ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും കെജ് രിവാള്‍ വ്യക്തമാക്കി. ഇതുവരെ 19 കോടിയാണ് പാര്‍ട്ടിയ്ക്ക് സംഭാവനയായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയുടെ ഫണ്ടിന്റെ മൂന്നിലൊന്ന് ഭാഗവും വിദേശ ഇന്ത്യാക്കാരില്‍ നിന്നാണ് ലഭിക്കുന്നത്. അതിനെ വിദേശഫണ്ടായി കാണാനാവില്ലെന്നാണ് പാര്‍ട്ടി നിലപാട്.
deshabhimani
No comments:
Post a Comment