ജിഐഎസ് അടിസ്ഥാനമാക്കി വസ്തുനികുതി ടാക്സ് മാപ്പ് തയ്യാറാക്കുന്നതിനായി സാങ്കേതിക സര്‍വേകള്‍ കെഎസ്യുഡിപി നടത്തുന്നതിനും ഫിസിക്കല്‍ സര്‍വേ കോര്‍പറേഷന്‍ സംയുക്തമായി നടത്തുന്നതിനും ആവശ്യമായ 28 ലക്ഷം രൂപ കെഎസ്ഡിപിയില്‍ നിന്നും അനുവദിക്കുന്നതിന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടും. ബൈരായിക്കുളം ജിഎല്‍പി സ്കൂള്‍ റോഡില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിടുന്നതിന് ടാറ്റ ടെലി സര്‍വീസ് സീനിയര്‍ മാനേജര്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടുവര്‍ഷം പഴക്കമുള്ള റോഡിന് 1,06,677 രൂപ പുനരുദ്ധാരണത്തിനായും തറവാടകയായി ഒരുവര്‍ഷത്തേക്ക് ഒരുകിലോമീറ്ററിന് 25,000 രൂപ നിരക്കിലും 144 മീറ്റിന് 3600 രൂപയും ഈടാക്കും. കൂടാതെ വെട്ടിപ്പൊളിച്ച റോഡ് ഉടനെ തന്നെ ഗതാഗതയോഗ്യമാക്കണമെന്ന നിബന്ധനകളോടെ പ്രവൃത്തിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. 103 അജണ്ടകള്‍ യോഗത്തില്‍ പാസാക്കി.&lt;br /&gt;&lt;br /&gt;&lt;b&gt;മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍&lt;/b&gt;&lt;br /&gt;&lt;br /&gt;മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിച്ച് കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താനുള്ള യുഡിഎഫ് നീക്കം നഗരത്തിലെ ജനങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളിയാണെന്ന് മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എലത്തൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയുടെ സ്ഥാനാരോഹണ ചടങ്ങ് ആരെയും അറിയിക്കാതെ നടത്തിയെന്നാരോപിച്ചാണ് ശനിയാഴ്ച കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം കൂട്ടിയത്. വസ്തുതകള്‍ മനസിലാക്കിയിട്ടും ഇങ്ങനെ തുടരുന്നത് ദയനീയമാണ്. ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് ചടങ്ങ് ലളിതമാക്കിയത്. വോട്ടെണ്ണല്‍ ദിവസമായ 19 ന് മന്ത്രി എം കെ മുനീര്‍ വിളിച്ച യോഗത്തില്‍ ഔദ്യോഗികമായി പങ്കെടുക്കാനുള്ളതുകൊണ്ട് തിരുവനന്തപുരത്തായിരുന്നു. തുടര്‍ന്ന് 21ന് കൗണ്‍സിലിലെ പാര്‍ടി നേതാക്കളെ വിളിച്ച് സത്യപ്രതിജ്ഞാ ചടങ്ങും 26 ന്റെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന പരിപാടിയും വിജയിപ്പിക്കുന്നതിനുമായി യോഗം വിളിച്ചു. എന്നാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം വിളിച്ചറിയിക്കാനുള്ള സാമാന്യ മര്യാദപോലും യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.&lt;br /&gt;&lt;br /&gt;വീണ്ടും രണ്ടു തീയതികള്‍ കൂടി പ്രതിപക്ഷ നേതാവ് എം ടി പത്മയെ അറിയിച്ചു. രണ്ടും അവര്‍ക്ക് പറ്റില്ലെന്നറിയിച്ചു. 27ന് കൗണ്‍സില്‍ നിശ്ചയിച്ചതിനാല്‍ യോഗത്തിന് മുമ്പ് ചടങ്ങ് നടത്താമെന്ന കാര്യവും അറിയിച്ചെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. തുടര്‍ന്ന് 28ന് ചടങ്ങ് നടത്താന്‍ തീരുമാനിക്കുയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുനില്‍കുമാറിനോട് അപേക്ഷ നല്‍കാന്‍ പോലും മുന്‍കൈയെടുത്തത് താനാണ് അല്ലാതെ പ്രതിപക്ഷാംഗങ്ങളായിരുന്നില്ല-മേയര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;മര്‍ദനമേറ്റ കൃഷ്ണദാസിനെ സന്ദര്‍ശിച്ചില്ലെന്ന വാദത്തിന്റെ പേരിലും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഈസ്റ്റ്ഹില്ലിലെ വീട്ടില്‍ പോവാന്‍ ഉറച്ചപ്പോഴാണ് അദ്ദേഹം ഭാര്യവീട്ടിലാണെന്നറിഞ്ഞത്. വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയെയാണ് കിട്ടിയത്. അദ്ദേഹം കിടക്കുകയാണെന്നും കൊടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. എന്തായാലും പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം കൃഷ്ണദാസ് ഉന്നയിക്കില്ല.&lt;br /&gt;&lt;br /&gt;വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫിനെയും രേണുകാദേവിയെയും തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന വാദം ബാലിശമാണ്. കൗണ്‍സില്‍ അംഗമായി തുടരുന്ന ഇവര്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായിരിക്കുമെന്ന മുനിസിപ്പല്‍ ആക്ട് പോലും മനസിലാക്കാതെയാണ് ബഹളം കൂട്ടുന്നത്. മേയര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ പോലും കൗണ്‍സിലില്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം-മേയര്‍ പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് കൗണ്‍സിലര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അണികളെ പ്രകോപിതരാക്കി തങ്ങള്‍ക്കുനേരെ തിരിച്ചുവിടുകയാണ്. മാസത്തിലൊരിക്കല്‍ യോഗം വിളിക്കുക എന്ന കാര്യം പോലും മേയര്‍ മറക്കുകയാണെന്നും ഇവര്‍ പറഞ്ഞു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-442105041456145615?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/442105041456145615/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7657.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/442105041456145615'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/442105041456145615'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7657.html' title='മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8874208222220269807</id><published>2012-01-29T12:43:00.001+05:30</published><updated>2012-01-29T12:43:00.074+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='നുണപ്രചരണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പൊതുഗതാഗതം'/><title type='text'>എംപിയുടെ പ്രചാരണം നുണ: ആലപ്പുഴ ബൈപ്പാസിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല</title><content type='html'>ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജില്ലാ വികസനയോഗത്തില്‍ പറഞ്ഞു. ബിടിഒ വ്യവസ്ഥയിലോ നാലുവരിപ്പാത നിര്‍മാണത്തിനൊപ്പമോ മാത്രമേ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ട് തയ്യാറായി വരുന്നതേയുള്ളൂ എന്നും എന്‍ജിനിയര്‍ യോഗത്തെ അറിയിച്ചു. ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്രം പണം അനുവദിച്ചെന്ന കേന്ദ്ര സഹമന്ത്രിയും സംഘവും കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നതിനിടെയാണ് കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതിയോഗത്തില്‍ എന്‍ജിനിയറുടെ വെളിപ്പെടുത്തല്‍ .&lt;br /&gt;&lt;br /&gt;ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക്ഷെഡ് ഡവലപ്മെന്റ് പദ്ധതി ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് വകുപ്പ് അധികൃതര്‍ കലക്ടര്‍ സൗരഭ് ജെയിനിന് ഉറപ്പു നല്‍കി. കറവപ്പശുക്കളെ വാങ്ങാന്‍ പ്രതിസന്ധിയുണ്ടായിരുന്നതു മാറി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദാംശങ്ങളും സമിതിക്കു നല്‍കിയിട്ടുണ്ട്. പുഞ്ച സീസണില്‍ കൊയ്ത്തുമെതി യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കാനും നിരക്കു സംബന്ധിച്ച തീരുമാനം എടുക്കുന്നതിനും ഫെബ്രുവരി ഏഴിനു യോഗം ചേരുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കേന്ദ്ര പദ്ധതി പ്രകാരമുള്ള കെട്ടിടം പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍മിതി കേന്ദ്രത്തിനു നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണം മന്ദഗതിയിലാണെന്ന് വണ്ടാനം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. ജലഗതാഗത വകുപ്പിന്റെ നാലു ബോട്ടുകള്‍ ഒരേസമയം കയറ്റിവയ്ക്കാവുന്ന സ്ലിപ്പ് വേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും മറ്റ് അനുബന്ധജോലികള്‍ക്കു ശേഷം അടുത്ത മാസം അവസാനം സ്ലിപ്പ് വേ കമീഷന്‍ ചെയ്യുമെന്നും ട്രാഫിക് സൂപ്രണ്ട് യോഗത്തില്‍ അറിയിച്ചു. അന്തരിച്ച ഗവര്‍ണര്‍ എംഒഎച്ച് ഫറൂഖിന് സമിതി ആദരാഞ്ജലിയര്‍പ്പിച്ചു. കലക്ടര്‍ സൗരഭ് ജെയിന്‍ അധ്യക്ഷനായി. യോഗത്തില്‍ എംഎല്‍എമാരായ ജി സുധാകരന്‍ , പി തിലോത്തമന്‍ , എ എം ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, ബി ബൈജു, എം എന്‍ ചന്ദ്രപ്രകാശ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം സി തങ്കപ്പന്‍ , വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8874208222220269807?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8874208222220269807/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4735.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8874208222220269807'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8874208222220269807'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_4735.html' title='എംപിയുടെ പ്രചാരണം നുണ: ആലപ്പുഴ ബൈപ്പാസിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8873797121978736530</id><published>2012-01-29T11:18:00.001+05:30</published><updated>2012-01-29T11:18:00.202+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുടുംബശ്രീ'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കുടുംബശ്രീ തകര്‍ക്കുന്നതിന് മുന്നറിയിപ്പായി മഹിളാ മാര്‍ച്ച്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-LDGIakYzowo/TyTP18JM44I/AAAAAAAAB5s/g5lcVe17NQw/s1600/kudumbasree+protest.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-LDGIakYzowo/TyTP18JM44I/AAAAAAAAB5s/g5lcVe17NQw/s1600/kudumbasree+protest.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കണ്ണൂര്‍ : കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഫണ്ട് വെട്ടിക്കുറച്ചും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചും യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ 150 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ബജറ്റില്‍ യുഡിഎഫ് 45 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 20 കോടി രൂപയാണ് കൈമാറിയത്. ഇപ്പോള്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നത് മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തിയിരുന്ന സ്വയം സഹായ സംരംഭങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഇതിന് കെഎഫ്സിയെ ചുമതലപ്പെടുത്തി. കുടുംബശ്രീയെ ഒഴിവാക്കി ജനശ്രീയെ ഉപയോഗിച്ച് പദ്ധതി നടത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. മൈക്രോസംരംഭം വഴി ആയിരക്കണക്കിന് സ്ത്രീകള്‍ തൊഴില്‍ നേടിയിരുന്നത് ബാങ്ക് വായ്പയെടുത്താണ്. സബ്സിഡികളും വെട്ടിക്കുറക്കുകയാണ്.&lt;br /&gt;&lt;br /&gt;സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു. സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ലീല അധ്യക്ഷയായി. എന്‍ സുകന്യ, എം ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. എം വി സരള സ്വാഗതം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;പുതുപ്പാടിയില്‍ സിഡിഎസ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു&lt;/b&gt;&lt;br /&gt;&lt;br /&gt;പുതുപ്പാടി: പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഭരണനേതൃത്വത്തിന് കനത്ത തിരിച്ചടി. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ തടഞ്ഞ യുഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തില്‍ മൂന്ന് ദിവസമായി പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ അനിശ്ചിതകാല ഉപരോധം ഇതോടെ അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റോസി പൗലോസും വൈസ് ചെയര്‍പേഴ്സണായ യു പി ഹേമലതയും ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരിയായ കൊടുവള്ളി ബ്ലോക്ക്പഞ്ചായത്ത് വനിതാ ക്ഷേമവികസന ഓഫീസര്‍ ശ്രീലത സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ തങ്ങളുടെ ഇഷ്ടക്കാരെ സിഡിഎസ് ഭാരവാഹികളാക്കാന്‍ അനാവശ്യ വിവാദമുണ്ടാക്കിയ യുഡിഎഫ് നേതൃത്വം നാണംകെട്ടു.&lt;br /&gt;&lt;br /&gt;പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ നടക്കേണ്ടിയിരുന്നത്. എന്നാല്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വംനല്‍കേണ്ട തെരഞ്ഞെടുപ്പ് വരണാധികാരി ഹാജരായിരുന്നില്ല. ചുമതലക്കാരനായ വിഇഒ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളില്‍ ചിലര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയുമായിരുന്നു. വിഇഒയെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധ സമരം നടത്തിയത്. ചടങ്ങ് ബഹളമയമായതോടെ പഞ്ചായത്തിലുണ്ടായിരുന്നവര്‍ ഓഫീസ് അടയ്ക്കാതെ സ്ഥലം വിടുകയായിരുന്നു.&lt;br /&gt;&lt;br /&gt;പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ സിപിഐഎം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഉജ്വല ബഹുജന മാര്‍ച്ച് നടത്തി. ഈങ്ങാപ്പുഴയില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുടികളുമടക്കം നൂറുകണക്കിന് പേര്‍ അണിനിരന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി ഉദ്ഘാടനം ചെയ്തു. ഗിരീഷ് ജോണ്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ രാഘവന്‍ , ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്ക്കരകുറുപ്പ്, കുട്ടിയമ്മ മാണി, കെ ഇ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ സി വേലായുധന്‍ സ്വാഗതം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സിഡിഎസ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം&lt;/b&gt;&lt;br /&gt;&lt;br /&gt;ചെറുതോണി: ജില്ലയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിക്ക് ഉജ്വല മുന്നേറ്റം. 26 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം നേടി. 26 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍മാര്‍ സിഡിഎസിന്റെ അമരത്തെത്തിയപ്പോള്‍ 16 പഞ്ചായത്തുകളില്‍ വൈസ് ചെയര്‍പേഴ്സണ്‍മാരെ വിജയിപ്പിക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞു. ഒരു വര്‍ഷം മുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 9 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. പള്ളിവാസല്‍ പഞ്ചായത്ത് നറുക്കെടുപ്പിലൂടെയും എല്‍ഡിഎഫിന് ലഭിച്ചിരുന്നു. ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ സിഡിഎസ് തെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് തിരിച്ചുവരവ് നടത്തി. 26 പഞ്ചായത്തുകളില്‍ സിഡിഎസ് പിടിക്കാന്‍ കഴിഞ്ഞപ്പോള്‍ യുഡിഎഫ് ഭരിക്കുന്ന 16 പഞ്ചായത്തുകള്‍ എല്‍ഡിഎഫ്, സിഡിഎസിലൂടെ തിരിച്ചുപിടിച്ചു. മറ്റ് 16 പഞ്ചായത്തുകളില്‍ വൈസ് ചെയര്‍പേഴ്സണ്‍മാരെയും മറ്റ് പഞ്ചായത്തുകളില്‍ നിരവധി സിഡിഎസ് അംഗങ്ങളെയും വിജയിപ്പിക്കാനും കഴിഞ്ഞു.&lt;br /&gt;&lt;br /&gt;കുടുംബശ്രീ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടായത് യുഡിഎഫിനെ വിളറി പിടിപ്പിച്ചിട്ടുണ്ട്. ജനശ്രീയെ ഉപയോഗിച്ചും ഭരണസ്വാധീനമുപയോഗിച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും സിഡിഎസ് പിടിക്കുന്നതിന് എല്ലാ ശ്രമങ്ങളും യുഡിഎഫ് നടത്തിയിരുന്നു. കേന്ദ്രം മുതല്‍ താഴെ തട്ടുവരെ കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നതില്‍ നേതൃത്വത്തില്‍ അലോസരങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കുടുംബശ്രീ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചത്. ഇഎംഎസ് ഭവനപദ്ധതി അട്ടിമറിച്ചതിലുള്ള പ്രതിഷേധം സാധാരണക്കാര്‍ക്കിടയില്‍ വലിയതോതില്‍ ഉയര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;യുഡിഎഫ് ഭരിക്കുന്ന വാഴത്തോപ്പ്, കഞ്ഞിക്കുഴി, മാങ്കുളം, ചക്കുപള്ളം, കാഞ്ചിയാര്‍ , ഇടമലക്കുടി, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂര്‍ , അറക്കുളം, കൊന്നത്തടി, ഇടവെട്ടി, മണക്കാട്, കരുണാപുരം, പീരുമേട് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടിപ്പെരിയാര്‍ , കൊക്കയാര്‍ , പള്ളിവാസല്‍ , രാജാക്കാട്, രാജകുമാരി, ചിന്നക്കനാല്‍ , ശാന്തന്‍പാറ, ഉടുമ്പന്‍ചോല, സേനാപതി, ഏലപ്പാറ പഞ്ചായത്തുകള്‍ നിലനിര്‍ത്തുന്നതിനും എല്‍ഡിഎഫിന് കഴിഞ്ഞു. അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങത്തെത്തിക്കുകയും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ എടുക്കുന്ന ശക്തമായ നിലപാടുകളും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നല്‍കിവരുന്ന പിന്തുണയും പിന്‍ബലവുമാണ് സ്ത്രീകളെ എല്‍ഡിഎഫിനോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ നിര്‍ണായകമായി മാറിയത്.&lt;br /&gt;&lt;br /&gt;&lt;b&gt;സിപിഐ എമ്മിനെതിരായ പ്രചാരണം തള്ളിക്കളയുക&lt;/b&gt;&lt;br /&gt;&lt;br /&gt;പാലക്കാട്: പാലക്കാട് നഗരസഭയില്‍ കുടുംബശ്രീ അയല്‍ക്കുട്ടം എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പില്‍ സിപിഐ എം ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് മത്സരിക്കുന്നതെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത് സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സിപിഐ എം പാലക്കാട് എരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ രാഷ്ട്രീയ ധാരണയില്‍നിന്ന് സിപിഐ എം മാറിയിട്ടില്ല. കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നില്ല കുടുംബശ്രീ അയല്‍ക്കൂട്ടം തെരഞ്ഞെടുപ്പുകളെ കണ്ടത്. നഗരസഭയില്‍ യുഡിഎഫും ബിജെപിയും പരസ്യമായി മുന്നണിയുണ്ടാക്കിയാണ് ഭരിക്കുന്നത്. യുഡിഎഫ്, ബിജെപി ഭരണത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് നഗരസഭയില്‍ സിപിഐ എം പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ്-ബിജെപി അവിശുദ്ധസഖ്യത്തെ മറച്ചുവയ്ക്കാനാണ് സിപിഐമ്മിനെതിരെ പ്രചാരണം നടത്തുന്നത്. ഇത്തരം നെറികെട്ട പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളണമെന്ന് മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും സിപിഐ എം ഏരിയ കമ്മിറ്റി അഭ്യര്‍ഥിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8873797121978736530?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8873797121978736530/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_799.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8873797121978736530'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8873797121978736530'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_799.html' title='കുടുംബശ്രീ തകര്‍ക്കുന്നതിന് മുന്നറിയിപ്പായി മഹിളാ മാര്‍ച്ച്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-LDGIakYzowo/TyTP18JM44I/AAAAAAAAB5s/g5lcVe17NQw/s72-c/kudumbasree+protest.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1084490266022744677</id><published>2012-01-29T11:11:00.001+05:30</published><updated>2012-01-29T11:11:00.059+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>തെരുവുകള്‍ക്ക് ഈണമിട്ട് വിപ്ലവഗാനങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒതുങ്ങാത്ത കായികാവേശം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-1sGBroC4dGc/TyTVHqXQYAI/AAAAAAAAB50/w0S9KXFBtQE/s1600/viplavaganam.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-1sGBroC4dGc/TyTVHqXQYAI/AAAAAAAAB50/w0S9KXFBtQE/s1600/viplavaganam.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;വാഹനങ്ങള്‍ നിര്‍ത്തി വിപ്ലവഗാനത്തിന് കാതോര്‍ക്കുന്ന ചെറുപ്പക്കാര്‍ ... തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന കായികാവേശം... സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കലാകായിക പരിപാടികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ജനകീയ ഉത്സവങ്ങളാകുകയാണ്. കഴക്കൂട്ടത്ത് സംഘടിപ്പിച്ച കാവ്യവിളംബരം പ്രൊഫ. ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഗിരീഷ് പുലിയൂര്‍ , വിനോദ് വൈശാഖി, ശശി മാവിന്‍മൂട്, കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ , ശാന്ത തുളസീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. കഴക്കൂട്ടം, ശ്രീകാര്യം, ആറ്റിപ്ര എന്നിവിടങ്ങളില്‍ പിന്നിട്ട് കാവ്യവിളംബരം വേങ്ങോട് സമാപിച്ചു. നെയ്യാറ്റിന്‍കര താലൂക്കില്‍ പുരോഗമന കലാസാഹിത്യം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാടന്‍കലാമേള വേറിട്ട അനുഭവമായി.&lt;br /&gt;&lt;br /&gt;ശനിയാഴ്ച രാവിലെ കല്ലിയൂരില്‍ ആരംഭിച്ച മേള ബാലരാമപുരം, പെരിങ്കടവിള, അവണാകുഴി, നെല്ലിമൂട്, പഴയകട, നെയ്യാറ്റിന്‍കര ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളില്‍ കലാവിരുന്ന് ഒരുക്കി. ജാഥാ മാനേജര്‍ കെ വിനായകന്റെ നേതൃത്വത്തില്‍ ജാഥാക്യാപ്ടന്‍ ഷൈലജ പി അമ്പുവിന്റെ കീഴിലുള്ള സംഘമാണ് മേള ഒരുക്കിയത്. കിളിമാനൂര്‍ ഏരിയയില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ ആമച്ചല്‍ രവിയും സംഘവും അവതരിപ്പിച്ച വിപ്ലവഗാനമേള ഞായറാഴ്ച രാവിലെ ഒമ്പതിന് തൊളിക്കുഴിയില്‍ ആരംഭിച്ചു. കിളിമാനൂര്‍ ജങ്ഷന്‍ , പോങ്ങനാട്, മടവൂര്‍ , പള്ളിക്കല്‍ എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട ഗാനമേള കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. വാമനപുരം, അമ്പലമുക്ക്, വെഞ്ഞാറമൂട്, കോലിയക്കോട്, വെമ്പായം എന്നീ കേന്ദ്രങ്ങളിലും അവതരണമുണ്ടായി. പെരുമാതുറ മരിയനാട് നടന്ന ഫുട്ബോള്‍ മത്സരം കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തി. ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു. തിരക്ക് മുന്‍നിര്‍ത്തി ഞായറാഴ്ച നടക്കുന്ന സെമിഫൈനല്‍ , ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് സംഘാടകസമിതി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.&lt;br /&gt;&lt;br /&gt;പൂജപ്പുര മൈതാനത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം മേയര്‍ കെ ചന്ദ്രിക ഉദ്ഘാടനംചെയ്തു. ശനിയാഴ്ച രാത്രിയോടെ ആദ്യഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടുടീമുകള്‍ പങ്കെടുക്കും. 30ന് രാവിലെ സെമിഫൈനലും ഉച്ചയ്ക്ക് ഫൈനലും നടക്കും. പൂവച്ചല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജിമ്മിജോര്‍ജിന്റെ പേരിലുള്ള ഫ്ലഡ്ലൈറ്റ് കോര്‍ട്ടില്‍ ശനിയാഴ്ച വോളിബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടന്നു. 18 ഏരിയകളില്‍നിന്ന് 18 ടീമുകള്‍ പങ്കെടുത്തു. അഡ്വ. എ സമ്പത്ത് എംപി മുഖ്യ അതിഥിയായി. ഞായറാഴ്ച രാവിലെ രണ്ട് സെമിഫൈനലും വൈകിട്ട് ഫൈനലും നടക്കും. ഫൈനലിന് മുന്‍ വോളിബോള്‍ അന്താരാഷ്ട്രതാരം അബ്ദുള്‍ റസാഖ് മുഖ്യാതിഥിയാകും. ശംഖുംമുഖത്ത് നടന്ന ആവേശകരമായ ബീച്ച്വടംവലി മത്സരം സിപിഐ എം വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി പട്ടം പി വാമദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. വനിതാവിഭാഗം വിജയികളായ വഞ്ചിയൂര്‍ ടീമിന് അന്താരാഷ്ട്ര ബോക്സിങ്താരം കെ സി ലേഖ സമ്മാനം വിതരണംചെയ്തു. അത്ലറ്റിക്സ് മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതിന് തുടങ്ങും.&lt;br /&gt;&lt;br /&gt;&lt;b&gt;കലാസാഹിത്യമത്സരങ്ങള്‍ ഫെബ്രുവരി 4നും 5നും&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യകലാ മത്സരങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം വിജെടി ഹാളില്‍ ഫെബ്രുവരി നാലിനും അഞ്ചിനുമാണ് മത്സരങ്ങള്‍ നടത്തുന്നത്. നാലിന് ചിത്രരചനാ (പെയിന്റിങ്), കാര്‍ട്ടൂണ്‍ , പോസ്റ്റര്‍ രചന എന്നീ വിഷയങ്ങളില്‍ യുപി, ഹൈസ്കൂള്‍ , കോളേജ് വിഭാഗങ്ങളിലും പ്രസംഗത്തിന് ഹൈസ്കൂള്‍ കോളേജ്, പൊതുവിഭാഗങ്ങളിലും മത്സരങ്ങളുണ്ട്. ചിത്രരചന വിഭാഗ മത്സരങ്ങളും പ്രസംഗമത്സരവും രാവിലെ 9.30ന് ആരംഭിക്കും. അഞ്ചിന് വിപ്ലവഗാന മത്സരം, ക്വിസ് എന്നിവ നടക്കും. ഹൈസ്കൂള്‍ , കോളേജ്, പൊതുവിഭാഗം എന്നിവയില്‍ വിപ്ലവഗാനമത്സരവും ഹൈസ്കൂള്‍ , കോളേജ് വിഭാഗത്തില്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചിന് രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1084490266022744677?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1084490266022744677/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5473.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1084490266022744677'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1084490266022744677'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5473.html' title='തെരുവുകള്‍ക്ക് ഈണമിട്ട് വിപ്ലവഗാനങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒതുങ്ങാത്ത കായികാവേശം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-1sGBroC4dGc/TyTVHqXQYAI/AAAAAAAAB50/w0S9KXFBtQE/s72-c/viplavaganam.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6690848001954991104</id><published>2012-01-29T10:39:00.000+05:30</published><updated>2012-01-29T10:39:46.305+05:30</updated><category scheme='http://www.blogger.com/atom/ns#' term='കോൺഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='സഹകരണ മേഖല'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കൊല്ലം കാര്‍ഷികബാങ്കിലെ അഴിമതി നിയമനം റദ്ദാക്കി</title><content type='html'>കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളിലെ വിവാദനിയമനം സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ റദ്ദാക്കി. നിയമനങ്ങളില്‍ ഗുരതരമായ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഏഴുപേരുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനങ്ങളില്‍ അഴിമതി നടന്നതായി കാട്ടി നിരവധി പരാതികള്‍ സഹകരണവകുപ്പിനു ലഭിച്ചു. ഇവയെ അടിസ്ഥാനമാക്കി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി. പരാതികളില്‍ ചൂണ്ടിക്കാട്ടിയ അഴിമതിയും ക്രമക്കേടും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ജനുവരി 20നാണ് നിയമനങ്ങള്‍ ജോയ്ന്റ് രജിസ്ട്രാര്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ബാങ്ക് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ യുഡിഎഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. അഴിമതി നിയമനത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിവരികയായിരുന്നു. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പുതുക്കിയ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ക്ലാസ് വണ്‍ ബാങ്കുകളില്‍ ഒരു അറ്റന്‍ഡര്‍ , മൂന്ന് പ്യൂണ്‍ ഉള്‍പ്പെടെ 29 ജീവനക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 30നു കൊല്ലം കാര്‍ഷിക വികസനബാങ്ക് അധികൃതര്‍ നല്‍കിയ ജീവനക്കാരുടെ സീനിയോറിട്ടി പട്ടികയനുസരിച്ച് അറ്റന്‍ഡര്‍ തസ്തികയില്‍ ഒരാളും പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളില്‍ രണ്ടുപേരും ഉള്‍പ്പെടെ 26 ജീവനക്കാരുണ്ട്. എന്നാല്‍ ശാഖകളുള്ള കാര്‍ഷിക ബാങ്കുകളില്‍ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികളില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ ആകെ 32 ജീവനക്കാരാകാം.&lt;br /&gt;&lt;br /&gt;ക്ലാസിഫിക്കേഷനു മുന്നോടിയായി സമര്‍പ്പിച്ച ജീവനക്കാരുടെ പട്ടികയില്‍ കൊല്ലം കാര്‍ഷിക വികസനബാങ്കില്‍ അറ്റന്‍ഡര്‍ -പ്യൂണ്‍ തസ്തികകളില്‍ നിലവിലുള്ള മൂന്നുപേര്‍ക്കും ശാഖകളിലെ മൂന്നുപേര്‍ക്കും പുറമെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികയിലേക്കു പുതുതായി ഏഴുപേരെ നിയമിക്കുകയായിരുന്നു. ഇതു സഹകരണസംഘം രജിസ്ട്രാര്‍ അംഗീകരിച്ചുനല്‍കിയ സ്റ്റാഫ് പാറ്റേണിനും സഹകരണനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല നിയമപ്രകാരം ആറു പ്യൂണ്‍ -അറ്റന്‍ഡര്‍ തസ്തികമാത്രം അനുവദനീയമായ ബാങ്കില്‍ പുതിയ നിയമനമായതോടെ ഇവരുടെ എണ്ണം പതിനാറായി. കാര്‍ഷിക വികസനബാങ്കുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ കൊല്ലം ബാങ്ക് വിഭജിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുശേഷമാണ് പുതിയ നിയമനം നടത്തിയത്. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയെങ്കിലും അതില്‍നിന്നുള്ള അര്‍ഹര്‍ക്കു നിയമനം നിഷേധിച്ചു. തങ്ങള്‍ക്കിഷ്ടമുള്ളവരെ നിയമിക്കാന്‍ നേരത്തേതന്നെ പ്രത്യേക പട്ടിക ഭരണസമിതി തയ്യാറാക്കി. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപവരെ വാങ്ങിയായിരുന്നു നിയമനം.&lt;br /&gt;&lt;br /&gt;&lt;b&gt;കൊല്ലം കാര്‍ഷികബാങ്ക് അഴിമതി നിയമനം; എടുക്കാത്ത തീരുമാനം പ്രസിഡന്റ് മിനിട്സില്‍ എഴുതിച്ചേര്‍ത്തു&lt;/b&gt;&lt;br /&gt;&lt;br /&gt;കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളിലെ വിവാദനിയമനം നടത്തിയത് സഹകരണനിയമങ്ങള്‍ നഗ്നമായി ലംഘിച്ചാണെന്നു തെളിഞ്ഞു. നിയമനങ്ങള്‍ , ബൈലോ ഭേദഗതി തുടങ്ങി നയപരമായ സുപ്രധാനതീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഡയറക്ടര്‍ബോര്‍ഡ് യോഗങ്ങള്‍ ചേരുന്നതിനു ഏഴുദിവസം മുമ്പേ നോട്ടീസ് നല്‍കണമെന്നാണ് സഹകരണനിയമവും ചട്ടവും അനുശാസിക്കുന്നത്. ഈ വ്യവസ്ഥ കാറ്റില്‍പ്പറത്തിയായിരുന്നു കൊല്ലം ബാങ്കിലെ നിയമനം.&lt;br /&gt;&lt;br /&gt;ഡിസംബര്‍ 31നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ അറിയിപ്പ് തലേദിവസം പ്രസിഡന്റ് ചിതറ മധു ബോര്‍ഡ് അംഗങ്ങളെ ഫോണില്‍ അറിയിക്കുകയായിരുന്നു. മാത്രമല്ല, അന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ പ്യൂണ്‍ നിയമനം ഉള്‍പ്പെടുത്തിയിരുന്നുമില്ല. ബാങ്ക് വിഭജനം, നിലവില്‍ കൊല്ലത്തുള്ള ജീവനക്കാരെ കൊല്ലം, കൊട്ടാരക്കര ശാഖകളിലേക്ക് പുനര്‍വിന്യസിക്കുക എന്നീ അജണ്ടകളാണ് ഡിസംബര്‍ 31ന്റെ യോഗത്തിനു ഉള്‍പ്പെടുത്തിയിരുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തു യോഗം പിരിഞ്ഞശേഷം ചിതറ മധു യോഗമിനിട്സില്‍ ഏഴുപേരെ നിയമിക്കാനുള്ള തീരുമാവനം എഴുതിച്ചേര്‍ക്കുകയായിരുന്നു. ഈ യോഗം നടന്നത് 2011 ഡിസംബര്‍ 31 ശനിയാഴ്ച. എടുക്കാത്ത തീരുമാനം മിനിട്സില്‍ എഴുതിച്ചേര്‍ത്തശേഷം അന്നുതന്നെ നിയമനം നല്‍കിയ ഏഴുപേരെയും പ്രസിഡന്റ് നേരിട്ടു ഫോണില്‍ വിളിച്ച് തൊട്ടടുത്ത പ്രവൃത്തിദിനമായ 2012 ജനുവരി രണ്ടിനു തിങ്കളാഴ്ച ബാങ്കില്‍ ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചു. സഹകരണനിയമപ്രകാരം ഇത്തരം ബാങ്കുകളില്‍ നിയമനം നല്‍കുന്നവരുടെ നിയമനഉത്തരവ് തപാലിലാണ് അയയ്ക്കേണ്ടത്. അവര്‍ക്കു ചുതമലയേല്‍ക്കാന്‍ കുറഞ്ഞത് 15 ദിവസത്തെ സാവകാശം നല്‍കണം. ഇവിടെ ഈ വ്യവസ്ഥകളൊന്നും പാലിച്ചില്ല. കോണ്‍ഗ്രസ് നേതാവ് സഹകരണമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പാര്‍ടിയുടെ ജില്ലാനേതാവ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ലക്ഷങ്ങള്‍ വാങ്ങി അനധികൃതനിയമനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയത്.&lt;br /&gt;&lt;br /&gt;കാര്‍ഷിക വികസനബാങ്കുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ കൊല്ലം ബാങ്ക് വിഭജിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിനു ചേര്‍ന്ന ബാങ്കിന്റെ വിശേഷാല്‍ പൊതുയോഗം തീരുമാനിച്ചു. അന്നത്തെ യോഗം കൊല്ലം കാര്‍ഷിക വികസനബാങ്കിന്റെ ആസ്തിബാധ്യതകളും വിഭജിച്ചു. ഇതനുസരിച്ച് കൊട്ടാരക്കര കാര്‍ഷികബാങ്കിനു 75 കോടിയുടെയും കൊല്ലം ബാങ്കിനു 34 കോടിയുടെയും ആസ്തിബാധ്യതകളാണ് തീരുമാനിച്ചത്. നിലവിലുള്ള ജീവനക്കാരില്‍ കൊല്ലത്തിനു 18 പേരെയും കൊട്ടാരക്കരയ്ക്ക് 21 പേരെയും നിശ്ചയിച്ചു. പിന്നീട് മിനിട്സില്‍ ഇതു തിരിച്ചാണ് എഴുതിച്ചേര്‍ത്തത്-കൊല്ലത്തിനു 21ഉം കൊട്ടാരക്കരയ്ക്ക് 18ഉം പേര്‍ . കൂടാതെ ഡിസംബര്‍ ഏഴിന്റെ വിശേഷാല്‍ പൊതുയോഗം പ്യൂണ്‍ തസ്തികയിലേക്കു പുതുതായി ഏഴുപേരെ നിയമിക്കാന്‍ അനുമതി നല്‍കി എന്നും എഴുതിച്ചേര്‍ത്തു. ഇതുചെയ്തതും പ്രസിഡന്റുതന്നെ. ഇത് പിന്നീട് ജോയ്ന്റ് രജിസ്ട്രാറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ജോയ്ന്റ് രജിസ്ട്രാര്‍ അംഗീകരിച്ചില്ല. ഇതിനുശേഷമാണ് ഡിസംബര്‍ 31നു ചേര്‍ന്ന ബോര്‍ഡ് യോഗം എടുക്കാത്ത നിയമനതീരുമാനം മിനിട്സില്‍ എഴുതിച്ചേര്‍ത്ത് ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തിയത്. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപവരെ വാങ്ങിയായിരുന്നു നിയമനം. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ ഈ ക്രമക്കേടുകള്‍ ശരിവച്ചു. ഇതേതുടര്‍ന്നാണ് അഴിമതി നിയമനം റദ്ദാക്കി ജോയ്ന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.&lt;br /&gt;(എം സുരേന്ദ്രന്‍)&lt;br /&gt;&lt;br /&gt;&lt;b&gt;ഹൈക്കോടതിയില്‍ പോയതും നിയമം ലംഘിച്ച്&lt;/b&gt;&lt;br /&gt;&lt;br /&gt;കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കിയ സഹകരണ ജോയ്ന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ബാങ്ക് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചതും നിയമവിരുദ്ധമായാണെന്നു തെളിഞ്ഞു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ കോതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ അതിനെതിരെ കോടതിയില്‍ പോകാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കണം. ഇങ്ങനെ ചേരുന്ന യോഗം കോടതിയില്‍ പോകാന്‍ ബാങ്ക് പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനമെടുക്കണം. ഈ തീരുമാനം മിനിട്സില്‍ ഉള്‍പ്പെടുത്തി ഇരുവരും ഒപ്പുവയ്ക്കണം. കൂടാതെ രണ്ടു ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ സാക്ഷികളായും ഒപ്പിടണം. ഈ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജോയ്ന്റ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.&lt;br /&gt;&lt;br /&gt;deshabhimani 28-290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6690848001954991104?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6690848001954991104/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8239.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6690848001954991104'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6690848001954991104'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_8239.html' title='കൊല്ലം കാര്‍ഷികബാങ്കിലെ അഴിമതി നിയമനം റദ്ദാക്കി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-1788525788638391878</id><published>2012-01-29T10:13:00.000+05:30</published><updated>2012-01-29T10:13:23.147+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ചരിത്രപാഠം മറക്കാതെ നവാബിന്റെ മലേര്‍കോട്ല</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-0TumuRK_8kw/TyTOSIxOckI/AAAAAAAAB5k/GQYmzipLLjg/s1600/malarkotla.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-0TumuRK_8kw/TyTOSIxOckI/AAAAAAAAB5k/GQYmzipLLjg/s1600/malarkotla.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ചരിത്ര പ്രതാപം കൈവിട്ടില്ലെന്നതിന്റെ സൂചനകളാണ് പഞ്ചാബിലെ ഏക മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലേര്‍കോട്ലയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുക. മലേര്‍കോട്ല നവാബ് 1706ല്‍ എടുത്ത ധീര നിലപാടിലൂടെ സംരക്ഷിക്കപ്പെട്ട മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ഇവിടത്തുകാര്‍ ജാഗ്രത പുലര്‍ത്തുന്നു. മറ്റു സംസ്ഥാനങ്ങളിലും പഞ്ചാബിലെ മറ്റു പ്രദേശങ്ങളിലും സംഭവിക്കുന്നതുപോലെ വര്‍ഗീയ കലാപങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. വിഭജനകാലത്ത് പഞ്ചാബിന്റെ മറ്റെല്ലാ ഭാഗത്തു നിന്നും മുസ്ലിങ്ങള്‍ പലായനം ചെയ്തപ്പോള്‍ മലേര്‍കോട്ലയില്‍ നിന്ന് ആരും പോയില്ല. ഹിന്ദുക്കളും സിഖുകാരും ചേര്‍ന്ന് മുസ്ലിങ്ങളെ കാക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;മലേര്‍കോട്ല ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിന്റെ കാഠിന്യത്തിലാണ്. എഡിജിപിയുടെ ഭാര്യയും റിട്ട. ഡിജിപിയുടെ ഭാര്യയും തമ്മിലാണ് പ്രധാന മത്സരം. രണ്ടു പ്രാവശ്യം ഇവിടെനിന്നു വിജയിച്ച കോണ്‍ഗ്രസിലെ റസിയ സുല്‍ത്താനും അകാലിദള്‍ -ബിജെപി സഖ്യത്തിലെ ഫര്‍സാന ആലമും. പഞ്ചാബില്‍ തീവ്രവാദം നിര്‍മാര്‍ജനം ചെയ്യാനെന്ന പേരില്‍ ആയിരക്കണക്കിന് സിഖ് യുവാക്കളെ കൊന്നൊടുക്കിയ പൊലീസ് ഓഫീസര്‍ എന്ന കുപ്രസിദ്ധിയുള്ള മുഹമ്മദ് ഇഷാര്‍ ആലമിന്റെ ഭാര്യയാണ് ഫര്‍സാന. മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി മണ്ഡലത്തിലെ സമുദായ സ്വാധീനം ചൂഷണം ചെയ്യാനാണ് ഇരുമുന്നണിയുടെയും ശ്രമം. ഇതിന് മാറ്റം കുറിക്കാനുള്ള ശ്രമത്തിലാണ് സാംചാ മോര്‍ച്ചയുടെ പാനലില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥി ദേവരാജ് വര്‍മ.&lt;br /&gt;&lt;br /&gt;നഗരത്തിലെ ഇടുങ്ങിയ വഴിയോരത്തുള്ള ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസിലിരുന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കൂടിയായ ദേവരാജ്വര്‍മ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് വീമ്പിളക്കിയില്ല. "യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ പ്രവര്‍ത്തനവും സ്വാധീനവും ഇവിടത്തെ ജനത മനസ്സിലാക്കുന്നു. മുസ്ലിമും ഹിന്ദുവും വാളെടുക്കാനൊരുങ്ങുമ്പോള്‍ ഇടയില്‍ കയറി തടയാന്‍ ഞങ്ങളുണ്ട്. മലേര്‍കോട്ലയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്കാകുന്നു. അത് ഇവിടത്തെ ജനങ്ങള്‍ക്കും അറിയാം. പക്ഷേ, പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അവരെ നയിക്കുന്നത് മറ്റു ഘടകങ്ങളാണ്. മതം, പണം, മദ്യം. അതിനൊരു മാറ്റം വരുത്താനാകുമോ? ഞങ്ങള്‍ ശ്രമിക്കുകയാണ്." മലേര്‍കോട്ലയ്ക്ക് മറ്റൊരു ചരിത്രംകൂടി സൃഷ്ടിക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ കഴിയുമെന്ന് ദേവരാജനൊപ്പം സാധാരണക്കാരും വിശ്വസിക്കുന്നു.&lt;br /&gt;(ദിനേശ്വര്‍മ)&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-1788525788638391878?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/1788525788638391878/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7097.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1788525788638391878'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/1788525788638391878'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7097.html' title='ചരിത്രപാഠം മറക്കാതെ നവാബിന്റെ മലേര്‍കോട്ല'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-0TumuRK_8kw/TyTOSIxOckI/AAAAAAAAB5k/GQYmzipLLjg/s72-c/malarkotla.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-6780351529273837852</id><published>2012-01-29T10:08:00.000+05:30</published><updated>2012-01-29T10:08:44.288+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി</title><content type='html'>എഐസിസി അംഗവും രാഹുല്‍ഗാന്ധിയുടെ പ്രത്യേകസംഘാംഗവുമായ ഷാനിമോള്‍ ഉസ്മാന്റെ ഭര്‍ത്താവിനടക്കം ഉദ്യോഗക്കയറ്റം കിട്ടാന്‍ സംസ്ഥാനത്ത് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി. ഈ സ്ഥാനങ്ങളിലേക്ക് 44 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു. ഉദ്യോഗക്കയറ്റം കിട്ടിയ 30 പേര്‍ക്ക് എതിരെയുണ്ടായിരുന്ന വിജിലന്‍സ് കേസുകളടക്കം തിടുക്കത്തില്‍ തീര്‍പ്പാക്കി. 24ന് അര്‍ധരാത്രിയാണ് 44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി ഉത്തരവിറക്കിയത്. ഒരു കാരണവും കാണിക്കാതെ തഹസില്‍ദാര്‍മാരെ തരംതാഴ്ത്തുന്നത് ആദ്യമാണ്. നോട്ടീസ്പോലും നല്‍കിയില്ല.&lt;br /&gt;&lt;br /&gt;1990ല്‍ ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷ നടത്തി ഉണ്ടാക്കിയ മുന്‍ഗണനാപട്ടിക ശരിയല്ലെന്നു പറഞ്ഞാണ് തരംതാഴ്ത്തല്‍ ഉത്തരവ്. പരീക്ഷ ജയിക്കാത്തവര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇവരുടെ പരാതി കൂടി പരിഗണിക്കണമെന്ന് സിംഗിള്‍ബഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതും സര്‍ക്കാര്‍ മറയാക്കി. അങ്ങനെയാണ് 44 ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയത്. ഇവരടക്കം 69 തഹസില്‍ദാര്‍മാരെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി. ഇതില്‍ ഏറ്റവും അവസാനപേരുകാരനായാണ് ഷാനിമോളുടെ ഭര്‍ത്താവ് കെ എ ഉസ്മാനെ ചേര്‍ത്തത്. ഉസ്മാനെ ഏറ്റവും സൗകര്യപ്രദമായ നിലയില്‍ അമ്പലപ്പുഴ തഹസില്‍ദാരായും നിയമിച്ചു. ഉസ്മാന്‍ 84ലാണ് എല്‍ഡി ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ചത്. എന്നാല്‍ , സര്‍വീസ് പരീക്ഷ ജയിച്ചത് 94ലാണ്. അതുകൊണ്ടു തന്നെ ഉസ്മാനുശേഷം സര്‍വീസില്‍ കയറിയവര്‍ തഹസില്‍ദാര്‍മാരായി. ഇതിനെതിരെയാണ് ഉസ്മാനെപോലെയുള്ളവര്‍ കോടതിയെ സമീപിച്ചത്. ഇവരുടെ പരാതി പരിഗണിക്കാന്‍ മാത്രമാണ് കോടതി പറഞ്ഞത്. പരീക്ഷ ജയിച്ച് സ്ഥാനക്കയറ്റം നേടിയവരെ തരംതാഴ്ത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ , 44 പേരെ തരംതാഴ്ത്തിയാല്‍ മാത്രമേ ഉസ്മാന് സ്ഥാനക്കയറ്റം നല്‍കാനാകൂവെന്ന് ബോധ്യപ്പെട്ടാണ് അങ്ങനെ ഉത്തരവിറക്കിയത്. പരീക്ഷ ജയിച്ച് സ്ഥാനക്കയറ്റം നേടിയ ചിലരെ തരംതാഴ്ത്തിയിട്ടുമില്ല.&lt;br /&gt;&lt;br /&gt;തരംതാഴ്ത്താന്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞ തഹസില്‍ദാര്‍മാര്‍ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി തിരുവഞ്ചൂരിനെ കണ്ടിരുന്നു. ഒരു കാരണവശാലും തരംതാഴ്ത്തല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കം അര്‍ധരാത്രി ഉത്തരവിറക്കി. ഇതിനായി വകുപ്പുതല സ്ഥാനക്കയറ്റ സമിതി(ഡിപിസി) അടിയന്തരമായി വിളിച്ചുചേര്‍ത്തു. സീനിയറായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ 35 പേരുടെ പേരില്‍ വിജിലന്‍സ് അടക്കമുള്ള കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 30 പേരുടെയും കേസുകള്‍ ഉടന്‍ തീര്‍പ്പാക്കി. അഞ്ചു പേരുടെ പേരില്‍ വധശ്രമമടക്കമുള്ള ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ തീര്‍പ്പാക്കാനായില്ല. വിരമിക്കാന്‍ മൂന്നു മാസം മാത്രമുള്ള ഉസ്മാന്‍ അടുത്ത ദിവസം തന്നെ ഉയര്‍ന്ന പദവിയില്‍ മന്ത്രിയാഫീസിലേക്ക് ചേക്കേറുമെന്ന് അറിയുന്നു.&lt;br /&gt;(ഡി ദിലീപ്)&lt;br /&gt;&lt;br /&gt;&lt;b&gt;വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ കോഴ നിയമനം&lt;/b&gt;&lt;br /&gt;&lt;br /&gt;വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ താല്‍ക്കാലിക തസ്തികകളിലും ഡെപ്യൂട്ടേഷന്‍ തസ്തികകളിലും വന്‍തോതില്‍ കോഴ വാങ്ങി നിയമനം. ഓപ്പണ്‍ സ്കൂള്‍ , ഐഎച്ച്ആര്‍ഡി, സാക്ഷരതാ മിഷന്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം അനധികൃത നിയമനങ്ങള്‍ നടത്തുന്നത്. മുസ്ലിംലീഗ് നേതാക്കള്‍ ഇടപെട്ട് ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചും വിരമിച്ചവരെ തിരുകിക്കയറ്റിയും നടത്തുന്ന നിയമനങ്ങള്‍ക്ക് വിലപേശല്‍ നടക്കുകയാണ്. കൊടുവള്ളി എംഎല്‍എയുടെ മരുമകന്‍ അബ്ദുള്‍ ജലീലിനെ യോഗ്യതാ മാനദണ്ഡം അട്ടിമറിച്ച് ഓപ്പണ്‍ സ്കൂള്‍ സംസ്ഥാന കോ- ഓര്‍ഡിനേറ്ററായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ഡെപ്യൂട്ടേഷന്‍ നിയമനം അരങ്ങേറുന്നത്.&lt;br /&gt;&lt;br /&gt;എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ എം ബി ഹംസയെ നിയമിച്ചതും ചട്ടം ലംഘിച്ചാണ്. വിരമിച്ച ഉദ്യോഗസ്ഥരായ ശശികുമാര്‍ , യു റഷീദ് എന്നിവരെയാണ് സാക്ഷരതാമിഷനില്‍ യഥാക്രമം ജോയിന്റ് ഡയറക്ടര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളില്‍ നിയമിച്ചിരിക്കുന്നത്. അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍മാരായി ബേബി ഗിരിജ, ഷാനവാസ്, വി കെ മൂസ എന്നിവരെയും ഫിനാന്‍സ് ഓഫീസറായി റിയ അന്‍സാരിയെയും ചട്ടംമറികടന്ന് ഡെപ്യൂട്ടേഷനില്‍ നിയമിച്ചു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-6780351529273837852?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/6780351529273837852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/44.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6780351529273837852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/6780351529273837852'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/44.html' title='44 തഹസില്‍ദാര്‍മാരെ തരംതാഴ്ത്തി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4451505712812240895</id><published>2012-01-29T05:25:00.004+05:30</published><updated>2012-01-29T05:25:00.034+05:30</updated><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>"മാര്‍ക്സാണ് ശരി" പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും</title><content type='html'>മാനവരാശിയുടെ പുരോഗതിക്കു പിന്നിലെ പോരാട്ടചരിത്രത്തിലേക്ക് അകക്കണ്ണ് തുറക്കുന്ന കാഴ്ചയുടെ വസന്തോത്സവമായി ചരിത്രപ്രദര്‍ശനം ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ തലസ്ഥാനനഗരിയില്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായാണ് കേരളം കാണുന്ന ഏറ്റവും വിപുലമായ പ്രദര്‍ശനം ഒരുക്കുന്നതെന്ന് സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&amp;nbsp;ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ&amp;nbsp;ഞായറാഴ്ച&amp;nbsp;വൈകിട്ട് 5.30ന് കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , നടന്‍ മുകേഷ്, വാസ്തുശില്‍പ്പി ജി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. "മാര്‍ക്സ്: മാനവപുരോഗതിയുടെ വഴി" എന്ന സന്ദേശവുമായി "മാര്‍ക്സാണ് ശരി"യെന്ന പ്രദര്‍ശനം, 12 ഏക്കറില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ തയ്യാറാക്കിയ എം കെ പന്ഥെ നഗറിലാണ്. മാര്‍ക്സ് അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് സെമിത്തേരിയുടെ മാതൃകയാണ് പ്രദര്‍ശനകവാടം പിന്നിടുമ്പോള്‍ വരവേല്‍ക്കുക. തൊട്ടടുത്ത് "നമ്മള്‍ കൊയ്യും വയലെല്ലാം, നമ്മുടേതാകും പൈങ്കിളിയേ" എന്ന പാട്ട് യാഥാര്‍ഥ്യമാക്കിയതിനു പിന്നിലെ മണ്ണിന്റെ മക്കളുടെ പോരാട്ടം ചിത്രീകരിക്കുന്ന നെല്‍പ്പാടവും ചിത്രവുമായിരിക്കും.&lt;br /&gt;&lt;br /&gt;10 വിഭാഗങ്ങളിലായാണ് പ്രദര്‍ശനമെന്ന് എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി എസ് രാജീവും കണ്‍വീനര്‍ ആര്‍ എസ് ബാബുവും പറഞ്ഞു. വിപുലമായ പുസ്തകമേളയുണ്ട്. വിശ്വവിഖ്യാത ചലച്ചിത്രങ്ങളടക്കം പ്രദര്‍ശിപ്പിക്കുന്ന ഹോംതിയറ്ററും സര്‍വകലാശാലാപ്രതിഭകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കല-സാംസ്കാരിക മത്സരങ്ങളും പരിപാടികളും ഉണ്ടാകും. എല്ലാദിവസവും വൈകിട്ട് സാംസ്കാരിക- കലാപരിപാടികള്‍ക്കും വേദിയുണരും. 31ന് വൈകിട്ട് നാലിന് ലക്ഷ്മിനായരും നൗഷാദും ചേര്‍ന്ന് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. നൂറുവര്‍ഷത്തെ ഫോട്ടോഗ്രഫിയില്‍നിന്ന് ഷാജി എന്‍ കരുണ്‍ തെരഞ്ഞെടുത്ത 10 ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും. ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മരണാഞ്ജലിയായി ഫോട്ടോസെഷനുണ്ടാകും. അഴീക്കോട് ഫോട്ടോ എക്സിബിഷനെ ആസ്പദമാക്കി മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് സംസാരിക്കും.&lt;br /&gt;&lt;br /&gt;ക്രിസ്തുമുതല്‍ ഗാന്ധിവരെയുള്ളവരുടെ രക്തസാക്ഷിത്വം, മാര്‍ക്സിന്റെ സഞ്ചാരവഴികള്‍ , കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രം, ലാറ്റിനമേരിക്കന്‍ മുന്നേറ്റം, അറബ്വസന്തം, കേരളത്തിന്റെ നവോഥാനം, സമരകേരളം, കേരളഭരണത്തിന്റെ രണ്ടുമുഖം, പോരാട്ടത്തിലെ സ്ത്രീ, ജനപക്ഷ സാംസ്കാരിക മുന്നേറ്റം, ചുവപ്പു മങ്ങാത്ത ബംഗാള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനത്തില്‍ 100 കണക്കിനു ചിത്രങ്ങളും ലിഖിതങ്ങളും പുരാരേഖകളുടെ പകര്‍പ്പുമുണ്ടാകും. മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ ചിത്രകാരന്മാര്‍ രണ്ടുദിവസം ഇ എം എസ് അക്കാദമിയില്‍ സംഘടിപ്പിച്ച ക്യാമ്പിലെ സൃഷ്ടികളായ 33 ചിത്രങ്ങള്‍ അപൂര്‍വകാഴ്ചയാകും. എല്ലാ ദിവസവും വിഖ്യാതചലച്ചിത്രങ്ങളുടെ ഒന്നിലധികം പ്രദര്‍ശനങ്ങളുണ്ടാകും. ജി ശങ്കര്‍ ചെയര്‍മാനും സി എം രവീന്ദ്രന്‍ കണ്‍വീനറുമായ സാങ്കേതിക സമിതിയാണ് പ്രദര്‍ശനത്തിനുള്ള പശ്ചാത്തലസൗകര്യം ഒരുക്കിയത്.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4451505712812240895?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4451505712812240895/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_333.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4451505712812240895'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4451505712812240895'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_333.html' title='&quot;മാര്‍ക്സാണ് ശരി&quot; പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-514372164324309751</id><published>2012-01-29T05:23:00.000+05:30</published><updated>2012-01-29T05:23:00.026+05:30</updated><category scheme='http://www.blogger.com/atom/ns#' term='അമേരിക്ക'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു</title><content type='html'>&lt;b&gt;യൂറോപ്പിന് എണ്ണ വില്‍ക്കുന്നത് ഇറാന്‍ നിര്‍ത്തിവയ്ക്കുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;തെഹ്റാന്‍ : ആണവ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനെതിരെ ഇറാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ഇയു രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി ഈയാഴ്ചമുതല്‍ ഇറാന്‍ നിര്‍ത്തിവച്ചേക്കും. ഇത് സംബന്ധിച്ച ബില്‍ ഞായറാഴ്ച ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. ഞായറാഴ്ചതന്നെ പാസാക്കുമെന്നും സൂചനയുണ്ട്. തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ കിണഞ്ഞുശ്രമിക്കുന്ന യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകള്‍ക്ക് കനത്ത പ്രഹരമാകും ഇറാന്റെ നീക്കമെന്ന് പാശ്ചാത്യവിദഗ്ധര്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനിയന്‍ എണ്ണയെ വന്‍തോതില്‍ ആശ്രയിക്കുന്ന യൂറോപ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. തകര്‍ച്ച നേരിടുന്ന ഗ്രീസും ഇറ്റലിയും മറ്റുമാകും കൂടുതല്‍ പ്രയാസത്തിലാവുക. ഗ്രീക് റിഫൈനറികള്‍ക്കാവശ്യമായ എണ്ണയില്‍ പകുതിയിലധികവും ഇറാനില്‍നിന്നാണ്.&lt;br /&gt;&lt;br /&gt;ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നവരില്‍ രണ്ടാംസ്ഥാനത്തുള്ള യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഉപരോധം നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ജൂലൈവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇറാന്‍ എണ്ണ ഇല്ലെങ്കില്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല എന്നതാണ് പ്രധാന കാരണം. എന്നാല്‍ , ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ ആഴ്ചതന്നെ നടപ്പാക്കുമെന്ന് ഊര്‍ജസമിതി അംഗം മുഅയിദ് ഹുസൈനി സദര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ നഷ്ടം യൂറോപ്യന്‍ യൂണിയനായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേസമയം, ആണവപ്രശ്നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യുഎന്‍ ആണവ പരിശോധകര്‍ ഞായറാഴ്ച ഇറാനില്‍ എത്തുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു&lt;/b&gt;&lt;br /&gt;&lt;br /&gt;വാഷിങ്ടണ്‍ : അതീവ സുരക്ഷിതമായ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക കൂടുതല്‍ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 13.6 ടണ്‍ ഭാരമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകള്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ആയുധമായിരിക്കും. നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് കനത്ത ഭൂഗര്‍ഭ കോട്ടകള്‍ തുളച്ചുകടന്ന് ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പുതിയവ നിര്‍മിക്കുന്നത്. എന്നാല്‍ , ഇവയും ലക്ഷ്യം കാണാന്‍ അപര്യാപ്തമാണെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ കണ്ടത്. അതിനാല്‍ ഇവ കൂടുതല്‍ ശക്തമാക്കാന്‍ ധനസഹായത്തിന് പെന്റഗണ്‍ ഈ മാസമാദ്യം രഹസ്യമായി യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണെന്നും മര്‍ഡോക് പത്രം റിപ്പോര്‍ട്ട് ചെയ്തു.&lt;br /&gt;&lt;br /&gt;പുതിയ 20 ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കാന്‍ പെന്റഗണ്‍ ഇതുവരെ 33 കോടി ഡോളറാണ് (1625 കോടി രൂപ) ചെലവഴിച്ചത്. എന്നാല്‍ , ബോംബുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ 8.2 കോടി ഡോളര്‍കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. 20 അടി നീളമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകളില്‍ 5300 റാത്തല്‍ (2400 കിലോ) സ്ഫോടകവസ്തുവുണ്ടാകും. ഭൂമി തുളച്ച് 200 അടിവരെ താഴെ എത്തിയശേഷമേ അവ പൊട്ടൂ. പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-2 സ്റ്റെല്‍ത് ബോംബര്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ ബോയിങ്ങിന് നേരത്തെ കരാര്‍ നല്‍കിയിരുന്നു. അമേരിക്കയ്ക്കു പുറമെ ഇസ്രയേലിന് മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുള്ളത്.&lt;br /&gt;&lt;br /&gt;deshabhimani 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-514372164324309751?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/514372164324309751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1890.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/514372164324309751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/514372164324309751'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_1890.html' title='ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3895978345074231623</id><published>2012-01-29T04:12:00.001+05:30</published><updated>2012-01-29T04:12:00.063+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്വകാര്യവല്‍ക്കരണം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ജലപാതകളിലൂടെയുള്ള ചരക്കുനീക്കവും സ്വകാര്യമേഖലയ്ക്ക്</title><content type='html'>ഉള്‍നാടന്‍ ജലഗതാഗതവും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങള്‍ , വളം, കല്‍ക്കരി തുടങ്ങിയവ ജലപാതകളിലൂടെ വിതരണം ചെയ്യാന്‍ സ്വകാര്യകമ്പനികളെ നിയോഗിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്‍കൈയെടുത്തുള്ള നീക്കം വേഗത്തില്‍ നടപ്പാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിതല കൂടിയാലോചനാ സമിതി തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;രണ്ടു പദ്ധതിയുടെ ചരക്കുനീക്കം സ്വകാര്യകമ്പനികളുടെ സഹായത്തോടെ ജലപാതകളിലൂടെ നടപ്പാക്കാനും ധാരണയായി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ജലപാതകളിലൂടെയുള്ള ഗതാഗതം ഊര്‍ജിതമാക്കുകയെന്ന് യോഗശേഷം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി പറഞ്ഞു. ബിഹാറിലെ ബാര്‍ഹ് ഊര്‍ജപദ്ധതിക്കായി 30 ലക്ഷം ടണ്‍ കല്‍ക്കരി ജലപാതയിലൂടെ എത്തിക്കാന്‍ എന്‍ടിപിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറില്‍ എന്‍ടിപിസിയും ഉള്‍നാടന്‍ ജലപാതാ അതോറിറ്റിയും ഒരു സ്വകാര്യ കമ്പനിയും ഒപ്പുവച്ചെന്ന് പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) അറിയിച്ചു. സ്വകാര്യകമ്പനിയാണ് കല്‍ക്കരി ജലപാതയിലൂടെ എത്തിക്കുക.&lt;br /&gt;&lt;br /&gt;ബംഗാളിലെ ഫരാക്ക ഊര്‍ജപദ്ധതിക്കായുള്ള ചരക്കുനീക്കത്തിന് 650 കോടിയുടെ സ്വകാര്യനിക്ഷേപം ഉറപ്പാക്കിയതായും പിഎംഒ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ത്രിപുരയിലേക്കും അസമിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്നതിന് മൂന്നുവര്‍ഷത്തേക്ക് ആവശ്യമായ ചരക്ക് നല്‍കാമെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യോഗത്തില്‍ ഉറപ്പുനല്‍കി.&lt;br /&gt;(എം പ്രശാന്ത്)&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3895978345074231623?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3895978345074231623/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6866.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3895978345074231623'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3895978345074231623'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6866.html' title='ജലപാതകളിലൂടെയുള്ള ചരക്കുനീക്കവും സ്വകാര്യമേഖലയ്ക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-3785203251826836398</id><published>2012-01-29T04:10:00.000+05:30</published><updated>2012-01-29T04:10:00.056+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='പോലീസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>പൊലീസ് ക്യാമ്പില്‍ ക്ലാസെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ്</title><content type='html'>പൊലീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്യാമ്പില്‍ പൊലീസുകാര്‍ക്ക് ക്ലാസെടുക്കുന്നത് കോണ്‍ഗ്രസ് നേതാവ്. പൊലീസ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകമ്മിറ്റി 30ന് പുളിങ്കുന്നില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന- സംഘടനാ പഠന ക്ലാസില്‍ കോഴിക്കോട് കോര്‍പറേഷനിലെ പുതിയറ ഡിവിഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ആര്‍ അജിത്താണ് ക്ലാസെടുക്കുന്നത്. രമേശ്ചെന്നിത്തലയുടെ കേരള യാത്രയുടെ മാനേജരുമായിരുന്ന അജിത് സേവാദളിന്റെ നേതാവുമാണ്.&lt;br /&gt;&lt;br /&gt;അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയടക്കമുള്ള ഭാരവാഹികള്‍ ജില്ലയില്‍ തന്നെ ജോലിനോക്കുമ്പോഴാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ ക്യാമ്പില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ചത്. ഇതിനെതിരെ പൊലീസ് സേനയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. പൊലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണിതെന്നും ആരോപണം ഉയര്‍ന്നു.അജിത്ത് മുന്‍ പൊലീസുകാരനും അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു.&lt;br /&gt;&lt;br /&gt;ആലപ്പുഴയിലെ എ ആര്‍ ക്യാമ്പിനകത്തും ഓഫീസിന് മുന്നിലും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രി ശിവകുമാര്‍ എന്നിവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ബാനര്‍വച്ചതും വിവാദമായിരുന്നു. കണ്ണൂരില്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ച് ബാനര്‍വച്ച സംഭവത്തില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കളെ സസ്പെന്‍ഡുചെയ്ത ഉടനെ തന്നെ ഈ ബാനറുകളും എടുത്തുമാറ്റുകയായിരുന്നു.&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;deshabhimani 290112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-3785203251826836398?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/3785203251826836398/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7260.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3785203251826836398'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/3785203251826836398'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7260.html' title='പൊലീസ് ക്യാമ്പില്‍ ക്ലാസെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4574259479854126908</id><published>2012-01-29T02:04:00.000+05:30</published><updated>2012-01-29T02:04:00.415+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാമ്പത്തികം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്</title><content type='html'>&lt;b&gt;ദോഹ ചര്‍ച്ചകള്‍ നിരാശാജനകം: ഇബ്‌സ&lt;/b&gt;&lt;br /&gt;&lt;br /&gt;ദാവോസ്: അന്താരാഷ്ട്ര വ്യാപാര ഉടമ്പടി രൂപപ്പെടുത്തുന്നതിനായി ലോകവ്യാപാരസംഘടന ദോഹയില്‍ നടത്തിയ ചര്‍ച്ചകള്‍ നിരാശാജനകമായിരുന്നുവെന്ന് ഇന്ത്യ, ബ്രസീല്‍ ദക്ഷിണാഫ്രിക്ക സഖ്യം (ഇബ്‌സ) അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;ഊരാക്കുടുക്കായി &amp;nbsp;മാറുന്ന തരത്തിലുളള നിര്‍ദേശങ്ങളാണ് ചര്‍ച്ചകളില്‍ ഉണ്ടായതെന്ന് ഈ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ലോകത്ത് നിലവിലുളള സാമ്പത്തിക സ്ഥിതിക്ക് അനുഗുണമല്ലാത്ത രീതിയിലുളള ചര്‍ച്ചകളാണുണ്ടായത്.&lt;br /&gt;&lt;br /&gt;സാമ്പത്തികമാന്ദ്യം ഉണ്ടായി &amp;nbsp;നാലുവര്‍ഷം പിന്നിട്ടിട്ടും ലോക സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ തുടരുകയാണ്. വ്യാപാരം ചില രാജ്യങ്ങളുടെ മാത്രം കുത്തകയാകാതെ ബഹു കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്ന് ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;ലോകസാമ്പത്തികഫോറത്തിനു മുന്നോടിയായാണ് ഇബ്‌സയുടെ അടിയന്തിരയോഗം ചേര്‍ന്നത്. വികസ്വരരാജ്യങ്ങള്‍ കാര്‍ഷികമേഖലയിലുള്‍പ്പെടെ സബ്‌സിഡി നല്‍കുന്നത് വെട്ടിക്കുറയ്ക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. ലോകവ്യാപാരസംഘടന ഡയറക്ടര്‍ ജനറല്‍ പാസ്‌കല്‍ ലാമി ഉള്‍പ്പെടെയുളളവരുമായി സംഘം ചര്‍ച്ച നടത്തി.&lt;br /&gt;ആനന്ദ് ശര്‍മയ്ക്ക് പുറമേ ബ്രസീല്‍ വിദേശമന്ത്രി അന്റോണിയോ പാട്രിയോട്ട ദക്ഷിണാഫ്രിക്കന്‍ വിദേശമന്ത്രി റോബ് ഡാവിസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്&lt;/b&gt;&lt;br /&gt;&lt;br /&gt;ദാവോസ്: നിലവിലുളള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റ് വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് അന്താരാഷ്ട്ര നാണ്യനിധി.&lt;br /&gt;അശാസ്ത്രീയമായ രീതിയിലുളള ചെലവു കുറയ്ക്കല്‍ ഓരോ രാജ്യത്തിന്റേയും പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ ഐ എം എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;സേവനവേതന വ്യവസ്ഥകള്‍ ഓരോ രാജ്യത്തിന്റേയും സാമ്പത്തിക വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ വരുത്തുന്ന വെട്ടിക്കുറവ് സമൂഹത്തില്‍ അസംതൃപ്തിയ്ക്ക് വഴിതെളിക്കും.&lt;br /&gt;&lt;br /&gt;രാജ്യത്തിന്റെ പൊതുകടത്തില്‍ കുറവ് വരുത്താന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഐ എം എഫ് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ഇത് ദോഷകരമായി ബാധിക്കുമെന്ന് വലിയൊരു വിഭാഗം ആശങ്കപ്പെടുന്നതായി ലഗാര്‍ദെ അഭിപ്രായപ്പെട്ടു.&lt;br /&gt;&lt;br /&gt;&amp;nbsp;ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ മൂന്നുദിനം പിന്നിടുമ്പോഴും യൂറോസോണിലെ സാമ്പത്തിക തകര്‍ച്ച തന്നെയായിരുന്നു പ്രധാന വിഷയം. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍ ചില രാജ്യങ്ങള്‍ വേഗതയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പിന്നോക്കമാണ്.&amp;nbsp;ഇത്തരം രാജ്യങ്ങളെ സഹായിക്കാന്‍ ഐ എം എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ലഗാര്‍ദെ പറഞ്ഞു.&lt;br /&gt;&lt;br /&gt;എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അമേരിക്കന്‍ ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്ത്‌നര്‍ അഭിപ്രായപ്പെട്ടു. &amp;nbsp;സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിന് കൂടുതല്‍ തുക കണ്ടെത്തുന്നതിനുളള നടപടികള്‍ക്ക് ഐ എം എഫ് തുടക്കമിടുമെന്ന് ലഗാര്‍ദെ പറഞ്ഞു.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-4574259479854126908?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/4574259479854126908/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6620.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4574259479854126908'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/4574259479854126908'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6620.html' title='ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-5258626736374680749</id><published>2012-01-29T02:02:00.001+05:30</published><updated>2012-01-29T02:02:00.265+05:30</updated><category scheme='http://www.blogger.com/atom/ns#' term='വലതു സര്‍ക്കാര്‍'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='മുല്ലപ്പെരിയാര്‍'/><title type='text'>മുല്ലപ്പെരിയാര്‍ : സുരക്ഷാക്രമീകരണം ദുര്‍ബലം</title><content type='html'>&amp;nbsp;മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തീര്‍ത്തും അപര്യാപ്തവും ദുര്‍ബലവുമാണെന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പഠനം നടത്തിയ അഭിഭാഷക സംഘം വിലയിരുത്തി. അപകടസാധ്യത കണ്ട് മുന്നറിയിപ്പ് നല്‍കാനോ &amp;nbsp;ദുരന്തമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനോ സര്‍ക്കാര്‍ തലത്തില്‍ കുറ്റമറ്റ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് അണക്കെട്ടിന്റെ താഴ്‌വരം സന്ദര്‍ശിച്ച സംഘത്തിന് ബോധ്യമായി.&lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളിലും ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനങ്ങളിലും പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സേവ് കേരള മൂവ്‌മെന്റ്, അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ 'ലീഫ്' എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളില്‍ നേരത്തെ വാദം കേട്ട ഹൈക്കോടതി അഡ്വ. ശിവന്‍ മഠത്തിലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അഭിഭാഷക സമിതിയെ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.&lt;br /&gt;&lt;br /&gt;അപായ മുന്നറിയിപ്പ് നല്‍കാന്‍ റവന്യുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വഞ്ചിവയല്‍ സ്‌കൂളില്‍ സ്ഥാപിച്ച സൈറണ്‍ പ്രവര്‍ത്തനം തുടങ്ങും മുമ്പേ കേടായത് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടു. അത്യാധുനിക സാങ്കേതിക വിദ്യയോടെ എന്ന് അവകാശപ്പെട്ട് സ്ഥാപിച്ചതും ചുരുങ്ങിയത് നൂറ് കിലോമീറ്ററെങ്കിലും ശബ്ദം മുഴങ്ങുമെന്ന് പറഞ്ഞിരുന്നതുമായ സൈറണ്‍ ആണിത്. എന്നാല്‍ ഒരു കിലോമീറ്റര്‍ പോലും വ്യാപ്തിയില്‍ ശബ്ദം കേള്‍ക്കാതായതോടെ സൈറണ്‍ അഴിച്ചുമാറ്റി വക്കുകയായിരുന്നു. അണക്കെട്ടിനുതൊട്ടുതാഴെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനടുത്ത് നേരത്തെ സ്ഥാപിച്ചിരുന്ന സൈറനും ഇതേ ഗതിയാണ്. &amp;nbsp;ദുരന്തസാധ്യത മുന്‍കൂട്ടി അറിയാന്‍ അണക്കെട്ടിനടുത്ത് സാറ്റ്‌ലൈറ്റ് ഫ്യൂഷന്‍ ക്യാമറ ഘടിപ്പിക്കാന്‍ നടപടിയായെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദവും പൊള്ളയാണെന്ന് അഭിഭാഷക സംഘത്തിന് ബോധ്യമായി.&lt;br /&gt;&lt;br /&gt;ദുരന്ത ഭീഷണിയുടെ നടുവില്‍ കഴിയുന്ന പെരിയാര്‍ തീരദേശ വാസികളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ച സമിതിയില്‍ അഡ്വ. പത്മനാഭന്‍ നായര്‍, അഡ്വ. സാബു ശ്രീധരന്‍ എന്നിവരും ഉണ്ടായിരുന്നു. അപകടമുണ്ടായാല്‍ ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സമിതി കണ്ടെത്തി. വണ്ടിപ്പെരിയാര്‍, മ്ലാമല വഴി ചപ്പാത്ത് സമരപന്തലിലെത്തിയശേഷമാണ് സംഘം കൊച്ചിയിലേക്ക് മടങ്ങിയത്. വിശദമായ റിപ്പോര്‍ട്ട് ഈ മാസം 31ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.&lt;br /&gt;&lt;br /&gt;അതിനിടെ ഇന്നലെ മുല്ലപ്പെരിയാറിലെത്തിയ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ അടക്കമുള്ളവരെ സംസ്ഥാന ജലവിഭവ വകുപ്പ് അവഗണിച്ചതും വിവാദമായി. തിരുവനന്തപുരം കേന്ദ്രത്തിലെ ഡയറക്ടര്‍ സഞ്ജീവ് കുമാറും രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരുമാണ് പരിശോധനകള്‍ക്കായി രാവിലെ എത്തിയത്. ഇവര്‍ തേക്കടി ബോട്ട്‌ലാന്‍ഡിംഗില്‍ ഏറേനേരം കാത്തുനിന്നിട്ടും ജലവിഭവവകുപ്പിലെ ഉദ്യോഗസ്ഥരാരും എത്തിയില്ല. രണ്ട് മണിക്കൂറിനുശേഷം എത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ പിന്നീട് ഒരു ഫോറസ്റ്റ് ബോട്ട് തരപ്പെടുത്തി നല്‍കുകയായിരുന്നു. &amp;nbsp; &lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-5258626736374680749?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/5258626736374680749/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_29.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5258626736374680749'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/5258626736374680749'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_29.html' title='മുല്ലപ്പെരിയാര്‍ : സുരക്ഷാക്രമീകരണം ദുര്‍ബലം'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-8858098287206541835</id><published>2012-01-28T23:57:00.000+05:30</published><updated>2012-01-28T23:57:28.374+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ജലനയം പാവങ്ങളെ വെള്ളത്തിലാക്കും</title><content type='html'>ഐ എം എഫിന്റേയും ലോകബാങ്കിന്റേയും ഭാഷ രസകരമാണ്. ഇരുട്ടിലേയ്ക്കുള്ള സഞ്ചാരപഥത്തിന് അവര്‍ വെളിച്ചത്തിലേയ്ക്കുള്ള വഴി എന്നായിരിക്കും പേരിടുക. അവരുടെ വിദഗ്‌ധോപദേശകരും കണ്‍സള്‍ട്ടന്റ് പ്രഭൃതികളും ചേര്‍ന്ന് അത് അങ്ങനെയാണെന്ന പ്രതീതി ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യും. അടിയറപറയാന്‍ കാത്തിരിക്കുന്ന ഭരണാധികാരികളെക്കൊണ്ട് ഈ അത്ഭുതഭാഷ ഏറ്റുപറയിക്കുന്നതിലും അവര്‍ക്ക് സമാര്‍ഥ്യമേറും. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ആഗോള സ്തുതിഗീതാലാപനസംഘത്തില്‍ കടന്നുകൂടിയതോടെ ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ ഏറ്റുചൊല്ലലില്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;ദേശീയ ജലനയത്തിന്റെ കരട് വായിക്കുന്നവര്‍ക്ക് രാവിനെ പകലാക്കുന്ന ഈ അത്ഭുതഭാഷയുടെ സാമര്‍ഥ്യം ബോധ്യപ്പെടും. ജലവിഭവങ്ങള്‍ മുഴുവന്‍ സ്വകാര്യ ലാഭക്കൊതിയന്മാര്‍ക്ക് ദാനം കൊടുക്കുന്നതാണ് പുതിയ ദേശീയ ജലനയം. എന്നാല്‍ അതിന്റെ നെറ്റിപ്പട്ടം പോലെ ഗവണ്‍മെന്റ് പറയുന്നത് എല്ലാവര്‍ക്കും സുരക്ഷിതമായ ശുദ്ധജലം എത്തിക്കുമെന്നാണ്. അത് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിക്കുന്ന നിയമത്തിന്റെ കാര്യമൊന്നും ദേശീയ ജലനയത്തില്‍ ചിന്താവിഷയമേ അല്ല. അതിന്റെ സൃഷ്ടാക്കളായ ആസൂത്രണ കമ്മിഷനിലെ പണ്ഡിതവര്യന്മാര്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ശുദ്ധജലം ജനങ്ങളുടെ അവകാശമാണെന്നു ഭരണഘടനാ നിലപാടിനെ തരിമ്പും മാനിക്കാതെയാണ് അവര്‍ നയങ്ങള്‍ രൂപീകരിക്കുന്നത്.&lt;br /&gt;&lt;br /&gt;കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യമേഖലകളില്‍ നിന്ന് ഗവണ്‍മെന്റുകള്‍ പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് ആസൂത്രണ കമ്മിഷന്‍ നിര്‍ദേശിക്കുന്നത്. ജലവിതരണപദ്ധതികള്‍ക്കായി ഇനി സര്‍ക്കാരുകള്‍ പണം മുടക്കേണ്ടത്രെ. അതിന്റെ ചിലവുകള്‍ മുഴുവന്‍ ഉപയോക്താക്കളില്‍ നിന്നും കണ്ടെത്തണമെന്നാണ് 15 പേജുള്ള കരട് നയം പറയുന്നത്. അതിനുള്ള പാങ്ങില്ലാത്തവരാണ് ഉപയോക്താക്കളെങ്കില്‍ അവരുടെ വെള്ളംകുടി മുട്ടിയതു തന്നെ. കുടിവെള്ളം ലാഭം നേടാനുള്ള കച്ചവടവസ്തുവാണെന്ന ഈ തലതിരിഞ്ഞ വാദം സമ്മതിച്ചു കൊടുത്താല്‍ ഇന്നുള്ള ജലനികുതി എത്ര മടങ്ങ് വര്‍ധിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും പറയാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;കാര്‍ഷികമേഖലയ്ക്കുള്ള എല്ലാ പരിഗണനയും അവസാനിപ്പിക്കുമെന്ന സമീപനമാണ് കരടുനയത്തിന്റേത്. നദികളിലെയും കനാലുകളിലെയും വെള്ളം കാര്‍ഷികാവശ്യത്തിനായി എടുക്കണമെങ്കിലും ഇനി കപ്പം കൊടുക്കേണ്ടിവരും. ഒരു ഭാഗത്ത് ഭക്ഷ്യസുരക്ഷയെക്കുറിച്ച് തമ്പേറടിക്കുന്ന ഗവണ്‍മെന്റ് തന്നെയാണ് കര്‍ഷകന്റെ നടുവൊടിക്കുന്ന ഇത്തരം നയങ്ങളും മുന്നോട്ടു വയ്ക്കുന്നത്. വെള്ളത്തിനും വൈദ്യുതിക്കും കൃഷിക്കും ഒന്നിനും ഇനി സബ്‌സിഡി ആവശ്യമില്ല പോലും! സബ്‌സിഡി അശ്ലീലപദമാണെന്ന് ഇന്ത്യക്കാരെ ഉപദേശിക്കുന്നവര്‍ അമേരിക്കയില്‍ കാര്‍ഷികപുരോഗതിക്കുവേണ്ടി നല്‍കുന്ന സബ്‌സിഡിയുടെ വലിപ്പത്തെക്കുറിച്ച് ഒന്നും പറയാറേ ഇല്ല. ലാഭം കുന്നുകൂട്ടാന്‍ പാടുപെടുന്ന സ്വകാര്യമേഖലയ്ക്കു പ്രോത്സാഹനവും സബ്‌സിഡിയും നല്‍കണമെന്നാണ് ആസൂത്രണ കമ്മിഷന്റെ കണ്ടെത്തല്‍. ജലവുമായി ബന്ധപ്പെട്ട ഒന്നിനും അണപൈസ ചിന്തയല്ലാതെ മറ്റൊന്നും പാടില്ലെന്നാണ് ലോകബാങ്ക് തത്വശാസ്ത്രം. അതിന്റെ ചുവടൊപ്പിച്ചാണ് ആസൂത്രണ കമ്മിഷനും സഞ്ചരിക്കുന്നത്. ആസൂത്രണത്തെക്കുറിച്ചുള്ള നെഹ്‌റുവിയന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് എത്ര കാതം അകന്നു നടക്കാമെന്നാണ് ആസൂത്രണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്‍ടെക്‌സിംഗ് അഹ്‌ലുവാലിയ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ ജലരംഗത്തെന്നപോലെ വൈദ്യുതിരംഗത്തും ലാഭചിന്തയ്ക്കു മാത്രമേ സ്ഥാനമുണ്ടാകൂ എന്ന് അദ്ദേഹവും കൂട്ടുകാരും വാദിക്കുന്നു. വൈദ്യുതി ചാര്‍ജ് യുക്തിസഹമായി നിശ്ചയിക്കണമെന്നാണ് അതിന്റെ ലോകബാങ്ക് ഭാഷ്യം! അങ്ങനെ വരുമ്പോള്‍ താരിഫ് റെഗുലേറ്ററി കമ്മിഷന്റെ നിശ്ചയങ്ങളായിരിക്കും അവസാനവാക്ക്. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ നോക്കുകുത്തിയെപ്പോലെ നിലകൊണ്ടാല്‍ മതിയാകും.&lt;br /&gt;&lt;br /&gt;ഈ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്ന ശുംഗ്ലു കമ്മറ്റിയും ആസൂത്രണ കമ്മിഷനും കേന്ദ്രസര്‍ക്കാരും ഒരു കാര്യം മറക്കാതിരിക്കട്ടെ. ലോകം മുഴുവന്‍ ഇത്തരം നയങ്ങള്‍ ഇന്നു ജനങ്ങളാല്‍ ചോദ്യംചെയ്യപ്പെടുകയാണ്. സമൂഹത്തിലെ പാവങ്ങളെ മറക്കുന്ന വികസനനയത്തിനെതിരായ കൊടുങ്കാറ്റു തന്നെയാണ് 'ഒരു വൈ വാള്‍ സ്ട്രീറ്റ്' പ്രസ്ഥാനമായി മാറിയത്. ആ കൊടുങ്കാറ്റിന് അമേരിക്കയില്‍ വീശാമെങ്കില്‍ അത് ഇന്ത്യയിലും വീശാതിരിക്കില്ലെന്ന് ഓര്‍ത്താല്‍ അവര്‍ക്ക് നല്ലത്.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-8858098287206541835?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/8858098287206541835/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5024.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8858098287206541835'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/8858098287206541835'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_5024.html' title='ജലനയം പാവങ്ങളെ വെള്ളത്തിലാക്കും'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7630180306288140991</id><published>2012-01-28T23:54:00.002+05:30</published><updated>2012-01-28T23:54:58.980+05:30</updated><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ട്രേഡ് യൂണിയന്‍'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യരംഗം'/><category scheme='http://www.blogger.com/atom/ns#' term='തൊഴില്‍മേഖല'/><title type='text'>കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം സമരത്തില്‍</title><content type='html'>മലങ്കര ഓര്‍ത്തഡോക്‌സ് സഭയൂടെ നിയന്ത്രണത്തിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സസ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.&lt;br /&gt;&lt;br /&gt;റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ അനുരഞ്ജന ചര്‍ച്ച തുടര്‍ന്നെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശിയെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്താതെ പിരിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 8 മണിയോടെ വാര്‍ഡുകളില്‍ നിന്ന് പുറത്തിറങ്ങിയ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. വെല്‍ഫയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറി സുധീഷ് രാജന്‍ ഉദ്ഘാടനം ചെയ്തു.&lt;br /&gt;&lt;br /&gt;ആഴ്ചകള്‍ക്ക് മുമ്പ് 19 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് ആശുപത്രി മാനേജ്‌മെന്റിന് നഴ്‌സുമാര്‍ നിവേദനം നല്‍കിയിരുന്നു. പ്രധാന ആവശ്യമായ ശമ്പള വര്‍ധനവിന് തയ്യാറല്ലെന്ന സമീപനം സ്വീകരിച്ചതാണ് നഴ്‌സുമാരെ സമരത്തിലേക്ക് നയിച്ചത്. അഞ്ഞൂറില്‍പരം നഴ്‌സുമാര്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. പല വാര്‍ഡുകളിലെയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയച്ചു. മിക്ക വാര്‍ഡുകളുടെയും പ്രവര്‍ത്തനം നിലച്ചു. പുതിയ രോഗികളെ ഇന്നലെ ആശുപത്രിയില്‍ കിടത്തിയില്ല. തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം മാത്രമെ നടക്കുന്നുള്ളു.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ നിരക്കില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരരംഗത്ത് എത്തിയത്. എന്നാല്‍ ചില അപ്രധാന ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ച് സമരത്തെ പരാജയപ്പെടുത്താനാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്ന് സമരം നടത്തുന്ന നഴ്‌സുമാര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങളായി ഇവിടെ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് അവരുടെ സര്‍വ്വീസിന് ആനുപാതികമായി ശമ്പളം ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. സമരരംഗത്തുള്ള നഴ്‌സുമാരെ അഭിവാദ്യം ചെയ്ത് എ ഐ വൈ എഫ് നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് ടി എം ഹാരീസ് ഉദ്ഘാടനം ചെയ്തു.&lt;br /&gt;&lt;br /&gt;അതേസമയം ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനത്തേക്കാള്‍ കൂടുതലും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ടെന്നും സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ ഇരട്ടിയിലധികം ശമ്പളം വേണമെന്ന പിടിവാശിയാണ് സമരക്കാര്‍ ഉന്നയിക്കുന്നതെന്നും ആശുപത്രി സെക്രട്ടറി പറഞ്ഞു. ജോയിന്റ് ലേബര്‍ കമ്മീഷണറുടെ അഭ്യര്‍ത്ഥന മാനിക്കാതെയും നിയമാനുസൃതം നോട്ടീസ് നല്‍കാതെയുമാണ് ഇവര്‍ സമരം നടത്തുന്നതെന്നും സെക്രട്ടറി പറഞ്ഞു.&lt;br /&gt;&lt;br /&gt;janayugom 290112&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7630180306288140991?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7630180306288140991/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3487.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7630180306288140991'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7630180306288140991'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_3487.html' title='കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം സമരത്തില്‍'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7467498151810736684</id><published>2012-01-28T21:59:00.000+05:30</published><updated>2012-01-28T21:59:50.343+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പാര്‍ട്ടി കോണ്‍ഗ്രസ്'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി</title><content type='html'>&lt;b&gt;സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തുടക്കം&lt;/b&gt;&lt;br /&gt;&lt;br /&gt;സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവത്തിന് ഫെബ്രുവരി ഒന്നിന് തലസ്ഥാന നഗരിയില്‍ തുടക്കമാകും. ഒമ്പതുവരെ തുടരും. പ്രതിഭാ വന്ദനം, നാടകോത്സവം, കഥാപ്രസംഗം, ചലച്ചിത്രോത്സവം, സെമിനാറുകള്‍ , കവിസമ്മേളനം, അന്തര്‍ദേശീയ പുസ്തകോത്സവം, കലാപരിപാടികള്‍ , കാവ്യ ചിത്രപ്രദര്‍ശനം എന്നിവ ഇതിനോടനുബന്ധിച്ച് നടക്കും. ജ്യോതിബസുനഗര്‍ (വിജെടി ഹാള്‍), എം കെ പന്ഥെനഗര്‍ (പുത്തരിക്കണ്ടം മൈതാനം), നായനാര്‍പാര്‍ക്ക്, ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലെ വേദികളിലാണ് പരിപാടികള്‍ .&lt;br /&gt;&lt;br /&gt;ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍നടക്കുന്ന പ്രതിഭാ വന്ദനം വൈകുണ്ഠസ്വാമി സ്മാരക പ്രഭാഷണം നിര്‍വഹിച്ച് പി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്യും. മുന്‍ എംപി പി വിശ്വംഭരന്‍ അധ്യക്ഷനാകും. അദ്ദേഹം അയ്യന്‍കാളിസ്മാരക പ്രഭാഷണം നടത്തും. സുനില്‍ പി ഇളയിടം, ശ്രീനാരായണഗുരുവിനെയും ഡോ. പുതുശ്ശേരിരാമചന്ദ്രന്‍ , ചട്ടമ്പിസ്വാമികളെയും റോസ്കോട്ട്കൃഷ്ണപിള്ള, ബാരിസ്റ്റര്‍ ജി പി പിള്ളയെയും അനുസ്മരിച്ച് സംസാരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ , കലാപരിപാടി സബ് കമ്മിറ്റി ചെയര്‍മാന്‍ പിരപ്പന്‍കോട് മുരളി, ജനറല്‍കണ്‍വീനര്‍ പ്രൊഫ. വി എന്‍ മുരളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s1600/cpim+state+conf+board+tvpm.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="195" src="http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s320/cpim+state+conf+board+tvpm.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന പ്രതിഭാ വന്ദനം സ്വദേശാഭിമാനി പ്രഭാഷണം നിര്‍വഹിച്ച് ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്യും. ഡോ. എന്‍ എ കരീം വക്കം മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സെബാസ്റ്റ്യന്‍പോള്‍ കേസരിബാലകൃഷ്ണപിള്ളയെയും പ്രൊഫ. ബി രാജീവന്‍ , സി വി രാമന്‍പിള്ളയെയും ഡോ. എം എം ബഷീര്‍ മഹാകവി കുമാരനാശാനെയും അനുസ്മരിക്കും. ശതാബ്ദി പ്രഭാഷണം ഒന്‍പതിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കും. പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്യും. തകഴി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. ഡോ. കെ പി മോഹനന്‍ പൊന്‍കുന്നം വര്‍ക്കിയെയും പ്രഭാവര്‍മ ചങ്ങമ്പുഴയെയും ഡോ. പി സോമന്‍ വൈലോപ്പിള്ളിയെയും പ്രൊഫ. സൂജാ സൂസന്‍ജോര്‍ജ് ലളിതാംബിക അന്തര്‍ജനത്തെയും അനുസ്മരിക്കും.&lt;br /&gt;&lt;br /&gt;പുത്തരിക്കണ്ടം മൈതാനത്ത് കലാപരിപാടികള്‍ ഒന്നിന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് മാര്‍ഗി കൃഷ്ണദാസും സംഘവും തായമ്പക അവതരിപ്പിക്കും. രാത്രി ഏഴുമുതല്‍ സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . രണ്ടിനും മൂന്നിനും സര്‍വലാശാല പ്രതിഭകളുടെ കലാപരിപാടികള്‍ . നാലിന് വൈകിട്ട് ഏഴിന് കലാമണ്ഡലം രാജിയും ദര്‍ശനയും സംഘവും ചങ്ങമ്പുഴക്കവിതകളുടെ നൃത്താവിഷ്കാരം നടത്തും. അഞ്ചിന് വൈകിട്ട് ആറിന് വനിതാ സാഹിതി അവതരിപ്പിക്കുന്ന കണ്‍ചിമ്മാതെ ലഘുനാടകം. രാത്രി ഏഴിന് കരിവെള്ളൂര്‍ മുരളി രചിച്ച അബൂബക്കറിന്റെ ഉമ്മ പറയുന്നു എന്ന ഏകപാത്ര നാടകം രജിതാമധു അവതരിപ്പിക്കും. രാത്രി ഏട്ടിന് വൈലോപ്പിള്ളിക്കവിതയെ ആസ്പദമാക്കി കോഴിക്കോട് ഗാഥാ തിയറ്റര്‍ ഗ്രൂപ്പിന്റെ പരിപാടി. ആറിന് ഒ എന്‍ വി കവിതകളെ ആസ്പദമാക്കി കലാമണ്ഡലം ലീലാമ്മയുടെയും സംഘത്തിന്റെയും നൃത്തപരിപാടി. ഏഴിന് രാത്രി ഏഴിന് കൈരളി ചാനല്‍ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. എട്ടിന് രാത്രി ഏഴിന് ഡോ.നീനാപ്രസാദും സംഘവും നൃത്തപരിപാടികള്‍ അവതരിപ്പിക്കും. ഒന്‍പതിന് രാത്രി ഏഴിന് തൃശൂര്‍ ജനനയനയുടെ കലാപരിപാടികള്‍ അരങ്ങേറും.&lt;br /&gt;&lt;br /&gt;ആഗോളവല്‍ക്കരണകാലത്തെ കലയും സാഹിത്യവും സെമിനാര്‍ ആറിന് പകല്‍ രണ്ടിന് വിജെടി ഹാളില്‍ പ്രൊഫ. കെ സച്ചിദാനന്ദന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് കവി സമ്മേളനം ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനംചെയ്യും. എട്ടിന് വൈകിട്ട് നാലിന് വിജെടി ഹാളില്‍ നടക്കുന്ന പുരോഗമന സാഹിത്യ പ്രസ്ഥാനവും മലയാള സാഹിത്യവും സെമിനാര്‍ ഒഎന്‍വി കുറുപ്പ് ഉദ്ഘാടനംചെയ്യും. ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്‍പതുവരെ പുത്തരിക്കണ്ടം മൈതാനത്ത് ചിന്താ പബ്ലിഷേഴ്സ് അന്തര്‍ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെ വിജെടി ഹാളില്‍ കവി ശരത്്ചന്ദ്രലാലിന്റെ കാവ്യചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;സമരസ്മൃതികളിലേക്ക് പുത്തരി"ക്കണ്ടം" വഴികാട്ടും&lt;/b&gt;&lt;br /&gt;&lt;br /&gt;ഒരു കോണില്‍ പുത്തരിക്കണ്ടം വീണ്ടും "കണ്ട"മായി. ഉഴുതുമറിച്ച മണ്ണില്‍ നേമത്തു നിന്നെത്തിയ കര്‍ഷക തൊഴിലാളികള്‍ ഞാറുനട്ടു. വയലേലകളിലെ പോര്‍വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുണര്‍ത്തുന്ന ചരിത്രം കാണാന്‍ ഈ കണ്ടത്തിന്റെ ഓരത്തുകൂടി വേണം പോകാന്‍ . ചേറുമണമടിക്കുന്ന കാറ്റില്‍ ഉലയുന്ന നെല്‍ച്ചെടികള്‍ സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശന നഗരിയിലേക്കു വഴികാട്ടും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നെല്‍പ്പാടമായിരുന്ന പുത്തരിക്കണ്ടത്തേക്ക് നേമത്തുനിന്ന് കൊണ്ടുവന്ന ഞാറ് ദിവസങ്ങള്‍ക്കകം വളര്‍ന്ന് പാകമാകും. ഇതിനോടു ചേര്‍ന്ന് ഈറ കീറി കുട്ടയും വട്ടിയും പണിതെടുക്കുന്ന തൊഴിലാളികളുടെ കുടില്‍ മാതൃക ഉയരും. മതില്‍ ചാടി മുടവന്‍മുഗളിലെ സമരഭൂമിയില്‍ പ്രവേശിക്കുന്ന എ കെ ജിയുടെ ചിത്രവും തൊട്ടടുത്ത് സ്ഥാപിക്കുന്നതോടെ കാര്‍ഷികസമരങ്ങളുടെ ത്രസിപ്പിക്കുന്ന ഓര്‍മകളിലാകും പുത്തരിക്കണ്ടം. മണ്ണിന്റെ മക്കളുടെ അവകാശപ്പോരാട്ടത്തിലൂടെ പിറവികൊണ്ട കേരളത്തിന്റെ ചരിത്രം പ്രദര്‍ശനത്തില്‍ അനാവൃതമാകും. പ്രദര്‍ശന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/--hSDFLRp-Xc/TyQh11stQAI/AAAAAAAAB5M/DamKmPjTHY0/s1600/putharikandam1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="89" src="http://2.bp.blogspot.com/--hSDFLRp-Xc/TyQh11stQAI/AAAAAAAAB5M/DamKmPjTHY0/s200/putharikandam1.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;തിങ്കളാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പ്രദര്‍ശനനഗരിയുടെ ഒരുക്കങ്ങള്‍ സജീവമായി മുന്നേറുകയാണ്. നെല്‍പ്പാടത്തിന്റെ ഹരിതാഭയ്ക്ക് എതിര്‍വശത്ത് മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കും. സ്റ്റേജിന്റെയും പ്രദര്‍ശനഹാളിന്റെയും നിര്‍മാണത്തിനൊപ്പമാണ് നഗരിയുടെ മുന്‍ഭാഗം അലങ്കരിക്കുന്നത്. ഫെബ്രുവരി 10 വരെ നീളുന്ന പ്രദര്‍ശനത്തില്‍ സമരകേരളത്തെ ആവിഷ്കരിക്കുന്ന ഫോട്ടോകളും വരകളും വര്‍ണങ്ങളും നിറയും. ഇതോടൊപ്പം ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;b&gt;ഉദാരവല്‍ക്കരണം മാധ്യമശൈലിയെയും സ്വാധീനിക്കുന്നു: വൈക്കം വിശ്വന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ മാധ്യമ ശൈലിയെയും ബാധിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴക്കൂട്ടത്ത് സംഘടിപ്പിച്ച "മാധ്യമങ്ങളുടെ രാഷ്ട്രീയം" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി പല മാധ്യമങ്ങളിലും വാര്‍ത്ത കൈകാര്യംചെയ്യുന്നതില്‍ വലിയ മാറ്റമുണ്ടാകുന്നു. കോര്‍പറേറ്റുകള്‍ പല പത്ര- ദൃശ്യ മാധ്യമങ്ങളുടെയും ഓഹരി വാങ്ങിക്കൂട്ടുന്നു. രാജ്യത്തെ അമ്പതുകോടിയോളം ജനങ്ങള്‍ മാധ്യമങ്ങളുടെ അഭിപ്രായംമാത്രം ആരാഞ്ഞ് ജീവിക്കുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ജനതയെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് മാധ്യമങ്ങളെ ഉപയോഗിക്കാനാകും. ഒരുകാലത്ത് ഇറാഖിനെ വാഴ്ത്തിയത് മാധ്യമങ്ങളാണ്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കായി ഒരുവിഭാഗം മാധ്യമങ്ങള്‍ ഇറാഖില്‍ ആയുധംവരെ ഉണ്ടെന്നുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. യുദ്ധം കഴിഞ്ഞശേഷം ആ വാര്‍ത്തകളൊക്കെ കള്ളമാണെന്ന് തെളിഞ്ഞു. ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കും അവരുടേതായ രാഷ്ട്രീയചിന്താഗതികള്‍ ഉണ്ടെന്നാണ്. കോര്‍പറേറ്റുകളെ തൂത്തെറിഞ്ഞ് ഒരു പുതുപുത്തന്‍ ബദല്‍ മാധ്യമനയം ഉണ്ടാകേണ്ട കാലഘട്ടം അടുത്തിരിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;ദേശാഭിമാനി ചീഫ് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍ എസ് ബാബു അധ്യക്ഷനായി. മാധ്യമങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വാക്കുകള്‍കൊണ്ട് എഴുതി പോരാടിയ വ്യക്തിയാണ് ഡോ. സുകുമാര്‍ അഴീക്കോടെന്ന് ആര്‍ എസ് ബാബു പറഞ്ഞു. സര്‍ക്കാരിന്റെ പൊള്ളത്തരം "ഇ-മെയില്‍" പ്രശ്നത്തിലൂടെ തുറന്നുകാട്ടിയ മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ എന്തിനാണ് കേസെടുക്കുന്നതെന്ന് ഭരണാധികാരികള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വമ്പന്‍ മാധ്യമങ്ങള്‍ വര്‍ഗീയവാദികളുടെയും കള്ളരാഷ്ട്രീയക്കാരുടെയും നിയന്ത്രണത്തിലാണെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പറഞ്ഞു. സ്ത്രീയെ ചരക്കുവല്‍ക്കരിക്കുകയെന്ന നയമാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തക എല്‍ സുകന്യ പറഞ്ഞു. ഇന്ന് ലോകത്തെ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന ഒന്നായി മാധ്യമങ്ങള്‍ മാറികഴിഞ്ഞുവെന്നും അവയാണ് ജീവിതമാറ്റത്തിന് നാന്ദി കുറിക്കുകയെന്ന് വിശ്വസിക്കുന്ന ഒരു സമൂഹമുണ്ടെന്നും മാധ്യമപ്രവര്‍ത്തന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;b&gt;സഹകരണമേഖല തകര്‍ക്കാനുള്ള നീക്കം ചെറുക്കും: എം വി ഗോവിന്ദന്‍&lt;/b&gt;&lt;br /&gt;&lt;br /&gt;മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കകത്തെ മാനുഷികമുഖമാണ് സഹകരണമേഖലയെന്നും വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സഹകരണരംഗം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോളവല്‍ക്കരണത്തിനെതിരെയുള്ള രക്ഷാകവചങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ . സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നേമം ഏരിയകമ്മിറ്റി പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടും സഹകരണമേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍ .&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ നടപ്പാക്കുന്നത് സമ്മിശ്രസമ്പദ്വ്യവസ്ഥയെന്നത് തെറ്റാണ്. മുതലാളിത്തത്തിനകത്തെ മാനുഷികമുഖമാണ് സഹകരണമേഖല. സഹകരണമേഖലയില്‍ നടപ്പാക്കുന്നത് ഒരര്‍ഥത്തില്‍ മുതലാളിത്തമെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ജനകീയഇടപെടലുകളാണ്. 1930കളില്‍ മുതലാളിത്തത്തിനുണ്ടായ പ്രതിസന്ധി മഹാമാന്ദ്യത്തിനിടയാക്കി. അസമത്വത്തില്‍നിന്ന് സമത്വത്തിലേക്കുള്ള പോരാട്ടമാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭം. സഹകരണരംഗം സമത്വത്തിനുവേണ്ടി സാമ്പത്തിക സംതുലനത്തിനുവേണ്ടി നിലകൊള്ളുന്നു. മുതലാളിത്ത ഉല്‍പ്പാദനവിതരണഘടനയിലെ പ്രശ്നപരിഹാരത്തിനുള്ള ബദല്‍ മാര്‍ക്സിസം മാത്രമാണെന്ന് ഉറക്കെയുള്ള വിളിയാണ് വാള്‍സ്ട്രീറ്റില്‍ കേട്ടത്. 13.50 കോടിയുടെ പ്രോജക്ട് ലക്ഷ്യംവച്ച് ഊഹക്കച്ചവടത്തിന് സൗകര്യമൊരുക്കുന്ന വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സഹകരണരംഗത്തിന്റെ മാനുഷികമുഖം തകര്‍ക്കാനും ഇടതുപക്ഷനിലപാടുകള്‍ അട്ടിമറിക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും ശ്രമിക്കുന്നത്. ഇതിനെതിരെ ഐതിഹാസിക പോരാട്ടത്തിന് സഹകാരികസമൂഹവും പൗരസമൂഹവും തയ്യാറാകണമെന്ന് എം വി ഗോവിന്ദന്‍ ആഹ്വാനംചെയ്തു.&lt;br /&gt;&lt;br /&gt;&lt;b&gt;കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി&lt;/b&gt;&lt;br /&gt;&lt;br /&gt;മതമൗലിക പിന്തിരിപ്പന്‍ശക്തികള്‍ക്ക് പ്രോത്സാഹനവും അംഗീകാരവും നല്‍കുന്ന സമീപനമാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രൊഫ. നൈനാന്‍ കോശി പറഞ്ഞു. മതമൗലികവാദികളുടെ സങ്കുചിതവാദത്തിന് പ്രോത്സാഹനം നല്‍കുകവഴി രാജ്യത്തിന്റെ മതേതര അടിത്തറയാണ് കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് ഏരിയയിലെ പാങ്ങോട്ട് സംഘടിപ്പിച്ച "മതം മതനിരപേക്ഷത മതേതരത്വം" എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു നൈനാന്‍ കോശി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-QbTXRvAMA3E/TyQh27tSPtI/AAAAAAAAB5U/2QIXrr3gUuI/s1600/cpim+state+conf+attingal.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="146" src="http://1.bp.blogspot.com/-QbTXRvAMA3E/TyQh27tSPtI/AAAAAAAAB5U/2QIXrr3gUuI/s200/cpim+state+conf+attingal.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;ജയ്പുര്‍ സാഹിത്യോത്സവത്തിന് ഇന്ത്യയിലേക്ക് വരാനിരുന്ന സാല്‍മാന്‍ റുഷ്ദിയുടെ സന്ദര്‍ശനം തടയുന്നതിനായി മതമൗലികവാദികള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ഇന്ത്യയുടെ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. നെഹ്റുവിന്റെ കാലത്ത് ജാതിമതഭേദമെന്യേ വളര്‍ത്തിയെടുത്ത ദേശീയത തുടര്‍ന്ന് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഹിന്ദു വര്‍ഗീയവാദികളും സങ്കുചിതദേശീയതയായി വളര്‍ത്തി. രാജ്യത്ത് മതനിരപേക്ഷതയുടെ വ്യാഖ്യാനം സഹിഷ്ണുതയാണെന്ന തെറ്റായ ന്യായീകരണവും അവര്‍ നല്‍കി.&lt;br /&gt;&lt;br /&gt;1991ല്‍ പുത്തന്‍ സാമ്പത്തികനയം സ്വീകരിച്ചതോടെ രാജ്യത്തെ സാമൂഹ്യനീതിയും തകര്‍ത്തെറിഞ്ഞെന്ന് നൈനാന്‍കോശി പറഞ്ഞു. വര്‍ഗീയത അധികാരത്തിന്റെയും സമ്പത്തിന്റെയും പക്ഷത്താണെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ പറഞ്ഞു. ആത്മീയത കപട ആത്മീയതയിലേക്കാണ് വഴിമാറുന്നത്. കര്‍ണാടകത്തില്‍ വയോവൃദ്ധനായ ശങ്കരരാമനെ കൊലപ്പെടുത്തിയ അന്വേഷണം കാഞ്ചികാമകോടിയിലേക്ക് തിരിഞ്ഞതോടെ പാവപ്പെട്ട ശങ്കരരാമന്റെ കുടുബത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു സമുദായപ്രമാണിമാരും ഉണ്ടായില്ല. സിസ്റ്റര്‍ അഭയ കേസിലും കോഴിക്കോട്ടെ റജീനയുടെ കേസിലും സ്ഥിതി മറിച്ചല്ല സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതശക്തികളെ മുതലാളിത്തം തങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പിനെ തടയിടാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുകയാണെന്ന് പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. സമുദായത്തിലെ സാധാരണക്കാരുടെ വേദനയും പ്രശ്നങ്ങളും പരിഹരിക്കാന്‍ ഒരു സംഘടനയും രംഗത്തുവരില്ല. അതേസമയം, പ്രമാണിമാരുടെ സ്വാര്‍ഥതാല്‍പ്പര്യം സംരക്ഷിക്കാന്‍ സമുദായക്കാര്‍ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;br /&gt;&lt;div&gt;&lt;br /&gt;deshabhimani 280112&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7467498151810736684?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7467498151810736684/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6322.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7467498151810736684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7467498151810736684'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_6322.html' title='കേന്ദ്രസര്‍ക്കാര്‍ മതമായി അംഗീകരിക്കുന്നത് മതമൗലികവാദം: പ്രൊഫ. നൈനാന്‍ കോശി'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-9_zYo9u98-I/TyQh1PPbkgI/AAAAAAAAB5E/2USbS8YR09A/s72-c/cpim+state+conf+board+tvpm.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-7322547591389986420</id><published>2012-01-28T21:49:00.000+05:30</published><updated>2012-01-28T21:49:11.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='വാർത്ത'/><title type='text'>സോഷ്യലിസ്റ്റ്ജനത പിളര്‍പ്പിലേക്ക്</title><content type='html'>സോഷ്യലിസ്റ്റ് ജനത പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ ഏകാധിപത്യഭരണത്തിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം മാതൃസംഘടനയിലേക്ക് തിരിച്ചുപാകുന്നതെന്ന് എസ്ജെഡി സംസ്ഥാനസമിതിയംഗം പാലോട് സന്തോഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;സംസ്ഥാനഭാരവാഹികളെ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പുറത്താക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജനതാദള്‍ പാര്‍ട്ടി പ്രസിഡന്റ് ദേവഗൗഡയുമായി പിരിഞ്ഞത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിച്ചും, തോല്‍പിച്ചും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെയും തന്റെ കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും പറഞ്ഞാണ് എല്‍ഡിഎഫില്‍ നിന്നും വേര്‍പെട്ടത്. എന്നാല്‍ ശ്രേയാംസ്കുമാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പാര്‍ട്ടി വിടാന്‍ യഥാര്‍ഥകാരണം. ഭൂമികയ്യേറ്റത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല. ജനതാദള്‍ പിളര്‍ന്ന് എസ്ജെഡി ആയപ്പോള്‍ വീന്ദ്രേകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. സഹഭാരവാഹികളെയും പ്രവര്‍ത്തകരെയും വിശ്വാസമില്ലാത്തതിനാലാണ് ഇത്തരം നടപടി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ പ്രസംഗിച്ച വീരേന്ദ്രകുമാര്‍ യുഡിഎഫ് പാളയത്തില്‍ ഇന്ന് നടത്തുന്നത് അഴമിതിയാണ്. ഇത് ചോദ്യം ചെയ്യുന്ന പ്രവര്‍ത്തകരെ സംഘടനതെരഞ്ഞെടുപ്പിന്റെ പേരില്‍ പാര്‍ട്ടി ഭരണഘടനാവിരുദ്ധമായി വെട്ടിനിരത്തുകയാണ്. കേരളത്തിലെ പഴയകാല നേതാക്കളും പ്രവര്‍ത്തകരും ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. സംസ്ഥാനത്തുടനീളമുള്ള പ്രവര്‍ത്തകര്‍ വീരേന്ദ്രകുമാറിന്റെ സ്വജനപക്ഷപാതത്തിലും അഴമതിയിലും പ്രതിഷേധിച്ച് മാതൃസംഘടനയായ ജനതാദള്‍ എസിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്.&lt;br /&gt;&lt;br /&gt;എസ്ജെഡി ജില്ലജനറല്‍സെക്രട്ടറിമാരായ പാലോട് മോഹനന്‍പിള്ള, ജഗതി പി ഹരികുമാര്‍ , അഡ്വ. എസ് ഫാസില്‍ , നന്തന്‍കോട് ശ്രീദേവി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;deshabhimani news&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7541104321210445578-7322547591389986420?l=jagrathablog.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jagrathablog.blogspot.com/feeds/7322547591389986420/comments/default' title='Post Comments'/><link rel='replies' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7474.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7322547591389986420'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7541104321210445578/posts/default/7322547591389986420'/><link rel='alternate' type='text/html' href='http://jagrathablog.blogspot.com/2012/01/blog-post_7474.html' title='സോഷ്യലിസ്റ്റ്ജനത പിളര്‍പ്പിലേക്ക്'/><author><name>ജനശക്തി</name><uri>http://www.blogger.com/profile/00344464799171885906</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://1.bp.blogspot.com/_F6czRq2erRw/Sb6b6ZDLElI/AAAAAAAAAAM/VP5AfogKF3I/S220/arival.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7541104321210445578.post-4309754945277450837</id><published>2012-01-28T20:19:00.000+05:30</published><updated>2012-01-28T20:19:14.096+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='CC Communique'/><title type='text'>ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s1600/karat+prakash.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="192" src="http://3.bp.blogspot.com/-bgw3MSCJeQs/TyQKVvvL6EI/AAAAAAAAB48/kUe7G0GXqok/s200/karat+prakash.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. കോഴിക്കോട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില
